<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>curfew &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/curfew/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Mar 2025 06:58:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>curfew &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാഗ്പൂരിലെ സംഘര്&#x200d;ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്</title>
		<link>https://www.chandrikadaily.com/conflict-in-nagpur-a-case-of-assaulting-a-female-police-officer.html</link>
					<comments>https://www.chandrikadaily.com/conflict-in-nagpur-a-case-of-assaulting-a-female-police-officer.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Mar 2025 06:58:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nagpur Violence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334667</guid>

					<description><![CDATA[പ്രദേശത്തെ സംഘര്&#x200d;ഷബാധിത മേഖലകളില്&#x200d; കര്&#x200d;ഫ്യൂ തുടരുകയാണ്]]></description>
										<content:encoded><![CDATA[<p>നാഗ്പൂരില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്&#x200d;ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്&#x200d; പ്രതി അനാവശ്യമായി സ്പര്&#x200d;ശിച്ചതായാണ് എഫ്.ഐ.ആര്&#x200d;. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്&#x200d; ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു. മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടായത്.</p>
<p>വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്&#x200d; കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്&#x200d;.ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്&#x200d;ഷബാധിത മേഖലകളില്&#x200d; കര്&#x200d;ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്&#x200d; പരിധികളില്&#x200d; കര്&#x200d;ഫ്യൂ നിലവിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-in-nagpur-a-case-of-assaulting-a-female-police-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി</title>
		<link>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html</link>
					<comments>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 14:39:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318000</guid>

					<description><![CDATA[ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.</p>
<p>അതിനിടെ, മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനം. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.</p>
<p>ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.</p>
<p>മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പത്തു ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/covid-curfew-in-ten-states-kerala.html</link>
					<comments>https://www.chandrikadaily.com/covid-curfew-in-ten-states-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 02 Oct 2020 19:10:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[curfew]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158438</guid>

					<description><![CDATA[ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി വര്&#x200d;ധിച്ച സാഹചര്യത്തില്&#x200d; സംസ്ഥാനത്തെ പത്തു ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്&#x200d;, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പത്തു ജില്ലകളിലെയും കലക്ടര്&#x200d;മാര്&#x200d; ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.</p>
<p>കണ്ടെയ്ന്&#x200d;മെന്റ് സോണിനകത്തോ പുറത്തോ ആളുകള്&#x200d; കൂട്ടം കൂടി നില്&#x200d;ക്കുന്നത് വിലക്കി. അഞ്ചുപേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൂട്ടം കൂടാന്&#x200d; പാടില്ല. കടകള്&#x200d;, ബാങ്കുകള്&#x200d;, സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d; എന്നിവ തുറന്നുപ്രവര്&#x200d;ത്തിക്കും. പരീക്ഷകള്&#x200d; നടത്തുന്നതിനും വിലക്കില്ല.</p>
<p>മരണാനന്തര ചടങ്ങുകള്&#x200d;, വിവാഹം തുടങ്ങിയവയ്ക്ക് കര്&#x200d;ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്&#x200d;ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്&#x200d;ക്ക് 20 പേരും വിവാഹത്തിന് 50 പേര്&#x200d;ക്കും പങ്കെടുക്കാം. സര്&#x200d;ക്കാര്&#x200d;, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്&#x200d; 20 പേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; പങ്കെടുക്കാന്&#x200d; പാടില്ല.</p>
<p>തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്&#x200d;ന്ന് നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും. കടകള്&#x200d;ക്കു മുമ്പില്&#x200d; കൂട്ടം കൂടി നിന്നാലും നിയമലംഘനം നടത്തിയതിനുള്ള നടപടികള്&#x200d; നേരിടേണ്ടി വരും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-curfew-in-ten-states-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ ഏഴു ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/covid-curfew-in-seven-districts-in-kerala.html</link>
					<comments>https://www.chandrikadaily.com/covid-curfew-in-seven-districts-in-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 02 Oct 2020 15:46:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid19]]></category>
		<category><![CDATA[curfew]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158421</guid>

					<description><![CDATA[തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്&#x200d;ന്ന് നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി വര്&#x200d;ധിച്ച സാഹചര്യത്തില്&#x200d; സംസ്ഥാനത്തെ ഏഴു ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്&#x200d;, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. ഏഴു ജില്ലകളിലെയും കലക്ടര്&#x200d;മാര്&#x200d; ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.</p>
<p>കണ്ടെയ്ന്&#x200d;മെന്റ് സോണിനകത്തോ പുറത്തോ ആളുകള്&#x200d; കൂട്ടം കൂടി നില്&#x200d;ക്കുന്നത് വിലക്കി. അഞ്ചുപേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൂട്ടം കൂടാന്&#x200d; പാടില്ല. കടകള്&#x200d;, ബാങ്കുകള്&#x200d;, സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d; എന്നിവ തുറന്നുപ്രവര്&#x200d;ത്തിക്കും. പരീക്ഷകള്&#x200d; നടത്തുന്നതിനും വിലക്കില്ല.</p>
<p>മരണാനന്തര ചടങ്ങുകള്&#x200d;, വിവാഹം തുടങ്ങിയവയ്ക്ക് കര്&#x200d;ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്&#x200d;ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്&#x200d;ക്ക് 20 പേരും വിവാഹത്തിന് 50 പേര്&#x200d;ക്കും പങ്കെടുക്കാം. സര്&#x200d;ക്കാര്&#x200d;, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്&#x200d; 20 പേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; പങ്കെടുക്കാന്&#x200d; പാടില്ല.</p>
<p>തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്&#x200d;ന്ന് നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും. കടകള്&#x200d;ക്കു മുമ്പില്&#x200d; കൂട്ടം കൂടി നിന്നാലും നിയമലംഘനം നടത്തിയതിനുള്ള നടപടികള്&#x200d; നേരിടേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-curfew-in-seven-districts-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്&#x200d; നിരോധനാജ്ഞ</title>
		<link>https://www.chandrikadaily.com/covid-curfew-in-three-districts-of-kerala.html</link>
					<comments>https://www.chandrikadaily.com/covid-curfew-in-three-districts-of-kerala.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 02 Oct 2020 15:31:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158418</guid>

					<description><![CDATA[ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി വര്&#x200d;ധിച്ച സാഹചര്യത്തില്&#x200d; മൂന്നു ജില്ലകളില്&#x200d; നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ ബാധകമാകുക. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. മൂന്ന് ജില്ലകളിലെയും കലക്ടര്&#x200d;മാര്&#x200d; ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.</p>
<p>കണ്ടെയ്ന്&#x200d;മെന്റ് സോണിനകത്തോ പുറത്തോ ആളുകള്&#x200d; കൂട്ടം കൂടി നില്&#x200d;ക്കുന്നത് വിലക്കി. അഞ്ചുപേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൂട്ടം കൂടാന്&#x200d; പാടില്ല. കടകള്&#x200d;, ബാങ്കുകള്&#x200d;, സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d; എന്നിവ തുറന്നുപ്രവര്&#x200d;ത്തിക്കും. പരീക്ഷകള്&#x200d; നടത്തുന്നതിനും വിലക്കില്ല.</p>
<p>മരണാനന്തര ചടങ്ങുകള്&#x200d;, വിവാഹം തുടങ്ങിയവയ്ക്ക് കര്&#x200d;ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്&#x200d;ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്&#x200d;ക്ക് 20 പേരും വിവാഹത്തിന് 50 പേര്&#x200d;ക്കും പങ്കെടുക്കാം. സര്&#x200d;ക്കാര്&#x200d;, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്&#x200d; 20 പേരില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; പങ്കെടുക്കാന്&#x200d; പാടില്ല.</p>
<p>തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്&#x200d;ന്ന് നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും. കടകള്&#x200d;ക്കു മുമ്പില്&#x200d; കൂട്ടം കൂടി നിന്നാലും നിയമലംഘനം നടത്തിയതിനുള്ള നടപടികള്&#x200d; നേരിടേണ്ടി വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-curfew-in-three-districts-of-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആള്&#x200d;ദൈവം ആശാറാം ബാപ്പു കേസ്: നിരോധനാജ്ഞ പ്രഖ്യാപിച്ചു,കനത്ത സുരക്ഷയൊരുക്കാന്&#x200d; കോടതി നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/asaram-case-verdict-security-stepped-up-around-victims-house.html</link>
					<comments>https://www.chandrikadaily.com/asaram-case-verdict-security-stepped-up-around-victims-house.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Apr 2018 10:37:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asharam bappu]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81605</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സ്വയം പ്രഖ്യാപിത ആള്&#x200d;ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസില്&#x200d; വിധി ഉടന്&#x200d;. വിധിയുടെ പശ്ചാത്തലത്തില്&#x200d; ജോഡ്പൂരില്&#x200d; പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശാറാം ബാപ്പു കിടക്കുന്ന ജോഡ്പൂരിലെ ജയിലില്&#x200d; വച്ചു തന്നെ വിധി പ്രഖ്യാപിക്കും. ബലാത്സംഗക്കേസില്&#x200d; കുറ്റാരോപിതനായ ആശാറാം ബാപ്പുവിനെതിരായ വിധി പ്രഖ്യാപനം 25ന് നടക്കും. ഗാന്ധിനഗര്&#x200d; കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്. പ്രദേശത്ത് സംഘര്&#x200d;ഷ സാധ്യത നിലനില്&#x200d;ക്കുന്നതായി പൊലീസ് വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; അക്രമം നടക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും ഈ മാസം 30 വരെ നിരോധനാജ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സ്വയം പ്രഖ്യാപിത ആള്&#x200d;ദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസില്&#x200d; വിധി ഉടന്&#x200d;. വിധിയുടെ പശ്ചാത്തലത്തില്&#x200d; ജോഡ്പൂരില്&#x200d; പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആശാറാം ബാപ്പു കിടക്കുന്ന ജോഡ്പൂരിലെ ജയിലില്&#x200d; വച്ചു തന്നെ വിധി പ്രഖ്യാപിക്കും.</p>
<p>ബലാത്സംഗക്കേസില്&#x200d; കുറ്റാരോപിതനായ ആശാറാം ബാപ്പുവിനെതിരായ വിധി പ്രഖ്യാപനം 25ന് നടക്കും. ഗാന്ധിനഗര്&#x200d; കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്. പ്രദേശത്ത് സംഘര്&#x200d;ഷ സാധ്യത നിലനില്&#x200d;ക്കുന്നതായി പൊലീസ് വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; അക്രമം നടക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും ഈ മാസം 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലോ അതിലധികം പേരോ കൂട്ടം കൂടി നില്&#x200d;ക്കാന്&#x200d; പാടില്ലെന്നും പൊലീസ് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. പൊതുപരിപാടികള്&#x200d;ക്കും വിലക്കേര്&#x200d;പ്പെടുത്തി.</p>
<p>ജയിലില്&#x200d; വെച്ച് വിധി നടപ്പാക്കുന്ന സാഹചര്യത്തില്&#x200d; സൗകര്യങ്ങള്&#x200d; ഒരുക്കാനും കോടതി ജയില്&#x200d; സൂപ്രണ്ടിന് നിര്&#x200d;ദേശം നല്&#x200d;കി. വിധിയുടെ സാഹചര്യത്തില്&#x200d; നഗരത്തില്&#x200d; സുരക്ഷ ഏര്&#x200d;പ്പെടുത്താനും നിയമം ലംഘിക്കാതിരിക്കാന്&#x200d; നടപടി സ്വീകരിക്കാനും പൊലീസിനോട് നിര്&#x200d;ദേശിച്ചു. കോടതിയുടെ പരാമര്&#x200d;ശനത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരയുടെ വീടിനും ബന്ധുക്കാര്&#x200d;ക്കും കനത്ത കാവല്&#x200d; ഏര്&#x200d;പ്പെടുത്തി. നിരീക്ഷണത്തിനായി ഉയര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സന്ദര്&#x200d;ശകര്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ബാപ്പുവിന്റെ അനുയായികളെ ജയിലില്&#x200d; പ്രവേശിപ്പിക്കുന്നതിനും വിലക്കേര്&#x200d;പ്പെടുത്തി. ഇവരും കടുത്ത നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. 2013 ഓഗസ്റ്റിലാണ് പതിനാറ് കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്&#x200d; ആശാറാം ബാപ്പു ജയിലിലായത്. രാജസ്ഥാനിലെ ജോഡ്പൂരിലെ ആശ്രമത്തില്&#x200d; വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്&#x200d;കുട്ടിയുടെ പരാതി.</p>
<p>ആ കേസ് നിലനില്&#x200d;ക്കെ സൂറത്തിലെ ആശ്രമത്തില്&#x200d; വച്ച് ബാപ്പുവും മകന്&#x200d; നാരായണന്&#x200d; സായിയും പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് പെണ്&#x200d;കുട്ടികള്&#x200d; രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണയും ഏറെ വിവാദമായിരുന്നു. വിചാരണ നടപടികള്&#x200d; വൈകുന്നതില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാരിനോട് സുപ്രിം കോടതി വിശദീകരണം തേടിയതും ഏറെ ശ്രദ്ധ നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asaram-case-verdict-security-stepped-up-around-victims-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് നഗരത്തില്&#x200d; പൊതുപരിപാടികള്&#x200d;ക്ക് രണ്ടാഴ്ചത്തേക്ക് കൂടി നിയന്ത്രണം</title>
		<link>https://www.chandrikadaily.com/kozhikode-curfew-extend-for-two-weeks.html</link>
					<comments>https://www.chandrikadaily.com/kozhikode-curfew-extend-for-two-weeks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Apr 2018 15:40:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81534</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് നഗരത്തില്&#x200d; രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്&#x200d;ക്കും പൊതുപരിപാടികള്&#x200d;ക്കും നിയന്ത്രണം.സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്. സാമൂഹ്യമാധ്യമങ്ങള്&#x200d; വഴി നടത്തിയ ഹര്&#x200d;ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്&#x200d; കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയത്. സംഘര്&#x200d;ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. കാശ്മീരിലെ കഠ്‌വയില്&#x200d; എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; പ്രതിഷേധിക്കുന്നു എന്ന പേരില്&#x200d; സാമൂഹ്യമാധ്യമങ്ങള്&#x200d; വഴി കഴിഞ്ഞ ദിവസം ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് നഗരത്തില്&#x200d; രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്&#x200d;ക്കും പൊതുപരിപാടികള്&#x200d;ക്കും നിയന്ത്രണം.സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്.</p>
<p>സാമൂഹ്യമാധ്യമങ്ങള്&#x200d; വഴി നടത്തിയ ഹര്&#x200d;ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്&#x200d; കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ഏര്&#x200d;പ്പെടുത്തിയത്. സംഘര്&#x200d;ഷ സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം.</p>
<p>കാശ്മീരിലെ കഠ്‌വയില്&#x200d; എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; പ്രതിഷേധിക്കുന്നു എന്ന പേരില്&#x200d; സാമൂഹ്യമാധ്യമങ്ങള്&#x200d; വഴി കഴിഞ്ഞ ദിവസം ഹര്&#x200d;ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ മറവില്&#x200d; കലാപം അഴിച്ചുവിടാന്&#x200d; ശ്രമിച്ച കേസില്&#x200d; ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-curfew-extend-for-two-weeks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് വെടിവെപ്പില്&#x200d; രണ്ട് മരണം അസമില്&#x200d; കര്&#x200d;ഫ്യൂ</title>
		<link>https://www.chandrikadaily.com/police-shoot-in-assam.html</link>
					<comments>https://www.chandrikadaily.com/police-shoot-in-assam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jan 2018 10:06:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[curfew]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66977</guid>

					<description><![CDATA[&#160; പോലീസ് വെടിവെപ്പില്&#x200d; രണ്ട പേര്&#x200d; മരിച്ച ദിമ ഹസാവോ ജില്ലയില്&#x200d; പെട്ടെന്ന പ്രഖ്യാപിച്ച കര്&#x200d;ഫ്യൂവില്&#x200d; വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. സിലിച്ചറില്&#x200d; നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്&#x200d; കര്&#x200d;ഫ്യൂ മൂലം ഓട്ടം നിര്&#x200d;ത്തിച്ചതോടെ 2000 യാത്രക്കാര്&#x200d; പെരുവഴിയിലായി. ദിമാസ ആദിവാസികളുടെ നേര്&#x200d;ക്കായിരുന്നു പോലീസ് വെടിയുതിര്&#x200d;ത്തത്. സതേണ്&#x200d; അസം മിസോറം ത്രിപുര എന്നിവടങ്ങളിലെ ട്രെയിന്&#x200d; ഗതാഗതം പൂര്&#x200d;ണമായും നിര്&#x200d;ത്തവെച്ചതായി റെയില്&#x200d; അധികൃതര്&#x200d; അറിയിച്ചു.24 മണിക്കൂറിലേറെയായി യാത്രക്കാര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; കാത്തു നില്&#x200d;ക്കുകയാണ്. റെയില്&#x200d; പാളങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പോലീസ് വെടിവെപ്പില്&#x200d; രണ്ട പേര്&#x200d; മരിച്ച ദിമ ഹസാവോ ജില്ലയില്&#x200d; പെട്ടെന്ന പ്രഖ്യാപിച്ച കര്&#x200d;ഫ്യൂവില്&#x200d; വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. സിലിച്ചറില്&#x200d; നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനുകള്&#x200d; കര്&#x200d;ഫ്യൂ മൂലം ഓട്ടം നിര്&#x200d;ത്തിച്ചതോടെ 2000 യാത്രക്കാര്&#x200d; പെരുവഴിയിലായി. ദിമാസ ആദിവാസികളുടെ നേര്&#x200d;ക്കായിരുന്നു പോലീസ് വെടിയുതിര്&#x200d;ത്തത്.</p>
<p>സതേണ്&#x200d; അസം മിസോറം ത്രിപുര എന്നിവടങ്ങളിലെ ട്രെയിന്&#x200d; ഗതാഗതം പൂര്&#x200d;ണമായും നിര്&#x200d;ത്തവെച്ചതായി റെയില്&#x200d; അധികൃതര്&#x200d; അറിയിച്ചു.24 മണിക്കൂറിലേറെയായി യാത്രക്കാര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; കാത്തു നില്&#x200d;ക്കുകയാണ്. റെയില്&#x200d; പാളങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാതെ ട്രെയിനുകള്&#x200d;ക്ക് ഓടാന്&#x200d; കഴിയില്ലെന്നും യാത്രക്കാര്&#x200d; റോഡ് മാര്&#x200d;ഗം യാത്ര ചെയ്യുകയേ നിര്&#x200d;വഹിയുള്ളൂയെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>വെടിവെപ്പില്&#x200d; മരിച്ചവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്&#x200d; ഇന്നലെ വൈകിട്ട് റാലി നടത്തി. സംഭവത്തില്&#x200d; പ്രതിഷേധിച്ച് പല ആദിവാസി ഗ്രൂപ്പുകളും 48 മണിക്കൂര്&#x200d; ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-shoot-in-assam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
