<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>daeth news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/daeth-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Apr 2025 13:33:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>daeth news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/a-woman-committed-suicide-in-kannur-husband-in-custody.html</link>
					<comments>https://www.chandrikadaily.com/a-woman-committed-suicide-in-kannur-husband-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Apr 2025 13:33:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[daeth news]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339422</guid>

					<description><![CDATA[ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; യുവതിയുടെ ആത്മഹത്യയില്&#x200d; ഭര്&#x200d;ത്താവിനും ബന്ധുക്കള്&#x200d;ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്&#x200d;ത്താവിന്റെയും ഭര്&#x200d;തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഭര്&#x200d;ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>പായം കേളന്&#x200d; പീടികയിലെ വീട്ടില്&#x200d; ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്‌നേഹയെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്&#x200d;പ് ഭര്&#x200d;ത്താവ് സ്‌നേഹയെ ഫോണില്&#x200d; വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2020 ജനുവരി 21 നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്‌നേഹയുടെ വിവാഹം നടന്നത്.</p>
<p>സ്ത്രീധനത്തിന്റെ പേരില്&#x200d; മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്&#x200d; പരാതി നല്&#x200d;കിയിരുന്നു. പലതവണ പൊലീസില്&#x200d; പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീര്&#x200d;പ്പാക്കപ്പെട്ടു. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്‌നേഹക്ക് ശാരീരിക പീഡനമേല്&#x200d;ക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ പതിനഞ്ചാം തീയതി സ്‌നേഹയെ ബന്ധുക്കള്&#x200d; വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.</p>
<p>സ്‌നേഹയുടെ ബന്ധുക്കളുടെ പരാതിയില്&#x200d; ഭര്&#x200d;ത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്&#x200d; കോളജില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-woman-committed-suicide-in-kannur-husband-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് കിണര്&#x200d; വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേര്&#x200d; ശ്വാസം മുട്ടി മരിച്ചു</title>
		<link>https://www.chandrikadaily.com/two-people-died-of-suffocation-in-kottayam-when-they-went-to-dig-a-well.html</link>
					<comments>https://www.chandrikadaily.com/two-people-died-of-suffocation-in-kottayam-when-they-went-to-dig-a-well.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Mar 2025 12:00:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[daeth news]]></category>
		<category><![CDATA[kottayam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333211</guid>

					<description><![CDATA[മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവര്&#x200d; വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്]]></description>
										<content:encoded><![CDATA[<p>കോട്ടയം എരുമേലി ചുങ്കത്ത് കിണര്&#x200d; വ്യത്തിയാക്കാനിറങ്ങിയ രണ്ടു പേര്&#x200d; ശ്വാസം മുട്ടി മരിച്ചു. മുക്കട സ്വദേശി അനീഷ്, രാജാപടിയിലെ ഓട്ടോ ഡ്രൈവര്&#x200d; വാഴക്കാല സ്വദേശി ബിജു (48) എന്നിവരാണ് മരിച്ചത്.</p>
<p>ഉച്ചക്ക് ഒന്നരയോടെ കൂടിയാണ് 35 അടി ആഴമുള്ള കിണര്&#x200d; വൃത്തിയാക്കാനായി അനീഷ് ഇറങ്ങുന്നത്. ആഴത്തിലേക്ക് എത്തിയപ്പോള്&#x200d; അനീഷിന് ശ്വാസം കിട്ടാന്&#x200d; ബുദ്ധിമുട്ടുണ്ടായി. തുടര്&#x200d;ന്ന് അനീഷിനെ രക്ഷിക്കാന്&#x200d; ബിജു ഇറങ്ങുകയായിരുന്നു. എന്നാല്&#x200d; ഇരുവരും ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു.ഫയര്&#x200d; ഫോഴ്‌സ് എത്തി രണ്ടുപേരും പുറത്തെടുത്തു. ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്&#x200d; എരുമേലി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്മാര്&#x200d;ട്ടത്തിന് ശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുനല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-died-of-suffocation-in-kottayam-when-they-went-to-dig-a-well.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയിലെ കാരവാനിനുള്ളിലെ മരണം; അപകടകാരണം ജനറേറ്ററില്&#x200d; നിന്നുള്ള വിഷവാതകമെന്ന് സൂചന</title>
		<link>https://www.chandrikadaily.com/death-in-caravan-at-vadakara-it-is-suggested-that-the-cause-of-the-accident-was-toxic-gas-from-the-generator.html</link>
					<comments>https://www.chandrikadaily.com/death-in-caravan-at-vadakara-it-is-suggested-that-the-cause-of-the-accident-was-toxic-gas-from-the-generator.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 03 Jan 2025 10:40:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[daeth news]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324615</guid>

					<description><![CDATA[വിദഗ്ധ സംഘത്തിന്റെ പരിശോധനയില്&#x200d; വാഹനത്തില്&#x200d; കാര്&#x200d;ബണ്&#x200d; മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>വടകരയില്&#x200d; കാരവാനിനുള്ളില്&#x200d; രണ്ട് പേരെ മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; ജനറേറ്ററില്&#x200d; നിന്നുള്ള വിഷവാതകമാണ് മരണത്തിന് കാരണമെന്ന് സൂചന. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്&#x200d; വാഹനത്തില്&#x200d; കാര്&#x200d;ബണ്&#x200d; മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വാഹനത്തിലെ അടച്ചിട്ട അറയില്&#x200d; ജനറേറ്റര്&#x200d; പ്രവര്&#x200d;ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്നാണ് പ്രാധമിക നിഗമനം. വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്&#x200d; ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്&#x200d; പറയുന്നു.</p>
<p>പരിശോധനയില്&#x200d; ജനറേറ്റര്&#x200d; പ്രവര്&#x200d;ത്തിപ്പിച്ച് ഒരു മണിക്കൂര്&#x200d; പിന്നിടുമ്പോഴേക്കും 400 പോയിന്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയില്&#x200d; വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. എന്&#x200d;ഐടി വിദഗ്ധരും, ഫൊറന്&#x200d;സിക്, സയന്റിഫിക് ഉദ്യോഗസ്ഥരും ഉള്&#x200d;പ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പൊലീസും മോട്ടോര്&#x200d; വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.</p>
<p>ഡിസംബര്&#x200d; 23 നാണ് വടകരയില്&#x200d; കാരവാനില്&#x200d; രണ്ട് പേര്&#x200d; വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്&#x200d; വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്&#x200d; പറശേരി സ്വദേശി ജോയല്&#x200d; എന്നിവരെയാണ് കാരവനുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.പൊന്നാനിയില്&#x200d; കാരവന്&#x200d; ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയില്&#x200d; ജീവനക്കാരനാണ് ജോയല്&#x200d;. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിര്&#x200d;ത്തിയിട്ടത് ശ്രദ്ധയില്&#x200d;പെട്ടതിനാല്&#x200d; നാട്ടുകാര്&#x200d; ആദ്യം പൊലീസിനെ അറിയിക്കുകയും തുടര്&#x200d;ന്ന് നടത്തിയ പരിശോധനയില്&#x200d; മൃതദേഹങ്ങള്&#x200d; കണ്ടെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-in-caravan-at-vadakara-it-is-suggested-that-the-cause-of-the-accident-was-toxic-gas-from-the-generator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്&#x200d; ദിലീപ് ശങ്കറിന്റെ മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്ന് പൊലീസ്‌</title>
		<link>https://www.chandrikadaily.com/police-say-there-is-nothing-unusual-in-the-death-of-actor-dilip-shankar.html</link>
					<comments>https://www.chandrikadaily.com/police-say-there-is-nothing-unusual-in-the-death-of-actor-dilip-shankar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 11:16:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dileep shanker]]></category>
		<category><![CDATA[daeth news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323809</guid>

					<description><![CDATA[കരള്&#x200d; രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്&#x200d; നിന്ന് കണ്ടെത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിനിമാസീരിയല്&#x200d; നടന്&#x200d; ദിലീപ് ശങ്കര്&#x200d; ഹോട്ടലിനുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; അസ്വാഭാവികതയില്ലെന്ന് പൊലീസ്. ദിലീപ് ശങ്കര്&#x200d; താമസിച്ച മുറിയില്&#x200d; ഫോറന്&#x200d;സിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. കരള്&#x200d; രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്&#x200d; നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിലേക്ക് അയച്ചിട്ടുണ്ട്.</p>
<p>തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാന്&#x200d; സാധിക്കാതെ വന്നതോടെ സീരിയലില്&#x200d; ഒപ്പം അഭിനയിക്കുന്നവര്&#x200d; ഉള്&#x200d;പ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. തുടര്&#x200d;ന്ന് ജീവനക്കാര്&#x200d; മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. മുറിയില്&#x200d; നിന്ന് ദുര്&#x200d;ഗന്ധവും വമിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-say-there-is-nothing-unusual-in-the-death-of-actor-dilip-shankar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
