<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criminal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criminal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Feb 2025 04:49:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criminal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.പി.എമ്മില്&#x200d; ചേര്&#x200d;ന്ന കാപ്പാ കേസ് പ്രതി &#8216;ഇഡ്ഡലി&#8217;യെ ഒരു വര്&#x200d;ഷത്തേക്ക് പത്തനംതിട്ട ജില്ലയില്&#x200d; നിന്ന് നാടുകടത്തി</title>
		<link>https://www.chandrikadaily.com/kappa-case-accused-iddali-who-joined-cpm-exiled-from-pathanamthitta-district-for-one-year.html</link>
					<comments>https://www.chandrikadaily.com/kappa-case-accused-iddali-who-joined-cpm-exiled-from-pathanamthitta-district-for-one-year.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Feb 2025 04:49:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329659</guid>

					<description><![CDATA['ഇഡ്ഡലി' എന്നറിയപ്പെടുന്ന ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്&#x200d; ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവായത്.]]></description>
										<content:encoded><![CDATA[<p>ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജിന്റെയും പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടെയും സാന്നിധ്യത്തില്&#x200d; സിപിഎമ്മില്&#x200d; ചേര്&#x200d;ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്&#x200d;ഷത്തേക്ക് നാടുകടത്തി. &#8216;ഇഡ്ഡലി&#8217; എന്നറിയപ്പെടുന്ന ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്&#x200d; ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പൊലീസ് മേധാവി ഉത്തരവായത്. ഫെബ്രുവരി ഏഴാം തീയതി മുതല്&#x200d; ഒരുവര്&#x200d;ഷത്തേക്കാണ് നാടുകടത്തിയത്.</p>
<p>കഴിഞ്ഞ ജൂലൈയില്&#x200d; കുമ്പഴയില്&#x200d; നടന്ന പരിപാടിയിലായിരുന്നു ശരണ്&#x200d; അടക്കം 60 പേര്&#x200d; ബിജെപി വിട്ട് സിപിഎമ്മില്&#x200d; ചേര്&#x200d;ന്നത്. മന്ത്രി വീണാ ജോര്&#x200d;ജാണ് ശരണ്&#x200d; ചന്ദ്രനെ മാലയിട്ട് പാര്&#x200d;ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കള്&#x200d; ചടങ്ങിലെത്തിയിരുന്നു. പാര്&#x200d;ട്ടിയില്&#x200d; ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്&#x200d; ജയിലില്&#x200d; നിന്നിറങ്ങിയത്. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയാണ്.</p>
<p>സിപിഎമ്മില്&#x200d; എത്തിയശേഷം മലയാലപ്പുഴയില്&#x200d; പൊലീസ് സ്‌റ്റേഷനടുത്ത് നടുറോഡില്&#x200d; വെച്ച് കേക്ക് മുറിച്ച് ശരണിന്റെ പിറന്നാള്&#x200d; ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തില്&#x200d; പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. അടുത്തിടെ മലയാലപ്പുഴയില്&#x200d; ഉണ്ടായ കേസിലും ശരണിന്റെ പങ്കാളിത്തം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.</p>
<p>ആര്&#x200d;എസ്എസിനുവേണ്ടിയാണ് ശരണ്&#x200d; ചന്ദ്രന്&#x200d; കേസുകളില്&#x200d; പ്രതിയായതെന്നും പൊതുപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരേ എടുക്കേണ്ട കേസല്ല കാപ്പാ എന്നുമാണ് നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ പി ഉദയഭാനു പറഞ്ഞിരുന്നത്. ശരണ്&#x200d; ചന്ദ്രന്&#x200d; സാമൂഹിക വിരുദ്ധനല്ലെന്നും നാടുകടത്തേണ്ട ആവശ്യമില്ലെന്നും അന്ന് ജില്ലാ സെക്രട്ടറി വാദിച്ചിരുന്നു.</p>
<p>ക്രിമിനല്&#x200d; പശ്ചാത്തലമുള്ളവര്&#x200d; സ്വയം തിരുത്തി പാര്&#x200d;ട്ടിയിലേക്ക് വന്നാല്&#x200d; സ്വീകരിക്കുന്നതില്&#x200d; തെറ്റില്ലെന്നായിരുന്നു സിപിഎം നിലപാട്. ജില്ലാ സമ്മേളനത്തിലും ഇതേ നിലപാടാണ് എടുത്തിരുന്നത്. എന്നാല്&#x200d;, ശരണ്&#x200d; ചന്ദ്രന്&#x200d; പാര്&#x200d;ട്ടിയില്&#x200d; എത്തിയിട്ടും പൊലീസിന് തലവേദന ഉണ്ടാക്കുന്നത് പതിവായതോടെ നാടുകടത്തലല്ലാതെ വേറേ വഴിയില്ലാത്ത സ്ഥിതിയിലേക്കെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kappa-case-accused-iddali-who-joined-cpm-exiled-from-pathanamthitta-district-for-one-year.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം</title>
		<link>https://www.chandrikadaily.com/underworld-hero-chhota-rajan-granted-bail.html</link>
					<comments>https://www.chandrikadaily.com/underworld-hero-chhota-rajan-granted-bail.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Oct 2024 09:44:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[chotta rajan]]></category>
		<category><![CDATA[criminal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314632</guid>

					<description><![CDATA[ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഛോട്ടാ രാജന് ജയിൽ മുക്തനാകാൻ സാധിക്കില്ല]]></description>
										<content:encoded><![CDATA[<p>അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2001ൽ ഹോട്ടൽ ഉടമ ജയ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. ഈ കേസിൽ ജീവപര്യന്തം തടവിലായിരുന്നു ഛോട്ടാ രാജൻ.</p>
<div id="div-ub-metrojournalonline.com_1700115483765">
<div id="unibots-video">ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടി വെക്കണമെന്നും കോടതി നിർദേശമുണ്ട്. അതേസമയം ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഛോട്ടാ രാജന് ജയിൽ മുക്തനാകാൻ സാധിക്കില്ല.</div>
<div></div>
<div>2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയിൽ തിഹാർ ജയിലിൽ കഴിയുകയായിരുന്നു രാജൻ. കൊലപാതകം, പണംതട്ടൽ തുടങ്ങി 70ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/underworld-hero-chhota-rajan-granted-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ നഗര സവാരി; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്</title>
		<link>https://www.chandrikadaily.com/akash-tillankeris-city-ride-in-a-vehicle-without-a-number-plate-department-of-motor-vehicles-without-action.html</link>
					<comments>https://www.chandrikadaily.com/akash-tillankeris-city-ride-in-a-vehicle-without-a-number-plate-department-of-motor-vehicles-without-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 11:48:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akash Tillankeri]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[motor vehicles]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302121</guid>

					<description><![CDATA[ദൃശ്യങ്ങള്&#x200d; ചിത്രീകരിച്ച് പ്രതി ആകാശ് തലങ്കേരി സമൂഹമാധ്യമങ്ങളില്&#x200d; പങ്കുവച്ചു.]]></description>
										<content:encoded><![CDATA[<p>നമ്പര്&#x200d; പ്ലേറ്റില്ലാത്ത വാഹനത്തില്&#x200d; ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ദൃശ്യങ്ങള്&#x200d; ചിത്രീകരിച്ച് പ്രതി ആകാശ് തലങ്കേരി സമൂഹമാധ്യമങ്ങളില്&#x200d; പങ്കുവച്ചു. മോട്ടോര്&#x200d; വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല.</p>
<p>ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നമ്പര്&#x200d; പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തില്&#x200d; സീറ്റ് ബെല്&#x200d;റ്റ് ധരിക്കാതെയാണ് യാത്ര ചെയ്തത്. ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വ്യപകമായി പ്രചരിച്ചു.</p>
<p>യാത്രയുടെ ദൃശ്യങ്ങള്&#x200d; ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്തു. സിനിമാഡയലോഗുകള്&#x200d; ചേര്&#x200d;ത്ത് എഡിറ്റുചെയ്താണ് ഇന്&#x200d;സ്റ്റഗ്രാമിലടക്കം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.</p>
<p>നിയമം ലംഘിച്ച സി.പി.എം നേതാവ് ആകാശ് തില്ലങ്കേരിക്കെതിരെ മോട്ടോര്&#x200d;വാഹനവകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. കണ്ണൂരില്&#x200d; നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര. പനമരത്ത് വച്ചാണ് ദൃശ്യങ്ങള്&#x200d; ചിത്രീകരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akash-tillankeris-city-ride-in-a-vehicle-without-a-number-plate-department-of-motor-vehicles-without-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ</title>
		<link>https://www.chandrikadaily.com/fabricated-to-portray-himself-as-a-criminal-k-sudhakaran-said-that-the-verdict-is-a-setback-for-that.html</link>
					<comments>https://www.chandrikadaily.com/fabricated-to-portray-himself-as-a-criminal-k-sudhakaran-said-that-the-verdict-is-a-setback-for-that.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 May 2024 06:50:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[Fabricated]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[portray]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298252</guid>

					<description><![CDATA[ഇപി ജയരാജന്&#x200d; വധശ്രമക്കേസില്&#x200d; കുറ്റപത്രത്തില്&#x200d; നിന്ന് ഒഴിവാക്കണമെന്ന ഹര്&#x200d;ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>തന്നെ ക്രിമിനലായി ചിത്രീകരിക്കാന്&#x200d; കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരന്&#x200d;. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാല്&#x200d; അവിടെയും നേരിടുമെന്നും സുധാകരന്&#x200d; പറഞ്ഞു. ഇപി ജയരാജന്&#x200d; വധശ്രമക്കേസില്&#x200d; കുറ്റപത്രത്തില്&#x200d; നിന്ന് ഒഴിവാക്കണമെന്ന ഹര്&#x200d;ജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.</p>
<p>പാവം ഇപി എന്ന് സുധാകരന്&#x200d; പരിഹസിച്ചു. ഇത് സിപിഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാല്&#x200d; അവിടെയും നേരിടും. ഖാര്&#x200d;ഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാന്&#x200d; ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്&#x200d; കെട്ടുകഥയുണ്ടാക്കി. ഇത് കാത്തിരുന്ന വിധിയാണ്. തലയ്ക്ക് മുകളില്&#x200d; ഉള്ള വാള്&#x200d; ആയിരുന്നു. രാഷ്ട്രീയത്തില്&#x200d; തന്നെ നശിപ്പിക്കാന്&#x200d; ശ്രമിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. അതിനേറ്റ തിരിച്ചടിയാണ് വിധി എന്നും അദ്ദേഹം പറഞ്ഞു.</p>
<p>1995 ഏപ്രില്&#x200d; 12നാണ് ട്രെയിനില്&#x200d; വെച്ച് ഇപി ജയരാജനെ വധിക്കാന്&#x200d; ശ്രമമുണ്ടായത്. പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളില്&#x200d; വെച്ചാണ് വധശ്രമം ഉണ്ടായത്. കേസില്&#x200d; ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്&#x200d;, വിക്രംചാലില്&#x200d; ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേല്&#x200d;ക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് 2016ലാണ് കേസില്&#x200d; നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്&#x200d; ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്&#x200d; സന്തോഷമെന്ന് കെ സുധാകരന്&#x200d;. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു കേസെന്ന് അദ്ദേഹം പ്രതികരിച്ചു. കൊലയാളി എന്ന് വിളിച്ച സിപിഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെ സുധാകരന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കേസിലെ ആരോപണം സിപിഎമ്മിന്റെ ആസൂത്രിത നുണയായിരുന്നുവെന്ന് വിടി ബല്&#x200d;റാം പ്രതികരിച്ചു. ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fabricated-to-portray-himself-as-a-criminal-k-sudhakaran-said-that-the-verdict-is-a-setback-for-that.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിമിനൽ കേസ് പ്രതി തോക്കുമായി മെഡിക്കൽ കോളജിൽ; പിടികൂടാനായില്ല</title>
		<link>https://www.chandrikadaily.com/criminal-case-accused-with-gun-in-medical-college-could-not-be-caught.html</link>
					<comments>https://www.chandrikadaily.com/criminal-case-accused-with-gun-in-medical-college-could-not-be-caught.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 21 Feb 2024 14:46:44 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[gun]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291075</guid>

					<description><![CDATA[സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തോക്കുമായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. എയര്&#x200d;ഗണ്ണുമായി അത്യാഹിത വിഭാഗത്തില്&#x200d; ഓടിക്കയറുകയായിരുന്നു. കല്ലമ്പലം സ്വദേശി സതീഷ് സാവണ്&#x200d; ആണ് മെഡിക്കല്&#x200d; കോളേജില്&#x200d; പരിഭ്രാന്തി സൃഷ്ടിച്ചത്.</p>
<p>സുരക്ഷാ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഒരു കേസിൽ ജയിലിലായിരുന്ന സതീഷ് ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. നാലരയോടെയാണ് ഇയാൾ ആശുപത്രിക്കുള്ളിൽ എത്തിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എയര്&#x200d; ഗണ്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തു. കല്ലമ്പലം പൊലീസ് സ്റ്റേഷനില്&#x200d; റൗഡി ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെട്ടയാളാണ് സതീഷ്. മെഡിക്കല്&#x200d; കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criminal-case-accused-with-gun-in-medical-college-could-not-be-caught.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാമ്യത്തിലിറങ്ങി മുങ്ങിയ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ</title>
		<link>https://www.chandrikadaily.com/notorious-criminal-kotali-sreedharan-who-drowned-on-bail-arrested.html</link>
					<comments>https://www.chandrikadaily.com/notorious-criminal-kotali-sreedharan-who-drowned-on-bail-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 19 Jan 2024 14:08:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[kodali sreedaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288453</guid>

					<description><![CDATA[പിടിയിലാകുമ്പോൾ ശ്രീധരന്റെ കൈവശം തോക്കുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂർ∙ പിടികിട്ടാപ്പുള്ളി കോടാലി ശ്രീധരൻ പൊലീസ് പിടിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരനെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പിടിയിലാകുമ്പോൾ ശ്രീധരന്റെ കൈവശം തോക്കുണ്ടായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിലും  കുഴൽപ്പണക്കടത്ത് കേസിലും പ്രതിയാണ് ശ്രീധരൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/notorious-criminal-kotali-sreedharan-who-drowned-on-bail-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ വച്ച് ക്രിമിനൽ കേസ് പ്രതി വെട്ടിപരിക്കേൽപ്പിച്ചു</title>
		<link>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html</link>
					<comments>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Nov 2023 04:33:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283650</guid>

					<description><![CDATA[അയിരൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്&#x200d; ചാര്&#x200d;ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനില്&#x200d; കയറി നിരവധി കേസുകളില്&#x200d; പ്രതിയായ ആള്&#x200d; വെട്ടി പരിക്കേല്&#x200d;പ്പിച്ചു. അയിരൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ജിഡി ഇന്&#x200d; ചാര്&#x200d;ജ് ആയ ബിനു എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടേറ്റത്.</p>
<p>വര്&#x200d;ക്കല അയിരൂര്&#x200d; പൊലീസ് സ്റ്റേഷന് അകത്തു വച്ചാണ് വേട്ടേറ്റത്. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായ ചാവര്&#x200d;കോട് സ്വദേശി അനസ് ഖാനാണ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്നലെ രാത്രി 10:30 ന് ആണ് സംഭവം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-officer-was-assaulted-by-the-accused-in-a-criminal-case-at-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുണ്ടകളെ ഭയന്ന് പൊലീസ്; തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ടത് 5 എസ്.ഐമാര്&#x200d; ഉള്&#x200d;പ്പെടെ 11 പേര്&#x200d;</title>
		<link>https://www.chandrikadaily.com/1police-afraid-of-gangsters-11-persons-including-5-sis-were-attacked-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/1police-afraid-of-gangsters-11-persons-including-5-sis-were-attacked-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jul 2023 03:22:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[attack on]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266592</guid>

					<description><![CDATA[ഹോട്ടല്&#x200d; ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്&#x200d; എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്‌ഐമാരെ കുത്തിപ്പരുക്കേല്&#x200d;പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.]]></description>
										<content:encoded><![CDATA[<p>ഗുണ്ടാ ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ച തലസ്ഥാന നഗരത്തില്&#x200d; ക്രിമിനലുകളുടെ ആക്രമണത്തില്&#x200d; പൊലീസുകാര്&#x200d;ക്കും രക്ഷയില്ല. 3 മാസത്തിനിടെ ഡ്യൂട്ടിക്കിടെ ആക്രമണത്തിന് ഇരയായത് 5 എസ്‌ഐമാര്&#x200d; ഉള്&#x200d;പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥര്&#x200d;. രാത്രിയിലാണ് ആക്രമണങ്ങള്&#x200d; ഏറെയും. ഹോട്ടല്&#x200d; ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്&#x200d; എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്‌ഐമാരെ കുത്തിപ്പരുക്കേല്&#x200d;പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കരുതികൂട്ടിയുള്ള ആക്രമണത്തില്&#x200d; നിന്നു തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥര്&#x200d; ജീവന്&#x200d; നഷ്ടമാകാതെ രക്ഷപ്പെട്ടത്.</p>
<p>വഞ്ചിയൂരിലെ ബാറില്&#x200d; രാത്രി മദ്യപ സംഘങ്ങള്&#x200d; തമ്മില്&#x200d; ഉണ്ടായ സംഘര്&#x200d;ഷം നിയന്ത്രിക്കാന്&#x200d; എത്തിയ എസ്‌ഐയെയും പൊലീസുകാരനെയും കയ്യേറ്റം ചെയ്തു പരുക്കേല്&#x200d;പ്പിച്ചതാണ് മറ്റൊരു സംഭവം. വഞ്ചിയൂര്&#x200d; എസ്.ഐ അരുണ്&#x200d;കുമാര്&#x200d;, സിപിഒ ഷാബു എന്നിവരെ കയ്യേറ്റം ചെയ്യുകയും അരുണ്&#x200d; കുമാറിന്റെ വിരലിന് പൊട്ടല്&#x200d; ഉണ്ടാകുകയും ചെയ്തു. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്&#x200d;പ്പെട്ട പെരുന്താന്നി മുരുകാഭവനില്&#x200d; കണ്ണാടി സുനില്&#x200d; (33), പേട്ട പിജിആര്&#x200d;എയില്&#x200d; സഞ്ജു (36) എന്നിവരായിരുന്നു ആക്രമണം നടത്തിയത്.</p>
<p>പട്രോളിങിന് ഇറങ്ങിയ പൂന്തുറ എസ്.ഐയേയും 3 പൊലീസുകാരെയും ബീമാപ്പള്ളിയില്&#x200d; അഞ്ചംഗ സംഘം വളഞ്ഞിട്ട് മര്&#x200d;ദിച്ചതും വിവാദമായിരുന്നു. എസ്‌ഐ എച്ച്.പി ജയപ്രകാശിനാണ് മര്&#x200d;ദനമേറ്റത്. ക്രിമിനല്&#x200d; കേസ് പ്രതികളുടെ നേതൃത്വത്തില്&#x200d; ആയിരുന്നു ആക്രമണം. വൈദ്യപരിശോധനയ്ക്കു ആശുപത്രിയില്&#x200d; എത്തിച്ച പ്രതിയും സഹോദരനും ചേര്&#x200d;ന്ന് നടത്തിയ ആക്രമണത്തിലാണ് തമ്പാനൂര്&#x200d; എസ്‌ഐയ്ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും പരുക്കേറ്റത്.</p>
<p>വലിയതുറ സ്‌റ്റേഷനില്&#x200d; നിന്നു ഇറങ്ങി ഓടിയ പീഡനക്കേസ് പ്രതി പൊലീസുകാരനെ തള്ളിയിട്ടു പരുക്കേല്&#x200d;പ്പിച്ചതാണ് മറ്റൊരു സംഭവം. സാക്ഷി പറഞ്ഞയാളെ അക്രമിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത് ഗവ.ഫോര്&#x200d;ട്ട് ആശുപത്രിയില്&#x200d; വൈദ്യപരിശോധനയ്ക്കു എത്തിച്ച പ്രതിയും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേര്&#x200d;ന്ന് പൊലീസുകാരെ ആക്രമിച്ചു. തമ്പാനൂര്&#x200d; എസ്.ഐ സജികുമാറിനും പൊലീസ് ഉദ്യോഗസ്ഥന്&#x200d; അജയകുമാറിനും പരുക്കേറ്റു.</p>
<p>രാത്രിയില്&#x200d; ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്&#x200d; നേരിടാന്&#x200d; 10 പേര്&#x200d; വീതമുള്ള 4 സ്‌ട്രൈക്കര്&#x200d; ടീമുകള്&#x200d; സിറ്റി പൊലീസിന് ഉണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും സ്‌റ്റേഷനുകള്&#x200d;ക്ക് ലഭിക്കുന്നില്ല. അംഗബലം കുറവുള്ള സന്ദര്&#x200d;ഭങ്ങളില്&#x200d; സ്‌െ്രെടക്കര്&#x200d; ടീമുകളില്&#x200d; നിന്ന് പൊലീസുകാരെ വിന്യസിക്കണമെന്നാണ് കമ്മിഷണറുടെ നിര്&#x200d;ദേശം. അടിയന്തര സാഹചര്യങ്ങളില്&#x200d; ഇതില്&#x200d; നിന്ന് മൂന്നോ നാലോ പൊലീസുകാരെ എസ്എച്ച്ഒമാര്&#x200d;ക്ക് ആവശ്യപ്പെടാം. ബോംബുമായി സഞ്ചരിക്കുന്ന ഗുണ്ട ജാങ്കോ കുമാറിനെ പിടികൂടാന്&#x200d; പോകുമ്പോള്&#x200d; കൂടുതല്&#x200d; പൊലീസുകാരെ അനുവദിക്കാത്തത് വീഴ്ചയായി. പൊലീസിന് നേരെ 2 തവണ ബോംബ് എറിഞ്ഞിട്ടുള്ള പ്രതിയെ പിടികൂടാന്&#x200d; പോകാനായി െ്രെഡവര്&#x200d; ഉള്&#x200d;പ്പെടെ 6 പേര്&#x200d; മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുത്തേറ്റിട്ടും 2 എസ്‌ഐമാര്&#x200d; ചേര്&#x200d;ന്നു വളരെ പണിപ്പെട്ടാണ് ഗുണ്ടയെ കീഴ്‌പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1police-afraid-of-gangsters-11-persons-including-5-sis-were-attacked-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/the-rss-worker-was-arrested-under-kappa-charges.html</link>
					<comments>https://www.chandrikadaily.com/the-rss-worker-was-arrested-under-kappa-charges.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Jun 2023 05:44:49 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[criminal]]></category>
		<category><![CDATA[RSS ACTIVIST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259011</guid>

					<description><![CDATA[പാനൂരില്&#x200d; ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്&#x200d; ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണിപൊയില്&#x200d; ബാബു വധക്കേസ് ഉള്&#x200d;പ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളില്&#x200d; ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിന്&#x200d;സിപ്പല്&#x200d; എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എന്&#x200d;.ഷിജി, സീനിയര്&#x200d; സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസല്&#x200d; എന്നിവരും സംഘത്തിലുണ്ടായിരുന്നു.]]></description>
										<content:encoded><![CDATA[<p>പാനൂരില്&#x200d; ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്&#x200d; ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; എം.പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്.</p>
<p>കണ്ണിപൊയില്&#x200d; ബാബു വധക്കേസ് ഉള്&#x200d;പ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളില്&#x200d; ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിന്&#x200d;സിപ്പല്&#x200d; എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എന്&#x200d;.ഷിജി, സീനിയര്&#x200d; സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസല്&#x200d; എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-rss-worker-was-arrested-under-kappa-charges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>1400 കോടിയുടെ അതിഖിന്റെ സ്വത്ത്; 50 ദിവസം കൊണ്ട് തകര്&#x200d;ത്ത് യോഗി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/yogi-government.html</link>
					<comments>https://www.chandrikadaily.com/yogi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Apr 2023 16:04:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[athiq]]></category>
		<category><![CDATA[criminal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248130</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ കൊടുംക്രിമിനലുകളില്&#x200d; ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്തത് 50 ദിവസം കൊണ്ട് മാത്രം. സമാജ് പാര്&#x200d;ട്ടി നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമനല്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;കൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകള്&#x200d;. ഇതുള്&#x200d;പ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കള്&#x200d; സര്&#x200d;ക്കാര്&#x200d; കണ്ട്‌കെട്ടി. കഴിഞ്ഞ ദിവസമാണ് ഉത്തര്&#x200d;പ്രദേശിലെ ഉമേഷ് പാല്&#x200d; കൊലപാതകക്കേസില്&#x200d; ജയിലിലായ മുന്&#x200d; എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകന്&#x200d; അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ കൊടുംക്രിമിനലുകളില്&#x200d; ഒന്നായ അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്തത് 50 ദിവസം കൊണ്ട് മാത്രം. സമാജ് പാര്&#x200d;ട്ടി നേതാവായിരുന്ന അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമനല്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;കൊണ്ട് നേടിയെടുത്തത് 1400 കോടി രൂപയുടെ സ്വത്തുവകകള്&#x200d;. ഇതുള്&#x200d;പ്പെടെ അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കള്&#x200d; സര്&#x200d;ക്കാര്&#x200d; കണ്ട്‌കെട്ടി.</p>
<p>കഴിഞ്ഞ ദിവസമാണ് ഉത്തര്&#x200d;പ്രദേശിലെ ഉമേഷ് പാല്&#x200d; കൊലപാതകക്കേസില്&#x200d; ജയിലിലായ മുന്&#x200d; എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകന്&#x200d; അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അസദ് മരിച്ചത്.</p>
<p>1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ല്&#x200d; പരം ഷെല്&#x200d; കമ്പനികളില്&#x200d;ക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങള്&#x200d;ക്കൊണ്ട് യുപി ഭരണകൂടം തകര്&#x200d;ത്തത്. സഹോദരന്&#x200d; അഷ്‌റഫ് അഹമ്മദും അതിഖിന്റെ രണ്ട് ആണ്&#x200d;മക്കളും ജയിലില്&#x200d; തുടരും. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ട അസദ്. പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് ആണ്&#x200d;മക്കള്&#x200d; ജുവൈനല്&#x200d; ഹോമിലും. അതിഖിന്റെ ഭാര്യ ഷെയ്‌സത പര്&#x200d;വീണ്&#x200d; ഒളിവിലാണ്. ബന്ധപ്പെട്ട ഉദ്ദോഗസ്ഥന്&#x200d; വെളിപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
