<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>crime arrested &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crime-arrested/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Aug 2025 07:27:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>crime arrested &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രണയ പക; അധ്യാപികയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി വിദ്യാര്‍ത്ഥി</title>
		<link>https://www.chandrikadaily.com/love-grudge-student-pours-petrol-on-teacher-and-sets-her-on-fire.html</link>
					<comments>https://www.chandrikadaily.com/love-grudge-student-pours-petrol-on-teacher-and-sets-her-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 20 Aug 2025 07:27:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bopal]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[crime arrested]]></category>
		<category><![CDATA[mdhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351018</guid>

					<description><![CDATA[26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്‍വ വിദ്യാര്‍ഥി തീ കൊളുത്തിയത്.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ഭോപാലില്&#x200d; അധ്യാപികയെ വിദ്യാര്&#x200d;ഥി പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തിയതായി പരാതി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂര്&#x200d;വ വിദ്യാര്&#x200d;ഥി തീ കൊളുത്തിയത്. നര്&#x200d;സിംഗ്പൂര്&#x200d; ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; വരുന്ന എക്‌സലന്&#x200d;സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതി സൂര്യാന്&#x200d;ഷ് കൊച്ചാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയും പ്രതിയും തമ്മില്&#x200d; രണ്ട് വര്&#x200d;ഷത്തിലേറെ പരിചയമുണ്ട്.<br />
പ്രതി അധ്യാപകയുമായി ഏകപക്ഷീയമായ പ്രണയത്തിലായിരുന്നു. അധ്യാപിക ഇപ്പോള്&#x200d; പഠിപ്പിക്കുന്ന സ്‌കൂളില്&#x200d; നിന്നും പ്രതിയെ രണ്ട് വര്&#x200d;ഷം മുമ്പ് പുറത്താക്കിയിരുന്നു.<br />
ഓഗസ്റ്റ് 15ന് സ്‌കൂളില്&#x200d; നടന്ന പൊതു പരിപാടിയില്&#x200d; സാരി ധരിച്ചെത്തിയ അധ്യാപികയെ പ്രതി വിലക്കുകയും ശാഖരിക്കുകയും ചെയ്തു.  അധ്യാപിക നല്&#x200d;കിയ പരാതിയെത്തുടര്&#x200d;ന്ന് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് സബ് ഡിവിഷണല്&#x200d; പൊലീസ് ഓഫീസര്&#x200d; (എസ്.ഡി.ഒ.പി) മനോജ് ഗുപ്ത പറഞ്ഞു.<br />
വൈകുന്നേരം 3:30 ഓടെയാണ് സംഭവം. പെട്രോള്&#x200d; നിറച്ച കുപ്പിയുമായി പ്രതി അധ്യാപികയുടെ വീട്ടിലേക്ക് പോയി. യാതൊരു മുന്നറിയിപ്പും കൂടാതെ പെട്രോള്&#x200d; അവരുടെ മേല്&#x200d; ഒഴിച്ച് തീകൊളുത്തുകയും തുടര്&#x200d;ന്ന് സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അധ്യാപികക്ക് പൊള്ളലേറ്റ നിലയില്&#x200d; ജില്ലാ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. പൊള്ളലേറ്റത് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയല്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; ചികിത്സക്ക് ശേഷം ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു.</p>
<p>ഭാരതീയ ന്യായ സംഹിത സെക്ഷന്&#x200d; 124 , മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. അധ്യാപികയുടെ പൂര്&#x200d;ണ്ണ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കുമെന്നും മനോജ് ഗുപ്ത പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്&#x200d; പോയ പ്രതിയെ മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; ഡോണ്&#x200d;ഗര്&#x200d;ഗാവ് പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലെ കല്യാണ്&#x200d;പൂര്&#x200d; ഗ്രാമത്തില്&#x200d; നിന്ന് അറസ്റ്റ് ചെയ്തു. കേസില്&#x200d; വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-grudge-student-pours-petrol-on-teacher-and-sets-her-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വത്ത് എഴുതി നൽകാത്തതിന് ചെറുമകൻ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം കൊടുത്ത് കൊന്നു</title>
		<link>https://www.chandrikadaily.com/tamilnadugrandparentsmurder.html</link>
					<comments>https://www.chandrikadaily.com/tamilnadugrandparentsmurder.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 19 Apr 2023 01:44:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime arrested]]></category>
		<category><![CDATA[tamilnad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248778</guid>

					<description><![CDATA[പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ജൂസില്&#x200d; വിഷം കലര്&#x200d;ത്തി നല്&#x200d;കി കൊലപ്പെടുത്തിയ കേസില്&#x200d; ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. പില്ലൂര്&#x200d; സ്വദേശി അരുണ്&#x200d; ശക്തിയാണ് പിടിയിലായത്. കളവു അറുമുഖന്&#x200d;, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വത്ത് എഴുതി നല്&#x200d;കാത്തതിന്റെ പേരിലാണ് യുവാവ് ഇരുവര്&#x200d;ക്കും വിഷം കലര്&#x200d;ത്തിയ ജൂസ് നല്&#x200d;കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadugrandparentsmurder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഷണക്കേസില്&#x200d; അറസ്റ്റില്&#x200d; മോഷണക്കേസില്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-crime-arrest.html</link>
					<comments>https://www.chandrikadaily.com/news-kerala-crime-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 19 Feb 2023 13:42:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[crime arrested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238889</guid>

					<description><![CDATA[ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.]]></description>
										<content:encoded><![CDATA[<p>പറവൂര്&#x200d;: ബൈക്കും ഓട്ടോയുടെ ബാറ്ററിയും മോഷ്ടിച്ച കേസില്&#x200d; കൈതാരം മഹിളപ്പടി കൊരണിപറമ്ബില്&#x200d; ജിതിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂര്&#x200d; അഞ്ചങ്ങാടി മഠത്തിപ്പറമ്ബില്&#x200d; ഫയാസിനെ (19) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.</p>
<p>വ്യാഴാഴ്ച ഉച്ചക്ക് പെരുമ്ബടന്നയില്&#x200d;നിന്ന് ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചശേഷം രക്ഷപ്പെടാന്&#x200d; ശ്രമിച്ച ഇവര്&#x200d; സഞ്ചരിച്ച രണ്ട് ബൈക്കുകളില്&#x200d; ഒരെണ്ണം സമൂഹം ഹൈസ്കൂളിന് സമീപം കാറില്&#x200d; ഇടിച്ചിരുന്നു. പിന്നാലെ എത്തിയവരാണ് ഫയാസിനെ പിടികൂടി പൊലീസില്&#x200d; ഏല്&#x200d;പിച്ചത്. ഇയാളില്&#x200d;നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; ജിതിനെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-crime-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരസ്ത്രീ ബന്ധം ആരോപിച്ച്‌ മര്&#x200d;ദനം; ആര്&#x200d;എസ്‌എസ് പ്രവര്&#x200d;ത്തകന്റെ ആത്മഹത്യയില്&#x200d; നാല് ആര്&#x200d;എസ്‌എസുകാര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-rss-suicide-arrest.html</link>
					<comments>https://www.chandrikadaily.com/news-kerala-rss-suicide-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 15 Feb 2023 11:49:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime arrested]]></category>
		<category><![CDATA[RSS ARREST]]></category>
		<category><![CDATA[RSS SUICIDE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238116</guid>

					<description><![CDATA[തന്റെ സഹോദരന്റെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്&#x200d; മര്&#x200d;ദിച്ചതിനെ തുടര്&#x200d;ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കുണ്ടമന്&#x200d;കടവ് സ്വദേശിയായ ആര്&#x200d;എസ്‌എസ് പ്രവര്&#x200d;ത്തകന്&#x200d; പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; നാല് ആര്&#x200d;എസ്‌എസ് പ്രവര്&#x200d;ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്&#x200d;, ശ്രീകുമാര്&#x200d;, സതികുമാര്&#x200d;, രാജേഷ് എന്നീ ആര്&#x200d;എസ്‌എസ് പ്രവര്&#x200d;ത്തകരാണ് അറസ്റ്റിലായത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണത്തിനായി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്&#x200d; വാങ്ങും. കഴിഞ്ഞ വര്&#x200d;ഷം ജനുവരി മൂന്നിനാണ് വീട്ടിനുള്ളില്&#x200d; പ്രകാശിനെ തുങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>സംഭവത്തില്&#x200d; വിളപ്പില്&#x200d;ശാല പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രകാശിന്റെ മരണത്തിന് പിന്നാലെ, സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് തീയിട്ടത് പ്രകാശും സുഹൃത്തുക്കളുമാണെന്ന് സഹോദരന്&#x200d; പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയില്&#x200d; പ്രശാന്ത് മൊഴി മാറ്റുകയും ചെയ്തു. അതേസമയം, തന്റെ സഹോദരന്റെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്&#x200d; മര്&#x200d;ദിച്ചതിനെ തുടര്&#x200d;ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്&#x200d;കി. പരസ്ത്രീ ബന്ധം ആരോപിച്ചുകൊണ്ട് പ്രകാശിനെ ഇവര്&#x200d; മര്&#x200d;ദിക്കുകയായിരുന്നെന്നും അതിന് പിന്നാലെ പ്രശാന്ത് ആത്മഹത്യ ചെയ്യുകായയിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയില്&#x200d; വാങ്ങി ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-rss-suicide-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് നഗരത്തെ വട്ടംകറക്കിയ കുട്ടികള്ളന്&#x200d;മാര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/kozhikodecity-crime.html</link>
					<comments>https://www.chandrikadaily.com/kozhikodecity-crime.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 05 Jan 2021 05:26:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime arrested]]></category>
		<category><![CDATA[police crime]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174940</guid>

					<description><![CDATA[  ഫ്‌ളിപ്പ് കാര്&#x200d;ട്ട് ,ആമസോണ്&#x200d; തുടങ്ങിയ ഓണ്&#x200d;ലൈന്&#x200d; സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്&#x200d; സര്&#x200d;വ്വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്&#x200d; രാത്രികാല മോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങള്&#x200d;ക്കിടയില്&#x200d; ഭീതി സൃഷ്ടിച്ച കുട്ടിക്കള്ളന്മാര്&#x200d; ഉള്&#x200d;പ്പെടെ നാലുപേരെ നോര്&#x200d;ത്ത് അസിസ്റ്റന്റ് കമ്മീഷണര്&#x200d; കെ അഷ്‌റഫിന്റെ നേതൃത്വത്തില്&#x200d; കോഴിക്കോട് സിറ്റി ക്രൈംസ്‌ക്വാഡും പന്നിയങ്കര ഇന്&#x200d;സ്‌പെക്ടര്&#x200d; അനില്&#x200d; കുമാറും ചേര്&#x200d;ന്ന് പിടികൂടി. കുറ്റിച്ചിറ തലനാര്&#x200d; തൊടിക വീട്ടില്&#x200d; പുള്ളി എന്ന അറഫാന്&#x200d; (18), മുഖദാര്&#x200d; സ്വദേശി ഗാന്ധി എന്ന അജ്മല്&#x200d; ബിലാല്&#x200d; ( 18), നടുവട്ടം, മുഖദാര്&#x200d; സ്വദേശികളായ രണ്ട് കുട്ടിക്കള്ളന്&#x200d;മാരുമാണ് പൊലീസ് പിടിയിലായത്.</p>
<p>കോഴിക്കോട് സിറ്റിയില്&#x200d; രാത്രി കാലങ്ങളില്&#x200d; കുട്ടിക്കള്ളന്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്‌റ്റേഷന്&#x200d; പരിധികളിലെ ഫ്‌ളിപ്പ് കാര്&#x200d;ട്ട് ,ആമസോണ്&#x200d; തുടങ്ങിയ ഓണ്&#x200d;ലൈന്&#x200d; സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്&#x200d; സര്&#x200d;വ്വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളില്&#x200d; നിന്നും പൊലീസ് മനസ്സിലാക്കിയിരുന്നു.</p>
<p>ഇത്തരം സാഹചര്യത്തില്&#x200d; കോഴിക്കോട് നഗരത്തിലെ വര്&#x200d;ദ്ധിച്ചു വരുന്ന മോഷണം, പിടിച്ചുപറി പോലുള്ള കുറ്റകൃത്യങ്ങള്&#x200d; തടയുന്നതിനായി സിറ്റി പൊലീസ് മേധാവി എ.വി ജോര്&#x200d;ജ്ജ് കോഴിക്കോട് സിറ്റി െ്രെകം സ്‌ക്വാഡിന് പ്രത്യേക നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikodecity-crime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടമ്മയുടെ നഗ്നചിത്രങ്ങള്&#x200d; പ്രചരിപ്പിച്ചു; സീരിയല്&#x200d; നടന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/tvm-news-varkkala.html</link>
					<comments>https://www.chandrikadaily.com/tvm-news-varkkala.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 03 Oct 2020 07:57:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime arrested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158522</guid>

					<description><![CDATA[വര്&#x200d;ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങള്&#x200d; പ്രചരിപ്പിച്ച സംഭവത്തില്&#x200d; സീരിയല്&#x200d; നടന്&#x200d; ഉള്&#x200d;പ്പെടെ മൂന്നുപേര്&#x200d; അറസ്റ്റില്&#x200d;. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്&#x200d; സുബു, സീരിയല്&#x200d; നടന്&#x200d; ജാസ്മീര്&#x200d;ഖാന്&#x200d;, വ്യാജ സിം കാര്&#x200d;ഡ് എടുത്തു നല്&#x200d;കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എത്തിവരാണ് അറസ്റ്റിലായത്. വര്&#x200d;ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.</p>
<p>സീരിയല്&#x200d; നടനും സംഘവും തന്നെ നിരന്തരം ഭീഷണപ്പെടുത്തുകയും ദാമ്പത്യ ജീവിതം തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുകയും ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. വ്യാജപേരുകളില്&#x200d; കത്തുകളയച്ച് ശല്യം ചെയ്തുവെന്നും വീട്ടമ്മയുടെ പരാതിയില്&#x200d; പറയുന്നു.</p>
<p>പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്&#x200d; എസിപി പതാപചന്ദ്രന്&#x200d; നായരുടെ നിര്&#x200d;ദേശപ്രകാരം ഫോര്&#x200d;ട്ട് പോലീസ് സ്റ്റേഷന്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; രാകേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tvm-news-varkkala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫ് ഫ്രൈക്ക് പകരം ബീഫ് കറി നല്&#x200d;കിയതിന് ഹോട്ടല്&#x200d; ജീവനക്കാരന് ക്രൂരമര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/two-youth-arrested-for-attack-hotel-employee-in-mararikulam.html</link>
					<comments>https://www.chandrikadaily.com/two-youth-arrested-for-attack-hotel-employee-in-mararikulam.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 19 Aug 2020 10:49:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime arrested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146057</guid>

					<description><![CDATA[എസ്എല്&#x200d; പുരം ഊട്ടുപുരയിലെ ജീവനക്കാരന്&#x200d; പൊള്ളേത്തൈ സ്വദേശി ശ്രീനാഥക്കുറുപ്പ് ഭാസ്‌കരനെ(60)യാണ് കഴിഞ്ഞ ഞായറാഴ്ച യുവാക്കള്&#x200d; ആക്രമിച്ചത്. ആക്രമണത്തില്&#x200d; ശ്രീനാഥകുറിപ്പിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.]]></description>
										<content:encoded><![CDATA[<p>മാരാരിക്കുളം: ബീഫ് ഫ്രൈക്ക് പകരം ബീഫ് കറിനല്&#x200d;കിയതിന് വയോധികനായ ഹോട്ടല്&#x200d; ജീവനക്കാരനെ ക്രൂരമായി മര്&#x200d;ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മായിത്തറ മുറിപ്പനയ്ക്കല്&#x200d; മോനേഷ് (32), എസ്എല്&#x200d; പുരം പുത്തന്&#x200d;വെളി സുമേഷ് (34), പള്ളിപ്പുറം തുമ്പയില്&#x200d; അനുരാജ് ചെട്ടിയാര്&#x200d; (34) എന്നിവരെയാണ് മാരാരിക്കുളം ഇന്&#x200d;സ്പെക്ടര്&#x200d; എസ്.രാജേഷും സംഘവും അറസ്റ്റ് ചെയ്തത്.</p>
<p>എസ്എല്&#x200d; പുരം ഊട്ടുപുരയിലെ ജീവനക്കാരന്&#x200d; പൊള്ളേത്തൈ സ്വദേശി ശ്രീനാഥക്കുറുപ്പ് ഭാസ്‌കരനെ(60)യാണ് കഴിഞ്ഞ ഞായറാഴ്ച യുവാക്കള്&#x200d; ആക്രമിച്ചത്. ആക്രമണത്തില്&#x200d; ശ്രീനാഥകുറിപ്പിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. ബീഫ് ഫ്രൈ ചോദിച്ചപ്പോള്&#x200d; ബീഫ് കറി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു യുവാക്കള്&#x200d; ഭാസ്‌കരനെ ഹോട്ടലിന്റെ അടുക്കളയില്&#x200d; കയറി ആക്രമിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-youth-arrested-for-attack-hotel-employee-in-mararikulam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീറാം വെങ്കിട്ടരാമന്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/police-arrest-sriram-venkitaraman.html</link>
					<comments>https://www.chandrikadaily.com/police-arrest-sriram-venkitaraman.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Aug 2019 12:25:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime arrested]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135227</guid>

					<description><![CDATA[മാധ്യമപ്രവര്&#x200d;ത്തകന്റെ നരഹത്യക്ക് സര്&#x200d;വേ ഡയറക്ടര്&#x200d; ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്&#x200d;ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അമിത വേഗത്തില്&#x200d; വാഹനമോടിച്ച് സംഭവത്തില്&#x200d; ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. പോലീസ് ചോദ്യം ചെയ്യലില്&#x200d; ശ്രീറാം വെങ്കിട്ടരാമന്&#x200d; തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നല്&#x200d;കുകയുണ്ടായി. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച [&#8230;]]]></description>
										<content:encoded><![CDATA[
<p>മാധ്യമപ്രവര്&#x200d;ത്തകന്റെ നരഹത്യക്ക് സര്&#x200d;വേ ഡയറക്ടര്&#x200d; ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.  ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്&#x200d;ക്കെതിരെ പോലീസ്  കേസെടുത്തിട്ടുണ്ട്.<br>
മദ്യപിച്ച് അമിത വേഗത്തില്&#x200d; വാഹനമോടിച്ച്  സംഭവത്തില്&#x200d; ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. വഞ്ചിയൂര്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. </p>



<p>പോലീസ് ചോദ്യം ചെയ്യലില്&#x200d; ശ്രീറാം വെങ്കിട്ടരാമന്&#x200d; തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നല്&#x200d;കുകയുണ്ടായി. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. അന്വേഷണത്തിലും നടപടികളിലും ആദ്യം വിമുഖ കാണിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെയാണ് രക്ത പരിശോധനയടക്കം നടത്താന്&#x200d; തയ്യാറായത്. ശ്രീറാം വെങ്കിട്ടരാമന്റെ പേരില്&#x200d; ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിര്&#x200d;ദേശമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-arrest-sriram-venkitaraman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
