<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cybercrime &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cybercrime/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Dec 2023 08:22:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cybercrime &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യക്കാരുടെ വിവരങ്ങള്&#x200d; ചോർത്തി ഡാര്&#x200d;ക്ക് വെബില്&#x200d; വില്&#x200d;പ്പനയ്ക്ക് വെച്ച കേസ്; 4പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-case-where-indians-information-was-leaked-and-sold-on-the-dark-web-4-people-were-arrested.html</link>
					<comments>https://www.chandrikadaily.com/a-case-where-indians-information-was-leaked-and-sold-on-the-dark-web-4-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 18 Dec 2023 08:22:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[cybercrime]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285982</guid>

					<description><![CDATA[അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നും വിവരങ്ങൾ ചോർത്തി ഡാർക്ക്‌ വെബ്ബിൽ വില്പനക്ക് വച്ച 4 പേർ അറസ്റ്റിൽ. ആധാർ പാസ്പോർട്ട് വിവരങ്ങൾ അടക്കമുള്ള വയാണ് ചോർത്തിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും, പാകിസ്ഥാന്റെ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി പ്രതികൾ പോലീസിന് മൊഴി നൽകി.</p>
<p>കോവിഡ് ചികിത്സാ വിവരങ്ങൾ, വാക്സിനേഷൻ വിശദാംശങ്ങൾ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്&#x200d; ഡാര്&#x200d;ക്ക് വെബ്ബില്&#x200d; വില്&#x200d;പ്പനയ്ക്ക് വെച്ചു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുൻപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-where-indians-information-was-leaked-and-sold-on-the-dark-web-4-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ വീഡിയോ കോൾ,​ ജാഗ്രതാ നിർദേശവുമായി പൊലീസ്</title>
		<link>https://www.chandrikadaily.com/fake-video-call-police-with-warning.html</link>
					<comments>https://www.chandrikadaily.com/fake-video-call-police-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Dec 2023 08:14:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cybercrime]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284794</guid>

					<description><![CDATA[ഫോണ്&#x200d; അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്&#x200d; റെക്കോർഡ് ചെയ്‌തെടുത്തതിനുശേഷം മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് സുഹൃത്തുക്കളാണെന്ന് കരുതി അപരിചിത നമ്പറുകളിൽ നിന്ന് കോൾ എടുക്കല്ലേ..പണി കിട്ടും. വാട്സാപ്പ്,​ ഫെയ്സ് ബുക്ക് മെസഞ്ചർ, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ കൂടിയതോടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സിറ്റി പൊലീസ്.</p>
<p>ഫോണ്&#x200d; അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്&#x200d; റെക്കോർഡ് ചെയ്‌തെടുത്തതിനുശേഷം മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. തുടർന്ന് മെസേജുകളിലൂടെയും കോളുകളിലൂടെയും ഭീഷണി വരും. ചോദിച്ച പണം നൽകിയില്ലെങ്കിൽ നിങ്ങളുടെ വ്യാജ വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്നാവും അടുത്ത ഭീഷണി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് പലരും ആദ്യം പണം നൽകുമെങ്കിലും കള്ളൻമാർ തട്ടിപ്പ് വീണ്ടും തുടരും. രണ്ടാം ഘട്ടത്തിൽ കൂടുതൽ പണമാവശ്യപ്പെടും. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.</p>
<p>കഴിഞ്ഞ ജൂലൈയിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ വ്യാജ വീ‌ഡിയോ കോൾ നിർമ്മിച്ച് കോഴിക്കോട് പാലാഴി സ്വദേശിയുടെ 40000 രൂപ തട്ടിയെടുത്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ഉപയോഗിച്ച് കേരളത്തിൽ നടന്ന ആദ്യ തട്ടിപ്പും കൂടിയായിരുന്നു ഇത്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരിലായിരുന്നു കള്ളൻമാർ പണം ആവശ്യപ്പെട്ടത്. സെെബർ പൊലീസിന്റെ അന്വേഷണത്തിൽ പണം മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലുണ്ടെന്ന് കണ്ടെത്തുകയും പണം പിന്നീട് കണ്ടത്തുകയും ചെയ്തു.</p>
<p>സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി വരുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പിന് വഴങ്ങുന്ന സ്ഥിതിയാണ്.സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ വിവരങ്ങൾ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടാകും സംഘങ്ങൾ തട്ടിപ്പ് നടത്തുക.അതുകൊണ്ട് തന്നെ ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത് കൊണ്ടോ, സ്വന്തം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-video-call-police-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് ടു വിദ്യാര്&#x200d;ത്ഥി ജീവനൊടുക്കിയ സംഭവം; വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്&#x200d;വറില്&#x200d; നിന്ന്</title>
		<link>https://www.chandrikadaily.com/an-incident-in-which-a-plus-two-student-took-his-own-life-fake-message-received-from-polish-server.html</link>
					<comments>https://www.chandrikadaily.com/an-incident-in-which-a-plus-two-student-took-his-own-life-fake-message-received-from-polish-server.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 02 Oct 2023 15:01:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cybercrime]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277374</guid>

					<description><![CDATA[ക്യുമെയിന്&#x200d;.കോം എന്ന സൈറ്റില്&#x200d; നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സൈബര്&#x200d; സെല്ലിന്റെ പേരില്&#x200d; പണമാവശ്യപ്പെട്ടതിനെ തുടര്&#x200d;ന്ന് പ്ലസ് ടു വിദ്യാര്&#x200d;ത്ഥി ജീവനൊടുക്കിയ സംഭവത്തില്&#x200d; വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്&#x200d;വറില്&#x200d; നിന്ന്. ക്യുമെയിന്&#x200d;.കോം എന്ന സൈറ്റില്&#x200d; നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ക്യുമെയിന്&#x200d;.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങള്&#x200d; തേടി ഗൂഗിളിന് മെയില്&#x200d; അയച്ചതായും പൊലീസ് അറിയിച്ചു. സൈബര്&#x200d; ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.</p>
<p>കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥി ആദിനാഥ് (16) ജീവനൊടുക്കിയത്. ലാപ്പ്‌ടോപ്പില്&#x200d; സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളില്&#x200d; പണം നല്&#x200d;കണമെന്നായിരുന്നു ആവശ്യം. നാഷണല്&#x200d; െ്രെകം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്&#x200d; പണം ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-incident-in-which-a-plus-two-student-took-his-own-life-fake-message-received-from-polish-server.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൈബർ അധിക്ഷേപത്തെ തുടർന്ന്  യുവതി  ആത്മഹത്യ ചെയ്ത  കേസിലെ  പ്രതി ലോഡ്ജിൽ മരിച്ചനിലയിൽ</title>
		<link>https://www.chandrikadaily.com/deathcyberpulying.html</link>
					<comments>https://www.chandrikadaily.com/deathcyberpulying.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 04 May 2023 08:54:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cybercrime]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251540</guid>

					<description><![CDATA[തിങ്കളാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര എന്ന പെൺകുട്ടി ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്&#x200d; ഒളിവില്&#x200d; പോയിരുന്നു. തുടര്&#x200d;ന്ന് ബുധനാഴ്ച്ച രാത്രി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.ഈ മാസം രണ്ടാം തിയ്യതി മുതലാണ് അരുണ്&#x200d; ഇവിടെ മുറിയെടുത്തത്. ഭക്ഷണം കഴിക്കാന്&#x200d; മാത്രമാണ് അരുണ്&#x200d; മുറിയില്&#x200d; നിന്നും പുറത്തിറങ്ങിയതെന്ന് ജീവനക്കാര്&#x200d; പറഞ്ഞു.ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്&#x200d; വന്നതിനെത്തുടർന്ന് പ്രകോപിതനായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ  മോശം പരാമര്&#x200d;ശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഞായറാഴ്ച ആതിര പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deathcyberpulying.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫേസ്ബൂക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയന്&#x200d; സ്വദേശി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/a-nigerian-native-who-stole-21-lakhs-by-making-friends-through-facebook-has-been-arrested.html</link>
					<comments>https://www.chandrikadaily.com/a-nigerian-native-who-stole-21-lakhs-by-making-friends-through-facebook-has-been-arrested.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 01 Aug 2022 12:30:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cybercrime]]></category>
		<category><![CDATA[keralapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215813</guid>

					<description><![CDATA[അമേരിക്കയിലെ ടെക്‌സാസില്&#x200d; ഡോക്ടറാണെന്നു പറഞ്ഞാണു കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാള്&#x200d; ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്.]]></description>
										<content:encoded><![CDATA[<p>ഫേസ്ബൂക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയില്&#x200d; നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്&#x200d; സ്വദേശിയെ സൈബര്&#x200d; പോലീസ് അതിസാഹസികമായി ന്യൂഡല്&#x200d;ഹിയില്&#x200d; പിടികൂടി. വ്യാജ പണമിടപാടുകള്&#x200d;ക്കു ഡൊമൈനുകള്&#x200d; സംഘടിപ്പിച്ചു നല്&#x200d;കുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് അറസ്റ്റിലായത്.</p>
<p>അമേരിക്കയിലെ ടെക്‌സാസില്&#x200d; ഡോക്ടറാണെന്നു പറഞ്ഞാണു കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാള്&#x200d; ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവന്&#x200d; യാത്ര ചെയ്യണമെന്നും കേരളത്തില്&#x200d; താമസിക്കണമെന്നും ഇതിനായി ഒരുനാള്&#x200d; &#8216;സര്&#x200d;പ്രൈസായി&#8217; വരുമെന്നും പറഞ്ഞു. ഇതിനിടെ ഡല്&#x200d;ഹി എയര്&#x200d;പോര്&#x200d;ട്ടില്&#x200d; നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോണ്&#x200d; വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യന്&#x200d; രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരന്&#x200d; സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളര്&#x200d; കൊണ്ടുവന്നതിനാല്&#x200d; ഫൈന്&#x200d;, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്&#x200d;ക്ക് 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്ന് പറഞ്ഞ് തുക ഓണ്&#x200d;ലൈനായി തട്ടിയെടുത്തു. സുഹൃത്തിനു വേണ്ടി കയ്യിലുള്ളതും കടം വാങ്ങിയും കൂറ്റനാട് സ്വദേശി പണം അയച്ചു.</p>
<p>കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, ക്ലിയറന്&#x200d;സ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരില്&#x200d;വരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു കൂറ്റനാട് സ്വദേശിക്കു കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബര്&#x200d; പോലീസില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്നു നടത്തിയ പരിശോധനയില്&#x200d; ഇയാള്&#x200d; ന്യൂഡല്&#x200d;ഹിയിലെ നൈബ് സെറായ് പോലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ഉണ്ടെന്നു മനസ്സിലാക്കി. അവിടെ ഒരു വീട്ടില്&#x200d; ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡല്&#x200d;ഹി പോലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; എ.ഐ.പ്രതാപ്, എഎസ്‌ഐ യു.അബ്ദുല്&#x200d; സലാം, സിവില്&#x200d; പോലീസ് ഓഫിസര്&#x200d;മാരായ എം.മനേഷ്, ജി.അനൂപ് എന്നിവരാണ് ഡല്&#x200d;ഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-nigerian-native-who-stole-21-lakhs-by-making-friends-through-facebook-has-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
