<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dadri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dadri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Dec 2018 02:42:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dadri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; ദാദ്രി അന്വേഷണ ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞുകൊന്നു</title>
		<link>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html</link>
					<comments>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Dec 2018 02:39:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[dadri]]></category>
		<category><![CDATA[muhammed aqlaq]]></category>
		<category><![CDATA[utharpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112726</guid>

					<description><![CDATA[ബുലന്ദ്ഷഹര്&#x200d;: ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; നടത്തിയ അക്രമത്തില്&#x200d; കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്&#x200d;. പശുക്കളെ ശരീര അവശിഷ്ടങ്ങള്&#x200d; മാലിന്യങ്ങള്&#x200d; നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്&#x200d;ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്&#x200d; ഹൗസ് ഓഫീസറായ സുബോദ് കുമാര്&#x200d; സിങിനെ അക്രമികള്&#x200d; കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഉത്തര്&#x200d;പ്രദേശിലെ ബുലന്ദ്ഷറില്&#x200d; 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്&#x200d; കണ്ടെത്തിയെന്ന ആരോപണത്തെ തുടര്&#x200d;ന്നാണ് അക്രമണങ്ങള്&#x200d; തുടങ്ങിയത്. അക്രമത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, സുബോധ് കുമാര്&#x200d; സിങ് മുഹമ്മദ് അഖ്‌ലാക്ക് കേസ് അന്വേഷിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ബുലന്ദ്ഷഹര്&#x200d;: ഉത്തര്&#x200d;പ്രദേശില്&#x200d; ഗോസംരക്ഷകര്&#x200d; നടത്തിയ അക്രമത്തില്&#x200d; കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്&#x200d;. പശുക്കളെ ശരീര അവശിഷ്ടങ്ങള്&#x200d; മാലിന്യങ്ങള്&#x200d; നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്&#x200d;ഷം ഉണ്ടായത്. സയാനയിലെ സ്‌റ്റേഷന്&#x200d; ഹൗസ് ഓഫീസറായ സുബോദ് കുമാര്&#x200d; സിങിനെ അക്രമികള്&#x200d; കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ ബുലന്ദ്ഷറില്&#x200d; 25 കന്നുകാലികളുടെ അവശിഷ്ടങ്ങള്&#x200d; കണ്ടെത്തിയെന്ന ആരോപണത്തെ തുടര്&#x200d;ന്നാണ് അക്രമണങ്ങള്&#x200d; തുടങ്ങിയത്. അക്രമത്തില്&#x200d; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, സുബോധ് കുമാര്&#x200d; സിങ് മുഹമ്മദ് അഖ്‌ലാക്ക് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിട്ടുണ്ട്.</p>
<p>അക്രമികളുടെ ആക്രമണങ്ങളില്&#x200d; പരിക്കേറ്റ സുബോദിനെ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനെയും അക്രമികള്&#x200d; തടയുകയായിരുന്നു. കല്ലേറ് തുടങ്ങിയതോടെ വാഹനത്തിലുള്ളവര്&#x200d; ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സുബോധിനെ രക്ഷിക്കാന്&#x200d; കഴിഞ്ഞില്ലെന്നും ഡ്രൈവര്&#x200d; പറയുന്നു.</p>
<p>അഖ്‌ലാഖ് കേസിന്റെ തുടക്കത്തിലാണ് സുബോദ് കുമാര്&#x200d; സിങ് കേസന്വേഷിച്ചിരുന്നത്. ലാബിലേക്ക് അഖ്‌ലാഖിന്റെ വീട്ടില്&#x200d; നിന്ന് കണ്ടെത്തിയ മാംസം പരിശോധനകള്&#x200d;ക്കായി അയച്ചതും തുടര്&#x200d;ന്ന് കേസില്&#x200d; നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതും സുബോദ് കുമാറാണ്. പിന്നീട് കേസന്വേഷണം പുരോഗമിക്കവെയാണ് സുബോദ് കുമാര്&#x200d; സിങിനെ വാരണാസിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.</p>
<p>ബീഫ് കൈവശം വെച്ചുവെന്നാരോപിച്ചാണ് 2015 സെപ്തംബറിലാണ് സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; ആള്&#x200d;ക്കൂട്ട ആക്രമണത്തിലൂടെ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-vigilants-attack-uthar-pradesh-police-officer-murder-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദാദ്രി അഖ്‌ലാഖ് വധം; എല്ലാ പ്രതികള്‍ക്കും ജാമ്യം</title>
		<link>https://www.chandrikadaily.com/all-accused-in-aklhaq-murder-are-out-on-bail.html</link>
					<comments>https://www.chandrikadaily.com/all-accused-in-aklhaq-murder-are-out-on-bail.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 19 Apr 2017 08:18:18 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[akhlaq]]></category>
		<category><![CDATA[beef]]></category>
		<category><![CDATA[dadri]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26513</guid>

					<description><![CDATA[ബിസാഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യ പ്രതികള്‍ക്കും ജാമ്യം. കൊലക്കേസ് പ്രതിയായ പുനിത് ആണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മറ്റൊരു പ്രതിയായ അരുണിന് ഏപ്രില്‍ ആറിന് ജാമ്യം ലഭിച്ചിരുന്നു. പുനിതിന് ദാദ്രിയില്‍ വന്‍ സ്വീകരണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2015 സെപ്തംബറില്‍ പശുമാംസം കഴിച്ചുവെന്ന പേരില്‍ അഖ്‌ലാഖിനെയും മകന്‍ ദാനിഷിനെയും വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അഖ്‌ലാഖ് സംഭവ സ്ഥലത്ത് മരിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>ബിസാഡ: ഉത്തര്&#x200d;പ്രദേശിലെ ദാദ്രിയില്&#x200d; പശുമാംസം കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്&#x200d; നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യ പ്രതികള്&#x200d;ക്കും ജാമ്യം. കൊലക്കേസ് പ്രതിയായ പുനിത് ആണ് കഴിഞ്ഞ ദിവസം ജാമ്യത്തില്&#x200d; പുറത്തിറങ്ങിയത്. മറ്റൊരു പ്രതിയായ അരുണിന് ഏപ്രില്&#x200d; ആറിന് ജാമ്യം ലഭിച്ചിരുന്നു. പുനിതിന് ദാദ്രിയില്&#x200d; വന്&#x200d; സ്വീകരണം ലഭിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>2015 സെപ്തംബറില്&#x200d; പശുമാംസം കഴിച്ചുവെന്ന പേരില്&#x200d; അഖ്‌ലാഖിനെയും മകന്&#x200d; ദാനിഷിനെയും വീട്ടില്&#x200d; നിന്ന് വലിച്ചിറക്കിയ ആള്&#x200d;ക്കൂട്ടം ക്രൂരമായി മര്&#x200d;ദിക്കുകയായിരുന്നു. അഖ്‌ലാഖ് സംഭവ സ്ഥലത്ത് മരിക്കുകയും ദാനിഷിന് മാരകമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു. സംഭവത്തെ തുടര്&#x200d;ന്ന് ബി.ജെ.പി നേതാവിന്റെ മകന്&#x200d; അടക്കം 12 പേര്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. പുനിതിന് കൂടി ജാമ്യം ലഭിച്ചതോടെ കേസിലെ പ്രതികള്&#x200d; എല്ലാം പുറത്തിറങ്ങി.</p>
<p>കേസില്&#x200d; ബി.ജെ.പി തുടക്കം മുതല്&#x200d; പ്രതികള്&#x200d;ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു. 2015 ഒക്ടോബറില്&#x200d; ദാദ്രി സന്ദര്&#x200d;ശിച്ച യു.പി ബി.ജെ.പി നേതാവ് സംഗീത് സോം ന്യൂനപക്ഷ വിരുദ്ധ പരാമര്&#x200d;ശങ്ങള്&#x200d; നടത്തുകയും കേസിലെ പ്രതികള്&#x200d;ക്ക് ജാമ്യം ലഭിക്കാന്&#x200d; ശ്രമിക്കുമെന്ന് ഉറപ്പ് നല്&#x200d;കുകയും ചെയ്തു.</p>
<p>കൊലപാതകത്തിനു ശേഷം അഖ്‌ലാഖിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി. ഇന്ത്യന്&#x200d; വ്യോമസേനയില്&#x200d; ജോലി ചെയ്യുന്ന അഖ്‌ലാഖിന്റെ ഇളയ മകന്&#x200d; സര്&#x200d;താജിന്റെ താമസ സ്ഥലത്താണ് കുടുംബം ഇപ്പോഴുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-accused-in-aklhaq-murder-are-out-on-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
