<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CRACK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 21 May 2025 10:21:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CRACK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍</title>
		<link>https://www.chandrikadaily.com/cracks-on-chavakkad-national-highway-thrissur-district-collector-seeks-report.html</link>
					<comments>https://www.chandrikadaily.com/cracks-on-chavakkad-national-highway-thrissur-district-collector-seeks-report.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 21 May 2025 10:21:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chavakkad]]></category>
		<category><![CDATA[CRACK]]></category>
		<category><![CDATA[National Highway]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341930</guid>

					<description><![CDATA[മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ]]></description>
										<content:encoded><![CDATA[<p>തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.</p>
<p>മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cracks-on-chavakkad-national-highway-thrissur-district-collector-seeks-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രാക്കില്&#x200d; വിള്ളല്&#x200d;; കോട്ടയം &#8211; ഏറ്റുമാനൂര്&#x200d; റൂട്ടില്&#x200d; ട്രെയിനുകള്&#x200d; വേഗം കുറയ്ക്കും</title>
		<link>https://www.chandrikadaily.com/crack-in-the-track-trains-will-slow-down-on-the-kottayam-etumanoor-route.html</link>
					<comments>https://www.chandrikadaily.com/crack-in-the-track-trains-will-slow-down-on-the-kottayam-etumanoor-route.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 09 Nov 2024 11:22:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRACK]]></category>
		<category><![CDATA[ralway track]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316870</guid>

					<description><![CDATA[വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CIf4teiQz4kDFUWQrAIdycw0ig">
<div id="google_ads_iframe_/132662741/24_In_Article_0__container__">അതേസമയം, വിള്ളൽ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു. പ്രശ്നം താല്&#x200d;ക്കാലികമായി പരിഹരിച്ചതായി റെയില്&#x200d;വേ അറിയിച്ചു. ട്രെയിനുകള്&#x200d; കോട്ടയത്തും ഏറ്റുമാനൂരിനും ഇടയില്&#x200d; വേഗം കുറച്ച് ഓടുമെന്നും അധികൃതര്&#x200d; അറിയിച്ചു.</div>
</div>
<div></div>
<div>രാവിലെ 11.30ഓടെയാണ് റെയില്&#x200d;വേ ട്രാക്കില്&#x200d; വിള്ളല്&#x200d; കണ്ടെത്തിയത്. തുടര്&#x200d;ന്ന് കോട്ടയത്ത് നിന്ന് റെയില്&#x200d;വേ ഉദ്യോഗസ്ഥര്&#x200d; എത്തി പരിശോധന നടത്തിയ ശേഷം പ്രശ്നം താത്കാലികമായി പരിഹരിച്ചു. പൂര്&#x200d;ണമായും പരിഹരിക്കണമെങ്കില്&#x200d; ദിവസങ്ങള്&#x200d; വേണ്ടിവരും. അതിനായി നടപടിക്രമങ്ങള്&#x200d; തുടങ്ങിയതായും റെയില്&#x200d;വേ അറിയിച്ചു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crack-in-the-track-trains-will-slow-down-on-the-kottayam-etumanoor-route.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങൾ മാത്രം; 18,000 കോടിയുടെ അടൽ സേതുവിൽ വിള്ളൽ</title>
		<link>https://www.chandrikadaily.com/just-months-after-modis-inauguration-18000-crores-atal-setu-crack.html</link>
					<comments>https://www.chandrikadaily.com/just-months-after-modis-inauguration-18000-crores-atal-setu-crack.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 14:42:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Atal Setu]]></category>
		<category><![CDATA[CRACK]]></category>
		<category><![CDATA[Inauguration]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300721</guid>

					<description><![CDATA[നവി മുംബൈയിലെ അടല്&#x200d; ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്&#x200d; സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്&#x200d;വീസ് റോഡിലാണ് വിള്ളലുകള്&#x200d; ഉണ്ടായിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്&#x200d;പ്പാലമായ &#8216;അടല്&#x200d; സേതു&#8217; വില്&#x200d; വിള്ളല്&#x200d;. നവി മുംബൈയിലെ അടല്&#x200d; ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്&#x200d; സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്&#x200d;വീസ് റോഡിലാണ് വിള്ളലുകള്&#x200d; ഉണ്ടായിരിക്കുന്നത്. അടല്&#x200d; സേതുവും നഗരവും തമ്മില്&#x200d; ബന്ധിപ്പിക്കുന്ന താല്&#x200d;ക്കാലിക പാതയാണ് ഈ സര്&#x200d;വീസ് റോഡ്.</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് അഞ്ച് മാസങ്ങള്&#x200d; മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്&#x200d; സാധ്യതയുണ്ടെന്ന് ആവര്&#x200d;ത്തിച്ച നാനാ പടോലെ പാലത്തിന്റെ നിര്&#x200d;മാണത്തില്&#x200d; ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.</p>
<p>എന്നാല്&#x200d;, അടല്&#x200d; സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോര്&#x200d;ട്ടുകള്&#x200d; തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടല്&#x200d; സേതുവില്&#x200d; വിള്ളലുകള്&#x200d; പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സര്&#x200d;വീസ് റോഡിലാണ് വിള്ളലുകള്&#x200d; ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്.</p>
<p>തീരദേശപാതയില്ലാത്തതിനാല്&#x200d; അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സര്&#x200d;വീസ് റോഡ് നിര്&#x200d;മിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടര്&#x200d;ന്നുണ്ടായ ചെറിയ വിള്ളലുകള്&#x200d; മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്&#x200d;വരുന്ന കടല്&#x200d;പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 18,000 കോടി രൂപ ചെലവില്&#x200d; താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്&#x200d;മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്&#x200d;ഡും അടല്&#x200d; സേതു സ്വന്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/just-months-after-modis-inauguration-18000-crores-atal-setu-crack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് പവാറിന്റെ എൻ.സി.പിയിൽ വിള്ളൽ; പാർട്ടി വിടാനൊരുങ്ങി ജഗൻ ഭുജ്ബാൽ</title>
		<link>https://www.chandrikadaily.com/crack-in-ajit-pawars-ncp-jagan-bhujbal-is-about-to-leave-the-party.html</link>
					<comments>https://www.chandrikadaily.com/crack-in-ajit-pawars-ncp-jagan-bhujbal-is-about-to-leave-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Jun 2024 12:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ajit Pawar]]></category>
		<category><![CDATA[CRACK]]></category>
		<category><![CDATA[Jagan Bhujbal]]></category>
		<category><![CDATA[leave]]></category>
		<category><![CDATA[NCP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300419</guid>

					<description><![CDATA[76 വയസുള്ള ജഗന്&#x200d; ഭുജ്ബാല്&#x200d; പുതിയ പാര്&#x200d;ട്ടി രൂപീകരിക്കാന്&#x200d; ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്&#x200d; ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ എന്&#x200d;.സി.പിയില്&#x200d; വിള്ളല്&#x200d;. മുതിര്&#x200d;ന്ന നേതാവും ഭക്ഷ്യ സിവില്&#x200d; സപ്ലൈസ് മന്ത്രിയുമായ ജഗന്&#x200d; ഭുജ്ബാല്&#x200d; പാര്&#x200d;ട്ടി വിടാന്&#x200d; ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. ഇതോടെ മറ്റൊരു പിളര്&#x200d;പ്പിനൊരുങ്ങേണ്ടി വരികയാണ് എന്&#x200d;.സി.പി.</p>
<p>76 വയസുള്ള ജഗന്&#x200d; ഭുജ്ബാല്&#x200d; പുതിയ പാര്&#x200d;ട്ടി രൂപീകരിക്കാന്&#x200d; ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്&#x200d; ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ പാര്&#x200d;ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്&#x200d;ക്കാണ് മുന്&#x200d;തൂക്കം. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് ശിവസേനയില്&#x200d; നിന്ന് ഇറങ്ങിയ ജഗന്&#x200d; തിരിച്ച് ശിവസേനയില്&#x200d; ചേരാനുള്ള സാധ്യതകള്&#x200d; കുറവാണെന്നാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; നാസിക്കില്&#x200d; ഭുജ്ബാലിന് സീറ്റ് നിഷേധിച്ചതും ആ സീറ്റ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് നല്കിയതുമാണ് അദ്ദേഹത്തിന്റെ പാര്&#x200d;ട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നും വാര്&#x200d;ത്തകള്&#x200d; വരുന്നുണ്ട്. അതോടൊപ്പം വളരെ കുറഞ്ഞ വോട്ടുകള്&#x200d;ക്ക് അദ്ദേഹം പരാജയപ്പെടുകയും സുനേത്ര തന്റെ മണ്ഡലത്തില്&#x200d; ജയിച്ച് ലോക്‌സഭയിലെത്തിയതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയെന്ന് മാധ്യമങ്ങള്&#x200d; പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ എതിര്&#x200d;പ്പ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഭുജ്ബാല്&#x200d; നയിക്കുന്ന സമതാ പരിഷത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.</p>
<p>യോഗത്തില്&#x200d; പങ്കെടുത്ത ഭൂരിഭാഗം പാര്&#x200d;ട്ടിപ്രവര്&#x200d;ത്തകരും എന്&#x200d;.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയില്&#x200d; അസംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭുജ്ബാലുമായി അടുപ്പമുള്ള മറ്റൊരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>&#8216;അദ്ദേഹം വിവിധ സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ്. അതിനെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; സമതാ യോഗം ഉടന്&#x200d; തന്നെ നടത്തുന്നതാണ്. അന്തിമ തീരുമാനമായില്ലെങ്കിലും അദ്ദേഹം അജിത് പവാറിന്റെ എന്&#x200d;.സി.പിയില്&#x200d; നിന്ന് വിട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്,&#8217; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; പറഞ്ഞു.</p>
<p>ഒ.ബി.സി ക്വാട്ടയെക്കുറിച്ചുള്ള തന്റെ നിലപാടും സമീപകാലത്തായി പാര്&#x200d;ട്ടിയില്&#x200d; നിന്ന് നേരിടുന്ന വിവേചനവും പാര്&#x200d;ട്ടിക്കുള്ളിലെ തന്റെ സാധ്യതകള്&#x200d;ക്ക് മങ്ങലേല്&#x200d;പ്പിച്ചെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്ന് പാര്&#x200d;ട്ടിയിലെ മറ്റ് നേതാക്കള്&#x200d; പറഞ്ഞു. ഒ.ബി.സി വിഭാഗത്തിന് പ്രത്യേകം ക്വാട്ട നല്&#x200d;കണമെന്നുള്&#x200d;പ്പടെയുള്ള ആവശ്യങ്ങള്&#x200d; അദ്ദേഹം ഉന്നയിക്കുകയും അവര്&#x200d;ക്കുവേണ്ടി വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിനിടയില്&#x200d; അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്നാല്&#x200d; താന്&#x200d; ശിവസേനയിലേക്ക് പോകുമെന്ന വാര്&#x200d;ത്ത ഭുജ്ബാല്&#x200d; നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crack-in-ajit-pawars-ncp-jagan-bhujbal-is-about-to-leave-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരാപ്പുഴയില്&#x200d; പൊട്ടിത്തെറി ഒരാള്&#x200d; മരിച്ചു; ഏഴുപേര്&#x200d;ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം</title>
		<link>https://www.chandrikadaily.com/sdvgexplosiondeath.html</link>
					<comments>https://www.chandrikadaily.com/sdvgexplosiondeath.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 28 Feb 2023 13:24:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRACK]]></category>
		<category><![CDATA[Explosion]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240304</guid>

					<description><![CDATA[മൂന്നുകുട്ടികള്&#x200d; പരിക്കേറ്റവരില്&#x200d; പെടുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: വരാപ്പുഴയില്&#x200d; മുട്ടിനകത്ത് പടക്കശാലയില്&#x200d; പൊട്ടിത്തെറി. ഒരാള്&#x200d; മരിച്ചു. ഏഴ്‌പേര്&#x200d;ക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തിയ ഇയാളുടെ മൃതദേഹം കളമശേരി മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി.</p>
<p>പരിക്കേറ്റവരെ ആസ്റ്റര്&#x200d; മെഡിസിറ്റിയില്&#x200d; പ്രവേശിപ്പിച്ചു. ഇതില്&#x200d; രണ്ട് കുട്ടികളുടേയും രണ്ട് മുതിര്&#x200d;ന്നവരുടേയും നില ഗുരുതരമാണ്. ഫെഡ്രീന (30), കെ ജെ മത്തായി (69), എസ്താര്&#x200d; (7), എല്&#x200d;സ(5), ഇസബെല്&#x200d; (8), നീരജ് (30), ഉടമ ജാന്&#x200d;സണ്&#x200d; (36) എന്നിവരാണ് ആശുപത്രിയിലുള്ളത്.</p>
<p>ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു ഉഗ്ര സ്‌ഫോടനമുണ്ടായത്. ഏലൂരില്&#x200d; നിന്നുള്ള നാലോളം അഗ്‌നി ശമന സേന എത്തി നന്നേ പാട്‌പെട്ട് തീ അണച്ചു. പടക്കശാല പ്രവര്&#x200d;ത്തിച്ചിരുന്ന വീട് പൂര്&#x200d;ണമായും തകര്&#x200d;ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; വരെ അനുഭവപ്പെട്ടതായി നാട്ടുകാര്&#x200d; പറയുന്നു.</p>
<p>സമീപത്തെ പതിനഞ്ചോളം വീടുകള്&#x200d;ക്ക് ഭാഗീകമായി തകര്&#x200d;ന്നു. സമീപത്തെ വൈദ്യൂതി ബന്ധം വിഛേദിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പരിശോധന ദുഷ്‌കരമായിരുന്നു. വിവരമറിഞ്ഞ് ജില്ലാ കലക്ടര്&#x200d; രേണുരാജ് സ്ഥലത്തെത്തി. സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് അവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sdvgexplosiondeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
