<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delhi police &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhi-police/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 20 Dec 2023 15:35:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delhi police &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ന്യൂസ് ക്ലിക്ക് കേസ്; അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി ഡൽഹി പൊലീസ്</title>
		<link>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html</link>
					<comments>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Dec 2023 15:35:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[news click]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286241</guid>

					<description><![CDATA[ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂസ് ക്ലിക്ക് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം തേടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു.3 മാസം കൂടി അന്വേഷണത്തിന് വേണം എന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>അതേസമയം, ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ട് 2 മാസം പിന്നിട്ടു. യുഎപിഎ അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിർദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരിക്കുകയാണ്. ന്യൂസ്‌ക്ലിക്ക് തുറന്നുപ്രവർത്തിക്കുന്നുണ്ടെങ്കിലും ജേണലിസ്റ്റുകൾക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഈ മരവിപ്പിക്കൽ നീക്കണം എന്നാവശ്യപ്പെട്ട് മാധ്യമസംഘടനകളടക്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഡൽഹി പൊലീസ് കൂടുതൽ സമയം തേടിയിരിക്കുന്നത്.</p>
<p>ന്യൂസ് ക്ലിക്കിലെ 2 പേരെ അറസ്റ്റ് ചെയ്തതു കൂടാതെ 50ഓളം ജേണലിസ്റ്റുകളുടെ ലാപ്‌ടോപ്പടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും വിട്ടുനൽകാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല.</p>
<p>ഒക്ടോബർ  3നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്&#x200d; പ്രബീര്&#x200d; പുര്&#x200d;കായസ്ഥയെ ഡല്&#x200d;ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്&#x200d; വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ‌‌ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു പ്രബീര്&#x200d; പുര്&#x200d;കായസ്ഥയെ കസ്റ്റഡിയിലെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-click-case-delhi-police-sought-more-time-to-complete-the-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്&#x200d;ക്ക് വെടിയേറ്റു; പരിക്ക് ഗുരുതരമെന്ന് ഡല്&#x200d;ഹി പൊലീസ്</title>
		<link>https://www.chandrikadaily.com/women-going-to-diwali-puja-shot-delhi-police-said-the-injury-was-serious.html</link>
					<comments>https://www.chandrikadaily.com/women-going-to-diwali-puja-shot-delhi-police-said-the-injury-was-serious.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 04:47:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[Diwali Puja]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[serious]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282827</guid>

					<description><![CDATA[സ്വത്ത് തര്&#x200d;ക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.]]></description>
										<content:encoded><![CDATA[<p>വടക്കുപടിഞ്ഞാറന്&#x200d; ഡല്&#x200d;ഹിയിലെ ഖേര ഖുര്&#x200d;ദ് ഗ്രാമത്തില്&#x200d; വെടിയേറ്റ് രണ്ട് സ്ത്രീകള്&#x200d;ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്&#x200d;ക്ക് നേരെ അജ്ഞാതര്&#x200d; വെടിയുതിര്&#x200d;ക്കുകയും ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു. സ്വത്ത് തര്&#x200d;ക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.</p>
<p>സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്&#x200d;ക്കങ്ങള്&#x200d; നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്&#x200d; ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/women-going-to-diwali-puja-shot-delhi-police-said-the-injury-was-serious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂസ് ക്ലിക്ക് എഡിറ്റര്&#x200d; ഇന്&#x200d; ചീഫ് പ്രബീര്&#x200d; പുരകായാസ്ത അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/newsclick-editor-in-chief-arrested-by-delhi-police.html</link>
					<comments>https://www.chandrikadaily.com/newsclick-editor-in-chief-arrested-by-delhi-police.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 04 Oct 2023 01:21:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[journalist arrested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277605</guid>

					<description><![CDATA[നടപടിയെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി അപലപിച്ചു]]></description>
										<content:encoded><![CDATA[<p>റെയ്ഡിന് പിന്നാലെ ന്യൂസ് പോര്&#x200d;ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്&#x200d; ഇന്&#x200d; ചീഫ് പ്രബീര്&#x200d; പുരകായാസ്തയെ ഡല്&#x200d;ഹി പൊലീസ് അറസ്റ്റ്‌ ചെയ്‌തു. ന്യൂസ് ക്ലിക്ക് എച്ച്ആര്&#x200d; തലവന്&#x200d; അമിത് ചക്രവര്&#x200d;ത്തിയും അറസ്റ്റിലായി. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡല്&#x200d;ഹി പൊലീസ് പൂട്ടി സീല്&#x200d; ചെയ്തു. പണം വാങ്ങി ചൈനയ്ക്കായി വാര്&#x200d;ത്ത നല്&#x200d;കിയെന്നാണ് മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരായ ആരോപണം. യുഎപിഎ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്&#x200d; റൈറ്റേഴ്സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്&#x200d;, ഗുജറാത്ത് കലാപത്തിന്റെ ഇരകള്&#x200d;ക്ക് വേണ്ടി പ്രവര്&#x200d;ത്തിക്കുന്ന സാമൂഹ്യപ്രവര്&#x200d;ത്തകയും സിറ്റിസണ്&#x200d;സ് ഫോര്&#x200d; ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്&#x200d;വാദ് എന്നിവര്&#x200d; പൊലീസ് കസ്റ്റഡിയിലാണ്. നടപടിയെ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി അപലപിച്ചു</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsclick-editor-in-chief-arrested-by-delhi-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്&#x200d;ത്തകരെ അടിച്ചമര്&#x200d;ത്തുകയാണ്; ഡല്&#x200d;ഹി പൊലീസ് നടത്തിയ റെയ്ഡില്&#x200d; പ്രതികരിച്ച് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/1journalists-are-being-suppressed-congress-reacts-to-the-raid-conducted-by-the-delhi-police.html</link>
					<comments>https://www.chandrikadaily.com/1journalists-are-being-suppressed-congress-reacts-to-the-raid-conducted-by-the-delhi-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Oct 2023 07:18:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[conducted]]></category>
		<category><![CDATA[Congress reacts]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[Journalists]]></category>
		<category><![CDATA[suppressed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277478</guid>

					<description><![CDATA[മാധ്യമങ്ങള്&#x200d;ക്കും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കും നേരെയുള്ള അടിച്ചമര്&#x200d;ത്തല്&#x200d; പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്&#x200d;.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്&#x200d;ഗ്രസ് നേതാവ് ഗുര്&#x200d;ദീപ് സിങ് സപ്പല്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>ഭീകരബന്ധം ആരോപിച്ചുള്ള യു.എ.പി.എ കേസില്&#x200d; ന്യൂസ് ക്ലിക്ക് വാര്&#x200d;ത്താ പോര്&#x200d;ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്&#x200d; ഡല്&#x200d;ഹി പൊലീസ് നടത്തിയ റെയ്ഡില്&#x200d; പ്രതികരിച്ച് കോണ്&#x200d;ഗ്രസ്. മാധ്യമങ്ങള്&#x200d;ക്കും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കും നേരെയുള്ള അടിച്ചമര്&#x200d;ത്തല്&#x200d; പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്&#x200d;.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്&#x200d;ഗ്രസ് നേതാവ് ഗുര്&#x200d;ദീപ് സിങ് സപ്പല്&#x200d; പ്രതികരിച്ചു.</p>
<p>ഡല്&#x200d;ഹി പൊലീസ് മാധ്യമപ്രവര്&#x200d;ത്തകരെ അടിച്ചമര്&#x200d;ത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ല്&#x200d; സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതില്&#x200d; മഹാത്മ ഗാന്ധി ജവഹര്&#x200d;ലാല്&#x200d; നെഹ്റുവിന് ഉപദേശം നല്&#x200d;കി.</p>
<p>സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്&#x200d; ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാര്&#x200d;മ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങള്&#x200d;ക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ട്.</p>
<p>ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി 6 ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് കറാച്ചി പ്രമേയം അവതരിപ്പിച്ചത്. എന്തിനുവേണ്ടിയാണ് വധിച്ചത്? കാരണം, അവരുടെ ശബ്ദം കേള്&#x200d;ക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവര്&#x200d; ആഗ്രഹിച്ചു. എന്നാല്&#x200d;, അവരുടെ ശബ്ദം ബധിരരായ സാമ്രാജ്യത്വ ഭരണകൂടത്തിന് മേല്&#x200d; പതിച്ചു. അവര്&#x200d; നിയമനിര്&#x200d;മാണ സഭയിലേക്ക് ബോംബ് എറിഞ്ഞു, കീഴടങ്ങി, ശിക്ഷയെ എതിര്&#x200d;ക്കാതെ, ഇന്ത്യയിലെ ജനങ്ങള്&#x200d;ക്ക് അവരുടെ സന്ദേശം അയക്കാന്&#x200d; വിചാരണ ഉപയോഗിച്ചു.- ഗുര്&#x200d;ദീപ് സിങ് സപ്പല്&#x200d; എക്‌സില്&#x200d; കുറിച്ചു.</p>
<p>ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്&#x200d; ന്യൂസ് ക്ലിക്ക് വാര്&#x200d;ത്താ പോര്&#x200d;ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്&#x200d; ഡല്&#x200d;ഹി പൊലീസിന്റെ റെയ്ഡ് നടക്കുകയാണ്. ഡല്&#x200d;ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്&#x200d;ഹി പൊലീസ് സ്‌പെഷ്യല്&#x200d; സെല്&#x200d; വ്യാപക പരിശോധന നടത്തുന്നത്.</p>
<p>വീഡിയോ ജേര്&#x200d;ണലിസ്റ്റ് അഭിസാര്&#x200d; ശര്&#x200d;മ, മുതിര്&#x200d;ന്ന പത്രപ്രവര്&#x200d;ത്തകരായ ഭാഷാ സിങ്, ഊര്&#x200d;മിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റര്&#x200d; പ്രബീര്&#x200d; പുര്&#x200d;ക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരന്&#x200d;, പത്രപ്രവര്&#x200d;ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവര്&#x200d;ത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈല്&#x200d; ഹാഷ്മി, സ്റ്റാന്&#x200d;ഡ്-അപ്പ് കൊമേഡിയന്&#x200d; സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്&#x200d;വാദ്, മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; പരഞ്‌ജോയ് ഗുഹ താകുര്&#x200d;ത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയില്&#x200d; താമസിക്കുന്ന ടീസ്റ്റയെ ഡല്&#x200d;ഹി പൊലീസ് ഉദ്യോഗസ്ഥര്&#x200d; ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് ഡല്&#x200d;ഹി പൊലീസിന്റെ നടപടി. മൊബൈല്&#x200d; ഫോണുകള്&#x200d;, ലാപ്‌ടോപ്പുകള്&#x200d;, ഇലക്ട്രോണിക് ഉപകരണങ്ങള്&#x200d; എന്നിവ കസ്റ്റഡിയിലെടുത്തു.</p>
<p>വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജന്&#x200d;സിയുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1journalists-are-being-suppressed-congress-reacts-to-the-raid-conducted-by-the-delhi-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗതാഗത നിയമം ലംഘിച്ചതിന് കൊറിയന്&#x200d; പൗരന് രസീതില്ലാതെ 5000 പിഴ ചുമത്തി; ഡല്&#x200d;ഹി പൊലീസുകാരന് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/korean-national-fined-5000-without-receipt-for-traffic-law-violation-delhi-policeman-suspended.html</link>
					<comments>https://www.chandrikadaily.com/korean-national-fined-5000-without-receipt-for-traffic-law-violation-delhi-policeman-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 24 Jul 2023 06:03:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[korea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266079</guid>

					<description><![CDATA[ഗതാഗത നിയമം ലംഘിച്ചതിനാണ് ഇയാള്&#x200d;ക്കെതിരെ പിഴച്ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊറിയന്&#x200d; പൗരന് രസീതില്ലാതെ പിഴ ചുമത്തിയതിന് ഡല്&#x200d;ഹി പോലീസുകാരന് സസ്‌പെന്&#x200d;ഷന്&#x200d;. മാസങ്ങള്&#x200d;ക്ക് മുമ്പ് നടന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസുകാരന് സസ്‌പെന്&#x200d;ഷന്&#x200d; നല്&#x200d;കിയത്. ഗതാഗത നിയമം ലംഘിച്ചതിനാണ് ഇയാള്&#x200d;ക്കെതിരെ പിഴച്ചുമത്തിയത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://t.co/GVY9mLhSNy">https://t.co/GVY9mLhSNy</a><br />At 21:40 the traffic police officer named &quot;Mahesh Chand&quot; a corrupted one didn&#39;t even give receipt to this foreigner and took Rs 5000 as fine.Please take some action against all of them. <a href="https://twitter.com/dtptraffic?ref_src=twsrc%5Etfw">@dtptraffic</a> <a href="https://twitter.com/ArvindKejriwal?ref_src=twsrc%5Etfw">@ArvindKejriwal</a> <a href="https://twitter.com/CPDelhi?ref_src=twsrc%5Etfw">@CPDelhi</a> <a href="https://twitter.com/narendramodi?ref_src=twsrc%5Etfw">@narendramodi</a> <a href="https://twitter.com/nitin_gadkari?ref_src=twsrc%5Etfw">@nitin_gadkari</a> <a href="https://t.co/kiTH8T8vfH">pic.twitter.com/kiTH8T8vfH</a></p>
<p>&mdash; Priya (@Miracle2204) <a href="https://twitter.com/Miracle2204/status/1682064536675971074?ref_src=twsrc%5Etfw">July 20, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വീഡിയോയില്&#x200d; മഹേഷ് ചന്ദ് എന്ന പോലീസുകാരന്&#x200d; ട്രാഫിക് നിയമലംഘനത്തിന് 5000 രൂപ കൊറിയക്കാരനായ പൗരനോട് ആവശ്യപ്പെടുന്നു. 500 ആണെന്ന് കരുതി കൊറിയക്കാരന്&#x200d; 500 രൂപ കൊടുക്കുകയും പിന്നാലെ 5000 ആണെന്ന് പൊലീസുകാരന്&#x200d; പറയുകയും ചെയ്യുന്നുണ്ട്. ഇതിനുശേഷം കൊറിയക്കാരന്&#x200d; 5000 രൂപ നല്&#x200d;കുകയും പൊലീസുകാരന്&#x200d; നന്ദി പറയുകയും ചെയ്യുന്നുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Video: Delhi Cop Fines Korean Man ₹5,000 Without Receipt, Suspended <a href="https://t.co/EaheIf2LvI">https://t.co/EaheIf2LvI</a> <a href="https://t.co/bX5lLND7vM">pic.twitter.com/bX5lLND7vM</a></p>
<p>&mdash; NDTV (@ndtv) <a href="https://twitter.com/ndtv/status/1683112617546600461?ref_src=twsrc%5Etfw">July 23, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെ ഇയാളെ സസ്‌പെന്&#x200d;ഡ് ചെയ്തതായി ഡല്&#x200d;ഹി പോലീസ് അറിയിച്ചു. എന്നാല്&#x200d; രസീതി നല്&#x200d;കുന്നതിന് മുമ്പ് കൊറിയന്&#x200d; പൗരന്&#x200d; വാഹനം എടുത്തു പോയി എന്നാണ് സസ്‌പെന്&#x200d;ഷനിലായ ഉദ്യോഗസ്ഥന്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/korean-national-fined-5000-without-receipt-for-traffic-law-violation-delhi-policeman-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാതിക്രമ പരാതിയില്&#x200d; ബ്രിജ്ഭൂഷനെതുരെ തെളിവില്ലെന്ന് ഡല്&#x200d;ഹി പൊലീസ്</title>
		<link>https://www.chandrikadaily.com/delhi-police-has-no-evidence-against-brijbhushan-in-the-sexual-assault-complaint.html</link>
					<comments>https://www.chandrikadaily.com/delhi-police-has-no-evidence-against-brijbhushan-in-the-sexual-assault-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 May 2023 08:46:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[news]]></category>
		<category><![CDATA[no evidence]]></category>
		<category><![CDATA[sexaual assault case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256934</guid>

					<description><![CDATA[ലൈംഗികാതിക്രമ പരാതിയില്&#x200d; ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്&#x200d; മുന്&#x200d; അധ്യക്ഷനുമായ ബ്രിജ്ഭൂഷന്&#x200d; ശരണ്&#x200d; സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്&#x200d;ഹി പൊലീസ്. 15 ദിവസത്തിനുള്ളില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്നും ഡല്&#x200d;ഹി പൊലീസ് അറിയിച്ചു. തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡല്&#x200d;ഹി പൊലീസ് വൃത്തങ്ങള്&#x200d; അറിയിച്ചതായി വാര്&#x200d;ത്താ ഏജന്&#x200d;സിയായ എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്&#x200d; ഗുസ്തി താരങ്ങള്&#x200d; അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്&#x200d;ഹി പൊലീസ് സംഭവത്തിനു തെളിവില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ലൈംഗികാതിക്രമ പരാതിയില്&#x200d; ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്&#x200d; മുന്&#x200d; അധ്യക്ഷനുമായ ബ്രിജ്ഭൂഷന്&#x200d; ശരണ്&#x200d; സിങ്ങിനെതിരെ തെളിവില്ലെന്ന് ഡല്&#x200d;ഹി പൊലീസ്.<br />
15 ദിവസത്തിനുള്ളില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുമെന്നും ഡല്&#x200d;ഹി പൊലീസ് അറിയിച്ചു.</p>
<p>തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത്. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡല്&#x200d;ഹി പൊലീസ് വൃത്തങ്ങള്&#x200d; അറിയിച്ചതായി വാര്&#x200d;ത്താ ഏജന്&#x200d;സിയായ എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ട് ചെയ്തു. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്&#x200d; ഗുസ്തി താരങ്ങള്&#x200d; അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് ഡല്&#x200d;ഹി പൊലീസ്</p>
<p>സംഭവത്തിനു തെളിവില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിനായി തങ്ങള്&#x200d; നേടിയ മെഡലുകള്&#x200d; ഗംഗയില്&#x200d; ഒഴുക്കുമെന്നു പ്രഖ്യാപിച്ച താരങ്ങളെ കര്&#x200d;ഷക നേതാക്കള്&#x200d; ഇടപെട്ടാണ് പിന്&#x200d;വലിച്ചത്. യുപിയിലെ കൈസര്&#x200d;ഗഞ്ചില്&#x200d;നിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷന്&#x200d; ശരണ്&#x200d; സിങ്ങിനെതിരെ 2 എഫ്‌ഐആര്&#x200d; യുപിയിലെ കൈസര്&#x200d;ഗഞ്ചില്&#x200d;നിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷന്&#x200d; ശരണ്&#x200d; സിങ്ങിനെതിരെ രണ്ട് എഫ്‌ഐആര്&#x200d; ഡല്&#x200d;ഹി പൊലീസ് റജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.<br />
പ്രായപൂര്&#x200d;ത്തിയാകാത്ത ഒരാള്&#x200d; ഉള്&#x200d;പ്പെടെ ഏഴ് താരങ്ങള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; നടപടിയുണ്ടായില്ലെന്നു</p>
<p>കാട്ടിയാണു ഏപ്രില്&#x200d; 23നു താരങ്ങള്&#x200d; ജന്തര്&#x200d;മന്തറില്&#x200d; സമരം ആരംഭിക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടര്&#x200d;ന്നു പൊലീസ് എഫ്‌ഐആര്&#x200d; റജിസ്റ്റര്&#x200d; ചെയ്തു. പോക്‌സോ ഉള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; ചുമത്തിയാണ് ആദ്യത്തെ കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-police-has-no-evidence-against-brijbhushan-in-the-sexual-assault-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഷണക്കേസില്&#x200d; പിടിയിലായ പ്രതി പോലീസുകാരനെ കുത്തിക്കൊന്നു; ചികിത്സയിലായിരിക്കെയാണ് മരണം</title>
		<link>https://www.chandrikadaily.com/suspect-arrested-in-robbery-case-stabs-policeman-to-death.html</link>
					<comments>https://www.chandrikadaily.com/suspect-arrested-in-robbery-case-stabs-policeman-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Jan 2023 14:41:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[newdelhi]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232144</guid>

					<description><![CDATA[അനീഷ് രാജിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളില്&#x200d; ഒളിപ്പിച്ച കത്തിയെടുത്ത് എ.എസ്.ഐ.യെ കുത്തിപരിക്കേല്&#x200d;പ്പിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; മോഷണക്കേസിലെ പ്രതിയുടെ കുത്തേറ്റ് പോലീസുകാരന്&#x200d; മരിച്ചു. ഡല്&#x200d;ഹി പോലീസിലെ എ.എസ്.ഐ. ശംഭു ദയാല്&#x200d;(57) ആണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. മൊബൈല്&#x200d; ഫോണ്&#x200d; മോഷ്ടിച്ച കേസില്&#x200d; പ്രതിയായ അനീഷ് രാജിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളില്&#x200d; ഒളിപ്പിച്ച കത്തിയെടുത്ത് എ.എസ്.ഐ.യെ കുത്തിപരിക്കേല്&#x200d;പ്പിച്ചത്. പട്ടാപ്പകല്&#x200d; ആളുകള്&#x200d; നോക്കിനില്&#x200d;ക്കേയാണ് പ്രതി പോലീസുകാരനെ ക്രൂരമായി ആക്രമിച്ചത്.</p>
<p>ഗുരുതരമായി പരിക്കേറ്റ ശംഭു ദയാലിനെ ഉടന്&#x200d;തന്നെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നാലുദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d; ഒരുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.</p>
<p>ഭര്&#x200d;ത്താവിന്റെ മൊബൈല്&#x200d;ഫോണ്&#x200d; അനീഷ് രാജ് മോഷ്ടിച്ചതായി നേരത്തെ ഒരു യുവതി പോലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. പരാതിയെ തുടര്&#x200d;ന്ന് തിരച്ചലില്&#x200d; ഡല്&#x200d;ഹിയിലെ മായാപുരിയിലെ ചേരിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുമായി തിരികെവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.</p>
<p>ആദ്യം പിറകിലും പിന്നീട് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേല്&#x200d;പ്പിച്ചു. നിരവധിപേര്&#x200d; സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആര്&#x200d;ക്കും പോലീസിനെ രക്ഷിക്കാനായില്ല. നാട്ടുകാരെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്&#x200d;ന്ന് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്&#x200d; പിന്തുടര്&#x200d;ന്നു. ഒടുവില്&#x200d; സമീപത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരനാണ് പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspect-arrested-in-robbery-case-stabs-policeman-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് അധ്യക്ഷനെചോദ്യം ചെയ്ത് ഡല്&#x200d;ഹി പോലീസ്</title>
		<link>https://www.chandrikadaily.com/bp-sreenivas-delhi-police-iyc.html</link>
					<comments>https://www.chandrikadaily.com/bp-sreenivas-delhi-police-iyc.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 14 May 2021 10:38:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[iyc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187277</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളുടെ പേരില്&#x200d; അഭിനന്ദനങ്ങള്&#x200d; ഏറ്റുവാങ്ങിയ യൂത്ത് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ബി. വി ശ്രീനിവാസിനെ ഡല്&#x200d;ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വിനിയോഗിച്ച ഫണ്ടിന്റെ ഉറവിടവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്. എന്നാല്&#x200d; പോലീസ് നടപടികള്&#x200d; കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്ന് മാറി നില്&#x200d;ക്കില്ലെന്ന് ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്തില്ല , ഞങ്ങള്&#x200d;ക്ക് പേടിയില്ല,തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയമായ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളുടെ പേരില്&#x200d; അഭിനന്ദനങ്ങള്&#x200d; ഏറ്റുവാങ്ങിയ യൂത്ത് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ബി. വി ശ്രീനിവാസിനെ ഡല്&#x200d;ഹി പോലീസ് ചോദ്യം ചെയ്തു. കോവിഡ് ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് വിനിയോഗിച്ച ഫണ്ടിന്റെ ഉറവിടവുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്തത്.<br />
എന്നാല്&#x200d; പോലീസ് നടപടികള്&#x200d; കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിന്ന് മാറി നില്&#x200d;ക്കില്ലെന്ന് ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്തില്ല , ഞങ്ങള്&#x200d;ക്ക് പേടിയില്ല,തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>രാഷ്ട്രീയമായ പകപോക്കലാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; നടത്തുന്നതെന്ന് കോണ്&#x200d;ഗ്രസ് വൃത്തങ്ങള്&#x200d; ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നത് കുറ്റകൃത്യമായയാണ് സര്&#x200d;ക്കാര്&#x200d; കാണുന്നതെന്ന് കോണ്&#x200d;ഗ്രസ് നേതാവ രണ്&#x200d;ദീപ് സുര്&#x200d;ജേവാല് പ്രതികരിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bp-sreenivas-delhi-police-iyc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>160 കിലോ കഞ്ചാവ് പിടിച്ചു; രേഖയിലുള്ളത് ഒരു കിലോ മാത്രം-159 കിലോ പൊലീസുകാര്&#x200d; മറിച്ചുവിറ്റു</title>
		<link>https://www.chandrikadaily.com/delhi-police-news.html</link>
					<comments>https://www.chandrikadaily.com/delhi-police-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 27 Sep 2020 12:14:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156974</guid>

					<description><![CDATA[പിടിച്ചെടുത്ത കഞ്ചാവില്&#x200d; ഒരു കിലോ മാത്രം രേഖയില്&#x200d; കാണിച്ച പൊലീസുകാര്&#x200d; ബാക്കി 159 കിലോ മറിച്ചുവില്&#x200d;ക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 160 കിലോ കഞ്ചാവ് പിടികൂടിയതില്&#x200d; 159 കിലോയും പൊലീസുകാര്&#x200d; മറിച്ചു വിറ്റു. ഒരു കിലോ മാത്രമാണ് രേഖയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്&#x200d;ഹി ജഹാംഗീര്&#x200d; നഗര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; നാല് പൊലീസുകാരെ സസ്‌പെന്&#x200d;ഡ് ചെയ്തു.</p>
<p>ജഹാംഗീര്&#x200d; നഗര്&#x200d; പോലീസ് സ്‌റ്റേഷനിലെ രണ്ട് സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരും രണ്ട് ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d;മാരും ചേര്&#x200d;ന്ന് നടത്തിയ റെയ്ഡില്&#x200d; സെപ്റ്റംബര്&#x200d; 11 നാണ് അനില്&#x200d; എന്ന വ്യക്തിയില്&#x200d; നിന്ന് കഞ്ചാവ് പിടിച്ചത്. 1.5 ലക്ഷം കൈക്കൂലി വാങ്ങി ഇയാളെ വിട്ടയക്കുകയായിരുന്നു. ഒഡീഷ്യയില്&#x200d; നിന്നാണ് ഇയാള്&#x200d; കഞ്ചാവ് എത്തിച്ചതെന്ന് ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പിടിച്ചെടുത്ത കഞ്ചാവില്&#x200d; ഒരു കിലോ മാത്രം രേഖയില്&#x200d; കാണിച്ച പൊലീസുകാര്&#x200d; ബാക്കി 159 കിലോ മറിച്ചുവില്&#x200d;ക്കുകയായിരുന്നു. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യക്ക് പിന്നാലെ ലഹരി മാഫിയയുമായി സിനിമാ മേഖലയിലെ പ്രമുഖര്&#x200d;ക്കുള്ള ബന്ധം ചര്&#x200d;ച്ചയാവുന്നതിനിടെയാണ് ഡല്&#x200d;ഹിയില്&#x200d; വന്&#x200d; കഞ്ചാവ് വേട്ട നടന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-police-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി കലാപം: ഇരകളെ വേട്ടയാടാന്&#x200d; പൊലീസിനെ സഹായിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും</title>
		<link>https://www.chandrikadaily.com/police-accessed-electoral-roll-for-identification-in-delhi-riots-cases.html</link>
					<comments>https://www.chandrikadaily.com/police-accessed-electoral-roll-for-identification-in-delhi-riots-cases.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 25 Aug 2020 07:37:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi police]]></category>
		<category><![CDATA[delhi roit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147552</guid>

					<description><![CDATA[അമ്പതിലേറെ പേര്&#x200d; കൊല്ലപ്പെട്ട കലാപത്തില്&#x200d; പൊലീസിനെതിരെ രൂക്ഷമായ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നിരുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ കലാപത്തില്&#x200d; ഡല്&#x200d;ഹി പൊലീസിന് ഒത്താശ ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും. കലാപവുമായി ബന്ധപ്പെട്ട കേസുകളില്&#x200d; ആളുകളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ടോറല്&#x200d; റോളുകളാണ് പൊലീസിന് കൈമാറിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ടോറല്&#x200d; ഡാറ്റാ ബേസുകള്&#x200d; പൊലീസിനോ മറ്റേതെങ്കിലും അന്വേഷണ ഏജന്&#x200d;സിക്കോ കൈമാറാന്&#x200d; പാടില്ല.</p>
<p>സാമൂഹ്യ പ്രവര്&#x200d;ത്തകന്&#x200d; സാകേത് ഗോഖലെയാണ് ട്വിറ്ററില്&#x200d; കമ്മിഷന്&#x200d; അയച്ച കത്ത് പ്രസിദ്ധപ്പെടുത്തിയത്. കമ്മിഷന്&#x200d; സ്വന്തം ചട്ടങ്ങള്&#x200d; മറികടന്ന് വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ വോട്ടര്&#x200d;മാരുടെ പേരും ഫോട്ടോയും അടങ്ങുന്ന വിവരങ്ങള്&#x200d; പൊലീസിന് കൈമാറി എന്ന് അദ്ദേഹം ആരോപിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Big breaking:</p>
<p>Election Commission of India broke its own rules &amp; shared photos &amp; addresses of all residents of NE Delhi with the police after the February 2020 pogrom. </p>
<p>Entire voter lists with photos were handed over illegally to enable “identification” of people. </p>
<p>(1/3) <a href="https://t.co/TBBrSXmSuK">pic.twitter.com/TBBrSXmSuK</a></p>
<p>&mdash; Saket Gokhale (@SaketGokhale) <a href="https://twitter.com/SaketGokhale/status/1297730214571597824?ref_src=twsrc%5Etfw">August 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അമ്പതിലേറെ പേര്&#x200d; കൊല്ലപ്പെട്ട കലാപത്തില്&#x200d; പൊലീസിനെതിരെ രൂക്ഷമായ വിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നിരുന്നത്. പൊലീസ് കലാപകാരികളെ സംരക്ഷിക്കുകയാണ് എന്നായിരുന്നു ആരോപണം. കോടതിയിലും തീവ്രഹിന്ദു ഗ്രൂപ്പുകള്&#x200d;ക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-accessed-electoral-roll-for-identification-in-delhi-riots-cases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
