<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cricket world cup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cricket-world-cup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 11:04:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cricket world cup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനിതാ ലോകകപ്പ്: രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി</title>
		<link>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html</link>
					<comments>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 11:04:13 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[womens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361120</guid>

					<description><![CDATA[മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്തു കൂറ്റൻ സ്കോർ ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55/1 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ചിഫൈഡ് (25 പന്തിൽ 34) തകർപ്പൻ തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്തു കൂറ്റൻ സ്കോർ ഉയർത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55/1 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ചിഫൈഡ് (25 പന്തിൽ 34) തകർപ്പൻ തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയുടെ അനായാസ ക്യാച്ച് ഹർമൻപ്രീത് സിങ് നിലത്തിട്ടിരുന്നു. പിന്നാലെ ഓസീസ് ഓപ്പണർമാർ തകർത്തടിക്കുന്നതാണ് കണ്ടത്. മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ടു മുൻപായി ഓസ്ട്രേലിയയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത അലിസ ഹീലിയെ ക്രാന്തി ഗൗഡ ക്ലീൻ ബൗൾഡാക്കി.</p>
<p>പിന്നാലെ എല്ലിസ് പെറിയെ രേണുക സിങ് താക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ഇതോടെ അംപയർ ഔട്ട് വിധിച്ച തീരുമാനം പിൻവലിച്ചു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തെളിഞ്ഞ ആകാശമാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇപ്പോഴുള്ളത്. റണ്ണൊഴുകുന്ന പിച്ചിൻ്റെ ആനുകൂല്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റൻ അലിസ ഹീലി ടോസിന് ശേഷം പറഞ്ഞു.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-world-cup-australia-loses-first-wicket-in-second-semi-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പെടുക്കുമോ ഇന്ത്യ?  കലാശ പോരിന് ഇനി മണിക്കൂറുകള്&#x200d; മാത്രം</title>
		<link>https://www.chandrikadaily.com/will-india-take-the-cup-the-final-battle-is-just-hours-away.html</link>
					<comments>https://www.chandrikadaily.com/will-india-take-the-cup-the-final-battle-is-just-hours-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 Nov 2023 05:38:37 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283423</guid>

					<description><![CDATA[ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്&#x200d; ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്&#x200d; പരസ്പരം കൊമ്പുകോര്&#x200d;ക്കും.]]></description>
										<content:encoded><![CDATA[<p>ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശപ്പോര്. ടൂര്&#x200d;ണമെന്റില്&#x200d; 1പത്ത് മത്സരങ്ങള്&#x200d; തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റില്&#x200d; പറത്തി 8 തുടര്&#x200d; ജയങ്ങളുമായി ഫൈനല്&#x200d; പ്രവേശനം നേടിയ ഓസ്‌ട്രേലിയയും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്&#x200d; ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്&#x200d; പരസ്പരം കൊമ്പുകോര്&#x200d;ക്കും.</p>
<p>ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിര്&#x200d;ണായകമാണ്. ഈ മൈതാനത്ത് ടൂര്&#x200d;ണമെന്റില്&#x200d; ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്&#x200d;ക്കയിരുന്നു മുന്&#x200d;തൂക്കം. ഈ ലോകകപ്പില്&#x200d; 4 മത്സരങ്ങള്&#x200d; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്&#x200d; നടന്നപ്പോള്&#x200d; അതില്&#x200d; മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.</p>
<p>അതേസമയം, ടോസ് നിര്&#x200d;ണായകമല്ലെന്നാണ് ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മ പറയുന്നത്. ഓരോ ദിവസവും കാലാവസ്ഥയില്&#x200d; മാറ്റമുണ്ട്. ഏത് കണ്ടീഷനിലും കളിക്കാന്&#x200d; ടീം പ്രാപ്തരാണ്. ആക്രമിച്ചു കളിക്കാന്&#x200d; നേരത്തെ തീരുമാനിച്ചതാണെന്നും രോഹിത് പറഞ്ഞു.</p>
<p>കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീല്&#x200d;ഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും ഗില്ലും വിരാടും രാഹുലും ശ്രേയസും അപാര ഫോമില്&#x200d;. അതിലും മികച്ച് ബൗളിംഗ് അറ്റാക്ക്. സൂപ്പര്&#x200d; ഷമിയും ബുംറയും കുല്&#x200d;ദീപും ജഡേജയും ഫോം തുടര്&#x200d;ന്നാല്&#x200d; ഇന്ത്യ കപ്പുയര്&#x200d;ത്തും.</p>
<p>ഓസ്‌ട്രേലിയയുടെ കാര്യത്തില്&#x200d; മാക്സ്വെല്ലിനെപ്പോലുള്ള മാച്ച് വിന്നര്&#x200d;മാരുടെ കൂടാരമാണ്. ഓള്&#x200d;റൗണ്ടര്&#x200d; മിച്ചല്&#x200d; മാര്&#x200d;ഷ്, ബാറ്റര്&#x200d;മാരായ ഡേവിഡ് വാര്&#x200d;ണര്&#x200d;, സ്റ്റീവ് സ്മിത്ത്, ആള്&#x200d;റൗണ്ടര്&#x200d; ട്രാവിസ് ഹെഡ്ഡ്,? പേസര്&#x200d;മാരായ? മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്,? പാറ്റ് കമ്മിന്&#x200d;സ്, ഹേസല്&#x200d;വുഡ്,? സ്പിന്നര്&#x200d; ആദം സാംപ എന്നിവരെല്ലാം അപകടകാരികള്&#x200d;.</p>
<p>5 ലോകകപ്പുകള്&#x200d; നേടിയിട്ടുള്ളവരാണ് ഓസ്‌ട്രേലിയ.1987ല്&#x200d; ഇന്ത്യയില്&#x200d; വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വര്&#x200d;ഷങ്ങളില്&#x200d; മറ്റ് കിരീടങ്ങള്&#x200d;. 2തവണയാണ് ഇന്ത്യ കപ്പുയര്&#x200d;ത്തിയത്. 1983ല്&#x200d; കപില്&#x200d;സ് ഡെവിള്&#x200d;സ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ല്&#x200d; ധോണിയുടെ നേതൃത്വത്തില്&#x200d; രണ്ടാം കിരീടം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-india-take-the-cup-the-final-battle-is-just-hours-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് സെമി ശാപം ആവര്&#x200d;ത്തിക്കുമോ? കിവീസ് ചില്ലറക്കാരല്ല</title>
		<link>https://www.chandrikadaily.com/will-india-repeat-the-semi-curse-kiwis-are-not-retailers.html</link>
					<comments>https://www.chandrikadaily.com/will-india-repeat-the-semi-curse-kiwis-are-not-retailers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 10:00:30 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[Semi Final]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282867</guid>

					<description><![CDATA[ഐസിസി ടൂര്&#x200d;ണമെന്റുകളില്&#x200d; ഇന്ത്യക്ക് കിവീസിന് മുന്നില്&#x200d; കാലിടറുന്ന പതിവ് മറികടക്കുമോ എന്നതാണ് ആരാധകര്&#x200d; ഉറ്റുനോക്കുന്നത്‌
]]></description>
										<content:encoded><![CDATA[<p>ഏകദിന ലോകകപ്പില്&#x200d; ഇന്ത്യയ്ക്ക് സെമിയില്&#x200d; തടസമായി കിവീസ് വീണ്ടും എത്തുമ്പോള്&#x200d; അത്ര എളുപ്പമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ന്യൂസിലന്&#x200d;ഡിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തില്&#x200d; കിവീസ് വീണ്ടും എതിരാളിയാകുമ്പോള്&#x200d; വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യന്&#x200d; ടീമിന് എളുമാകില്ലെന്നതാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്.</p>
<p>2019 ലോകകപ്പ് സെമിയില്&#x200d; ഇന്ത്യയ്ക്ക് അടിയറവ്് ഇട്ടത് ന്യൂസിലന്&#x200d;ഡായിരുന്നു. ഇത്തവണ 2019ന്റെ ആവര്&#x200d;ത്തനമാകുമോ അതോ &#8216;സെമി ശാപം&#8217; അതിജീവിക്കാന്&#x200d; ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്&#x200d; വിജയത്തില്&#x200d; മുന്&#x200d;തൂക്കം കിവീസിനൊപ്പമാണ്. പത്ത് മത്സരങ്ങളില്&#x200d; 5 ജയങ്ങള്&#x200d; ന്യൂസിലന്&#x200d;ഡ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് 4 കളികളിലാണ്.</p>
<p>2003ല്&#x200d; ദക്ഷിണാഫ്രിക്കയില്&#x200d; നടന്ന ലോകകപ്പിന് ശേഷം ന്യൂസിലന്&#x200d;ഡിനെതിരെ വിജയം നേടാന്&#x200d; ഇന്ത്യയ്ക്ക് 2023വരെ കാത്തിരിക്കേണ്ടി വന്നു. 2021ല്&#x200d; യുഎഇയില്&#x200d; നടന്ന ടി20 ലോകകപ്പില്&#x200d; ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് തടയിട്ടതും ന്യൂസിലന്&#x200d;ഡായിരുന്നു. ടി20 ലോകകപ്പില്&#x200d; ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലില്&#x200d; ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നില്&#x200d; തോല്&#x200d;വി വഴങ്ങുകയായിരുന്നു.</p>
<p>ദ്വിരാഷ്ട്ര പരമ്പരകളില്&#x200d; ഇന്ത്യ പലവട്ടം ന്യൂസിലന്&#x200d;ഡിനെതിരെ വിജയം നേടിയിട്ടുണ്ടെങ്കിലും ഐസിസി ടൂര്&#x200d;ണമെന്റുകളില്&#x200d; ഇന്ത്യക്ക് കിവീസിന് മുന്നില്&#x200d; കാലിടറുന്ന പതിവ് ഈ ലോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്&#x200d; രോഹിതിന്റെ നേതൃത്വത്തില്&#x200d; ബ്രേക്ക് ചെയ്‌തെങ്കിലും നോക്കൗട്ടില്&#x200d; കിവീസ് കല്ലുകടിയാകുമോ എന്നതാണ് ആരാധകര്&#x200d; ഉറ്റുനോക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-india-repeat-the-semi-curse-kiwis-are-not-retailers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമ്പതാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെതിരെ; ടീമിൽ 3 മാറ്റങ്ങള്&#x200d;ക്ക് സാധ്യത</title>
		<link>https://www.chandrikadaily.com/india-vs-netherlands-today-aiming-for-ninth-win-3-changes-are-likely-in-the-team.html</link>
					<comments>https://www.chandrikadaily.com/india-vs-netherlands-today-aiming-for-ninth-win-3-changes-are-likely-in-the-team.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 06:14:57 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Netherlands]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282748</guid>

					<description><![CDATA[ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്&#x200d;ലന്&#x200d;ഡ്‌സ് എത്രമാത്രം വെല്ലുവിളി ഉയര്&#x200d;ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; ബുധനാഴ്ച നടക്കുന്ന ന്യൂസിലന്&#x200d;ഡിനെതിരായ സെമി ഫൈനലിന് മുമ്പ് അവസാന ഒരുക്കത്തിന് ഇന്ത്യന്&#x200d; ടീം. ഇന്ന് നടക്കുന്ന പോരാട്ടത്തില്&#x200d; ദുര്&#x200d;ബലരായ നെതര്&#x200d;ലന്&#x200d;ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്&#x200d;. ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്&#x200d;ലന്&#x200d;ഡ്‌സ് എത്രമാത്രം വെല്ലുവിളി ഉയര്&#x200d;ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.</p>
<p>ഇന്ത്യന്&#x200d; ടീമില്&#x200d; ഇതുവരെ കാര്യമായി അവസരം ലഭിക്കാത്ത ഇഷാന്&#x200d; കിഷനും ആള്&#x200d; റൗണ്ടര്&#x200d; ആര്&#x200d; അശ്വിനും സെമിക്ക് മുമ്പ് പ്ലേയിംഗ് ഇലവനില്&#x200d; അവസരം കിട്ടുമോ എന്നും ആരാധകര്&#x200d; ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. അശ്വിന്&#x200d; ഓസ്‌ട്രേലിയക്കതിരായ ആദ്യ കളിയില്&#x200d; മാത്രമാണ് കളിച്ചത്. കിഷനാകട്ടെ ഗില്&#x200d; കളിക്കാതിരുന്ന ആദ്യ 2 കളികളിലും ഓപ്പണറായി ഇറങ്ങി.</p>
<p>ലോകകപ്പിലെ 8 മത്സരങ്ങളില്&#x200d; രണ്ട് കളികള്&#x200d; മാത്രം ജയിച്ച നെതര്&#x200d;ലന്&#x200d;ഡ്‌സ് അവസാന സ്ഥാനത്താണെങ്കില്&#x200d; അവര്&#x200d; തോല്&#x200d;പ്പിച്ചവരില്&#x200d; ദക്ഷിണാഫ്രിക്കയുമുണ്ടെന്നത് ഇന്ത്യക്ക് കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ എതിരിളികളെ കുഞ്ഞന്&#x200d;മാരാണെന്ന് കാണാനും ഇന്ത്യക്കാവില്ല. ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയും ശുഭ്മാന്&#x200d; ഗില്ലും തന്നെയാവും ഇന്ത്യക്കായി ഇന്ന് ഓപ്പണ്&#x200d; ചെയ്യുക. വണ്&#x200d; ഡൗണായി വിരാട് കോലി എത്തുമ്പോള്&#x200d; നാലാം നമ്പറില്&#x200d; ശ്രേയസ് തുടരും.</p>
<p>സെമിക്ക് മുമ്പ് കെ എല്&#x200d; രാഹുലിന് വിശ്രമം അനുവദിച്ചാല്&#x200d; ഇഷാന്&#x200d; കിഷന് അഞ്ചാം നമ്പറില്&#x200d; അവസരം ഒരുങ്ങും. സൂര്യകുമാര്&#x200d; യാദവ് പ്ലേയിംഗ് ഇലവനില്&#x200d; ഫിനിഷറായി തുടരും.രവീന്ദ്ര ജഡേജ ഏഴാം നമ്പറില്&#x200d; സ്പിന്&#x200d; ഓള്&#x200d; റൗണ്ടറായി എത്തുമ്പോള്&#x200d; കുല്&#x200d;ദീപ് യാദവിന് ഇന്ന് വിശ്രമം അനുവദിക്കാന്&#x200d; സാധ്യതയുണ്ട്.</p>
<p>സ്പിന്നര്&#x200d; കുല്&#x200d;ദീപിന് പകരം ആര്&#x200d; അശ്വിന്&#x200d; ഇന്ന് പ്ലേയിംഗ് ഇലവനില്&#x200d; കളിച്ചേക്കും. പേസര്&#x200d;മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടരുമ്പോള്&#x200d; ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് ഷാര്&#x200d;ദ്ദുല്&#x200d; താക്കൂറിന് അവസരം നല്&#x200d;കുന്ന കാര്യവും പരിഗണനയിലുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-netherlands-today-aiming-for-ninth-win-3-changes-are-likely-in-the-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയെ തകര്&#x200d;ത്ത് കിവീസ് സെമി പ്രതീക്ഷ സജീവമാക്കി</title>
		<link>https://www.chandrikadaily.com/the-kiwis-kept-their-semi-hopes-alive-by-crushing-sri-lanka.html</link>
					<comments>https://www.chandrikadaily.com/the-kiwis-kept-their-semi-hopes-alive-by-crushing-sri-lanka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 Nov 2023 16:17:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[icc-champions-trophy-india-srilanka]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282527</guid>

					<description><![CDATA[ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്&#x200d;സ് വിജയലക്ഷ്യം 23.2 ഓവറില്&#x200d; ന്യൂസിലന്&#x200d;ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്&#x200d; കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് ലോകകപ്പില്&#x200d; ശ്രീലങ്കയെ അനായാസം മറികടന്ന് ന്യൂസിലന്&#x200d;ഡ് സെമി പ്രതീക്ഷകള്&#x200d; നിലനിര്&#x200d;ത്തി. ശ്രീലങ്ക മുന്നോട്ടുവെച്ച 172 റണ്&#x200d;സ് വിജയലക്ഷ്യം 23.2 ഓവറില്&#x200d; ന്യൂസിലന്&#x200d;ഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയില്&#x200d; കിവിസ് 5 വിക്കറ്റ് നഷ്ടപ്പെടുത്തി.</p>
<p>പക്ഷേ തോല്&#x200d;വിയോടെ ലോകകപ്പില്&#x200d; നിലവില്&#x200d; ഒമ്പതാം സ്ഥാനത്തായ ശ്രീലങ്കയുടെ 2025ലെ ചാമ്പ്യന്&#x200d;സ് ട്രോഫി യോഗ്യത പ്രതിസന്ധിയിലായി. ചാമ്പ്യന്&#x200d;സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്&#x200d; ഇനി ബംഗ്ലാദേശിന്റെയും നെതര്&#x200d;ലന്&#x200d;ഡ്‌സിന്റെയും ഇംഗ്ലണ്ടിന്റെയും കടുത്ത തോല്&#x200d;വികള്&#x200d; ഉണ്ടാകണം.</p>
<p>മത്സരത്തില്&#x200d; ടോസ് നേടിയ ന്യുസീലന്&#x200d;ഡ് ശ്രീലങ്കയെ ബാറ്റിംങ്ങിനയച്ചു. തുടക്കം മുതല്&#x200d; അടിച്ചുതകര്&#x200d;ക്കാനുള്ള ശ്രീലങ്കയുടെ തീരുമാനം പാളി. ആദ്യ പത്ത് ഓവറില്&#x200d; 79 റണ്&#x200d;സ് നേടിയെങ്കിലും 5 വിക്കറ്റുകള്&#x200d; ലങ്ക നഷ്ടപ്പെടുത്തി. കുശല്&#x200d; പെരേരയുടെ 51 റണ്&#x200d;സ് ആദ്യ 10 ഓവറില്&#x200d; സംഭവിച്ചു. പക്ഷേ പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ മഹേഷ് തീക്ഷണ പുറത്താകാതെ നേടിയ 38 റണ്&#x200d;സാണ് ശ്രീലങ്കന്&#x200d; ഇന്നിംഗ്‌സ് നീട്ടികൊണ്ടുപോയത്. 10-ാം വിക്കറ്റില്&#x200d; ദില്&#x200d;ഷന്&#x200d; മധുശങ്കയോടൊപ്പം 43 റണ്&#x200d;സും തീക്ഷണ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മറുപടി പറഞ്ഞ ന്യൂസിലന്&#x200d;ഡിന് ആദ്യ വിക്കറ്റില്&#x200d; 86 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ക്കാന്&#x200d; കഴിഞ്ഞു. പിന്നീട് അതിവേഗ ജയത്തിനായുള്ള ശ്രമത്തിനിടെ ന്യൂസിലന്&#x200d;ഡിന് തുടര്&#x200d;ച്ചയായി വിക്കറ്റ് നഷ്ടമായി. എങ്കിലും 26.4 ഓവര്&#x200d; ബാക്കിയാക്കിയുള്ള വിജയം ന്യുസീലന്&#x200d;ഡിന്റെ നെറ്റ് റണ്&#x200d;റേറ്റ് ഉയര്&#x200d;ത്തിയിട്ടുണ്ട്. എങ്കിലും സെമി സാധ്യത പാകിസ്താന്&#x200d;-ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്&#x200d;-ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളെയും ആശ്രയിച്ചിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kiwis-kept-their-semi-hopes-alive-by-crushing-sri-lanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്‌</title>
		<link>https://www.chandrikadaily.com/angelo-mathews-timed-out-for-the-first-time-in-cricket-history.html</link>
					<comments>https://www.chandrikadaily.com/angelo-mathews-timed-out-for-the-first-time-in-cricket-history.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Nov 2023 12:55:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[timed out]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282108</guid>

					<description><![CDATA[ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്]]></description>
										<content:encoded><![CDATA[<p>ലോകകപ്പിലെ ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടെ ഒരു അപൂര്&#x200d;വ സംഭവം. ഒരു പന്തുപോലും നേരിടാതെ നാടകീയമായാണ് ലങ്കന്&#x200d; ഓള്&#x200d;റൗണ്ടര്&#x200d; അഞ്ജലോ മാത്യൂസ് ഔട്ടായത്. മാത്യൂസ് ക്രീസിലെത്താന്&#x200d; വൈകിയതിനെ തുടര്&#x200d;ന്നാണ് അമ്പയര്&#x200d; ഔട്ട് രീതിയില്&#x200d; പുറത്താകുന്ന ബാറ്റര്&#x200d; എന്ന റെക്കോര്&#x200d;ഡ് ഇതോടെ മാത്യൂസിന്റെ പേരിലാകും ഇനി.</p>
<p>ശ്രീലങ്കയുടെ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. ബാറ്റ് ചെയ്യാന്&#x200d; നോക്കുമ്പോഴാണ് ഹെല്&#x200d;മറ്റിന്റെ തകരാര്&#x200d; കണ്ടത്. മറ്റൊരു ഹെല്&#x200d;മറ്റ് കൊണ്ടുവരാന്&#x200d; മാത്യൂസ് ആവശ്യപ്പെട്ടു. ഇത് എത്തിയ സമയം മാത്യൂസ് ആദ്യ പന്ത് നേരിടാന്&#x200d; വൈകിയെന്നാണ് ഷക്കീബ് അല്&#x200d; ഹസന്റെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/angelo-mathews-timed-out-for-the-first-time-in-cricket-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലങ്കയെ തകര്&#x200d;ത്ത് തരിപ്പണമാക്കി ഇന്ത്യ സെമിയില്&#x200d;; ഷമിക്ക് അഞ്ചു വിക്കറ്റ് നേട്ടം</title>
		<link>https://www.chandrikadaily.com/india-defeated-lanka-in-the-semi-finals-shami-took-five-wickets.html</link>
					<comments>https://www.chandrikadaily.com/india-defeated-lanka-in-the-semi-finals-shami-took-five-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Nov 2023 15:34:03 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Srilanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281704</guid>

					<description><![CDATA[358 റണ്&#x200d;സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില്&#x200d; 55 റണ്&#x200d;സിന് ഓള്&#x200d;ഔട്ടായി.]]></description>
										<content:encoded><![CDATA[<p>ശ്രീലങ്കയെ തകര്&#x200d;ത്ത് തരിപ്പണമാക്കി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക് കടന്നു . ലങ്കയെ 302 റണ്&#x200d;സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 358 റണ്&#x200d;സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില്&#x200d; 55 റണ്&#x200d;സിന് ഓള്&#x200d;ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ ദയനീയ തോല്&#x200d;വിയാണ് ഇത്.</p>
<p>ലോകകപ്പില്&#x200d; റണ്&#x200d; അടിസ്ഥാനത്തില്&#x200d; ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. തുടര്&#x200d;ച്ചയായി 7 മത്സരങ്ങള്&#x200d; വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്&#x200d; തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്&#x200d;ത്ത് നഷ്ടമാകില്ല.</p>
<p>മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്&#x200d; ശ്രീലങ്ക ചാരമാവുകയായിരുന്നു. ലങ്കയുടെ മുന്&#x200d;നിര ബാറ്റര്&#x200d;മാരെല്ലാം നിറം മങ്ങി. 3 പേര്&#x200d; മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്&#x200d; ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറില്&#x200d; 18 റണ്&#x200d;സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്&#x200d; സിറാജ് 3 വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.</p>
<p>ഇന്ത്യ ഉയര്&#x200d;ത്തിയ കൂറ്റന്&#x200d; വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്&#x200d; തന്നെ തകര്&#x200d;ന്നടിയുകയായിരുന്നു. വെറും 22 റണ്&#x200d;സെടുക്കുന്നതിനിടെ 7 മുന്&#x200d;നിര വിക്കറ്റുകള്&#x200d; വീണു. ഇന്ത്യന്&#x200d; പേസര്&#x200d;മാരുടെ തീയുണ്ടകള്&#x200d;ക്ക് മുമ്പില്&#x200d; ലങ്കന്&#x200d; താരങ്ങള്&#x200d; മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമില്&#x200d; പന്തെറിഞ്ഞതോടെ തുടക്കത്തില്&#x200d; തന്നെ ഇന്ത്യ വിജയമുറപ്പിച്ചു.</p>
<p>പത്തും നിസ്സങ്ക (0), ദിമുത് കരുണരത്‌നെ (0), സദീര സമരവിക്രമ (0), കുശാല്&#x200d; മെന്&#x200d;ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്&#x200d; ഹേമന്ദ (0) എന്നിവര്&#x200d; യാതൊന്നും ചെയ്യാനാകാതെ മടങ്ങി. ടീം സ്‌കോര്&#x200d; 29ല്&#x200d; എത്തിയപ്പോള്&#x200d; ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ചലോ മാത്യൂസും പുറത്തായി. 12 റണ്&#x200d;സെടുത്ത താരത്തെ ഷമി ക്ലീന്&#x200d; ബൗള്&#x200d;ഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുന്&#x200d; രജിതയും ചേര്&#x200d;ന്ന് ടീം സ്‌കോര്&#x200d; 49ല്&#x200d; എത്തിച്ചു. ഇതോടെ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോര്&#x200d; എന്ന നാണക്കേടില്&#x200d; നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു.</p>
<p>എന്നാല്&#x200d; 14 റണ്&#x200d;സെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഷമിയുടെ ഈ ലോകകപ്പിലെ രണ്ടാം 5 വിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് 14 വിക്കറ്റ് വീഴ്ത്താനും ഷമിയ്ക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്‌സ് അവസാനിപ്പിച്ചു.</p>
<p>ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്&#x200d; എട്ട് വിക്കറ്റ് നഷ്ടത്തില്&#x200d; 357 റണ്&#x200d;സെടുത്തിരുന്നു. ഓപ്പണര്&#x200d; ശുഭ്മന്&#x200d; ഗില്&#x200d; 92 പന്തില്&#x200d; 92 റണ്&#x200d;സും വിരാട് കോഹ്ലി 94 പന്തില്&#x200d; 88 റണ്&#x200d;സും നേടി പുറത്തായി. 56 പന്തുകള്&#x200d; നേരിട്ട ശ്രേയസ് അയ്യര്&#x200d; 82 റണ്&#x200d;സെടുത്തു. ശ്രീലങ്കയ്ക്കായി ദില്&#x200d;ഷന്&#x200d; മദുഷംഗ 5 വിക്കറ്റുകള്&#x200d; വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-defeated-lanka-in-the-semi-finals-shami-took-five-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് ബാറ്റിങ് തകര്&#x200d;ച്ച</title>
		<link>https://www.chandrikadaily.com/11batting-failure-for-india-50-as-3.html</link>
					<comments>https://www.chandrikadaily.com/11batting-failure-for-india-50-as-3.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 09:45:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281137</guid>

					<description><![CDATA[ഓപണര്&#x200d; ശുഭ്മന്&#x200d; ഗില്ലും സൂപ്പര്&#x200d; താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ഏകദിന ലോകകപ്പില്&#x200d; അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് പണി കൊടുത്ത് ഇംഗ്ലീഷ് പേസര്&#x200d;മാര്&#x200d;. ആദ്യ 10 ഓവര്&#x200d; പിന്നിടുമ്പോള്&#x200d; ഇന്ത്യയുടെ 3 മുന്&#x200d;നിര ബാറ്റര്&#x200d;മാര്&#x200d; പുറത്ത്. ഓപണര്&#x200d; ശുഭ്മന്&#x200d; ഗില്ലും സൂപ്പര്&#x200d; താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്. പവര്&#x200d; പ്ലേ പൂര്&#x200d;ത്തിയാകുമ്പോള്&#x200d; ഇന്ത്യ മൂന്നിന് 55 എന്ന നിലയിലാണ്.</p>
<p>തോല്&#x200d;വി അറിയാതെ കുതിപ്പു തുടരുന്ന ടീം ഇന്ത്യ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ കൂടി തോല്&#x200d;പിച്ച് സെമി പ്രതീക്ഷകള്&#x200d; വേഗത്തിലാക്കുകയാണ് ഇന്നു ലക്ഷ്യമിടുന്നത്. മറുവശത്ത് തുടര്&#x200d; തോല്&#x200d;വികളില്&#x200d;നിന്ന് ഒരു തിരിച്ചുവരവും ആണ് ജോസ് ബട്‌ലറും സംഘവും ആഗ്രഹിക്കുന്നത്. ലഖ്‌നൗവിലെ ഏകന സ്‌റ്റേഡിയത്തില്&#x200d; നടക്കുന്ന മത്സരത്തില്&#x200d; ടോസ് ഭാഗ്യം ഇംഗ്ലീഷ് നായകനൊപ്പമായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ഇംഗ്ലീഷ് സംഘത്തിന്റെ തുടക്കം.</p>
<p>മത്സരത്തിലെ നാലാം ഓവറില്&#x200d; ശുഭ്മന്&#x200d; ഗില്ലിനെ(9) ക്ലീന്&#x200d;ബൗള്&#x200d;ഡാക്കി ക്രിസ് വോക്‌സ് ആണ് വേട്ടയ്ക്കു തുടക്കമിട്ടത്മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്ലിയെ അക്കൗണ്ട് തുറക്കും മുന്&#x200d;പ് ഡേവിഡ് വില്ലിയും,ശ്രേയസ് അയ്യരെ (4) വോക്‌സും തിരിച്ചയച്ചു. ഒടുവില്&#x200d; നായകന്&#x200d; രോഹിത് ശര്&#x200d;മയും(37) രാഹുല്&#x200d; (5) ക്രീസിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11batting-failure-for-india-50-as-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പില്&#x200d; ഇന്ന് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം; നിലവിലെ ചാമ്പ്യന്മാര്&#x200d;ക്ക് ജയം അനിവാര്യം</title>
		<link>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html</link>
					<comments>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 29 Oct 2023 05:36:52 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[match]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281088</guid>

					<description><![CDATA[ജയിച്ചാല്&#x200d; ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. ലഖ്‌നൗവില്&#x200d; ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ജയിച്ചാല്&#x200d; ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.</p>
<p>അതേസമയം ഇംഗ്ലണ്ടിന് ഇന്ന് ജയം അനിവാര്യമാണ്. വീണ്ടും തോല്&#x200d;വി വഴങ്ങിയാല്&#x200d; ഇംഗ്ലണ്ടിന് ടൂര്&#x200d;ണമെന്റിന് മുന്നിലെ സാധ്യതകള്&#x200d; അടയും, കളിച്ച അഞ്ചില്&#x200d; 4 മത്സരങ്ങളും ജോസ് ബട്‌ലറും സംഘവും പരാജയം നുണഞ്ഞു. റണ്&#x200d; നിരക്കും മോശമാണ്. ഇന്ത്യക്കെതിരെ ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനം കൂടി കണക്കിലെടുത്താകും ഇംഗ്ലണ്ടിന്റെ ഭാവി.</p>
<p>അതേസമയം ഈ ലോകകപ്പില്&#x200d; തോല്&#x200d;വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ തുടരുകയാണ് ഇന്ത്യ.ഇന്ന് ജയിച്ചാല്&#x200d; പോയിന്റ് പട്ടികയില്&#x200d; ഇന്ത്യ മുന്നിലെത്തും. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരാണെന്നും അവരെ കുറച്ചു കാണുന്നില്ലെന്നും കെ.എല്&#x200d; രാഹുല്&#x200d; പറഞ്ഞു.</p>
<p>48 സെഞ്ച്വറികളുള്ള വിരാട് കോഹ്‌ലി ഒരെണ്ണം കൂടി നേടിയാല്&#x200d; സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കറിന്റെ റെക്കോഡിന് ഒപ്പമെത്തും. കിവീസിനോടുള്ള മത്സരത്തില്&#x200d; കോഹ്‌ലിക്ക് അഞ്ച് റണ്&#x200d;സ് വിത്യാസത്തിലായിരുന്നു സെഞ്ച്വറി നഷ്ടമായത്. സ്പിന്നര്&#x200d;മാരെ തുണയ്ക്കുന്ന പിച്ച് ആയതിനാല്&#x200d; അശ്വിന്&#x200d; ഇന്ന് കളത്തിലിറങ്ങിയേക്കും. അങ്ങനെയെങ്കില്&#x200d; പേസര്&#x200d;മാരില്&#x200d; ഒരാളെ ഒഴിവാക്കാനാണ് സാധ്യത. സൂര്യകുമാര്&#x200d; യാദവ് ഇന്നും കളിച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vs-england-today-in-world-cup-a-must-win-for-the-defending-champions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പില്&#x200d; ഇന്ന് തകര്&#x200d;പ്പന്&#x200d; മത്സരങ്ങള്&#x200d;; ഓസ്‌ട്രേലിയ ന്യൂസിലാന്&#x200d;ഡിനെയും, നെതര്&#x200d;ലാന്&#x200d;ഡ്‌സ്ബംഗ്ലാദേശിനെയും നേരിടും</title>
		<link>https://www.chandrikadaily.com/breaking-matches-today-in-the-world-cup-australia-will-face-new-zealand-and-the-netherlands-will-face-bangladesh.html</link>
					<comments>https://www.chandrikadaily.com/breaking-matches-today-in-the-world-cup-australia-will-face-new-zealand-and-the-netherlands-will-face-bangladesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 28 Oct 2023 05:24:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[MATCHES]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280977</guid>

					<description><![CDATA[ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്&#x200d;ച്ചയായ 3 മത്സരങ്ങള്&#x200d; ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; ഇന്ന് തകര്&#x200d;പ്പന്&#x200d; മത്സരങ്ങള്&#x200d;. ഓസ്‌ട്രേലിയ ന്യൂസിലാന്&#x200d;ഡിനെയും, നെതര്&#x200d;ലാന്&#x200d;ഡ്‌സ്ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്&#x200d;ച്ചയായ 3 മത്സരങ്ങള്&#x200d; ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്.</p>
<p>അതേസമയം, നെതര്&#x200d;ലന്&#x200d;ഡ്‌സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകള്&#x200d; ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാ​​​വി​​​ലെ 10.30 മു​​​ത​​​ലാ​​​ണ് ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്.</p>
<p>തു​ട​​​ർ​​​ച്ച​​​യാ​​​യി ജ​​​യി​​​ച്ചു​​​വ​​​ന്ന ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത്. നിലവിൽ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.</p>
<p>ഇന്നത്തെ രണ്ടാം മത്സരത്തില്&#x200d; നെതര്&#x200d;ലാന്&#x200d;ഡ്‌സ്ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്&#x200d;ക്കത്തയിലെ ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകള്&#x200d; ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/breaking-matches-today-in-the-world-cup-australia-will-face-new-zealand-and-the-netherlands-will-face-bangladesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
