<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>death sentence &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/death-sentence/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Apr 2025 06:43:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>death sentence &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതിക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/ampalamuk-vineetha-murder-case-accused-sentenced-to-death.html</link>
					<comments>https://www.chandrikadaily.com/ampalamuk-vineetha-murder-case-accused-sentenced-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 24 Apr 2025 06:43:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[vineetha murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339074</guid>

					<description><![CDATA[2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്.]]></description>
										<content:encoded><![CDATA[<p>അമ്പലമുക്ക് വിനീത കൊലക്കേസില്&#x200d; പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയാണ് കന്യാകുമാരി സ്വദേശി രാജേന്ദ്രന് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തില്&#x200d; കിടന്ന സ്വര്&#x200d;ണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.</p>
<p>പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറഞ്ഞത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്&#x200d;ക്കു നിയമസഹായം നല്&#x200d;കണമെന്നും പ്രതി രാജേന്ദ്രന്&#x200d; കോടതിയെ അറിയിച്ചു.</p>
<p>പശ്ചാത്താപം ഉണ്ടോയെന്ന ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഉയര്&#x200d;ന്ന കോടതിയില്&#x200d; നിരപരാധിയാണെന്നു തെളിയുമെന്നും രാജേന്ദ്രന്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d; പ്രോസിക്യൂഷന്&#x200d; പ്രതിയുടെ വാദങ്ങളെ പൂര്&#x200d;ണമായും ഖണ്ഡിച്ചു. പ്രതി കൊടും കുറ്റവാളിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; എം.സലാഹുദ്ദീന്&#x200d; വാദിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്&#x200d;കണമെന്നും ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ampalamuk-vineetha-murder-case-accused-sentenced-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആമയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/amayur-massacre-case-the-supreme-court-quashed-the-death-sentence-of-accused-reji-kumar.html</link>
					<comments>https://www.chandrikadaily.com/amayur-massacre-case-the-supreme-court-quashed-the-death-sentence-of-accused-reji-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 06:15:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338884</guid>

					<description><![CDATA[ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി]]></description>
										<content:encoded><![CDATA[<p>ആമയൂര്&#x200d; കൂട്ടക്കൊലക്കേസില്&#x200d; പ്രതി റെജി കുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. ഭാര്യയേയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്&#x200d; പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന് വിലയിരുത്തിയാണ് സുപ്രിം കോടതിയുടെ നടപടി.</p>
<p>2008 ജൂലൈ മാസത്തിലാണ് ഭാര്യ ലിസി,മക്കളായ അമല്യ,അമല്&#x200d;,അമലു,അമന്യ എന്നിവരെ റെജികുമാര്&#x200d; കൊലപ്പെടുത്തിത്. കൊലപാതകത്തിന് മുമ്പ് മകളെ റെജികുമാര്&#x200d; ലൈംഗികമായി പീഡിപ്പിച്ചിരുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്&#x200d;ന്ന് 2009 ലാണ് റെജികുമാറിന് പാലക്കാട് പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി വധശിക്ഷ വിധിച്ചത്. 2014 ല്&#x200d; ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയും ചെയ്തു. തുടര്&#x200d;ന്ന് 2023ല്&#x200d; സുപ്രിംകോടതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. റെജികുമാറിന്റെ മാനസിക നില സംബന്ധിച്ച റിപ്പോര്&#x200d;ട്ട് കൈമാറാനും സുപ്രിംകോടതി നിര്&#x200d;ദേശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amayur-massacre-case-the-supreme-court-quashed-the-death-sentence-of-accused-reji-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/honor-killing-in-telangana-the-second-accused-was-sentenced-to-death-while-the-other-accused-were-sentenced-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/honor-killing-in-telangana-the-second-accused-was-sentenced-to-death-while-the-other-accused-were-sentenced-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Mar 2025 15:01:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[telengana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333398</guid>

					<description><![CDATA[2018ല്&#x200d; പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌
]]></description>
										<content:encoded><![CDATA[<p>തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്&#x200d; രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്&#x200d; പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്&#x200d; നാല്&#x200d;കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്&#x200d;ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്&#x200d; സ്വദേശി സുഭാഷ് ശര്&#x200d;മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്&#x200d;ച്ചില്&#x200d; ആത്മഹത്യ ചെയ്തിരുന്നു.</p>
<p>2018 സെപ്റ്റംബര്&#x200d; 14നാണ് പങ്കാളി അമൃത വര്&#x200d;ഷിണിയുടെ മുന്നില്&#x200d; വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്&#x200d;പ്പെട്ടൊരാളെ വിവാഹം ചെയ്തതില്&#x200d; പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്&#x200d; ക്വട്ടേഷന്&#x200d; കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്&#x200d;ച്ചയായ കേസില്&#x200d; 2019ല്&#x200d; എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്&#x200d;പ്പിച്ചു.</p>
<p>ആറ് വര്&#x200d;ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്&#x200d;ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്&#x200d; ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്&#x200d;ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/honor-killing-in-telangana-the-second-accused-was-sentenced-to-death-while-the-other-accused-were-sentenced-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അഞ്ചു പ്രതികള്&#x200d;ക്ക് വധശിക്ഷ ഒരാള്&#x200d;ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/1in-the-case-of-rape-and-murder-of-a-minor-girl-five-accused-were-sentenced-to-death-and-one-was-sentenced-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/1in-the-case-of-rape-and-murder-of-a-minor-girl-five-accused-were-sentenced-to-death-and-one-was-sentenced-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Jan 2025 12:05:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chhattisgarh]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326856</guid>

					<description><![CDATA[16 കാരിയായ പെണ്&#x200d;കുട്ടിയെ പ്രതികള്&#x200d; കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>റായ്പൂര്&#x200d;: പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്&#x200d; അഞ്ചു പ്രതികള്&#x200d;ക്ക് വധശിക്ഷയും ഒരാള്&#x200d;ക്ക് ജീവപര്യന്തം തടവും വിധിച്ച് ഛത്തീസ്ഗഡിലെ കോര്&#x200d;ബ ജില്ലയിലെ അതിവേഗ വിചാരണ കോടതി. അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി മമത ഭോജ്വാനിയാണ്‌കേസില്&#x200d; വിധി പറഞ്ഞത്. 2021 ജനുവരി 29 നായിരുന്നു ക്രൂരകൃത്യം. 16 കാരിയായ പെണ്&#x200d;കുട്ടിയെ പ്രതികള്&#x200d; കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്&#x200d;കുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികള്&#x200d; കൊലപ്പെടുത്തിയിരുന്നു.</p>
<p>അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികളായ സാന്ത്രം മജ്വാര്&#x200d; (49), പര്&#x200d;ദേശി റാം (39), ആനന്ദ് റാം പണിക (29) , അബ്ദുള്&#x200d; ജബ്ബാര്&#x200d; (34), അനില്&#x200d; കുമാര്&#x200d; സാര്&#x200d;ത്തി (24) എന്നിവര്&#x200d;ക്കാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്&#x200d; 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്സോ, എസ് സി-എസ് ടി അതിക്രമങ്ങള്&#x200d; തടയല്&#x200d; നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.</p>
<p>അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്&#x200d; യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങള്&#x200d; ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയില്&#x200d; നിന്ന് ഒഴിവാക്കിയത്.</p>
<p>പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്&#x200d; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്&#x200d;ന്ന് പ്രതികള്&#x200d; പിടിയിലാവുകയായിരുന്നു.</p>
<p>മുഖ്യപ്രതിയായ സാന്ത്രം മജ്വാര്&#x200d; മുമ്പ് പെണ്&#x200d;കുട്ടിയുടെ വീട്ടില്&#x200d; ജോലി ചെയ്തിരുന്നപ്പോള്&#x200d; പെണ്&#x200d;കുട്ടിയെ രണ്ടാം ഭാര്യയാക്കാന്&#x200d; ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്&#x200d; സമ്മര്&#x200d;ദം ചെലുത്തിയിരുന്നു. എന്നാല്&#x200d; പെണ്&#x200d;കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്&#x200d;കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-the-case-of-rape-and-murder-of-a-minor-girl-five-accused-were-sentenced-to-death-and-one-was-sentenced-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷരോണ്&#x200d; വധക്കേസ്; ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/sharon-murder-case-death-sentence-for-the-first-accused-greeshma.html</link>
					<comments>https://www.chandrikadaily.com/sharon-murder-case-death-sentence-for-the-first-accused-greeshma.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 20 Jan 2025 06:17:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused greeshma]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sharon murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326477</guid>

					<description><![CDATA[ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്&#x200d;കാന്&#x200d; കഴിയില്ലെന്ന് കോടതി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം പാറശ്ശാലയിലെ ഷരോണ്&#x200d; രാജ് വധക്കേസില്&#x200d; ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് നെയ്യാറ്റിന്&#x200d;കര അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി ജഡ്ജ് എ.എം ബഷീര്&#x200d;. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്&#x200d;കി ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കാന്&#x200d; കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമര്&#x200d;ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു.</p>
<p>ഗ്രീഷ്മക്ക് ചെകുത്താന്&#x200d; ചിന്തയാണെന്നും ബോധപൂര്&#x200d;വം പദ്ധതി തയ്യാറാക്കി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നുവെന്നും അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായ കേസായി പരിഗണിച്ച് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്&#x200d;കണമെന്നുമായിരുന്നു പ്രോസിക്യൂഷന്&#x200d; വാദം. ഒരു സ്ത്രീക്ക് സഹിക്കാന്&#x200d; കഴിയുന്നതിനപ്പുറമുള്ള മാനസിക പീഡനം ഷാരോണില്&#x200d; നിന്ന് ഗ്രീഷ്മയ്ക്ക് നേരിടേണ്ടിവന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.</p>
<p>2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്&#x200d;ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്&#x200d;ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്&#x200d;ത്ത കഷായം ഷാരോണിന് നല്&#x200d;കുകയുമായിരുന്നു. നെയ്യൂര്&#x200d; ക്രിസ്ത്യന്&#x200d; കോളേജ് ഓഫ് അലൈഡ് ഹെല്&#x200d;ത്തില്&#x200d; ബിഎസ്സി റേഡിയോളജി അവസാനവര്&#x200d;ഷ വിദ്യാര്&#x200d;ഥിയായ ഷാരോണ്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; ചികിത്സയിലിരിക്കെ ഒക്ടോബര്&#x200d; 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോണ്&#x200d; നല്&#x200d;കിയ മരണമൊഴിയില്&#x200d; ഗ്രീഷ്മ നല്&#x200d;കിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്&#x200d; ഉണ്ടായതെന്ന് പറഞ്ഞിരുന്നു.</p>
<p>ഒക്ടോബര്&#x200d; 14ന് ഷാരോണ്&#x200d; സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്&#x200d;ത്തിയ കഷായം നല്&#x200d;കി. കയ്പ്പ് മാറാന്&#x200d; ജ്യൂസും നല്&#x200d;കിയിരുന്നു. മുറിയില്&#x200d; ഛര്&#x200d;ദിച്ച ഷാരോണ്&#x200d; സുഹൃത്തിനൊപ്പം ബൈക്കില്&#x200d; പോകുന്ന വഴിയും പലതവണ ഛര്&#x200d;ദിച്ചു.</p>
<p>ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോണ്&#x200d; പാറശ്ശാല ജനറല്&#x200d; ആശുപത്രിയില്&#x200d; ചികിത്സ തേടിയ ശേഷം മടങ്ങി. എന്നാല്&#x200d;, പിറ്റേദിവസം വായില്&#x200d; വ്രണങ്ങള്&#x200d; ഉണ്ടായതിനെ തുടര്&#x200d;ന്ന് വീണ്ടും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്&#x200d;, ശ്വാസകോശം അടക്കമുള്ള അവയവങ്ങള്&#x200d; പ്രവര്&#x200d;ത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharon-murder-case-death-sentence-for-the-first-accused-greeshma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാലുകാരിയെ പീഡിപ്പിച്ചു കൊലുപ്പെടുത്തിയ പ്രതികള്&#x200d;ക്ക് വധശിക്ഷ</title>
		<link>https://www.chandrikadaily.com/death-sentence-to-three-accused-in-kopardi-rape-murder-case.html</link>
					<comments>https://www.chandrikadaily.com/death-sentence-to-three-accused-in-kopardi-rape-murder-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 29 Nov 2017 14:11:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[death sentence]]></category>
		<category><![CDATA[kopradi rape&murder case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56880</guid>

					<description><![CDATA[മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്&#x200d;ഡി കൂട്ടബലാല്&#x200d;സംഗ കൊലക്കേസില്&#x200d; മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്&#x200d; ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്&#x200d;(36), നിതിന്&#x200d; ഗോപിനാഥ് ഭൈലുമെ(26) എന്നിരെയാണ് തൂക്കിലേറ്റാന്&#x200d; വിധിച്ചത്. പ്രതികള്&#x200d; കുറ്റക്കാരാണെന്ന് കഴിഞ്ഞ 18 ന് അഹമദ്നഗര്&#x200d; സെഷന്&#x200d;സ് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെണ്&#x200d;കുട്ടിയും പ്രതികള്&#x200d; ദളിത് സമുദായക്കാരുമായതോടെ സംഭവം മറാത്താ പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു. രാജ്യത്തിലെ നീതിന്യായ വ്യവസ്ഥയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്&#x200d;ഡി കൂട്ടബലാല്&#x200d;സംഗ കൊലക്കേസില്&#x200d; മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്&#x200d; ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്&#x200d;(36), നിതിന്&#x200d; ഗോപിനാഥ് ഭൈലുമെ(26) എന്നിരെയാണ് തൂക്കിലേറ്റാന്&#x200d; വിധിച്ചത്. പ്രതികള്&#x200d; കുറ്റക്കാരാണെന്ന് കഴിഞ്ഞ 18 ന് അഹമദ്നഗര്&#x200d; സെഷന്&#x200d;സ് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെണ്&#x200d;കുട്ടിയും പ്രതികള്&#x200d; ദളിത് സമുദായക്കാരുമായതോടെ സംഭവം മറാത്താ പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു.</p>
<p>രാജ്യത്തിലെ നീതിന്യായ വ്യവസ്ഥയില്&#x200d; തനിക്ക് വിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ഒന്നരവര്&#x200d;ഷമായി നീതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്&#x200d;. വിധിയില്&#x200d; പൂര്&#x200d;ണ തൃപ്തനാണ്. കോടതിവിധിയില്&#x200d; പ്രതികരിച്ച മരണപ്പെട്ട പെണ്&#x200d;കുട്ടിയുടെ പിതാവ് പറഞ്ഞു.വിധി കേള്&#x200d;ക്കാന്&#x200d; കോടതിയിലും പരിസരത്തും തടിച്ചുകൂടിയ ജനങ്ങള്&#x200d; പ്രതികള്&#x200d;ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്&#x200d; മുഴക്കിയിരുന്നു.</p>
<p>ദല്&#x200d;ഹിയില്&#x200d; കൊല്ലപ്പെട്ട നിര്&#x200d;ഭയയേക്കാള്&#x200d; ദാരുണമായാണ് ഈ 14കാരി 2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹമദ് നഗര്&#x200d; ജില്ലയിലെ കോപാര്&#x200d;ഡി ഗ്രാമത്തില്&#x200d; കൊല്ലപ്പെട്ടത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 14കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്&#x200d;ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്&#x200d;സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാള്&#x200d; സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെണ്&#x200d;കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.പെണ്&#x200d;കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഇവര്&#x200d; പെണ്&#x200d;കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്&#x200d; മര്&#x200d;ദനമേറ്റതിന്റെ പാടുകള്&#x200d; ഉണ്ടായിരുന്നു. തോളെല്ലെുകള്&#x200d; പൊട്ടിയിരുന്നു. കഴുത്തു ഞെരിച്ചാണ് പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-sentence-to-three-accused-in-kopardi-rape-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
