<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DEAD BODY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dead-body/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 17:07:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DEAD BODY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും</title>
		<link>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-a-blanket-spreading-a-foul-odor-in-the-heart-of-palakkad-city.html</link>
					<comments>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-a-blanket-spreading-a-foul-odor-in-the-heart-of-palakkad-city.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 Dec 2025 17:07:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[skelton]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366855</guid>

					<description><![CDATA[പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-915265517">
<div class="jsx-915265517 topst normal">
<div class="jsx-915265517">
<div class="jsx-915265517">പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.</div>
</div>
</div>
</div>
<div class="jsx-2376514310 artmdl normal">
<div></div>
<div class="lastpara ">വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്&#x200d; ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.</div>
<div></div>
<div class="lastpara ">തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്&#x200d; പൂര്&#x200d;ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്&#x200d;സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്&#x200d; മോര്&#x200d;ച്ചറിയിലേക്ക് മാറ്റും.</div>
<div></div>
<div>രണ്ടുദിവസമായി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ശരീരഭാഗങ്ങളുടെ കാലപ്പഴക്കം, ഡിഎൻഎ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനകൾ ഉടൻ നടക്കും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-skull-and-bones-found-wrapped-in-a-blanket-spreading-a-foul-odor-in-the-heart-of-palakkad-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/body-of-missing-student-found-in-kilikollur-kollam.html</link>
					<comments>https://www.chandrikadaily.com/body-of-missing-student-found-in-kilikollur-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Jun 2025 13:49:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346015</guid>

					<description><![CDATA[കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. &#160;]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/body-of-missing-student-found-in-kilikollur-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെനിയ വാഹനാപകടം; മരിച്ച അഞ്ചുപേരുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു</title>
		<link>https://www.chandrikadaily.com/kenya-road-accident-bodies-of-five-deceased-brought-to-kochi.html</link>
					<comments>https://www.chandrikadaily.com/kenya-road-accident-bodies-of-five-deceased-brought-to-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 15 Jun 2025 06:05:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[kenya accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344697</guid>

					<description><![CDATA[കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കെനിയയില്&#x200d; ബസ് മറിഞ്ഞുണ്ടായ അപകടത്തില്&#x200d; മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. തിരുവല്ല സ്വദേശിനി ഗീത ഷോജി(58), പാലക്കാട് മണ്ണൂര്&#x200d; സ്വദേശിനി റിയ ആന്&#x200d; (41), മകള്&#x200d; ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്&#x200d; റൂഹി മെഹ്‌റിന്&#x200d; (ഒന്നര വയസ്) എന്നിവരുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.</p>
<p>മൂവാറ്റുപുഴ സ്വദേശിനി ജസ്നയുടെ സംസ്കാരം ഇന്ന് നടത്തും. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റവരെ കൊച്ചിയിൽ എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെനിയയില്&#x200d; അവധി ആഘോഷിക്കുന്നതിനായി ഖത്തറില്&#x200d; നിന്നുള്ള പ്രവാസി സംഘം ബലിപെരുന്നാള്&#x200d; ദിനമായ ജൂണ്&#x200d; ആറിനാണ് യാത്ര തിരിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗോവ, കര്&#x200d;ണാടക എന്നിവിടങ്ങളില്&#x200d; നിന്നുള്ളവരായിരുന്നു സംഘത്തില്&#x200d; ഉണ്ടായിരുന്നത്.</p>
<p>ഖത്തറിലെ സ്വകാര്യ ട്രാവല്&#x200d; ഏജന്&#x200d;സിയുടെ പാക്കേജ് മുഖേനയായിരുന്നു ഇവരുടെ യാത്ര. രണ്ട് ടൂറിസ്റ്റ് ഗൈഡുമാരും ഇവര്&#x200d;ക്കൊപ്പം ഉണ്ടായിരുന്നു. കെനിയയിലെ പ്രശസ്തമായ വന്യജീവി സഞ്ചാര കേന്ദ്രമായ മസായ്മാര സന്ദര്&#x200d;ശിച്ച ശേഷം ന്യാഹുരുവിലെ വെള്ളച്ചാട്ടം കാണുന്നതിനായി പോകുന്നതിനിടെ ജൂണ്&#x200d; ഒന്&#x200d;പതിന് പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഘം അപകടത്തില്&#x200d;പ്പെട്ടത്. സാങ്കേതിക തകരാറിനെ തുടര്&#x200d;ന്ന് ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kenya-road-accident-bodies-of-five-deceased-brought-to-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html</link>
					<comments>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 10:15:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340486</guid>

					<description><![CDATA[പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് &#8211; ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: മണ്ണാര്&#x200d;ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. കരുവാന്&#x200d;തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്&#x200d; സമദ് &#8211; ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്&#x200d;മാര്&#x200d;ഗ് സ്റ്റേഷനില്&#x200d; നിന്ന് വിളിച്ചറിയിച്ചതിനെ തുടര്&#x200d;ന്നാണ് ബന്ധുക്കള്&#x200d; വിവരം അറിഞ്ഞത്.</p>
<p>ബംഗളൂരുവില്&#x200d; വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്&#x200d; നിന്ന് പോയതെന്ന് ബന്ധുക്കള്&#x200d; പറഞ്ഞു. പുല്&#x200d;വാമയിലെ വനത്തില്&#x200d; നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്&#x200d; ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്&#x200d; എത്തിയെന്നതുള്&#x200d;പ്പെടെയുള്ള വിവരങ്ങള്&#x200d; ലഭ്യമായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-youth-found-dead-in-pulwama-forest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് തിരച്ചിലില്&#x200d; വീണ്ടും ശരീരഭാഗങ്ങള്&#x200d; കണ്ടെത്തി; ജനങ്ങളുടെ ആശങ്ക തീരും വരെ തിരച്ചില്&#x200d; തുടരും</title>
		<link>https://www.chandrikadaily.com/body-parts-found-again-in-wayanad-search-the-search-will-continue-until-peoples-concerns-are-over.html</link>
					<comments>https://www.chandrikadaily.com/body-parts-found-again-in-wayanad-search-the-search-will-continue-until-peoples-concerns-are-over.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 Aug 2024 13:32:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[lnad slide]]></category>
		<category><![CDATA[searching]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307641</guid>

					<description><![CDATA[തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്&#x200d; ബന്ധുക്കള്&#x200d;ക്ക് കൈമാറി]]></description>
										<content:encoded><![CDATA[<p>കല്&#x200d;പറ്റ: ഉരുള്&#x200d;പൊട്ടല്&#x200d; മേഖലയില്&#x200d; കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക തിരച്ചിലില്&#x200d; കണ്ടെത്തിയ 6 ശരീരഭാഗങ്ങളില്&#x200d; 5 എണ്ണം മനുഷ്യരുടേതാണെന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്&#x200d; നടത്തിയ പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; വ്യക്തമായി. ഇവ ആശുപത്രി മോര്&#x200d;ച്ചറിയില്&#x200d; സൂക്ഷിച്ചു. ചൂരല്&#x200d;മല, മുണ്ടക്കൈ ഉരുള്&#x200d;പൊട്ടലില്&#x200d; ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്.</p>
<p>തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്&#x200d; ബന്ധുക്കള്&#x200d;ക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സര്&#x200d;ക്കാര്&#x200d; മാര്&#x200d;ഗനിര്&#x200d;ദേശ പ്രകാരം എച്ച്എംഎല്&#x200d; പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തില്&#x200d; സംസ്‌കരിച്ചു. ഡിഎന്&#x200d;എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.</p>
<p>കാലാവസ്ഥ അനുകൂലമായതിനാല്&#x200d; ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്&#x200d; തിരച്ചില്&#x200d; തുടരുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്&#x200d; പറഞ്ഞു. ദുരന്തബാധിതര്&#x200d; ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തിരച്ചില്&#x200d; നടത്തുക. ജനങ്ങളുടെ സംശയവും ആശങ്കയും പൂര്&#x200d;ണമായും തീരുന്നത് വരെ തിരച്ചില്&#x200d; നടത്തുമെന്നും മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/body-parts-found-again-in-wayanad-search-the-search-will-continue-until-peoples-concerns-are-over.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിരൂരിന് കിലോമീറ്ററുകൾക്കപ്പുറം ഒരു മൃതദേഹം കണ്ടെത്തി; കടൽത്തീരത്താണ് കണ്ടെത്തിയത്</title>
		<link>https://www.chandrikadaily.com/a-dead-body-was-found-kilometers-away-from-shirur-found-on-the-beach.html</link>
					<comments>https://www.chandrikadaily.com/a-dead-body-was-found-kilometers-away-from-shirur-found-on-the-beach.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Aug 2024 08:40:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[found]]></category>
		<category><![CDATA[kilometers]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shirur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304820</guid>

					<description><![CDATA[മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്.]]></description>
										<content:encoded><![CDATA[<p>ഷിരൂർ കടലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കടലിൽ ഒഴുകുന്ന നിലയിൽ ജീർണിച്ച മൃതദേഹമാണ് കണ്ടെടുത്തത്. ഇത് ആരുടേതാണെന്ന് മനസ്സിലായിട്ടില്ല.മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്. അടുത്തിടെ പ്രദേശത്ത് മത്സ്യബന്ധനത്തിനിടെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. വിശദ പരിശോധന നടത്തിയാൽ മാത്രമേ മൃതദേഹം ആരുടേതാണെന്ന് മനസ്സിലാവുകയുള്ളൂ.</p>
<p>കഴിഞ്ഞ മാസം 26നാണ് ഉത്തരകന്നട ജില്ലയിലെ ഷിരൂർ അംഗോലയിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരെ കാണാതായത്. ഇതിൽ ഇതിൽ എട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അർജുൻ അടക്കം മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.</p>
<p>അതിനിടെ, കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ തിങ്കളാഴ്ച കർണാടക ഹൈകോടതിയിൽ അറിയിച്ചിരുന്നു. പ്രതികൂല സാഹചര്യം കാരണമാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതെന്ന് അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. അഭിഭാഷകരായ സിജി മലയിൽ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വാദം കേട്ട വേളയിലാണ് സർക്കാറിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-dead-body-was-found-kilometers-away-from-shirur-found-on-the-beach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം നൂറാടി പാലത്തില്&#x200d; നിന്നും പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/the-body-of-a-young-man-who-jumped-into-the-river-from-malappuram-nooradi-bridge-was-found.html</link>
					<comments>https://www.chandrikadaily.com/the-body-of-a-young-man-who-jumped-into-the-river-from-malappuram-nooradi-bridge-was-found.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 Jul 2024 10:18:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302198</guid>

					<description><![CDATA[മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിൻ (27) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടി റിട്ടേർഡ് എസ്ഐയുടെ മകനാണ് ഇദ്ദേഹം. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്&#x200d; ഫോണും പാലത്തിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. ബൈക്കിന്റെ ആർ സി ഉടമയിലൂടെയാണ് വിപിനാണ് പുഴയിൽ ചാടിയതതെന്ന നിഗമനത്തില്&#x200d; നേരത്തേ തന്നേ പോലീസ് എത്തിയിരുന്നു. ശേഷം കണ്ടെത്തിയ ഫോണിലേക്ക് ഭാര്യയുടെ കോള്&#x200d; വന്നതും ആളെ തിരിച്ചറിയാന്&#x200d; സഹായകമായി. ഇന്നലെ രാവിലെ 10 ഓടെയാണ് യുവാവ് നൂറാടിപാലത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിൻ (27) ആണ് മരണപ്പെട്ടത്. കൊണ്ടോട്ടി റിട്ടേർഡ് എസ്ഐയുടെ മകനാണ് ഇദ്ദേഹം.</p>
<p>ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്&#x200d; ഫോണും പാലത്തിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. ബൈക്കിന്റെ ആർ സി ഉടമയിലൂടെയാണ് വിപിനാണ് പുഴയിൽ ചാടിയതതെന്ന നിഗമനത്തില്&#x200d; നേരത്തേ തന്നേ പോലീസ് എത്തിയിരുന്നു. ശേഷം കണ്ടെത്തിയ ഫോണിലേക്ക് ഭാര്യയുടെ കോള്&#x200d; വന്നതും ആളെ തിരിച്ചറിയാന്&#x200d; സഹായകമായി.</p>
<p>ഇന്നലെ രാവിലെ 10 ഓടെയാണ് യുവാവ് നൂറാടിപാലത്തില്&#x200d; നിന്നും ഒരാള്&#x200d; പുഴയില്&#x200d; ചാടുന്നതും ഒഴുക്കില്&#x200d;പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്&#x200d; പെടുകയായിരുന്നു. ഉടന്&#x200d; തന്നെ ഫയര്&#x200d;ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്&#x200d;മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്&#x200d; നിന്നുള്ള ഫയര്&#x200d;ഫോഴ്സും നാട്ടുകാരും തിരച്ചില്&#x200d; നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി വരെ തുടര്&#x200d;ന്ന തിരച്ചില്&#x200d; ഇന്ന് വീണ്ടും ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-a-young-man-who-jumped-into-the-river-from-malappuram-nooradi-bridge-was-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്ത് തീപിടിത്തം: മരണം 50 ആയി; വിമാനം 10.30 ന് കൊച്ചിയിലെത്തും</title>
		<link>https://www.chandrikadaily.com/kuwait-fire-death-toll-rises-to-50-the-flight-will-reach-kochi-at-10-30-am.html</link>
					<comments>https://www.chandrikadaily.com/kuwait-fire-death-toll-rises-to-50-the-flight-will-reach-kochi-at-10-30-am.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Jun 2024 04:48:48 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[death]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[kuwait fire accident]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300149</guid>

					<description><![CDATA[വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്]]></description>
										<content:encoded><![CDATA[<p>കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിൽ എത്തുക രാവിലെ10.30-ഓടെ. വിമാനം 8.30-ഓടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈറ്റിൽ നിന്ന് പുറപ്പെട്ടത്. വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അപകടത്തില്&#x200d; മരിച്ച 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്&#x200d; പ്രത്യേക വിമാനത്തില്&#x200d; കൊച്ചിയിലെത്തിക്കും. തമിഴ്‌നാട് സ്വദേശികളുടേയും, കര്&#x200d;ണാടക സ്വദേശിയുടേയും മൃതദേഹങ്ങള്&#x200d; കൊച്ചിയില്&#x200d; വെച്ച് വീട്ടുകാര്&#x200d;ക്ക് കൈമാറും.</p>
<p>മൃതദേഹങ്ങൾ വിട്ടുനൽകുന്നതിനുള്ള നടപടി വേ​ഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളത്തിൽ യോ​ഗം ചേർന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള നടപടി പൂർത്തിയായതായി കളക്ടർ അറിയിച്ചു.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuwait-fire-death-toll-rises-to-50-the-flight-will-reach-kochi-at-10-30-am.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളിന്റെ ഓടയില്&#x200d; ഏഴു വയസ്സുകാരന്റെ മൃതദേഹം: ബിഹാറില്&#x200d; സ്‌കൂളിന്‌ തീയിട്ടു</title>
		<link>https://www.chandrikadaily.com/2dead-body-of-seven-year-old-boy-found-in-school-corridor-school-set-on-fire-in-bihar.html</link>
					<comments>https://www.chandrikadaily.com/2dead-body-of-seven-year-old-boy-found-in-school-corridor-school-set-on-fire-in-bihar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 06:24:25 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[India]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[seven-year-old boy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297911</guid>

					<description><![CDATA[കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>പട്‌ന:ബിഹാറിലെ ദിഘ നഗരത്തിലെ സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളിൽ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവിൽ പുലർച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ  നാട്ടുകാർ ഇന്നു രാവിലെയാണു<br />
സ്കൂളിനു തീയിട്ടത്.</p>
<p>സ്‌കൂളിൽ കടന്നുകയറി സാധനസാമഗ്രികൾ തല്ലിത്തകർത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോൾ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാൽ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്കൂളിലെത്തിയെങ്കിലും കണ്ടില്ല.</p>
<p>സ്കൂൾ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2dead-body-of-seven-year-old-boy-found-in-school-corridor-school-set-on-fire-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം</title>
		<link>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html</link>
					<comments>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Apr 2024 12:15:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294342</guid>

					<description><![CDATA[അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് മരിച്ചത്.</p>
<p>മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി. പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.</p>
<p>ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇറ്റാന​ഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
