<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dead &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dead/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 17 Jun 2025 02:20:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dead &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/actress-kavya-madhavans-father-passes-away.html</link>
					<comments>https://www.chandrikadaily.com/actress-kavya-madhavans-father-passes-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 17 Jun 2025 02:20:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Father]]></category>
		<category><![CDATA[kavya madhavan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344883</guid>

					<description><![CDATA[ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ]]></description>
										<content:encoded><![CDATA[<p>ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്&#x200d; ( P madhavan ) അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്&#x200d; വെച്ചായിരുന്നു അന്ത്യം. കാസര്&#x200d;കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്‌സ്‌റ്റൈല്&#x200d;സ് ഉടമയാണ്.</p>
<p>കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്&#x200d; പൂര്&#x200d;ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. </p>
<p>സംസ്‌കാരം പിന്നീട് കൊച്ചിയില്&#x200d; നടക്കും. ശ്യാമളയാണ് ഭാര്യ. മകന്&#x200d;: മിഥുന്&#x200d; (ഓസ്‌ട്രേലിയ). റിയ (ഓസ്‌ട്രേലിയ), നടന്&#x200d; ദിലീപ് എന്നിവര്&#x200d; മരുമക്കളാണ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-kavya-madhavans-father-passes-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/director-vikram-sukumaran-passed-away.html</link>
					<comments>https://www.chandrikadaily.com/director-vikram-sukumaran-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Jun 2025 05:42:01 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[director]]></category>
		<category><![CDATA[VIKRAM SUKUMARAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343296</guid>

					<description><![CDATA[മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്&#x200d; വിക്രം സുഗുമാരന്&#x200d; തിങ്കളാഴ്ച ചെന്നൈയില്&#x200d; ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് അന്തരിച്ചു. ശന്തനു ഭാഗ്യരാജ്, പ്രഭു, കതിര്&#x200d;, വിജി ചബ്ദ്രശേഖര്&#x200d; എന്നിവരുള്&#x200d;പ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.</p>
<p>സംവിധായകന്&#x200d; മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് ബസില്&#x200d; യാത്ര ചെയ്യവേ, പെട്ടെന്നുള്ള ഹൃദയസ്തംഭനം സിനിമാ മേഖലയില്&#x200d; നിന്ന് സര്&#x200d;ഗ്ഗാത്മക ആത്മാവിനെ അപഹരിച്ചു എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അദ്ദേഹത്തിന്റെ വിയോഗവാര്&#x200d;ത്ത തമിഴ് സിനിമാ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അന്ത്യകര്&#x200d;മ്മങ്ങള്&#x200d; സംബന്ധിച്ച വിശദാംശങ്ങള്&#x200d; ഇതുവരെ പങ്കുവെച്ചിട്ടില്ല.</p>
<p>സംവിധായകന്&#x200d; വിക്രം സുകുമാരന്&#x200d; രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. സിനിമയില്&#x200d; അഭിനേതാവാകണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്ക് പോയത്. സംവിധായകന്&#x200d; ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായാണ് അദ്ദേഹം ആദ്യം ജോലിയില്&#x200d; പ്രവേശിച്ചത്. ജൂലി ഗണപതി പോലുള്ള സിനിമകള്&#x200d; ഉള്&#x200d;പ്പെടെ 1999 നും 2000 നും ഇടയില്&#x200d; പുറത്തിറങ്ങിയ 56 ഹ്രസ്വചിത്രങ്ങളില്&#x200d; സംവിധായകന്&#x200d; ബാലു മഹേന്ദ്രയ്ക്കൊപ്പം അദ്ദേഹം പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. അപ്പോഴാണ് സംവിധായകന്&#x200d; വെട്രിമാരന്&#x200d; സംവിധാനം ചെയ്ത പൊള്ളാധവന്&#x200d; എന്ന സിനിമയില്&#x200d; അഭിനയിക്കാന്&#x200d; അവസരം ലഭിച്ചത്. ആ സിനിമയില്&#x200d; അഭിനയിച്ചു. അതിനു ശേഷം ശശികുമാറിന്റെ കൊടിവീരന്&#x200d; എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്&#x200d;ന്ന്, 2013-ല്&#x200d; പുറത്തിറങ്ങിയ &#8216;മദയാനൈ കൂട്ടം&#8217; എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് ശേഷം 10 വര്&#x200d;ഷത്തിന് ശേഷം അദ്ദേഹം രാവണ കോട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. ശാന്തനു, ആനന്ദി, പ്രഭു, ഇളവരസു, ദീപ, അരുള്&#x200d;ദാസ് എന്നിവര്&#x200d; ഈ ചിത്രത്തില്&#x200d; അഭിനയിച്ചു. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലകയറ്റത്തെ കേന്ദ്രീകരിച്ചുള്ള തെരും ബോറും എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/director-vikram-sukumaran-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലയാളി യുവാവിനെ കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html</link>
					<comments>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 07 May 2025 06:00:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[malayali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340447</guid>

					<description><![CDATA[മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വിവരം
]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: കശ്മീരിലേക്ക് വിനോദ സഞ്ചാരത്തിനു പോയ മലയാളി യുവാവ് ഗുല്&#x200d;മാര്&#x200d;ഗില്&#x200d; മരിച്ചനിലയില്&#x200d;. പാലക്കാട് കാഞ്ഞിരപ്പുഴ വര്&#x200d;മ്മംകോട് കരുവാന്&#x200d; തൊടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കശ്മീര്&#x200d; വനമേഖലയില്&#x200d; കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്&#x200d;ക്ക് വിവരം ലഭിച്ചു. </p>
<p>മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്&#x200d; പതിമൂന്നിനാണ് ഷാനിബ് വീട്ടില്&#x200d; നിന്നും വിനോദയാത്രക്കായി കശ്മീരിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കള്&#x200d; പൊലീസിന് നല്&#x200d;കിയ വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-youtth-was-foound-dead-in-the-forest-area-of-%e2%80%8b%e2%80%8bkashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശസ്ത വൃക്കരോഗ വിദഗ്ധന്&#x200d; ഡോ. ജോര്&#x200d;ജ് പി അബ്രഹാം ഫാം ഹൗസില്&#x200d; മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/renowned-kidney-specialist-dr-george-p-abraham-found-dead-in-farmhouse.html</link>
					<comments>https://www.chandrikadaily.com/renowned-kidney-specialist-dr-george-p-abraham-found-dead-in-farmhouse.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 04:30:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Dr. George P. Abraham]]></category>
		<category><![CDATA[kidney specialist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332218</guid>

					<description><![CDATA[നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്&#x200d; ഡോക്ടറെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>പ്രശസ്ത വൃക്ക രോഗ വിദഗ്ധന്&#x200d; ജോര്&#x200d;ജ് പി അബ്രഹാമിനെ മരിച്ച നിലയില്&#x200d; കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്&#x200d; ഡോക്ടറെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോര്&#x200d; ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്&#x200d; സര്&#x200d;ജനാണ്.</p>
<p>ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഫാം ഹൗസിലെത്തിയത്. തുടര്&#x200d;ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി വൈകി മരിച്ച നിലയില്&#x200d; കണ്ടെത്തുകയായിരുന്നു.</p>
<p>വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്&#x200d; എന്ന നിലയിലാണ് ഡോക്ടര്&#x200d; ജോര്&#x200d;ജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്&#x200d; ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ജോര്&#x200d;ജ് പി എബ്രഹാം. 25 വര്&#x200d;ഷത്തിനിടയില്&#x200d; വ്യക്തിഗതമായി 2500ലധികം വൃക്ക മാറ്റിവെയ്ക്കല്&#x200d; ശസ്ത്രക്രിയകള്&#x200d; നടത്തിയിട്ടുണ്ട്.</p>
<p>ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്&#x200d; ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവര്&#x200d; ട്രാന്&#x200d;സ്പ്രാന്റ്, പിസിഎന്&#x200d;എല്&#x200d;, ലാപ് ഡോണര്&#x200d; നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/renowned-kidney-specialist-dr-george-p-abraham-found-dead-in-farmhouse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/thiruvananthapuram-kattakadail-plus-one-student-found-dead-in-school-building.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-kattakadail-plus-one-student-found-dead-in-school-building.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 04:12:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Plus One Student]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329845</guid>

					<description><![CDATA[ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്‌കൂളില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; മൃതദേഹം കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്&#x200d; പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ഥിയെ സ്‌കൂളില്&#x200d; തൂങ്ങി മരിച്ചനിലയില്&#x200d; കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്&#x200d;സണ്&#x200d; ഏബ്രഹാം ആണ് മരിച്ചത് . സ്‌കൂളില്&#x200d; പ്രോജക്ട് സമര്&#x200d;പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CPyZ5NijwosDFdaNrAId4nsGzg">
<div id="google_ads_iframe_/132662741/24_In_Article_0__container__">കുട്ടിയെ കഴിഞ്ഞ ദിവസം മുതല്&#x200d; കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d; പൊലീസ് നടത്തിയ അന്വേഷണത്തില്&#x200d; കുട്ടിയെ കുറിച്ച് വിവരങ്ങള്&#x200d; ലഭിച്ചില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്‌കൂളില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; ആരംഭിച്ചു.</div>
</div>
</div>
<div></div>
<div>പകല്&#x200d; സമയത്ത് സ്‌കൂള്&#x200d; പരിസരത്ത് ഒളിച്ചിരുന്നതിന് ശേഷം രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സ്‌കൂളില്&#x200d; പ്രോജക്ട് സമര്&#x200d;പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. ഇതുമായി ബന്ധപ്പെട്ട സമ്മര്&#x200d;ദമാണോ ആശങ്കയിലേക്ക് നയിച്ചത് എന്നതുള്&#x200d;പ്പടെയുള്ള കാര്യങ്ങള്&#x200d; പരിശോധിക്കുന്നുണ്ട്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-kattakadail-plus-one-student-found-dead-in-school-building.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്&#x200d;ക്കത്തയില്&#x200d; വന്&#x200d;തീപിടിത്തം; ഒരു മരണം</title>
		<link>https://www.chandrikadaily.com/massive-fire-in-kolkata-a-death.html</link>
					<comments>https://www.chandrikadaily.com/massive-fire-in-kolkata-a-death.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Feb 2025 11:20:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[kolkata]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329168</guid>

					<description><![CDATA[60ഓളം കുടിലുകള്&#x200d; കത്തിനശിച്ചു]]></description>
										<content:encoded><![CDATA[<p>പശ്ചിമബംഗാള്&#x200d; കൊല്&#x200d;ക്കത്തയിലെ ചേരിയില്&#x200d; വന്&#x200d; തീപിടിത്തം. അപകടത്തില്&#x200d; ഒരാള്&#x200d; മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് അറുപതോളം കുടിലുകളും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.</p>
<p>പ്രദേശത്ത് 200ഓളം കുടിലുളാണ് ഉണ്ടായിരുന്നത്. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകള്&#x200d; എത്തി തീയണക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കത്തിപ്പടര്&#x200d;ന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.</p>
<p>പെട്ടന്ന് ഒരു കുടില്&#x200d; കത്തിത്തുടങ്ങുകയും സെക്കന്റുകള്&#x200d; കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടര്&#x200d;ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്&#x200d; പറയുന്നു. എന്നാല്&#x200d; സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സംഘം എത്തിയതെന്നും പ്രദേശവാസികള്&#x200d; പറയുന്നു.</p>
<p>തങ്ങള്&#x200d;ക്ക് ആവശ്യമായ രേഖകളോ പണമോ ഒന്നും എടുക്കാന്&#x200d; സാധിച്ചില്ലെന്നും എല്ലാം നഷ്ടമായെന്നും പ്രദേശവാസികള്&#x200d; പറയുന്നു. വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെടുമെന്നും ധനസഹായം ഉറപ്പാക്കുമെന്നും മേയര്&#x200d; ഫിര്&#x200d;ഹാദ് ഹക്കീം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-fire-in-kolkata-a-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയത്ത് യുവാവിന്റെ ആക്രമണത്തില്&#x200d; പൊലീസുദ്യോഗസ്ഥന്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/a-police-officer-was-killed-in-an-attack-by-a-youth-in-kottayam.html</link>
					<comments>https://www.chandrikadaily.com/a-police-officer-was-killed-in-an-attack-by-a-youth-in-kottayam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Feb 2025 02:29:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[news]]></category>
		<category><![CDATA[policeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328411</guid>

					<description><![CDATA[വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം ഏറ്റുമാനൂരില്&#x200d; യുവാവിന്റെ ആക്രമണത്തില്&#x200d; പൊലീസുദ്യോഗസ്ഥന്&#x200d; കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്&#x200d; പെരുമ്പായിക്കാട് സ്വദേശി ജിബിന്&#x200d; എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് സൈഡില്&#x200d; കണ്ട തര്&#x200d;ക്കം പരിഹരിക്കാന്&#x200d; ശ്യാമ പ്രസാദ് വാഹനത്തില്&#x200d; നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്&#x200d; തര്&#x200d;ക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ മര്&#x200d;ദ്ദിച്ചു. ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്&#x200d;ക്കം പരിഹരിക്കുന്നതിനിടെയാണ് പൊലീസുകാരന്&#x200d; കൊല്ലപ്പെട്ടത്.</p>
<p>തട്ടുകടയില്&#x200d; ജിബിന്&#x200d; വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ഉണ്ടായ സംഘര്&#x200d;ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.<br />
ശ്യാം പ്രസാദ് ഡ്യൂട്ടിയില്&#x200d; ആയിരുന്നില്ല. സംഘര്&#x200d;ഷത്തില്&#x200d; ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്&#x200d; ആശുപത്രിയില്&#x200d; എത്തിക്കുകയായിരുന്നു.</p>
<p>ഗുരുതരമായി പരിക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതി. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്&#x200d; പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.</p>
<p>ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്&#x200d; കൂടുതല്&#x200d; പ്രതികള്&#x200d; ഉണ്ടെന്ന സംശയത്തില്&#x200d; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-police-officer-was-killed-in-an-attack-by-a-youth-in-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവീൻ ബാബുവിന്&#x200d;റെ മരണം; സര്&#x200d;ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/death-of-naveen-babu-high-court-seeks-stand-from-government-and-cbi.html</link>
					<comments>https://www.chandrikadaily.com/death-of-naveen-babu-high-court-seeks-stand-from-government-and-cbi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Nov 2024 07:27:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[NAVEENBABU]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319227</guid>

					<description><![CDATA[സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജി, വിശദവാദം ഡിസംബര്&#x200d; 9 ന് ]]></description>
										<content:encoded><![CDATA[<p>എഡിഎം നവീൻ ബാബുവിന്&#x200d;റെ മരണത്തില്&#x200d; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്&#x200d; സത്യവാങ്മൂലം നല്&#x200d;കണമെന്ന് കോടതി നിര്&#x200d;ദേശിച്ചു. ഹര്&#x200d;ജിയില്&#x200d; സര്&#x200d;ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്&#x200d;ജിയില്&#x200d; വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്&#x200d;ക്കും.</p>
<p>പ്രത്യേക സംഘത്തിന്&#x200d;റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്&#x200d;ജിയിൽ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്&#x200d;ജിയിൽ, നവീൻ ബാബുവിന്&#x200d;റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്&#x200d;ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.</p>
<p>കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ‌ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു. മരിക്കുന്നതിനു മുൻപുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും കുടുംബം അറിയിച്ചു. ഹർജി തീർപ്പാക്കുന്നതു വരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നത് തടയണമെന്ന കുടുംബത്തിന്&#x200d;റെ ആവശ്യം കോടതി അംഗീകരിച്ചില്ല.</p>
<p>സിപിഎം നേതൃത്വത്തെയോ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പോലീസിനെയോ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ്, സിബിഐ അന്വേഷണമെന്ന ആവശ്യത്തിലൂടെ എഡിഎം കെ.നവീൻ ബാബുവിന്&#x200d;റെ കുടുംബം നടത്തിയിരിക്കുന്നത്. എഡിഎമ്മിന്&#x200d;റെ മരണത്തിൽ ഉത്തരവാദികളെ കണ്ടെത്താനല്ല, അദ്ദേഹം കൈക്കൂലിക്കാരനാണെന്നു വരുത്താനുള്ള തെളിവുകളാണ് പോലീസ് അന്വേഷിക്കുന്നതെന്ന ആരോപണവും ആദ്യം മുതലുണ്ട്. അന്വേഷണത്തില്&#x200d; സര്&#x200d;ക്കാരിനെയും പോലീസിനെയും വിശ്വാസമില്ലെന്നും കുടുംബം പറയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-naveen-babu-high-court-seeks-stand-from-government-and-cbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിലിം എഡിറ്റര്&#x200d; നിഷാദ് യൂസഫ് മരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/film-editor-nishad-yusuf-dead.html</link>
					<comments>https://www.chandrikadaily.com/film-editor-nishad-yusuf-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Oct 2024 02:26:49 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Film editor]]></category>
		<category><![CDATA[Nishad Yusuf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315400</guid>

					<description><![CDATA[ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>മലയാള സിനിമയിലെ യുവ എഡിറ്റര്&#x200d; നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്&#x200d; മരിച്ച നിലയില്&#x200d;. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്&#x200d;ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്&#x200d; താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്.</p>
<p>ചാവേര്&#x200d;, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്&#x200d; ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്&#x200d;. 2022 -ല്&#x200d; തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്&#x200d;ക്കുള്ള സംസ്ഥാന അവാര്&#x200d;ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്&#x200d;നടപടികള്&#x200d; സ്വീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-editor-nishad-yusuf-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; മരിച്ചനിലയില്&#x200d;</title>
		<link>https://www.chandrikadaily.com/senior-civil-police-officer-dead-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/senior-civil-police-officer-dead-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Sep 2024 10:36:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[Senior civil police]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309566</guid>

					<description><![CDATA[ആറ്റിങ്ങല്&#x200d; പൊലീസ് സ്റ്റേഷനിലെ സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; അനിതയാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>ആറ്റിങ്ങലില്&#x200d; പൊലീസുകാരിയെ വീട്ടില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തി. ആറ്റിങ്ങല്&#x200d; പൊലീസ് സ്റ്റേഷനിലെ സീനിയര്&#x200d; സിവില്&#x200d; പൊലീസ് ഓഫീസര്&#x200d; അനിതയാണ് മരിച്ചത്.</p>
<p>ഇന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അനിത ഭക്ഷണം കഴിക്കുന്നതിനുവേണ്ടി 12 മണിയോടെ വീട്ടിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്&#x200d; ജീവനൊടുക്കിയ നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>മരണത്തില്&#x200d; അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഭര്&#x200d;ത്താവ് പ്രസാദ് റിട്ടയേര്&#x200d;ഡ് പൊലീസ് ഉദ്യോഗസഥനാണ്. അനിത വിഷാദരോഗിയായിരുന്നെന്ന വിവരങ്ങളും ലഭിച്ചിട്ടണ്ട്. മൃതദേഹം പാരിപ്പിള്ളി മെഡിക്കല്&#x200d; കോളേജില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-civil-police-officer-dead-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
