<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dalit &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dalit/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 16:32:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dalit &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുപിയില്‍ ക്ഷേത്രത്തില്‍ ഇരുന്ന ദലിത് വയോധികന് മേല്‍ജാതിക്കാരന്റെ മര്‍ദനം</title>
		<link>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html</link>
					<comments>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 16:29:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361338</guid>

					<description><![CDATA[ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ക്ഷേത്രത്തില്&#x200d; ഇരുന്ന വയോധികന് മേല്&#x200d;ജാതിക്കാരന്റെ ക്രൂര മര്&#x200d;ദനം. ഷാജഹാന്&#x200d;പൂരിലെ മദ്‌നാപൂര്&#x200d; ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.</p>
<p>നുന്&#x200d;ഹുകു ജാതവ് എന്ന 70കാരനാണ് മര്&#x200d;ദനമേറ്റത്. വയോധികനോട് അയാള്&#x200d; ക്ഷേത്രത്തില്&#x200d;നിന്ന് പോവാന്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d; ആവശ്യം നിരസിച്ച വയോധികനെ ആദ്യം മുഖത്തടിക്കുകയും തുടര്&#x200d;ന്ന് ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ ജാതിയധിക്ഷേപം നടത്തിയ ആള്&#x200d; പിസ്റ്റള്&#x200d; ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാക്ഷികള്&#x200d; പറഞ്ഞു.</p>
<p>പിന്നാലെ വയോധികന്&#x200d; ഭാര്യയോടൊപ്പം മദ്നാപൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; അഭയം തേടുകയായിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്&#x200d;കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>സംഭവത്തില്&#x200d;, ജാതവിന്റെ പരാതിയില്&#x200d; എസ്സി/എസ്ടി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; തടയല്&#x200d; നിയമത്തിലേതുള്&#x200d;പ്പെടെ പ്രസക്തമായ വകുപ്പുകള്&#x200d; പ്രകാരം പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. </p>
<p>പ്രതിയെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ പിന്നാക്കജാതിക്കാര്&#x200d;ക്ക് സുരക്ഷ വര്&#x200d;ധിപ്പിക്കണമെന്നും പ്രദേശവാസികള്&#x200d; ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html</link>
					<comments>https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 22 Oct 2025 09:48:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359727</guid>

					<description><![CDATA[മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട  യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശിലെ ഗ്വാളിയാറില്&#x200d; ദളിത് വിഭാഗത്തില്&#x200d;പ്പെട്ട  യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്&#x200d;ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്&#x200d; മൂന്ന് പേര്&#x200d; അറസ്റ്റില്&#x200d;. സാനു ബറുവ, അലോക് പഥക്, ചോട്ടു ഓജ എന്നിവരാണ് അറസ്റ്റിലായത്. സര്പുരയിലേക്ക് തട്ടിക്കൊണ്ടുപോയി മര്&#x200d;ദനത്തിനിരയാക്കുകയും മദ്യപിക്കാന്&#x200d; നിര്&#x200d;ബന്ധിപ്പിക്കുകയും രക്ഷപ്പെടാന്&#x200d; ശ്രമിക്കുമ്പോള്&#x200d; മൂത്രം കൂടിപ്പിച്ചതായും യുവാവ് പരാതിയില്&#x200d; പറഞ്ഞു. ബോധരഹിതനായ യുവാവിനെ പ്രതികള്&#x200d; ഉപേക്ഷിച്ചു. ബോധം വന്ന ഉടന്&#x200d; യുവാവ് ബന്ധുക്കള്&#x200d;ക്ക് വിവരം അറിയിക്കുകയും ,യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവ് മുന്&#x200d;പ് സോനു ബറുവയുടെ ഡ്രൈവറായിരുന്നുഅടുത്തിടെ ജോലി രാജിവെച്ച് ഭാര്യയുടെ കുടുംബത്തോടൊപ്പം ഗ്വാളിയാറില്&#x200d; താമസിക്കുകയായിരുന്നു. പോലീസ് പ്രാഥമിക നിഗമനത്തില്&#x200d;, യുവാവ് വാഹനം ഓടിക്കാന്&#x200d; വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണം. തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്&#x200d;ദിച്ചതിന് നിരവധി വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നാലായിരിക്കും മൂത്രം കുടിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തില്&#x200d; കൂടുതല്&#x200d; വ്യക്തത വരുക. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്‍</title>
		<link>https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html</link>
					<comments>https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Sep 2025 02:37:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353133</guid>

					<description><![CDATA[ ചവറ സ്വദേശികളായ എട്ട് പേരെ റിമാന്‍ഡ് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്&#x200d;. ചവറ സ്വദേശികളായ എട്ട് പേരെ റിമാന്&#x200d;ഡ് ചെയ്തു. ശങ്കരമംഗലം സ്വദേശി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. കുട്ടികളെ ഉള്&#x200d;പ്പടെ സംഘം മര്&#x200d;ദിച്ചതായും പരാതിയിലുണ്ട്.</p>
<p>വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന പെണ്&#x200d;കുട്ടികളെ അസഭ്യം പറഞ്ഞത് നാഗലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതരായ പ്രതികള്&#x200d; വീട്ടില്&#x200d; കയറി കുട്ടികളേയും മുതിര്&#x200d;ന്നവരേയും മര്&#x200d;ദിക്കുകയായിരുന്നു. മര്&#x200d;ദനത്തില്&#x200d; കുട്ടികള്&#x200d;ക്കും പരിക്കേറ്റു. സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം. </p>
<p>മര്&#x200d;ദനത്തില്&#x200d; 11 പേര്&#x200d;ക്കാണ് പരിേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സ തേടി. സംഭവത്തില്&#x200d; ചവറ സ്വദേശികളായ മുഹമ്മദ് സാലിഖ്, അമീര്&#x200d;, അച്ചു വിജയന്&#x200d;, ആദിത്യന്&#x200d;, മനോജ്, ആദി കൃഷ്ണ, വിഗ്‌നേഷ്, ബിച്ചു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികള്&#x200d;ക്കായി ചവറ പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ദളിത് എഞ്ചിനീയറെ ഷൂ ഉപയോഗിച്ച് മര്‍ദിച്ചു;  ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html</link>
					<comments>https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 24 Aug 2025 12:08:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351491</guid>

					<description><![CDATA[ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ലാല്‍ സിങ്ങിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ദളിത് എഞ്ചിനീയറെ ഓഫീസിനുള്ളില്&#x200d; വെച്ച് ഷൂ ഉപയോഗിച്ച് മര്&#x200d;ദ്ദിച്ചതിന് ബിജെപി പ്രവര്&#x200d;ത്തകന്&#x200d; അറസ്റ്റില്&#x200d;. ഇലക്ട്രിസിറ്റി ഡിപ്പാര്&#x200d;ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്&#x200d; ലാല്&#x200d; സിങ്ങിനെ മര്&#x200d;ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചു.</p>
<p>ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>മുന്ന ബഹദൂര്&#x200d; എന്ന വ്യക്തിയും അജ്ഞാതരായ ചില വ്യക്തികളും തന്റെ ഓഫീസില്&#x200d; അനുവാദമില്ലാതെ കടന്നുവെന്ന് ലാല്&#x200d; സിംഗ് തന്റെ പരാതിയില്&#x200d; പറയുന്നു. അവര്&#x200d; ജാതി അധിക്ഷേപം നടത്തുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായി പറയുന്നു. ഷൂ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു,&#8217; പോലീസ് സൂപ്രണ്ട് ഓംവീര്&#x200d; സിംഗ് പറഞ്ഞു.</p>
<p>അക്രമികള്&#x200d; ചില പ്രധാനപ്പെട്ട ഫയലുകള്&#x200d; വലിച്ചുകീറുകയും പോലീസില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കിയാല്&#x200d; ലാല്&#x200d; സിങ്ങിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.</p>
<p>ഉദ്യോഗസ്ഥനും ഒരു കൂട്ടം ആളുകളും തമ്മില്&#x200d; രൂക്ഷമായ തര്&#x200d;ക്കവും ഉദ്യോഗസ്ഥനെ മര്&#x200d;ദിക്കുന്നതും വീഡിയോയില്&#x200d; കാണാം.</p>
<p>സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷനും മുന്&#x200d; ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഒരു സന്ദേശത്തോടെ വീഡിയോ പങ്കിട്ടു: &#8216;അധികാരത്തിന്റെ അര്&#x200d;ത്ഥം പീഡിപ്പിക്കലല്ല.&#8217; അറസ്റ്റിലാകുന്നതിനുമുമ്പ്, തന്റെ പ്രദേശത്തെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് മെമ്മോറാണ്ടം സമര്&#x200d;പ്പിക്കാന്&#x200d; ലാല്&#x200d; സിംഗിന്റെ ഓഫീസില്&#x200d; പോയെന്നും സൂപ്രണ്ടിംഗ് എഞ്ചിനീയര്&#x200d; തനിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും മുന്ന ബഹദൂര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>മുന്ന ബഹാദൂറിനും അദ്ദേഹത്തോടൊപ്പമുള്ള മറ്റുള്ളവര്&#x200d;ക്കുമെതിരെ ബിഎന്&#x200d;എസിന്റെയും എസ്സി/എസ്ടി (അതിക്രമങ്ങള്&#x200d; തടയല്&#x200d;) നിയമത്തിലെയും നിരവധി വകുപ്പുകള്&#x200d; പ്രകാരം കേസെടുത്തതായി എസ്പി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍</title>
		<link>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html</link>
					<comments>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Jun 2025 08:14:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste discrimination]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345977</guid>

					<description><![CDATA[സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്&#x200d;ന്ന് കര്&#x200d;ണാടകയില്&#x200d; സ്‌കൂളില്&#x200d; നിന്ന് കുട്ടികളെ പിന്&#x200d;വലിച്ച് രക്ഷിതാക്കള്&#x200d;. ചാമരാജ നഗര്&#x200d; ജില്ലയിലെ ഹൊമ്മ ഗവണ്&#x200d;മെന്റ് ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്&#x200d; വിദ്യാര്&#x200d;ഥികളെ കൂട്ടത്തോടെ പിന്&#x200d;വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്&#x200d; നിയമിച്ചത് തങ്ങളുടെ മക്കള്&#x200d; ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്&#x200d; ആരോപിക്കുന്നത്. സ്‌കൂളില്&#x200d; ആകെയുണ്ടായിരുന്ന 22 വിദ്യാര്&#x200d;ത്ഥികളില്&#x200d; 21 പേരെയും രക്ഷിതാക്കള്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്&#x200d; ചേര്&#x200d;ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്&#x200d; നിന്ന് ആകെ ഏഴ് കുട്ടികള്&#x200d; മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.</p>
<p>അടച്ചുപൂട്ടല്&#x200d; ഭീഷണി നേരിടുകയാണ് നിലവില്&#x200d; സ്‌കൂള്&#x200d;. സംഭവത്തെ തുടര്&#x200d;ന്ന് ചാമരാജനഗര്&#x200d; എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്&#x200d; എന്നിവരുള്&#x200d;പ്പെടെയുളള ഉദ്യോഗസ്ഥര്&#x200d; സ്‌കൂള്&#x200d; സന്ദര്&#x200d;ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്&#x200d;ച്ച നടത്തി. എന്നാല്&#x200d; കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്&#x200d; നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്&#x200d; ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്&#x200d; നിലവില്&#x200d; ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്&#x200d;സഫര്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഷണം നടത്തിയെന്ന് ആരോപിച്ച്‌  ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html</link>
					<comments>https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 10:31:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[dalit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335667</guid>

					<description><![CDATA[കര്&#x200d;ണാടക പൊലീസിന്റേതാണ് നടപടി.]]></description>
										<content:encoded><![CDATA[<p>മാല്&#x200d;പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്&#x200d;ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്&#x200d; മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്&#x200d;ണാടക പൊലീസിന്റേതാണ് നടപടി.</p>
<p>കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്&#x200d;ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്&#x200d;ന്ന് പ്രമോദ് മാധവരാജിനെതിരെ കര്&#x200d;ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.</p>
<p>ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്&#x200d;ശം സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്&#x200d;.എസ് സെക്ഷന്&#x200d; 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്&#x200d; പ്രേരിപ്പിക്കല്&#x200d;), 191(1) (കലാപമുണ്ടാക്കല്&#x200d;), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.</p>
<p>മാര്&#x200d;ച്ച് 18നാണ് മാല്&#x200d;പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്&#x200d; കെട്ടിയിട്ട് ആക്രമിച്ചത്. മാല്&#x200d;പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്&#x200d; നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്&#x200d; നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്&#x200d; തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.</p>
<p>ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്&#x200d; മീന്&#x200d; എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്&#x200d; ഇത് കണ്ട രണ്ട് സ്ത്രീകള്&#x200d; പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുകയും യുവതിയെ മരത്തില്&#x200d; കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്&#x200d;പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്&#x200d;ശം സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്. തുടര്&#x200d;ന്ന് ഇയാള്&#x200d;ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്&#x200d; ‘ഒരു സ്ത്രീയെ ഈ രീതിയില്&#x200d; കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്&#x200d;ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണ്; രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Feb 2025 14:17:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330837</guid>

					<description><![CDATA[ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്&#x200d;ക്ക് അധികാരം നല്&#x200d;കിയെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഭരണഘടനയെ തകര്&#x200d;ക്കാനുള്ള ശ്രമമാണ് നടന്ന്‌കൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണെന്നും കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി. ആയിരക്കണക്കിന് വര്&#x200d;ഷങ്ങളായി ദളിതര്&#x200d; വിവേചനം നേരിടുന്നുണ്ടെന്ന് റായ്ബറേലിയില്&#x200d; ദലിത് വിദ്യാര്&#x200d;ഥികളോട് സംവദിക്കവെ രാഹുല്&#x200d; ഗാന്ധി പറഞ്ഞു. മണ്ഡലത്തില്&#x200d; രണ്ട് ദിവസത്തെ സന്ദര്&#x200d;ശനത്തിന് എത്തിയതാണ് എം.പി.</p>
<p>അംബേദ്കര്&#x200d; ഭരണഘടന തയാറാക്കുമ്പോള്&#x200d; വിവേചനം മനസില്&#x200d; വെച്ചിരുന്നു. ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്&#x200d;ക്ക് അധികാരം നല്&#x200d;കിയെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ദലിതര്&#x200d; ഇല്ലായിരുന്നെങ്കില്&#x200d; ഇന്ത്യക്ക് ഭരണഘടന ലഭിക്കില്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് രാഹുല്&#x200d; പറഞ്ഞു.</p>
<p>&#8216;രാജ്യത്തെ മഹത്തായ വ്യക്തികളുടെ ചിന്തകളും ആശയങ്ങളും നമ്മുടെ സംസ്‌കാരവും ഭരണഘടനയിലുണ്ട്. ഭരണഘടനയുടെ ശബ്ദം ഇന്ന് അടിച്ചമര്&#x200d;ത്തപ്പെടുകയാണ്. ജനസംഖ്യയുടെ 15 ശതമാനവും ദളിതരാണെങ്കിലും രാജ്യത്തെ മുന്&#x200d;നിര കമ്പനികളുടെ സി.ഇ.ഒയും ഉടമകളും ആ അനുപാതത്തിലല്ല&#8221; -അദ്ദേഹം പറഞ്ഞു.</p>
<p>ഭരണഘടനയെ തകര്&#x200d;ക്കാന്&#x200d; ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുല്&#x200d; പറഞ്ഞു. ദലിതര്&#x200d; പുരോഗമിക്കാന്&#x200d; ആഗ്രഹിക്കാത്ത ഒരു സംവിധാനം ഇവിടെയുണ്ട്. ഈ സിസ്റ്റം എല്ലാ ദിവസവും ദലിതരെ ആക്രമിക്കുന്നു.  ദളിതര്&#x200d; വിദ്യാസമ്പന്നരും സംഘടിതരും ആയിരിക്കണമെന്ന് അംബേദ്കര്&#x200d; ആഗ്രഹിച്ചിരുന്നെന്നും രാഹുല്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളിത് യുവതിയെ പീഡിപ്പിക്കാന്&#x200d; ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html</link>
					<comments>https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 15:17:34 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[jijo thillenkkari]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323536</guid>

					<description><![CDATA[വീട്ടില്&#x200d; സാധനം വാങ്ങാന്&#x200d; എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്&#x200d; ശ്രമിച്ചെന്നാണ് പരാതി]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്&#x200d;. ദളിത് യുവതിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.</p>
<p>നവംബര്&#x200d; 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്&#x200d; സാധനം വാങ്ങാന്&#x200d; എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്&#x200d; ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്&#x200d; അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്&#x200d; പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്&#x200d;കാന്&#x200d; വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യ തലസ്ഥാനത്തെ സ്‌കൂളില്&#x200d; മുസ്‌ലിം, ദലിത് വിദ്യാര്&#x200d;ഥികളെ നഗ്നരാക്കി മര്&#x200d;ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html</link>
					<comments>https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 10:49:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319268</guid>

					<description><![CDATA[ഇങ്ങനെ മര്&#x200d;ദനം നേരിട്ട വിദ്യാര്&#x200d;ഥികളില്&#x200d; പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്&#x200d;വാള്&#x200d; ചൂണ്ടിക്കാട്ടുന്നു]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ നന്ദ് നഗ്രിയിലെ സര്&#x200d;വോദയ ബാല വിദ്യാലയത്തില്&#x200d; മുസ്‌ലിം, ദലിത് വിദ്യാര്&#x200d;ഥികള്&#x200d;ക്കു നേരെ കടുത്ത വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡല്&#x200d;ഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്&#x200d;ത്തകനുമായ അശോക് അഗര്&#x200d;വാളാണ് ഇതുസംബന്ധിച്ച് നവംബര്&#x200d; 13ന് ഡല്&#x200d;ഹി മുഖ്യമന്ത്രി അതിഷി മര്&#x200d;ലേനയടക്കമുള്ള ഉന്നതര്&#x200d;ക്ക് പരാതി നല്&#x200d;കിയത്. മുസ്‌ലിം, ദലിത് വിദ്യാര്&#x200d;ഥികളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളുരിഞ്ഞ് ക്രൂരമായി മര്&#x200d;ദിച്ചതായും നിര്&#x200d;ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതിയിലുണ്ട്. ഇങ്ങനെ മര്&#x200d;ദനം നേരിട്ട വിദ്യാര്&#x200d;ഥികളില്&#x200d; പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്&#x200d;വാള്&#x200d; ചൂണ്ടിക്കാട്ടുന്നു. ദ വയര്&#x200d; ആണ് ഇതു സംബന്ധിച്ച വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>സ്‌കൂളിലെ അധ്യാപകരായ ആദര്&#x200d;ശ് വര്&#x200d;മ, വികാസ് കുമാര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നാണ് മുസ്‌ലിം വിദ്യാര്&#x200d;ഥികള്&#x200d;ക്കു നേരെ അതിക്രമം നടത്തുന്നതും നിര്&#x200d;ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെന്നും അഗര്&#x200d;വാള്&#x200d; പറഞ്ഞു.</p>
<p>നിരവധി വിദ്യാര്&#x200d;ഥികള്&#x200d; പരാതിയുമായി വന്നതോടെയാണ് അഗര്&#x200d;വാള്&#x200d; മുഖ്യമന്ത്രിക്കും ഡല്&#x200d;ഹി ലഫ്. ഗവര്&#x200d;ണര്&#x200d;ക്കും ഡല്&#x200d;ഹി വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. ജീവന് തന്നെ അപകടമുള്ളതിനാല്&#x200d; പരാതി പറഞ്ഞിരിക്കുന്ന വിദ്യാര്&#x200d;ഥികളാരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പൊളിറ്റിക്കല്&#x200d; സയന്&#x200d;സ് പഠിപ്പിക്കുന്ന ആദര്&#x200d;ശ് ശര്&#x200d;മയും പി.ടി അധ്യാപകനായ വികാസ് കുമാറും സ്‌കൂള്&#x200d; ടോയ്‌ലറ്റില്&#x200d; കൊണ്ടുപോയി നിര്&#x200d;ബന്ധിച്ച് കുട്ടികളുടെ വസ്ത്രമുരിയുന്നു. നഗ്‌ന വിഡിയോ എടുക്കുമെന്നും അത് പ്രചരിപ്പിക്കുമെന്നും അവര്&#x200d; ഭീഷണിപ്പെടുത്തിയതോടെയാണ് അതിക്രമങ്ങള്&#x200d; പുറത്തുപറയാന്&#x200d; കുട്ടികള്&#x200d; ഭയന്നത്.</p>
<p>പത്താംക്ലാസിലെയും പ്ലസ്ടുവിലെയും മുസ്‌ലിം, ദലിത് വിദ്യാര്&#x200d;ഥികളെയാണ് ഇവര്&#x200d; ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വിദ്യാര്&#x200d;ഥികളെ എപ്പോഴും ക്ലാസിലെ പിന്&#x200d;സീറ്റിലാണ് ഇരുത്താറുള്ളത്. മുന്&#x200d;നിരജാതിക്കാരായ വിദ്യാര്&#x200d;ഥികളാണ് മുന്&#x200d;സീറ്റില്&#x200d; ഇരിപ്പിടം ലഭിക്കാറുള്ളത്. ഇത്രയും നീചമായ വിവേചനം കാണിക്കുന്ന അധ്യാപകരെ സ്‌കൂളില്&#x200d; നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. മാത്രമല്ല, ഡല്&#x200d;ഹിയിലെ ഒരുന്നതനും തന്നെ തടയാനാകില്ലെന്നും ശര്&#x200d;മ വിദ്യാര്&#x200d;ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്&#x200d; പരാതി കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്നും പറഞ്ഞു. വിദ്യാര്&#x200d;ഥികളെ തോല്&#x200d;പിക്കുമെന്നും ശര്&#x200d;മ ഭീഷണിപ്പെടുത്തി.</p>
<p>ദലിത്, മുസ്‌ലിം വിദ്യാര്&#x200d;ഥികളെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നതും അധ്യാപകരുടെ പതിവാണ്. ദലിത് വിഭാഗക്കാരായ വിദ്യാര്&#x200d;ഥികള്&#x200d; തൊഴിലാളികളുടെ മക്കളാണെന്നും ഉന്നതജാതിക്കാരെ സേവിക്കുകയാണ് അവരുടെ ജോലിയെന്നും പറയുകയുണ്ടായി. എന്തുകൊണ്ടാണ് മുല്ലമാര്&#x200d; നമ്മുടെ രാജ്യം വിട്ട് പോകാത്തത് എന്നാണ് മുസ്‌ലിം വിദ്യാര്&#x200d;ഥികളെ അധിക്ഷേപിച്ച് പറയാറുള്ളത്. പഠിപ്പിക്കുന്നതിനിടെ നിരക്ഷരരും താഴ്ന്ന ജാതിക്കാരും മൃഗങ്ങളും സ്ത്രീകളും മര്&#x200d;ദിക്കപ്പെടേണ്ടവരാണെന്ന തുളസീദാസിന്റെ കുപ്രസിദ്ധമായ വാചകങ്ങളും ആദര്&#x200d;ശ് ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും വിദ്യാര്&#x200d;ഥികള്&#x200d; പറയുന്നു.</p>
<p>2023ല്&#x200d; ഇതു സംബന്ധിച്ച് പരാതി നല്&#x200d;കാന്&#x200d; വിദ്യാര്&#x200d;ഥികളുടെ സംഘടനയായ കലക്ടീവ് സ്റ്റുഡന്&#x200d;സ് ശ്രമം നടത്തിയിരുന്നു. നമസ്‌തെ എന്നതിനു പകരം വിദ്യാര്&#x200d;ഥികളെ ജയ് ശ്രീറാം വിളിപ്പിക്കാന്&#x200d; ശര്&#x200d;മ ശ്രമിച്ചതിനു പിന്നാലെയായിരുന്നു അത്. പരാതിക്കു ശേഷം മറ്റൊരു സര്&#x200d;ക്കാര്&#x200d; സ്‌കൂളിലെ പ്രിന്&#x200d;സിപ്പല്&#x200d; അന്വേഷണം നടത്തി. പരാതി ഇല്ലാതാക്കാനും വിദ്യാര്&#x200d;ഥികളെ നിശ്ശബ്ദരാക്കാനും മാത്രമേ ആ അന്വേഷണം കൊണ്ട് സാധിച്ചുള്ളൂ.</p>
<p>ഈ അധ്യാപകര്&#x200d; പഠിപ്പിക്കാനായി പലപ്പോഴും ക്ലാസുകളില്&#x200d; വരാറില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്&#x200d; പരിശോധിച്ചാല്&#x200d; ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിലുണ്ട്. കത്തിനെ കുറിച്ച് ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം വേണമെന്നാണ് അഗര്&#x200d;വാള്&#x200d; മുഖ്യമന്ത്രിയോട് അഭ്യര്&#x200d;ഥിച്ചത്. സ്‌കൂളിലെ 2500 വിദ്യാര്&#x200d;ഥികളില്&#x200d; പകുതിയിലേറെയും മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളില്&#x200d; നിന്നുള്ളവരാണ്. ഇവര്&#x200d;ക്ക് മറ്റ് സ്‌കൂളുകളിലേക്ക് ട്രാന്&#x200d;സ്ഫറും ലഭിക്കാറില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്&#x200d;ത്ഥിക്ക് ക്രൂരമര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html</link>
					<comments>https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Oct 2024 07:17:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalit]]></category>
		<category><![CDATA[jai sree ram]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314301</guid>

					<description><![CDATA[പതിനാറുകാരനായ വിദ്യാര്&#x200d;ത്ഥിക്കാണ് മുതിര്&#x200d;ന്ന വിദ്യാര്&#x200d;ഥി സംഘങ്ങളുടെ മര്&#x200d;ദനമേറ്റത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; കാണ്&#x200d;പൂരില്&#x200d; ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്&#x200d;ത്ഥിക്ക് ക്രൂരമര്&#x200d;ദനം. പതിനാറുകാരനായ വിദ്യാര്&#x200d;ത്ഥിക്കാണ് മുതിര്&#x200d;ന്ന വിദ്യാര്&#x200d;ഥി സംഘങ്ങളുടെ മര്&#x200d;ദനമേറ്റത്. തുടര്&#x200d;ന്ന് സംഭവത്തിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിപ്പിക്കുകയും ചെയ്തു.</p>
<p>സംഭവത്തില്&#x200d; ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വര്&#x200d;ഗ വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമം തടയല്&#x200d; നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തതായി പൊലീസ് അറിയിച്ചു.</p>
<p>ബി.ആര്&#x200d; അംബേദ്കറുടെ ചിത്രങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്ന ഇന്&#x200d;സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്&#x200d;പ്പെട്ട വിദ്യാര്&#x200d;ത്ഥിയെ ഒരു കൂട്ടം വിദ്യാര്&#x200d;ഥികള്&#x200d; മര്&#x200d;ദിച്ചതെന്ന് ഘതംപൂര്&#x200d; അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്&#x200d; രഞ്ജീത് കുമാര്&#x200d; പറഞ്ഞു.</p>
<p>തുടര്&#x200d;ന്ന് &#8216;ജയ് ശ്രീറാം&#8217; വിളിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികള്&#x200d; തന്നെ ചിത്രീകരിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; അപ്ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തില്&#x200d; അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്&#x200d; ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
