<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>deepa nishanth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/deepa-nishanth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 Aug 2024 09:50:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>deepa nishanth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്&#x200d; വളരാന്&#x200d; അനുവദിക്കരുത്’: ദീപ നിശാന്ത്</title>
		<link>https://www.chandrikadaily.com/people-like-mukesh-should-not-be-allowed-to-grow-in-the-shadow-of-the-left-deepa-nishant.html</link>
					<comments>https://www.chandrikadaily.com/people-like-mukesh-should-not-be-allowed-to-grow-in-the-shadow-of-the-left-deepa-nishant.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Aug 2024 09:50:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[mukesh]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307719</guid>

					<description><![CDATA[മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോള്&#x200d; ഉയര്&#x200d;ന്നിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ലൈംഗികാതിക്രമ പരാതി നേരിടുന്ന നടനും എംഎല്&#x200d;എയുമായ മുകേഷിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലില്&#x200d; വളരാന്&#x200d; അനുവദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്&#x200d; പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.</p>
<p>വീണാ ജോർജ്ജിന്റെ മുഖാമുഖം പരിപാടിയിൽ മുകേഷിൻ്റെ മുൻ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിനിമകളില്&#x200d; നമ്മെ പൊട്ടിച്ചിരിപ്പിച്ച നടന്&#x200d; വീട്ടില്&#x200d; ഒരു സ്ത്രീയോടു ചെയ്ത ക്രൂരതകളാണ് സരിതയുമായുള്ള അഭിമുഖത്തിലുള്ളതെന്നും അന്നും അത് ഒരു പരിമിതവൃത്തത്തിനപ്പുറം ചര്&#x200d;ച്ചയായില്ലെന്നും ദീപ നിശാന്ത് പറയുന്നു.</p>
<p>മുകേഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെ കുറിച്ചും മക്കളെ പൂര്&#x200d;ണമായും അവഗണിച്ചതിനെ കുറിച്ചുമെല്ലാം സരിത ഈ അഭിമുഖത്തില്&#x200d; വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന ആരോപണങ്ങളാണ് ഇപ്പോള്&#x200d; ഉയര്&#x200d;ന്നിരിക്കുന്നത്. ഇതില്&#x200d; ആദ്യ ആരോപണം ഉന്നയിച്ച ജൂനിയര്&#x200d; ആര്&#x200d;ട്ടിസ്റ്റ് പരാതി നല്&#x200d;കിയിട്ടുണ്ട്. മുകേഷിനെ കൂടാതെ ജയസൂര്യ, മണിയന്&#x200d;പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d;മാരായ നോബിള്&#x200d;,വിച്ചു എന്നിവര്&#x200d;ക്കെതിരെയും ജൂനിയര്&#x200d; ആര്&#x200d;ട്ടിസ്റ്റ് പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/people-like-mukesh-should-not-be-allowed-to-grow-in-the-shadow-of-the-left-deepa-nishant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിതാ മോഷണം : ദീപ നിശാന്തിന്റെ കോളജ് പ്രിന്&#x200d;സിപ്പലിന് യുജിസിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/deepa-nishanth-colleage-principal-get-a-notice-from-ugc.html</link>
					<comments>https://www.chandrikadaily.com/deepa-nishanth-colleage-principal-get-a-notice-from-ugc.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 03 May 2019 09:30:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[kerala varma college]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[ugc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126018</guid>

					<description><![CDATA[കേരള വര്&#x200d;മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്&#x200d; കോളജ് പ്രിന്&#x200d;സിപ്പലിനോട് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്&#x200d;കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്&#x200d;ട്ട നല്&#x200d;കാനാണ് യുജിസി നിര്&#x200d;ദ്ദേശം. കാര്യത്തില്&#x200d; കോളജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ദീപ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമര്&#x200d;പ്പിച്ച പരാതിയിലാണ് യുജിസിയുടെ നടപടി. യുവകവി കലേഷിന്റെ കവിത സ്വന്തം പേരില്&#x200d; പ്രസിദ്ധീകരിച്ചത് വിവാദങ്ങള്&#x200d;ക്ക് വഴി വെച്ചിരുന്നു. പിന്നീട് കവിത തന്റെതല്ലെന്ന് ദീപ സമ്മതിച്ചിരുന്നു.]]></description>
										<content:encoded><![CDATA[
<p>കേരള വര്&#x200d;മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്&#x200d; കോളജ് പ്രിന്&#x200d;സിപ്പലിനോട് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്&#x200d;കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്&#x200d;ട്ട നല്&#x200d;കാനാണ് യുജിസി നിര്&#x200d;ദ്ദേശം. കാര്യത്തില്&#x200d; കോളജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ദീപ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമര്&#x200d;പ്പിച്ച പരാതിയിലാണ് യുജിസിയുടെ നടപടി. യുവകവി കലേഷിന്റെ കവിത സ്വന്തം പേരില്&#x200d; പ്രസിദ്ധീകരിച്ചത് വിവാദങ്ങള്&#x200d;ക്ക് വഴി വെച്ചിരുന്നു. പിന്നീട് കവിത തന്റെതല്ലെന്ന് ദീപ സമ്മതിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepa-nishanth-colleage-principal-get-a-notice-from-ugc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആശയപരമായ യുദ്ധത്തിന് കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്&#8217;; ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ്</title>
		<link>https://www.chandrikadaily.com/remya-haridas-against-deepa-nishanth-news.html</link>
					<comments>https://www.chandrikadaily.com/remya-haridas-against-deepa-nishanth-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Mar 2019 03:30:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122438</guid>

					<description><![CDATA[ആലത്തൂര്&#x200d; മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായ രമ്യഹരിദാസിനെ വിമര്&#x200d;ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്&#x200d; വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്&#x200d; എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്&#x200d; ദീപ നിഷാന്തിന്റെ പേര് പരാമര്&#x200d;ശിക്കാതെയാണ് മറുപടി. നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്&#x200d; വിമര്&#x200d;ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. &#8216;രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും&#8217; എന്നാണ് അവകാശവാദം. ദീര്&#x200d;ഘകാലം കേരളനിയമ [&#8230;]]]></description>
										<content:encoded><![CDATA[
<p>ആലത്തൂര്&#x200d; മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായ രമ്യഹരിദാസിനെ വിമര്&#x200d;ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്&#x200d; വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്&#x200d; എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ടെന്നും രമ്യ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്&#x200d; ദീപ നിഷാന്തിന്റെ പേര് പരാമര്&#x200d;ശിക്കാതെയാണ് മറുപടി.</p>



<p>നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്&#x200d; വിമര്&#x200d;ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. &#8216;രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും&#8217; എന്നാണ് അവകാശവാദം. ദീര്&#x200d;ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്&#x200d;ഗവി തങ്കപ്പന്&#x200d; 1971ലെ പൊതു തിരഞ്ഞെടുപ്പില്&#x200d; അടൂര്&#x200d; മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്&#x200d; എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്. </p>



<p>ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്&#x200d;ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്&#x200d;വറിനെയും പോലുള്ള സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്&#x200d;ശിച്ചത് ദീപയുടെ സവര്&#x200d;ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്&#x200d;ശനം.</p>



<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം: </strong></p>



<p>ഞാന്&#x200d; വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്&#x200d; എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്&#x200d; എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്&#x200d;കുമ്പോള്&#x200d; പല തരത്തിലാണ് ആളുകള്&#x200d; സ്വീകരിക്കുക. ഞാന്&#x200d; ഒരു ദളിത് കുടംുബത്തില്&#x200d; ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാന്&#x200d; പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്&#x200d; പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്&#x200d; പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്&#x200d; സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങള്&#x200d; എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്&#x200d; ഞാന്&#x200d; ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്&#x200d; ആര് വിളിച്ചാലും കഴിയില്ല.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remya-haridas-against-deepa-nishanth-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസിനെ അപമാനിച്ച ദീപാ നിശാന്തിനെ അലക്കിപ്പിഴിഞ്ഞ് ഹരിത നേതാവ് ഹഫ്‌സ മോളുടെ കമന്റ്</title>
		<link>https://www.chandrikadaily.com/fasna-against-deepa-nishanth.html</link>
					<comments>https://www.chandrikadaily.com/fasna-against-deepa-nishanth.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 26 Mar 2019 14:41:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[Ramya Haridas]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122414</guid>

					<description><![CDATA[പാലക്കാട്: ആലത്തൂര്&#x200d; കൈവിട്ട് പോകുന്നുവെന്ന ഭീതിയില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി സോഷ്യല്&#x200d; മീഡിയയില്&#x200d; തരംഗമാവുന്നു. ദീപയെഴുതിയ പോസ്റ്റ് വായിക്കാനല്ല, അതിലെ ഹഫ്‌സയുടെ വായിക്കാനാണ് ആളുകള്&#x200d; ഇപ്പോള്&#x200d; അവരുടെ അക്കൗണ്ടില്&#x200d; കയറുന്നത്. പോസ്റ്റിനേക്കാള്&#x200d; ഇരട്ടിയിലധികം ലൈക്കാണ് ഈ കമന്റിന് കിട്ടിയത്. ഹഫ്‌സ മോളുടെ കമന്റിന് 15,000 ല്&#x200d; അധികം ലൈക് കിട്ടിയപ്പോള്&#x200d; ദീപയുടെ പോസ്റ്റിന് അതിന്റെ പകുതി പോലുമില്ല. ദീപയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>പാലക്കാട്: ആലത്തൂര്&#x200d; കൈവിട്ട് പോകുന്നുവെന്ന ഭീതിയില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി സോഷ്യല്&#x200d; മീഡിയയില്&#x200d; തരംഗമാവുന്നു. ദീപയെഴുതിയ പോസ്റ്റ് വായിക്കാനല്ല, അതിലെ ഹഫ്‌സയുടെ വായിക്കാനാണ് ആളുകള്&#x200d; ഇപ്പോള്&#x200d; അവരുടെ അക്കൗണ്ടില്&#x200d; കയറുന്നത്. പോസ്റ്റിനേക്കാള്&#x200d; ഇരട്ടിയിലധികം ലൈക്കാണ് ഈ കമന്റിന് കിട്ടിയത്. ഹഫ്‌സ മോളുടെ കമന്റിന് 15,000 ല്&#x200d; അധികം ലൈക് കിട്ടിയപ്പോള്&#x200d; ദീപയുടെ പോസ്റ്റിന് അതിന്റെ പകുതി പോലുമില്ല. ദീപയുടെ കവിത മോഷണം ഉന്നയിച്ച് ഹസ്‌നയടക്കം നിരവധി പേര്&#x200d; ദീപയെ എതിര്&#x200d;ത്തും രമ്യയെ അനുകൂലിച്ചും കമന്റിട്ടതോടെ നിവൃത്തിയില്ലാതെ കമന്റ് ബോക്‌സ് അവര്&#x200d; പൂട്ടി.</p>



<p>ഹസ്‌നയുടെ കമന്റ് ഇങ്ങനെ:<br>
അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..<br>
അപ്പോള്&#x200d; ചില അബദ്ധങ്ങള്&#x200d; സംഭവിച്ചിരിക്കാം..<br>
വിട്ടേക്ക്..<br>
പിന്നെ, കേരളത്തിലെ 20 സീറ്റുകളില്&#x200d; മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കാരന്&#x200d;, പെരുംകള്ളന്&#x200d; ഒക്കെ ഉണ്ടായിട്ടും ടീച്ചര്&#x200d; വിമര്&#x200d;ശിക്കാന്&#x200d; കണ്ടെത്തിയ സ്ഥാനാര്&#x200d;ഥി കൊള്ളാം..<br>
മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,<br>
ഒരു സവര്&#x200d;ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.</p>



<p>നേരത്തെ ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്&#x200d; വിമര്&#x200d;ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. &#8216;രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും&#8217; എന്നാണ് അവകാശവാദം. ദീര്&#x200d;ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്&#x200d;ഗവി തങ്കപ്പന്&#x200d; 1971ലെ പൊതു തിരഞ്ഞെടുപ്പില്&#x200d; അടൂര്&#x200d; മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്&#x200d; എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം-എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്. അതിനുള്ള മറുപടിയായാണ് ഹസ്‌നയുടെ കമന്റ്. അതോടെ ആ കമന്റിന്റെ വെട്ട് കൊണ്ട് പോസ്റ്റ് അപ്രസക്തമാവുകയായിരുന്നു.</p>



<p>ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്&#x200d;ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്&#x200d;വറിനെയും പോലുള്ള സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്&#x200d;ശിച്ചത് ദീപയുടെ സവര്&#x200d;ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്&#x200d;ശനം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fasna-against-deepa-nishanth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനസ്സ് ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവര്&#x200d;ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം  രമ്യ ഹരിദാസിനെ പരിഹസിച്ചതിന് ദീപാ നിശാന്തിന് കിട്ടിയത് കിടിലന്&#x200d; മറുപടി</title>
		<link>https://www.chandrikadaily.com/deepa-vs-ramya.html</link>
					<comments>https://www.chandrikadaily.com/deepa-vs-ramya.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 26 Mar 2019 12:11:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Ramya Haridas]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122408</guid>

					<description><![CDATA[കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്&#x200d;മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്&#x200d; മികച്ച പര്യടനം നടത്തുന്നതില്&#x200d; അസൂയ പൂണ്ടാണ് ദീപാ നിശാന്തിന് സമനില തെറ്റിയത്. രമ്യ ഹരിദാസ് മണ്ഡലത്തില്&#x200d; പാട്ടു പാടിയും ഡാന്&#x200d;സ് ചെയ്തും നടത്തിയ വേറിട്ട തെരഞ്ഞെടുപ്പ് പര്യടനം കണ്ട് മണ്ഡലം കൈവിട്ടു പോകുന്നുവോ എന്ന തോന്നലില്&#x200d; ഫെയ്‌സ്ബുക്കില്&#x200d; ദീപയുടേതായി നിലവിളി ഉയരുകയായിരുന്നു. ഐഡിയ സ്റ്റാര്&#x200d; സിങ്ങര്&#x200d; തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല [&#8230;]]]></description>
										<content:encoded><![CDATA[
<p>കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്&#x200d;മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്&#x200d; മികച്ച പര്യടനം നടത്തുന്നതില്&#x200d; അസൂയ പൂണ്ടാണ് ദീപാ നിശാന്തിന് സമനില തെറ്റിയത്. രമ്യ ഹരിദാസ് മണ്ഡലത്തില്&#x200d; പാട്ടു പാടിയും ഡാന്&#x200d;സ് ചെയ്തും നടത്തിയ വേറിട്ട തെരഞ്ഞെടുപ്പ് പര്യടനം കണ്ട് മണ്ഡലം കൈവിട്ടു പോകുന്നുവോ എന്ന തോന്നലില്&#x200d; ഫെയ്‌സ്ബുക്കില്&#x200d; ദീപയുടേതായി നിലവിളി ഉയരുകയായിരുന്നു. </p>



<p>ഐഡിയ സ്റ്റാര്&#x200d; സിങ്ങര്&#x200d; തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്&#x200d;ത്ഥന നടത്തുന്നവര്&#x200d; പുലര്&#x200d;ത്തണമെന്ന അപേക്ഷയുണ്ട് എന്നായിരുന്നു രമ്യക്കെതിരെ അവര്&#x200d; ഉന്നയിച്ചതിലെ ആക്ഷേപങ്ങളിലൊന്ന്. രമ്യയുടെ പ്രചാരണ രീതിയില്&#x200d; കലി തുള്ളിയിട്ട പോസ്റ്റിനെതിരെയും രമ്യയെ അനുകൂലിച്ചുമാണ് കമന്റുകള്&#x200d; മിക്കതും. ഇതോടെ നിവൃത്തിയില്ലാതെ കമന്റ് ബോക്‌സപൂട്ടുകയായിരുന്നു ദീപാ നിശാന്ത്.</p>



<p>അതേ സമയം ദീപാ നിശാന്തിന്റെ പോസ്റ്റിനു കിട്ടിയ പ്രതികരണത്തേക്കാള്&#x200d; ഇരട്ടിയിലധികമുണ്ട് ബോക്‌സില്&#x200d; വന്ന കമന്റിന്.എം.എസ്.എഫ് ഹരിത മുന്&#x200d; സംസ്ഥാന വൈസ് പ്രസിഡന്റ്  ഹഫ്‌സ മോള്&#x200d; എഴുതിയ ആ കമന്റ് ഇങ്ങനെയാണ്:  അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ. അപ്പോള്&#x200d; ചില അബദ്ധങ്ങള്&#x200d; സംഭവിച്ചിരിക്കാം.വിട്ടേക്ക്..<br> പിന്നെ, കേരളത്തിലെ 20 സീറ്റുകളില്&#x200d; മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരന്&#x200d;, പെരുംകള്ളന്&#x200d; ഒക്കെ ഉണ്ടായിട്ടും ടീച്ചര്&#x200d; വിമര്&#x200d;ശിക്കാന്&#x200d; കണ്ടെത്തിയ സ്ഥാനാര്&#x200d;ഥി കൊള്ളാം..<br> മനസ്സ് ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,<br> ഒരു സവര്&#x200d;ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.<br> ദീപാ നിശാന്തിന്റെ പോസ്റ്റിനു കിട്ടിയ ലൈക്ക് ആറായിരത്തോളമേയുള്ളു.എന്നാല്&#x200d; ഈ കമന്റിന് കിട്ടിയത് പന്ത്രണ്ടായിരത്തിലധികവും.</p>



<p>രമ്യ പാട്ടു പാടുന്നത് സ്വന്തം കഴിവു കൊണ്ടാണ്.അല്ലാതെ മറ്റുള്ളവരുടേത് കോപ്പിയടിച്ചല്ല എന്നടക്കം നിരവധി ട്രോള്&#x200d; കമന്റുകള്&#x200d; പൊസ്റ്റിനു താഴെ കമന്റ് ബോക്‌സ് പൂട്ടുന്നതിനു മുമ്പായി വന്നതുണ്ട്.</p>



<p>അതേസമയം കെ.എസ് ശബരീനാഥന്&#x200d; രമ്യാ ഹരിദാസിനെ അനുകൂലിച്ച് രംഗത്തെത്തി. ടീച്ചര്&#x200d; പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും എന്നാണ് ശബരീനാഥന്&#x200d; പരിഹസിച്ചത്. പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്&#x200d;ത്ഥിയായാല്&#x200d; ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്&#x200d; പൊതുപ്രവര്&#x200d;ത്തകനായ ഒരു വനിത ലോക്സഭാ സ്ഥാനാര്&#x200d;ത്ഥിയാകുമ്പോള്&#x200d; അവരെ ഐഡിയ സ്റ്റാര്&#x200d; സിംഗറോട് ടീച്ചര്&#x200d; തന്നെ ഉപമിക്കുന്നു-ശബരീനാഥന്&#x200d; പറഞ്ഞു. </p>



<p>ദീപാ നിശാന്തിന്റെ പോസ്റ്റ് വായിക്കാം. </p>



<p>ആലത്തൂര്&#x200d; നിയോജക മണ്ഡലത്തിലെ സ്ഥാനാര്&#x200d;ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്&#x200d;ത്ഥനയാണ്.ഇന്ത്യന്&#x200d; യൂത്ത് കോണ്&#x200d;ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.&#8217; രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും&#8217; എന്നാണ് അവകാശവാദം.ദീര്&#x200d;ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്&#x200d;ഗവി തങ്കപ്പന്&#x200d; 1971ലെ പൊതു തിരഞ്ഞെടുപ്പില്&#x200d; അടൂര്&#x200d; മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്&#x200d; എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.</p>



<p>രണ്ടാമത്തെ ചിത്രം ഷെയര്&#x200d; ചെയ്തിരിക്കുന്നത് ബഹു. എം എല്&#x200d; എ ശ്രീ.അനില്&#x200d; അക്കരയാണ്. തങ്ങളുടെ സ്ഥാനാര്&#x200d;ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്&#x200d;വിതാനങ്ങളും കനല്&#x200d;വഴികളും പറഞ്ഞ് വോട്ടഭ്യര്&#x200d;ത്ഥിക്കുന്നതില്&#x200d; തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.</p>



<p>ഒന്നോര്&#x200d;ക്കണം പൗരസംരക്ഷണത്തിനും നിയമനിര്&#x200d;മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്&#x200d;ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്&#x200d;സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്&#x200d; സിങ്ങര്&#x200d; തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്&#x200d;ത്ഥന നടത്തുന്നവര്&#x200d; പുലര്&#x200d;ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്&#x200d; ഇത്തരം കാര്യങ്ങള്&#x200d; പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.</p>



<p>&#8216;ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!</p>



<p>രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്&#x200d; ,അച്ഛനാരെടാ ഞാനെടാ, മോനെടാ &#8216; എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്&#x200d; സുലാന്&#x200d;.</p>







<p>ശബരീനാഥന്റെ മറുപടി പോസ്റ്റ്: <br>
ആലത്തുര്&#x200d; യുഡിഫ് സ്ഥാനാര്&#x200d;ഥിയായ രമ്യ ഹരിദാസിനെ പരാമര്&#x200d;ശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോണ്&#x200d;ഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാന്&#x200d; അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികള്&#x200d;ക്കിടയില്&#x200d; ദീപ ടീച്ചര്&#x200d; രമ്യയെക്കുറിച്ചു &#8216;ഐഡിയ സ്റ്റാര്&#x200d; സിങ്ങര്&#x200d; തിരഞ്ഞെടുപ്പല്ല നടക്കുന്നത്&#8217; എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്&#x200d; കഴിയുകയില്ല.<br>
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് ശക്തയായ പ്രവര്&#x200d;ത്തകയുമാണ്. ഇതൊക്ക സൗകര്യപൂര്&#x200d;വം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാര്&#x200d; സിങ്ങര്&#x200d; പരാമര്&#x200d;ശം.</p>



<p>ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ….പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്&#x200d;ത്ഥിയായാല്&#x200d; ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്&#x200d; പൊതുപ്രവര്&#x200d;ത്തകനായ ഒരു വനിത ലോക്സഭാ സ്ഥാനാര്&#x200d;ത്ഥിയാകുമ്പോള്&#x200d; അവരെ ഐഡിയ സ്റ്റാര്&#x200d; സിംഗറോട് ടീച്ചര്&#x200d; തന്നെ ഉപമിക്കുന്നു.</p>



<p>എന്തായാലും നമ്മുടെ &#8216;armchair intellectualism-ത്തിനും intellectual arrogance&#8217;നും ജനാധിപത്യത്തില്&#x200d; വലിയ റോള്&#x200d; ഇല്ല എന്നുള്ളതാണ് ഈ എളിയവന്&#x200d; മനസിലാക്കുന്നത്.പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവര്&#x200d;ക്കും എല്ലാവര്ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാര്&#x200d;ഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.</p>



<p>അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചര്&#x200d; പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.</p>







<p></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepa-vs-ramya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്; കലോത്സവ ചരിത്രത്തിലെ ഏറ്റവും മോശം വിധി നിര്&#x200d;ണയം</title>
		<link>https://www.chandrikadaily.com/school-kalolsavam-updates.html</link>
					<comments>https://www.chandrikadaily.com/school-kalolsavam-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Dec 2018 06:21:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[school kalolsavam 2018]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113262</guid>

					<description><![CDATA[ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്&#x200d; തിരശീല വീണപ്പോള്&#x200d; ഈ മേള ഓര്&#x200d;മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്&#x200d;ണയത്തിന്റെ പേരില്&#x200d;. രചന മത്സരങ്ങളുടെ മൂല്യ നിര്&#x200d;ണയത്തിന് കോപ്പിയടി വിവാദത്തില്&#x200d; പെട്ട ദീപാ നിശാന്ത് എത്തിയതും അതുമായി ബന്ധപ്പെട്ടുയര്&#x200d;ന്ന പ്രതിഷേധവും മാപ്പിളകലകള്&#x200d;ക്ക് വിധിനിര്&#x200d;ണയിക്കാന്&#x200d; വന്ന ആളെ പറഞ്ഞയക്കേണ്ടി വന്നതും വിധിനിര്&#x200d;ണയത്തിലെ അപാകതകള്&#x200d;ക്ക് വലിയ ഉദാഹരണങ്ങളായി. അനുഷ്ടാന കലയായ ദഫ്മുട്ടിന് സ്ത്രീയെ വിധികര്&#x200d;ത്താവായി ഇരുത്തിയതടക്കം നിരവധി പരാതികളാണ് കലോത്സവുമായി ബന്ധപ്പെടുയര്&#x200d;ന്നത്. ഹൈസ്‌കൂള്&#x200d; വിഭാഗം കൂടിയാട്ട മത്സരത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്&#x200d; തിരശീല വീണപ്പോള്&#x200d; ഈ മേള ഓര്&#x200d;മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്&#x200d;ണയത്തിന്റെ പേരില്&#x200d;. രചന മത്സരങ്ങളുടെ മൂല്യ നിര്&#x200d;ണയത്തിന് കോപ്പിയടി വിവാദത്തില്&#x200d; പെട്ട ദീപാ നിശാന്ത് എത്തിയതും അതുമായി ബന്ധപ്പെട്ടുയര്&#x200d;ന്ന പ്രതിഷേധവും മാപ്പിളകലകള്&#x200d;ക്ക് വിധിനിര്&#x200d;ണയിക്കാന്&#x200d; വന്ന ആളെ പറഞ്ഞയക്കേണ്ടി വന്നതും വിധിനിര്&#x200d;ണയത്തിലെ അപാകതകള്&#x200d;ക്ക് വലിയ ഉദാഹരണങ്ങളായി. അനുഷ്ടാന കലയായ ദഫ്മുട്ടിന് സ്ത്രീയെ വിധികര്&#x200d;ത്താവായി ഇരുത്തിയതടക്കം നിരവധി പരാതികളാണ് കലോത്സവുമായി ബന്ധപ്പെടുയര്&#x200d;ന്നത്. ഹൈസ്‌കൂള്&#x200d; വിഭാഗം കൂടിയാട്ട മത്സരത്തില്&#x200d; പരിശീലകന്&#x200d; തന്നെ വിധികര്&#x200d;ത്താവിന്റെ കസേരയിലിരിക്കുന്നതിനും കലോത്സവ വേദി സാക്ഷിയായി. പെണ്&#x200d;കുട്ടികളുടേതടക്കമുള്ള ശക്തമായ പ്രതിഷേധം കാരണം സംഘാടകര്&#x200d;ക്ക് മത്സരം തന്നെ മാറ്റിവെയ്‌ക്കേണ്ടി വന്നു.</p>
<p>കലോത്സവത്തിന്റെ ആദ്യ ദിനം തന്നെ മൂല്യനിര്&#x200d;ണയം നടത്തുന്നവരെപറ്റി പരാതിഉയരുകയും രണ്ട് പേരെ വണ്ടിക്കൂലി കൊടുത്ത് പറഞ്ഞു വിടുകയും ചെയ്തു. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിധികര്&#x200d;ത്താക്കളുടെ എണ്ണവും ചുരുക്കിയതോടെ പരസ്പര ബന്ധമില്ലാത്ത ഇനങ്ങളില്&#x200d; പോലും ഒരാള്&#x200d; തന്നെ വിധികര്&#x200d;ത്താവായെത്തി. രാഷ്ട്രീയ പശ്ചാത്തലം പരിഗണിച്ച് കലയില്&#x200d; വേണ്ടത്ര അവഗാഹമില്ലാത്തവരെ തട്ടിക്കൂട്ടി ജഡ്ജ്‌മെന്റിന് നിശ്ചയിക്കുകയായിരുന്നു. പ്രളയത്തിന്റെ പേരില്&#x200d; എല്ലാ ചെലവുകളും ചുരുക്കിയ സംഘാടകര്&#x200d; വിധികര്&#x200d;ത്താക്കളുടെ പ്രതിഫല തുകയില്&#x200d; ഒരു മാറ്റവും വരുത്തിയതുമില്ല.</p>
<p>മത്സരാര്&#x200d;ത്ഥികള്&#x200d;ക്ക് മാര്&#x200d;ക്കിട്ടതില്&#x200d; അപാകതയുണ്ടെന്നാരോപിച്ച് ഹൈസ്‌കൂള്&#x200d; തബല സംഗീത വേദിയില്&#x200d; ജഡ്ജിമാരെ രക്ഷിതാക്കളും അധ്യാപകരും ചേര്&#x200d;ന്ന് ആദ്യ ദിനത്തില്&#x200d; ബന്ദികളാക്കിയിരുന്നു. മുഹമ്മദന്&#x200d;സ് എല്&#x200d;പി സ്‌കൂളില്&#x200d; നടന്ന മത്സരത്തില്&#x200d; പതിനാല് വിദ്യാര്&#x200d;ഥികളായിരുന്നു മത്സരിച്ചതെങ്കിലും രണ്ടു പേര്&#x200d;ക്ക് മാത്രമായിരുന്നു എ ഗ്രേഡ് ലഭിച്ചത്. നല്ല നിലവാരത്തില്&#x200d; പരിപാടി അവതരിപ്പിച്ച വിദ്യാര്&#x200d;ഥികളെ ജഡ്ജിമാര്&#x200d; ഇകഴ്ത്തുകയായിരുന്നുവെന്നാരോപിച്ച രക്ഷിതാക്കളും അധ്യാപകരും ജഡ്ജിമാരെ തടഞ്ഞു വെക്കുകയായിരുന്നു. രണ്ടാം ദിനത്തിലായിരുന്നു കൂടിയാട്ട മത്സരത്തിന് പരിശീലകനെ ജഡ്ജസായി നിശ്ചയിച്ചതിനെ തുടര്&#x200d;ന്ന് മത്സാര്&#x200d;ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധമുണ്ടായത്. ആദ്യദിനത്തില്&#x200d; തന്നെ പരിശീലന്&#x200d; ജഡ്ജസായി വരാന്&#x200d; സാധ്യതയുണ്ടെന്ന് കാണിച്ച് ഡി.പി.ഐക്ക് പരാതി ലഭിച്ചിരുന്നു. തുടര്&#x200d;ന്ന് അങ്ങനെ സംഭവിക്കില്ലെന്ന് ഡി.പി.ഐ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടു. ആദ്യ ദിനം നടന്ന ദഫ്മുട്ട് മത്സരത്തിന് ഒരു വനിതയെ വിധികര്&#x200d;ത്താവാക്കിയതും ബഹളത്തിന് കാരണമായി. ഒപ്പന മത്സരത്തിന് വിധിനിര്&#x200d;ണയിച്ചവരെയാണ് ദഫ്മുട്ട് വേദിയിലും വിധികര്&#x200d;ത്താവായി ഇരുത്തിയത്. പരിശീലകരടക്കം ഈ നടപടിക്കെതിരെ രംഗത്ത് വന്നു.</p>
<p>തങ്ങള്&#x200d; യോഗ്യരാണെന്ന് കാണിച്ച് വിധികര്&#x200d;ത്താക്കളാവാന്&#x200d; താല്&#x200d;പര്യമുള്ളവരുടെ അപേക്ഷ സ്വീകരിക്കുകയല്ലാതെ വിദ്യാഭ്യാസ വകുപ്പ് അവരുടെ കഴിവ് വിലയിരുത്താത്തതാണ് പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുന്നതെന്ന് ഹിന്ദി മത്സരങ്ങള്&#x200d;ക്ക് വിധികര്&#x200d;ത്താവായെത്തിയ പ്രമുഖ കോളജ് അധ്യാപിക പറയുന്നു. ഹിന്ദി സാഹിത്യമത്സരങ്ങള്&#x200d;ക്ക് വിധികര്&#x200d;ത്താവായി എത്തിയ ഒരു റിട്ട.കോളജ് അധ്യാപകന്&#x200d; പത്തു മത്സരങ്ങളിലാണ് വിധിനിര്&#x200d;ണയം നടത്തിയത്. ഇയാള്&#x200d;ക്ക് പല ഇനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോപണമുയര്&#x200d;ന്നിട്ടുണ്ട്. മറ്റു രണ്ടു വിധികര്&#x200d;ത്താക്കളും ഇയാളും നല്&#x200d;കിയ മാര്&#x200d;ക്കുകളില്&#x200d; വന്&#x200d; അന്തരവും പ്രകടമായിരുന്നു. ഇടത് അനുഭാവി എന്നതായിരുന്നു ഇയാളുടെ പ്രധാന യോഗ്യതയെന്നും ആരോപണമുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങള്&#x200d; ഒഴിവാക്കി ഗ്രേഡ് മാത്രം ഏര്&#x200d;പ്പെടുത്തിയതും വിധിനിര്&#x200d;ണയത്തിന്റെ കൃത്യതയെ സാരമായി ബാധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/school-kalolsavam-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂള്&#x200d; കലോത്സവം: ദീപാ നിശാന്ത് നടത്തിയ മൂല്ല്യനിര്&#x200d;ണ്ണയം റദ്ദാക്കി</title>
		<link>https://www.chandrikadaily.com/passenger-opens-indigo-plane-s-emergency-door-in-kochi.html</link>
					<comments>https://www.chandrikadaily.com/passenger-opens-indigo-plane-s-emergency-door-in-kochi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Dec 2018 03:31:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Deepa Nisanth]]></category>
		<category><![CDATA[deepa nishanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113182</guid>

					<description><![CDATA[ആലപ്പുഴ: സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; ദീപ നിശാന്തിനെ വിധികര്&#x200d;ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്&#x200d;ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്&#x200d;പ്പടെയുള്ളവര്&#x200d; നടത്തിയ ഹൈസ്‌കൂള്&#x200d; വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്&#x200d;ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്&#x200d; കമ്മിറ്റിയുടേതാണ് നടപടി. പകരം ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്&#x200d; ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്&#x200d;മൂല്യനിര്&#x200d;ണയം നടത്തി. പുലര്&#x200d;ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്&#x200d;മൂല്യനിര്&#x200d;ണയം നടത്താന്&#x200d; അപ്പീല്&#x200d; കമ്മിറ്റി തീരുമാനിച്ചത്. കവിതാ മോഷണ വിവാദത്തില്&#x200d;പെട്ട ദീപയെ സ്‌കൂള്&#x200d; കലോത്സനത്തിന്റെ വിധികര്&#x200d;ത്താവാക്കിയതിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തില്&#x200d; ദീപ നിശാന്തിനെ വിധികര്&#x200d;ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്&#x200d;ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്&#x200d;പ്പടെയുള്ളവര്&#x200d; നടത്തിയ ഹൈസ്‌കൂള്&#x200d; വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്&#x200d;ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്&#x200d; കമ്മിറ്റിയുടേതാണ് നടപടി. പകരം ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്&#x200d; ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്&#x200d;മൂല്യനിര്&#x200d;ണയം നടത്തി. പുലര്&#x200d;ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്&#x200d;മൂല്യനിര്&#x200d;ണയം നടത്താന്&#x200d; അപ്പീല്&#x200d; കമ്മിറ്റി തീരുമാനിച്ചത്.</p>
<p>കവിതാ മോഷണ വിവാദത്തില്&#x200d;പെട്ട ദീപയെ സ്‌കൂള്&#x200d; കലോത്സനത്തിന്റെ വിധികര്&#x200d;ത്താവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. മലയാളം ഉപന്യാസ മത്സരത്തിന് വിധികര്&#x200d;ത്താവായി ദീപാ നിശാന്തിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തുകയായിരുന്നു.<br />
ദീപയെ വിധി കര്&#x200d;ത്താവാക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിപിഐയെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.<br />
ദീപ നിശാന്തിനെതിരെ ഇന്നലെ യൂത്ത് കോണ്&#x200d;ഗ്രസ് നേതാവ് ബിനു ചുള്ളിയില്&#x200d; ഡി.പി.ഐക്ക് നല്&#x200d;കിയ പരാതി ഹയര്&#x200d; അപ്പീല്&#x200d; കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതിനെത്തുടര്&#x200d;ന്നാണ് പുനര്&#x200d;മൂല്യ നിര്&#x200d;ണയം നടത്താന്&#x200d; കലോത്സവ അപ്പീല്&#x200d; കമ്മിറ്റി തീരുമാനിച്ചത്.</p>
<p>അതേസമയം കലോല്&#x200d;സവ മാനുവല്&#x200d; പ്രകാരം യോഗ്യത ഉളളതുകൊണ്ടാണ് വിധികര്&#x200d;ത്താവായതെന്ന് ദീപ നിശാന്ത് പ്രതികരിച്ചിരുന്നു. തനിക്കെതിരെ നിന്ന ആളുകള്&#x200d; ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുകയാണ്. കവിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്&#x200d; ഖേദം പ്രകടിപ്പിച്ചതാണെന്നും ഇനിയും അത് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും ദീപ നിശാന്ത് പ്രതികരിച്ചിരുന്നു. കലോത്സവ മാന്വല്&#x200d; പ്രകാരം ദീപയ്ക്ക് യോഗ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പ്രതികരിച്ചിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passenger-opens-indigo-plane-s-emergency-door-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിതാ വിവാദം: അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം തേടും</title>
		<link>https://www.chandrikadaily.com/akpcta-wants-explanation-to-deepa-nishanth-news.html</link>
					<comments>https://www.chandrikadaily.com/akpcta-wants-explanation-to-deepa-nishanth-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Dec 2018 08:15:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112636</guid>

					<description><![CDATA[തൃശൂര്&#x200d;: കവിതാമോഷണ വിവാദത്തില്&#x200d; അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം ചോദിക്കും. കേരള വര്&#x200d;മ്മ കോളേജിലെ അധ്യാപിക ദീപാനിഷാന്തിനോട് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വിശദീകരണം ചോദിക്കുമെന്നും യോഗത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യുമെന്നും ഭാരവാഹികള്&#x200d; അറിയിച്ചു. അടുത്ത യോഗത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യും. ആരും സംഘടനക്ക് അതീതരല്ലെന്നും സംഘടനയുടെ സംസ്ഥാന ഭാരവാഹികള്&#x200d; പറഞ്ഞു. യുവകവി എസ് കലേഷിന്റെ കവിതയാണ് ദീപാനിഷാന്ത് അവരുടെ പേരില്&#x200d; പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കലേഷ് രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടക്കത്തില്&#x200d; നിഷേധിച്ചുവെങ്കിലും കലേഷിനോടും കേരളീയ പൊതുസമൂഹത്തിനോടും ക്ഷമ [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: കവിതാമോഷണ വിവാദത്തില്&#x200d; അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം ചോദിക്കും. കേരള വര്&#x200d;മ്മ കോളേജിലെ അധ്യാപിക ദീപാനിഷാന്തിനോട് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വിശദീകരണം ചോദിക്കുമെന്നും യോഗത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യുമെന്നും ഭാരവാഹികള്&#x200d; അറിയിച്ചു.</p>
<p>അടുത്ത യോഗത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യും. ആരും സംഘടനക്ക് അതീതരല്ലെന്നും സംഘടനയുടെ സംസ്ഥാന ഭാരവാഹികള്&#x200d; പറഞ്ഞു. യുവകവി എസ് കലേഷിന്റെ കവിതയാണ് ദീപാനിഷാന്ത് അവരുടെ പേരില്&#x200d; പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കലേഷ് രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടക്കത്തില്&#x200d; നിഷേധിച്ചുവെങ്കിലും കലേഷിനോടും കേരളീയ പൊതുസമൂഹത്തിനോടും ക്ഷമ ചോദിക്കുകയാണെന്ന് ദീപാനിഷാന്ത് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akpcta-wants-explanation-to-deepa-nishanth-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിത മോഷണവിവാദം: ജനാഭിമാന സംഗമത്തില്&#x200d; നിന്ന് ദീപക്കും ശ്രീചിത്രനും വിലക്ക്</title>
		<link>https://www.chandrikadaily.com/mj-sreechithran-deepa-nishanth-s-kalesh-news.html</link>
					<comments>https://www.chandrikadaily.com/mj-sreechithran-deepa-nishanth-s-kalesh-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Dec 2018 03:32:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[mj sreechithran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112607</guid>

					<description><![CDATA[തൃശൂര്&#x200d;: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്&#x200d;ന്ന് ചൊവ്വാഴ്ച തൃശൂര്&#x200d; തേക്കിന്&#x200d;കാട് മൈതാനിയില്&#x200d; നടക്കുന്ന ജനാഭിമാന സംഗമത്തില്&#x200d;നിന്നു ദീപാ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്&#x200d;പേഴ്‌സണും സി രാവുണ്ണി കണ്&#x200d;വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. &#8216;ഭരണഘടനക്കൊപ്പം, ലിംഗനീതിക്കൊപ്പം&#8217; എന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്. എസ് കലേഷിന്റെ കവിതമോഷണ സംഭവം വിവാദമായിരുന്നു. കവിത തന്റേതാണെന്ന് ആദ്യഘട്ടത്തില്&#x200d; ദീപാ നിഷാന്ത് പറഞ്ഞുവെങ്കിലും പിന്നീടാണ് സുഹൃത്ത് ശ്രീചിത്രന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്&#x200d;ന്ന് ചൊവ്വാഴ്ച തൃശൂര്&#x200d; തേക്കിന്&#x200d;കാട് മൈതാനിയില്&#x200d; നടക്കുന്ന ജനാഭിമാന സംഗമത്തില്&#x200d;നിന്നു ദീപാ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്&#x200d;പേഴ്‌സണും സി രാവുണ്ണി കണ്&#x200d;വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. &#8216;ഭരണഘടനക്കൊപ്പം, ലിംഗനീതിക്കൊപ്പം&#8217; എന്ന മുദ്രാവാക്യമുയര്&#x200d;ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്.</p>
<p>എസ് കലേഷിന്റെ കവിതമോഷണ സംഭവം വിവാദമായിരുന്നു. കവിത തന്റേതാണെന്ന് ആദ്യഘട്ടത്തില്&#x200d; ദീപാ നിഷാന്ത് പറഞ്ഞുവെങ്കിലും പിന്നീടാണ് സുഹൃത്ത് ശ്രീചിത്രന്&#x200d; അയച്ചുതന്നതാണെന്ന് വെളിപ്പെടുത്തുന്നത്. വിഷയത്തില്&#x200d; കലേഷിനോടും കേരളീയ പൊതുസമൂഹത്തോടും ദീപാനിഷാന്ത് മാപ്പു ചോദിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mj-sreechithran-deepa-nishanth-s-kalesh-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവിതാമോഷണ വിവാദം: വിശദീകരണവുമായി ദീപാനിഷാന്ത്</title>
		<link>https://www.chandrikadaily.com/deepa-nishanth-about-poem-contravecy-news.html</link>
					<comments>https://www.chandrikadaily.com/deepa-nishanth-about-poem-contravecy-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Nov 2018 03:19:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa nishanth]]></category>
		<category><![CDATA[s kalesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112337</guid>

					<description><![CDATA[തൃശൂര്&#x200d;: കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്&#x200d; വിശദീകരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിഷാന്ത്. കവിത മോഷ്ടിച്ചതല്ലെന്ന് ദീപാനിഷാന്ത് പറഞ്ഞു. &#8216;ഒരു സര്&#x200d;വ്വീസ് മാസികയുടെ താളില്&#x200d; ഒരു കവിത മോഷ്ടിച്ചു നല്&#x200d;കി എഴുത്തുകാരിയാകാന്&#x200d; മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്&#x200d; അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്&#x200d;ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.&#8217;ദീപാ നിഷാന്ത് പറഞ്ഞു. എസ് കലേഷിന്റെ 2011-ല്&#x200d; പ്രസിദ്ധീകരിച്ച കവിതയാണ് വരികളില്&#x200d; ചിലയിടത്ത് മാറ്റം വരുത്തി ദീപാനിഷാന്തിന്റെ പേരില്&#x200d; പ്രസിദ്ധീകരിച്ചിരിക്കുന്നത്. അക്കാലത്ത് വളരെയധികം ചര്&#x200d;ച്ച ചെയ്യപ്പെട്ട [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്&#x200d; വിശദീകരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിഷാന്ത്. കവിത മോഷ്ടിച്ചതല്ലെന്ന് ദീപാനിഷാന്ത് പറഞ്ഞു.</p>
<p>&#8216;ഒരു സര്&#x200d;വ്വീസ് മാസികയുടെ താളില്&#x200d; ഒരു കവിത മോഷ്ടിച്ചു നല്&#x200d;കി എഴുത്തുകാരിയാകാന്&#x200d; മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്&#x200d; അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്&#x200d;ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.&#8217;ദീപാ നിഷാന്ത് പറഞ്ഞു.</p>
<p>എസ് കലേഷിന്റെ 2011-ല്&#x200d; പ്രസിദ്ധീകരിച്ച കവിതയാണ് വരികളില്&#x200d; ചിലയിടത്ത് മാറ്റം വരുത്തി ദീപാനിഷാന്തിന്റെ പേരില്&#x200d; പ്രസിദ്ധീകരിച്ചിരിക്കുന്നത്. അക്കാലത്ത് വളരെയധികം ചര്&#x200d;ച്ച ചെയ്യപ്പെട്ട കവിതയായിരുന്നു അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്&#x200d; എന്നത്. ബ്ലോഗിലും പിന്നീട് ആഴ്ച്ചപ്പതിപ്പിലും വളരെ ശ്രദ്ധേയമായിരുന്നു കവിത.</p>
<p><strong>ദീപാനിഷാന്തിന്റെ പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>കവിത മോഷ്ടിച്ചവള്&#x200d; എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്&#x200d;പെഴുതിയ ഒരു കവിത ഞാന്&#x200d; മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്&#x200d; ആര്&#x200d;ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്&#x200d;ഭം മുതലാക്കി മുന്&#x200d;പു മുതലേ എന്റെ നിലപാടുകളില്&#x200d; അമര്&#x200d;ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്&#x200d;പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്&#x200d;വ്വീസ് മാസികയുടെ താളില്&#x200d; ഒരു കവിത മോഷ്ടിച്ചു നല്&#x200d;കി എഴുത്തുകാരിയാകാന്&#x200d; മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്&#x200d; അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്&#x200d;ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.</p>
<p>കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്&#x200d;വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്&#x200d; ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്&#x200d; ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്&#x200d; അങ്ങനെ തന്നെ മുന്നോട്ട് പോകുക.</p>
<p>ഞാനിതില്&#x200d; വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്&#x200d;ക്കും അപവാദങ്ങള്&#x200d;ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്&#x200d;ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്&#x200d;ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.</p>
<p>എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്&#x200d; ഒപ്പം നില്&#x200d;ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.</p>
<p>ഇക്കാര്യത്തില്&#x200d; എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്&#x200d; കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്&#x200d; ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdeepa.nisanth%2Fposts%2F1027292350810794&amp;width=500" width="500" height="325" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deepa-nishanth-about-poem-contravecy-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
