<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>democratic &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/democratic/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Nov 2022 13:56:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>democratic &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഈ ഗെറ്റൗട്ട് ജനാധിപത്യ വിരുദ്ധം-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/this-getout-is-anti-democratic-editorial.html</link>
					<comments>https://www.chandrikadaily.com/this-getout-is-anti-democratic-editorial.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 13:56:23 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221151</guid>

					<description><![CDATA[മോദി കാലത്ത് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്&#x200d; ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്.]]></description>
										<content:encoded><![CDATA[<p>ഭരണഘടന ഉറപ്പുനല്&#x200d;കുന്ന പൗരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുബന്ധമായാണ് മാധ്യമ സ്വാതന്ത്ര്യത്തേയും കണക്കാക്കുന്നത്. ജനാധിപത്യ സമൂഹത്തിന്റെ നിലനില്&#x200d;പിനാവശ്യമായ അവിഭാജ്യഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. വാര്&#x200d;ത്തകള്&#x200d; അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്&#x200d;ത്തകള്&#x200d; അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും പ്രധാനമാണ്. ജനാധിപത്യ സംവിധാനത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വലിയ പങ്കുണ്ട്. അധികാര സ്ഥാനങ്ങളെ ചോദ്യംചെയ്യുന്ന ഉത്തരവാദിത്തമുണ്ട്. കറക്ടീവ് ഫോഴ്‌സാണ് മാധ്യമങ്ങള്&#x200d;. അധിക്ഷേപിച്ച് വിശ്വാസ്യത തകര്&#x200d;ക്കുന്നത് മാധ്യമങ്ങളെ നിര്&#x200d;വീര്യമാക്കലാണ്. അത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭരണഘടനയില്&#x200d; പ്രത്യേക വകുപ്പ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 19ാം വകുപ്പിലൂടെ രാജ്യം അനുവദിച്ചിരിക്കുന്നത് പൗരന്റെ അഭിപ്രായം പറച്ചിലിനും അത് പരസ്യമായി പ്രകടിപ്പിക്കുന്നതിനുമുള്ള മൗലികാവകാശമാണ്. ഭരണകൂടത്തെയും കോടതികളുടെ വിധികളെപോലും വിമര്&#x200d;ശിക്കാനും ചോദ്യംചെയ്യാനും വ്യവസ്ഥയും സ്വാതന്ത്ര്യവുമുള്ള നാട്ടില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തുന്ന പ്രവണത ഇയ്യിടെയായി വര്&#x200d;ധിച്ചുവരുന്നത് കാണാം. ഭരണഘടനാപദവിയിലിരിക്കുന്നവരില്&#x200d;നിന്നുപോലും ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടുവരുന്നത് എത്രമാത്രം ലജ്ജാകരമാണ്. അതിലേറ്റവും ഒടുവിലത്തേതാണ് കേരള ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; കഴിഞ്ഞദിവസം രണ്ട് ചാനല്&#x200d; പ്രതിനിധികളെ വാര്&#x200d;ത്താസമ്മേളത്തില്&#x200d;നിന്ന് ഇറക്കിവിട്ട നടപടി. രാജ്ഭവന്റെ അനുമതി പ്രകാരം വാര്&#x200d;ത്താസമ്മേളനം റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്&#x200d;ക്കുനേരെ &#8216;ഗെറ്റൗട്ട്&#8217; പ്രയോഗവുമായാണ് ഗവര്&#x200d;ണര്&#x200d; രംഗത്തെത്തിയത്. കൈരളി ടി.വി, മീഡിയ വണ്&#x200d; എന്നീ ചാനലുകളിലെ റിപ്പോര്&#x200d;ട്ടര്&#x200d;മാരെയാണ് ഗവര്&#x200d;ണര്&#x200d; ഇറക്കിവിട്ടത്. ജയ്ഹിന്ദ് ചാനലിന് വാര്&#x200d;ത്താസമ്മേളനത്തിലേക്ക് അനുമതി പോലും ലഭിച്ചില്ല. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സമീപനം ഗവര്&#x200d;ണറില്&#x200d; നിന്നുമുണ്ടാകുന്നത്. മുമ്പ് ഡല്&#x200d;ഹിയില്&#x200d; മലയാള മാധ്യമങ്ങളെ കാണില്ലെന്ന നിലപാടും അദ്ദേഹത്തില്&#x200d;നിന്നുണ്ടായിരുന്നു.</p>
<p>മോദി കാലത്ത് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്&#x200d; ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്. 180 രാഷ്ട്രങ്ങളിലെ സ്ഥിതി വിശകലനം ചെയ്ത് പുറത്തിറക്കിയ ലോക പത്രസ്വാതന്ത്ര്യ സൂചികയില്&#x200d; ഇന്ത്യക്ക് 142 ാം സ്ഥാനമാണ്. മാധ്യമങ്ങള്&#x200d;ക്ക് കൂച്ച്‌വിലങ്ങിടാനുള്ള ശ്രമങ്ങള്&#x200d; ഒളിഞ്ഞും തെളിഞ്ഞും രാജ്യത്ത് നടക്കുന്നുണ്ട്. മാധ്യമങ്ങളെ ഏതുവിധേനയും ചൊല്&#x200d;പ്പടിക്ക് നിര്&#x200d;ത്താനുള്ള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.</p>
<p>ഇക്കാര്യത്തില്&#x200d; കേരളത്തിലെ സി.പി.എം സര്&#x200d;ക്കാറും ഒട്ടും പിന്നിലല്ല. ബി.ജെ.പി നേതാക്കളുമായി തിരുവനന്തപുരത്ത് നടന്ന ചര്&#x200d;ച്ചയില്&#x200d; മാധ്യമങ്ങളോട് &#8216;കടക്കുപുറത്ത്&#8217; പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നാം കണ്ടതാണ്. മുറിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി മാധ്യമപ്രവര്&#x200d;ത്തകരെ ഉള്ളില്&#x200d; കടത്തിവിട്ടതിന് മാനേജറോട് കയര്&#x200d;ക്കുകയും മാധ്യമപ്രവര്&#x200d;ത്തകരോട് മുറിയില്&#x200d;നിന്ന് ഇറങ്ങാന്&#x200d; ആവശ്യപ്പെടുകയും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പുറത്തേക്കിറങ്ങുന്നതിനിടയില്&#x200d; &#8216;കടക്കു പുറത്ത്&#8217; എന്ന് ആക്രോശിക്കുകയുമായിരുന്നു. നിയമസഭയില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയതും ഇതേ സര്&#x200d;ക്കാര്&#x200d; തന്നെയാണ്. നിയമസഭയുടെ ചരിത്രത്തില്&#x200d; അതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്&#x200d;ക്ക് ഏര്&#x200d;പ്പെടുത്തിയത്. മീഡിയ റൂമില്&#x200d; ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്&#x200d;പ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്&#x200d; പ്രവേശിക്കുന്നതും വിലക്കി.</p>
<p>സ്വതന്ത്ര മാധ്യമപ്രവര്&#x200d;ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമായേ ഇതിനെയെല്ലാം കാണാനാകൂ. മാധ്യമപ്രവര്&#x200d;ത്തന സ്വാതന്ത്ര്യം മൂല്യമുള്ളതായി കാണുന്ന ഭരണകൂടങ്ങളല്ല ഇപ്പോഴുള്ളതെന്ന് ചുരുക്കം. മാധ്യമ സ്വാതന്ത്ര്യത്തില്&#x200d; എന്തെങ്കിലും വിട്ടുവീഴ്ചകള്&#x200d; നടത്താന്&#x200d; ജനാധിപത്യ സമൂഹത്തിനു അവകാശമില്ല. അതിനു നേരെയുയരുന്ന ഭീഷണി രാജ്യത്തിന്റെ നിലനില്&#x200d;പിനെതിരെയാണ്. അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യം എന്നത് ഇത്തരം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകവുമാണ്. സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തനത്തിനെതിരെ ഏത് കോണില്&#x200d; നിന്നുയരുന്ന വെല്ലുവിളിയായാലും അത് എതിര്&#x200d;ക്കപ്പെടേണ്ടതാണ്. ജനാധിപത്യം നിലനില്&#x200d;ക്കാനും ഭരണഘടനക്ക് കോട്ടം തട്ടാതിരിക്കാനും അത് അത്യാവശ്യവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-getout-is-anti-democratic-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോങ്കോങില്&#x200d; പ്രക്ഷോഭവുമായി ജനാധിപത്യവാദികള്&#x200d;; നഗരം ചൈനീസ് സൈന്യം വളഞ്ഞു</title>
		<link>https://www.chandrikadaily.com/hong-kong-protests-demonstrators-defy-ban-on-march.html</link>
					<comments>https://www.chandrikadaily.com/hong-kong-protests-demonstrators-defy-ban-on-march.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Aug 2019 12:48:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[collective protest]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[Hong Kong]]></category>
		<category><![CDATA[save democracy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137721</guid>

					<description><![CDATA[ഹോങ്കോങില്&#x200d; സര്&#x200d;ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്&#x200d;. സര്&#x200d;ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്&#x200d;ക്കെതിരെ പൊലീസ് ടിയര്&#x200d; ഗ്യാസ് ഉപയോഗിച്ചു. എന്നാല്&#x200d; പെട്രോള്&#x200d; ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്&#x200d; രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞിരിക്കുകയാണ്. പോലീസ് ഹെഡ് കോര്&#x200d;ട്ടേര്&#x200d;സിലേക്ക് സ്വാതന്ത്ര വാദികള്&#x200d; കൂട്ടമാര്&#x200d;ച്ച് നടത്തി. ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ചൈനീസ് പിന്തുണയുള്ള ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് ഹോങ്കോങില്&#x200d; തുടക്കമായത്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹോങ്കോങില്&#x200d; സര്&#x200d;ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി സ്വാതന്ത്ര വാദികള്&#x200d;. സര്&#x200d;ക്കാറിനെതിരെ പ്രതിഷേധവുമായി കൂട്ടത്തോടെ രംഗത്തെത്തിയ സ്വാതന്ത്ര്യവാദികള്&#x200d;ക്കെതിരെ പൊലീസ് ടിയര്&#x200d; ഗ്യാസ് ഉപയോഗിച്ചു. എന്നാല്&#x200d; പെട്രോള്&#x200d; ബോബുമായി പോലീസിനെ എതിരേറ്റ പ്രക്ഷോഭക്കാര്&#x200d; രംഗം കലുശിതമാക്കിയിരിക്കുകയാണ്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞിരിക്കുകയാണ്. പോലീസ് ഹെഡ് കോര്&#x200d;ട്ടേര്&#x200d;സിലേക്ക് സ്വാതന്ത്ര വാദികള്&#x200d; കൂട്ടമാര്&#x200d;ച്ച് നടത്തി.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Protests in Hong Kong have escalated, with tear gas fired at demonstrators and petrol bombs thrown at police headquarters. It&#39;s the 13th consecutive weekend of demonstrations in the city &#8212; live updates: <a href="https://t.co/3SsbuyHAuz">https://t.co/3SsbuyHAuz</a> <a href="https://t.co/pIdGLmoJp5">pic.twitter.com/pIdGLmoJp5</a></p>&mdash; CNN International (@cnni) <a href="https://twitter.com/cnni/status/1167743189001936896?ref_src=twsrc%5Etfw">August 31, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ചൈനീസ് പിന്തുണയുള്ള ഭരണകൂടം കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് ഹോങ്കോങില്&#x200d; തുടക്കമായത്. ഹോങ്കോങ് നഗരം ചൈനീസ് സൈന്യം വളഞ്ഞതോടെ മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; നാടകീയ രംഗങ്ങള്&#x200d;ക്കാണ് നഗരം സാക്ഷ്യമായത്. സ്വാതന്ത്ര്യവാദികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Demonstrators in Hong Kong are continuing to gather outside government offices and the city&#39;s parliament on the 13th weekend of protests in the territory<a href="https://t.co/Jx6FnKrAMD">https://t.co/Jx6FnKrAMD</a> <a href="https://t.co/evgxo5HF5i">pic.twitter.com/evgxo5HF5i</a></p>&mdash; BBC News (World) (@BBCWorld) <a href="https://twitter.com/BBCWorld/status/1167763749500932098?ref_src=twsrc%5Etfw">August 31, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Protesters in Hong Kong have set fire to a large pile of barricades and umbrellas, as the city&#39;s thirteenth consecutive weekend of protests devolve into violence. Live updates: <a href="https://t.co/EXIgcw5X5P">https://t.co/EXIgcw5X5P</a> <a href="https://t.co/ecy83v7VPQ">pic.twitter.com/ecy83v7VPQ</a></p>&mdash; CNN International (@cnni) <a href="https://twitter.com/cnni/status/1167771166066561025?ref_src=twsrc%5Etfw">August 31, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p><br>ഇന്നലെ രാവിലെ ജനാധിപത്യ പ്രക്ഷോഭത്തെ നയിച്ചിരുന്ന നേതാക്കളെ കൂട്ടത്തോടെ ഭരണകൂടം അറസ്റ്റു ചെയ്തതോടെയാണ് രാഷ്ട്രീയ നീക്കങ്ങള്&#x200d;ക്ക് ഹോങ്കോങില്&#x200d; തുടക്കമായത്. ആന്&#x200d;ഡി ചാന്&#x200d;, ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്.  മൂവരും അറസ്റ്റിലായതിനെ തുടര്&#x200d;ന്ന് ഇന്ന് നടത്താനിരുന്ന ജനാധിപത്യ മാര്&#x200d;ച്ച് റദ്ദാക്കി.  നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നല്&#x200d;കിയെന്നതാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജൂണ്&#x200d; 21ന് നടന്ന പ്രകടനങ്ങളില്&#x200d; ഇവര്&#x200d;ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. 2014ല്&#x200d; ഹോങ്കോങില്&#x200d; സ്വാതന്ത്ര വാദികള്&#x200d; സമരങ്ങള്&#x200d;ക്ക് തുടക്കമിട്ടിരുന്നു. ഈ സമരത്തിന്റെ വാര്&#x200d;ഷികദിനം ഇന്ന് ആചരിക്കാനിരിക്കവെയാണ് നേതാക്കളുടെ അറസ്റ്റ്. ഈ ദിനത്തില്&#x200d; കൂടുതല്&#x200d; ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുന്&#x200d;കൂട്ടിക്കണ്ടാണ് അറസ്റ്റുകള്&#x200d; നടന്നിരിക്കുന്നത്. ഇന്നലെ സമര പരിപാടികള്&#x200d;ക്ക് ഭരണകൂടം വിലക്കേര്&#x200d;പ്പെടുത്തിയിരിക്കുകയാണ്.  </p>



<p>വ്യക്തമായ കാരണങ്ങളില്ലാതെയാണ് നേതാക്കളെഅറസ്റ്റ് ചെയ്തിരിക്കുന്നതെന്ന്  ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് ആരോപിച്ചു. ശക്തമായ ജനകീയ പ്രക്ഷോഭം അടിച്ചമര്&#x200d;ത്താന്&#x200d; ഹോങ്കോങിലേക്ക് ചൈന സൈന്യത്തെ വിന്യസിച്ചു. നിലവില്&#x200d; നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.  ചൈനീസ് സൈനിക വാഹനങ്ങള്&#x200d; ഹോങ്കോങ് അതിര്&#x200d;ത്തിയില്&#x200d; എത്തിയതായി ദ ഗാര്&#x200d;ഡിയന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഹോങ്കോങ് അതിര്&#x200d;ത്തിയിലെ സൈനിക ട്രക്കുകളുടേയും സായുധ വാഹനങ്ങളുടേയും ചിത്രങ്ങള്&#x200d; ചൈനീസ് ഔദ്യോഗിക വാര്&#x200d;ത്താ ഏജന്&#x200d;സിയായ സിന്&#x200d;ഹ്വ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പതിവുള്ള വാഹന നീക്കം മാത്രമാണിതെന്നാണ് ചൈനീസ് വ്യക്തമാക്കുന്നത്. നേവി കപ്പല്&#x200d; ഹോങ്കോങിലെത്തുന്നതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.  അതിര്&#x200d;ത്തിയില്&#x200d; 8000നും 10,000നുമിടയ്ക്ക് സൈനികരെ ചൈന വിന്യസിച്ചു. ഇന്ന് വലിയ ചൈനാവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിക്കാന്&#x200d; പ്രക്ഷോഭകാരികള്&#x200d; തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hong-kong-protests-demonstrators-defy-ban-on-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തിലാദ്യമായി അമേരിക്കന്&#x200d; ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം സ്ത്രീകള്&#x200d; തെരഞ്ഞെടുക്കപ്പെട്ടു</title>
		<link>https://www.chandrikadaily.com/two-muslim-women-native-american-openly-gay-guv-this-is-the-most-diverse-us-midterm-election-ever.html</link>
					<comments>https://www.chandrikadaily.com/two-muslim-women-native-american-openly-gay-guv-this-is-the-most-diverse-us-midterm-election-ever.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 04:39:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[Ilhan Omar]]></category>
		<category><![CDATA[Muslim women]]></category>
		<category><![CDATA[Rashida tlaib]]></category>
		<category><![CDATA[us election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109740</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്&#x200d; ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്‌ലിം വനിതകള്&#x200d;. അമേരിക്കയില്&#x200d; ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്&#x200d; പുറത്തുവരുമ്പോള്&#x200d; സൊമാലിയന്&#x200d; വംശജയായ ഇല്&#x200d;ഹാന്&#x200d; ഉമറിന്റെ ഫലസ്തീനിയന്&#x200d; വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്&#x200d;്ത്ഥികളായാണ് ഇരുവരും ജനിവിധി തേടിയത്. Congratulations to my sister @RashidaTlaib on your victory! I cannot wait to serve with you, inshallah. &#x1f64f;&#x1f3fe; — Ilhan Omar (@IlhanMN) November 7, 2018 [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്&#x200d; ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്‌ലിം വനിതകള്&#x200d;.<br />
അമേരിക്കയില്&#x200d; ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്&#x200d; പുറത്തുവരുമ്പോള്&#x200d; സൊമാലിയന്&#x200d; വംശജയായ ഇല്&#x200d;ഹാന്&#x200d; ഉമറിന്റെ ഫലസ്തീനിയന്&#x200d; വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്&#x200d;്ത്ഥികളായാണ് ഇരുവരും ജനിവിധി തേടിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Congratulations to my sister <a href="https://twitter.com/RashidaTlaib?ref_src=twsrc%5Etfw">@RashidaTlaib</a> on your victory!</p>
<p>I cannot wait to serve with you, inshallah. <img src="https://s.w.org/images/core/emoji/13.1.0/72x72/1f64f-1f3fe.png" alt="🙏🏾" class="wp-smiley" style="height: 1em; max-height: 1em;" /></p>
<p>— Ilhan Omar (@IlhanMN) <a href="https://twitter.com/IlhanMN/status/1059985762131816448?ref_src=twsrc%5Etfw">November 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Take nothing for granted, we&#8217;ve got to finish strong to seal the deal and elect Democrats up and down the ballot. Please make your plan to vote now! Find your polling place here: <a href="https://t.co/npdhKDyXk7">https://t.co/npdhKDyXk7</a> <a href="https://t.co/X4ZUh3tZT6">pic.twitter.com/X4ZUh3tZT6</a></p>
<p>— Rashida Tlaib (@RashidaTlaib) <a href="https://twitter.com/RashidaTlaib/status/1057349612871258118?ref_src=twsrc%5Etfw">October 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതോടെ ഫലസ്തീനി സോമാലിയന്&#x200d; കുടിയേറ്റക്കാരായ ഇവര്&#x200d; യു.എസ് കോണ്&#x200d;ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം യുവതികളായി.</p>
<p><img loading="lazy" class="alignnone wp-image-109752 size-full" src="https://www.chandrikadaily.com/wp-content/uploads/2018/11/donald-trump-1-1.jpg" alt="" width="598" height="285" srcset="https://www.chandrikadaily.com/wp-content/uploads/2018/11/donald-trump-1-1.jpg 598w, https://www.chandrikadaily.com/wp-content/uploads/2018/11/donald-trump-1-1-300x143.jpg 300w" sizes="(max-width: 598px) 100vw, 598px" />മിനസോട്ടയിലെ ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ അഞ്ചാം കോണ്&#x200d;ഗ്രഷണല്&#x200d; ജില്ലയില്&#x200d; നിന്നാണ് ഇല്&#x200d;ഹാന്&#x200d; തെരഞ്ഞെടുക്കപ്പെട്ടത്. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തിനിടെ 14ാം വയസിലാണ് ഇല്&#x200d;ഹാന്&#x200d; ഉമര്&#x200d; യു.എസിലേക്ക് പലായനം ചെയ്യുന്നത്. യു.എസിലേക്ക് കുടിയേറിയശേഷം മുത്തച്ഛനൊപ്പം പ്രാദേശിക ഡെമോക്രാറ്റിക് ഫാര്&#x200d;മര്&#x200d; ലേബര്&#x200d; പാര്&#x200d;ട്ടിയില്&#x200d; പ്രവര്&#x200d;ത്തിച്ചുകൊണ്ടാണ് അവര്&#x200d; രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പൊതുജനാരോഗ്യ പദ്ധതികളിലും സൗജന്യ കോളജ് വിദ്യാഭ്യാസത്തിലും ഊന്നുന്നതായിരുന്നു ഇല്&#x200d;ഹാന്റെ കാമ്പെയ്ന്&#x200d;.</p>
<p>മിഷിഗണിലെ 13ാം കോണ്&#x200d;ഗ്രഷണല്&#x200d; ജില്ലയില്&#x200d; നിന്നാണ് റാഷിദ താലിബ വിജയിച്ചത്. നേരത്തെ ഇവിടെ നിന്നാണ് യു.എസ് കോണ്&#x200d;ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം യുവാവായ കെയ്ത് എലിസണ്&#x200d; തെരഞ്ഞെടുക്കപ്പെട്ടത്. അറ്റോര്&#x200d;ണി ജനറല്&#x200d; സ്ഥാനത്തേക്ക് മത്സരിക്കാനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെയാണ് റാഷിദ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.</p>
<p>അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ അവസാനിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾക്കാണ്‌ മുൻതൂക്കം. രണ്ട് വര്&#x200d;ഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ്‌ വിലയിരുത്തൽ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-muslim-women-native-american-openly-gay-guv-this-is-the-most-diverse-us-midterm-election-ever.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടക്കാല തെരഞ്ഞെടുപ്പില്&#x200d; ഡെമോക്രാറ്റിന് വന്&#x200d; മുന്നേറ്റം; ട്രംപിനു തിരിച്ചടി</title>
		<link>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html</link>
					<comments>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 03:33:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[us election]]></category>
		<category><![CDATA[US Parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109731</guid>

					<description><![CDATA[വാഷിങ്ടന്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനു നിര്&#x200d;ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്&#x200d; ആദ്യഫല സൂചനകള്&#x200d; വന്നു തുടങ്ങിയപ്പോള്&#x200d; തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്&#x200d; കാണുന്നത്. ആദ്യഫല സൂചനകള്&#x200d; ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്&#x200d; 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്&#x200d;ണര്&#x200d; പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്&#x200d; ജനപ്രതിനിധി സഭയില്&#x200d; ഭൂരിപക്ഷം നേടിയാല്&#x200d; അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടന്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനു നിര്&#x200d;ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്&#x200d; ആദ്യഫല സൂചനകള്&#x200d; വന്നു തുടങ്ങിയപ്പോള്&#x200d; തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്&#x200d; കാണുന്നത്. ആദ്യഫല സൂചനകള്&#x200d; ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്&#x200d; 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്&#x200d;ണര്&#x200d; പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്&#x200d; ജനപ്രതിനിധി സഭയില്&#x200d; ഭൂരിപക്ഷം നേടിയാല്&#x200d; അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.</p>
<p>ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്&#x200d;ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. സെനറ്റില്&#x200d; ഫലം വന്ന മാസച്യുസെറ്റ്‌സില്&#x200d; ഡമോക്രറ്റിക് സ്ഥാനാര്&#x200d;ഥി എലിസബത്ത് വാരന്&#x200d; വിജയിച്ചു. വെര്&#x200d;മൗണ്ടില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിച്ച ബര്&#x200d;ണി സെന്&#x200d;ഡേഴ്‌സിനാണു വിജയം.</p>
<p>വോട്ടിങ്ങ് ആരംഭിച്ചതു മുതല്&#x200d; വിവിധ ബൂത്തുകള്&#x200d;ക്കു മുന്നില്&#x200d; വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്&#x200d; അറിയാന്&#x200d; സാധിക്കുമെന്നാണ് കരുതുന്നത്.</p>
<p>ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ  ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.</p>
<p>പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും  ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.</p>
<p>അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസിന്റെ ഇരുസഭകളിലേക്കും വോട്ടെടുപ്പ് പൂര്&#x200d;ത്തിയാകുമ്പോള്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ക്യാമ്പിലെ ആശങ്ക കൂടികയാണ്. ഭൂരിഭാഗം സ്റ്റേറ്റുകളിലും വന്&#x200d; പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധനയെന്ന് വിശേഷിപ്പിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്&#x200d;ക്ക് അനുകൂലമാകുന്നത് ട്രംപിനും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്കും തലവേദനയാണ്. യു.എസ് കോണ്&#x200d;ഗ്രസിന്റെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിന്റെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 36 സ്റ്റേറ്റ ഗവര്&#x200d;ണര്&#x200d;മാരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Democrats retake control of US House of Representatives. <a href="https://twitter.com/hashtag/Midterms2018?src=hash&amp;ref_src=twsrc%5Etfw">#Midterms2018</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1060015836755304448?ref_src=twsrc%5Etfw">November 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്&#x200d; കീഴടിക്കിയെങ്കിലും യുഎസ് സെനറ്റില്&#x200d; ട്രംപിന്റെ റിപ്ലബിക്ക് പാര്&#x200d;ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാല്&#x200d; തന്നെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഫലം ഇളക്കം വരുത്തില്ലെന്നാണ് വിലയിരുത്തല്&#x200d;. അതേസമയം ട്രംപിനെതിരെ ഇംപീച്ച്‌മെന്റെ കൊണ്ട് വരാന്&#x200d; ഡെമോക്രാറ്റുകള്&#x200d;ക്ക് ആവും.</p>
<p>യു.എസ് കോണ്&#x200d;ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി ഭൂരിപക്ഷം നിലനിര്&#x200d;ത്തുകയാണെങ്കില്&#x200d; സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാനും ട്രംപിന്റെ ഭരണനടപടികള്&#x200d; തുടരാനും സാധിക്കും. തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്&#x200d;ക്ക് അനുകൂലമാണെങ്കില്&#x200d; ട്രംപിന്റെ പദ്ധതികള്&#x200d;ക്ക് മാര്&#x200d;ഗതടസം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഡെമോക്രാറ്റുകള്&#x200d;ക്ക് നിലവിലുള്ളതിനെക്കാള്&#x200d; 23 സീറ്റുകള്&#x200d; അധികം ലഭിക്കുമെന്നാണ് അഭിപ്രായ സര്&#x200d;വേകള്&#x200d; നല്&#x200d;കുന്ന സൂചന.</p>
<p>ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും കിട്ടുമെന്ന് നിരീക്ഷകര്&#x200d; പറയുന്നു. സെനറ്റില്&#x200d; രണ്ട് സീറ്റുകള്&#x200d; അധികം കിട്ടിയാല്&#x200d; തന്നെ ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷമാകും. വിജയം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങളെല്ലാം. പ്രചാരണത്തിന്റെ അവസാന ദിവസം ട്രംപ് മൂന്ന് റാലികളിലാണ് പങ്കെടുത്തത്. നാം കൈവരിച്ച നേട്ടങ്ങള്&#x200d; നാളെ അപകടത്തില്&#x200d; പെടാന്&#x200d; പോകുകയാണന്ന് റാലിയില്&#x200d; പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അതിനിര്&#x200d;ണായക തെരഞ്ഞെടുപ്പെന്നാണ് ഡെമോക്രാറ്റുകള്&#x200d;ക്കുവേണ്ടി പ്രചാരണത്തിനെത്തിയ മുന്&#x200d; പ്രസിഡന്റ് ബറാക് ഒബാമ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സ്വഭാവം ബാലറ്റില്&#x200d; തീരുമാനിക്കുമെന്നും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു. മാസങ്ങള്&#x200d; നീണ്ട പ്രചാരണത്തിനുവേണ്ടി കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവവഴിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥികള്&#x200d; വ്യക്തികളില്&#x200d;നിന്ന് 64.9 കോടി ഡോളര്&#x200d; സമാഹരിച്ചിരുന്നു. യു.എസ് കോണ്&#x200d;ഗ്രസ് പിടിക്കാന്&#x200d; സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയായിരുന്നു ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ നീക്കങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുപ്രീം കോടതിയില്&#x200d; പൊട്ടിത്തെറി; കോടതി നിര്&#x200d;ത്തിവെച്ച് മുതിര്&#x200d;ന്ന ജഡ്ജിമാരുടെ വാര്&#x200d;ത്താസമ്മേളനം</title>
		<link>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html</link>
					<comments>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 08:24:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[indian constistution]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64620</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്&#x200d; അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്&#x200d; കോടതി വിട്ട് പുറത്തിറങ്ങി വാര്&#x200d;ത്ത സമ്മേളനം വിളിച്ചുചേര്&#x200d;ത്താണ് അസാധാരണ സംഭവങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്&#x200d;ത്തിവെച്ച് വാര്&#x200d;ത്താസമ്മേളനം വിളിച്ചുചേര്&#x200d;ത്തത്. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് വാര്&#x200d;ത്താസമ്മേളനം നടത്തിയത്. #WATCH: Supreme Court Judge J.Chelameswar says, &#8216;All 4 of us are [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്&#x200d; അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്&#x200d; കോടതി വിട്ട് പുറത്തിറങ്ങി വാര്&#x200d;ത്ത സമ്മേളനം വിളിച്ചുചേര്&#x200d;ത്താണ് അസാധാരണ സംഭവങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്&#x200d;ത്തിവെച്ച് വാര്&#x200d;ത്താസമ്മേളനം വിളിച്ചുചേര്&#x200d;ത്തത്. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് വാര്&#x200d;ത്താസമ്മേളനം നടത്തിയത്.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Supreme Court Judge J.Chelameswar says, &#8216;All 4 of us are convinced that unless this institution (Supreme Court) is preserved &amp; it maintains its equanimity, democracy will survive in this country, or any country. <a href="https://t.co/FBYSeLClH6">pic.twitter.com/FBYSeLClH6</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/951715945126309888?ref_src=twsrc%5Etfw">January 12, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്.</p>
<p>ഇപ്പോള്&#x200d; നടക്കുന്നത് ഇന്ത്യന്&#x200d; ചരിത്രത്തില്&#x200d; തന്നെ അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്&#x200d; വാര്&#x200d;ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ശരിയായ രീതിയിലല്ല നടക്കുന്നത്. കോടതി അതിന്റെ രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ചില്ലെങ്കില്&#x200d; ജനാധിപത്യം തകരുമെന്ന് ഉറപ്പാണെന്നും ജ്ഡ്ജിമാര്&#x200d; പറഞ്ഞു.</p>
<p>ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി.</p>
<p>അതേസമയം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുതിര്&#x200d;ന്ന ജഡ്ജിമാരുടെ പ്രതിഷേധമെന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഗുജറാത്തിലെ സൊഹ്‌റാബുദീന്&#x200d; ഷെയ്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്&#x200d;ത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/full-text-of-letter-released-by-supreme-court-judges-against-cji-dipak-misra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തില്&#x200d; അവസാന വാക്ക് ആരുടെതെന്ന ചോദ്യവുമായി ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d;</title>
		<link>https://www.chandrikadaily.com/in-a-democracy-in-such-a-situation-who-shud-have-final-say-aravind-kejriwal.html</link>
					<comments>https://www.chandrikadaily.com/in-a-democracy-in-such-a-situation-who-shud-have-final-say-aravind-kejriwal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Dec 2017 07:51:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[Delhi Governer]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[digitalisation]]></category>
		<category><![CDATA[Kejriwal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61481</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജനാധിപത്യ രാജ്യത്തോട് വികാരഭരിതമായ ചോദ്യവുമായി ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d;. ദേശീയമായി ചര്&#x200d;ച്ചയായ ആംആദ്മി സര്&#x200d;ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്തു ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്&#x200d; രംഗത്തെത്തിയത്. സാമൂഹിക സേവനങ്ങള്&#x200d; വീട്ടു വാതില്&#x200d;ക്കല്&#x200d; എത്തിക്കുന്നതിനുള്ള ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; പദ്ധതിക്ക് അംഗീകാരം നല്&#x200d;കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെ നടപടിയെ വിമര്&#x200d;ശിച്ചു കൊണ്ടാണ് കെജ്‌രിവാളിന്റെ ട്വീറ്റ്. ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; പദ്ധതി ഗവര്&#x200d;ണര്&#x200d; നിരസിച്ചതിനെ ജനാധിപത്യത്തില്&#x200d; അവസാന വാക്ക് ആരുടെതാണെന്ന ചോദ്യവുമായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജനാധിപത്യ രാജ്യത്തോട് വികാരഭരിതമായ ചോദ്യവുമായി ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d;. ദേശീയമായി ചര്&#x200d;ച്ചയായ ആംആദ്മി സര്&#x200d;ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നതാണ് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്തു ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്&#x200d; രംഗത്തെത്തിയത്. സാമൂഹിക സേവനങ്ങള്&#x200d; വീട്ടു വാതില്&#x200d;ക്കല്&#x200d; എത്തിക്കുന്നതിനുള്ള ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; പദ്ധതിക്ക് അംഗീകാരം നല്&#x200d;കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെ നടപടിയെ വിമര്&#x200d;ശിച്ചു കൊണ്ടാണ് കെജ്‌രിവാളിന്റെ ട്വീറ്റ്.</p>
<p>ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; പദ്ധതി ഗവര്&#x200d;ണര്&#x200d; നിരസിച്ചതിനെ ജനാധിപത്യത്തില്&#x200d; അവസാന വാക്ക് ആരുടെതാണെന്ന ചോദ്യവുമായാണ് ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d; രംഗത്തെത്തിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">LG says digitisation enough.</p>
<p>Elected govt says digitisation needs to be coupled wid doorstep delivery</p>
<p>LG does not agree</p>
<p>So, the question is &#8211; in a democracy, in such a situation, who shud have final say &#8211; LG or elected govt?? <a href="https://t.co/o1iNid6sxa">https://t.co/o1iNid6sxa</a></p>
<p>— Arvind Kejriwal (@ArvindKejriwal) <a href="https://twitter.com/ArvindKejriwal/status/945845187061858304?ref_src=twsrc%5Etfw">December 27, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
<em>ലഫ്റ്റനന്റ് ഗവര്&#x200d;ണര്&#x200d; പറയുന്നു; ഡിജിറ്റൈസേഷന്&#x200d; മതിയെന്ന്.<br />
ജനങ്ങള്&#x200d; തെരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാര്&#x200d; പറയുന്നു; സാമൂഹ്യ സേവനങ്ങള്&#x200d; വീട്ടുപടിക്കല്&#x200d; ലഭിക്കുന്ന വിധം ഡിജിറ്റൈസേഷന്&#x200d; വിപുലീകരിക്കണമെന്ന്.</em></p>
<p><em>എന്നാല്&#x200d; ലഫ്റ്റനന്റ് ഗവര്&#x200d;ണര്&#x200d; ഇത് അംഗീകരിക്കുന്നില്ല.</em><br />
<em> എന്റെ ചോദ്യമിതാണ്, ഇത്തരമൊരു അവസ്ഥയില്&#x200d; ജനാധിപത്യത്തില്&#x200d; ആരുടെതാണ് അവസാനത്തെ വാക്ക്</em><br />
<em> തെരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാറിന്റെതോ അതോ ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെതോ..</em><br />
കെജ്‌രിവാള്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>ജനന സര്&#x200d;ട്ടിഫിക്കറ്റ് ഉള്&#x200d;പ്പെടെയുള്ള സര്&#x200d;ക്കാര്&#x200d; സേവനങ്ങള്&#x200d; വീട്ടുവാതില്&#x200d;ക്കല്&#x200d; എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഗവര്&#x200d;ണര്&#x200d; തള്ളിയത്. സര്&#x200d;ക്കാര്&#x200d; സേവനങ്ങള്&#x200d; ഇപ്പോള്&#x200d; തന്നെ ഓണ്&#x200d;ലൈനില്&#x200d; ലഭ്യമാണെന്നും ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; വേണ്ടതെന്ന ഉപദേശവും നല്&#x200d;കിയാണ് കെജ്‌രിവാള്&#x200d; സര്&#x200d;ക്കാറിന്റെ പദ്ധതി നിര്&#x200d;ദേശം ഗവര്&#x200d;ണര്&#x200d; തള്ളിത്. ഇതോടെയാണ് ഗവര്&#x200d;ണറിനെതിരെ വിമര്&#x200d;ശനവുമായി കെജ്‌രിവാള്&#x200d; രംഗത്തെത്തിയത്.</p>
<p>ജനകീയ പദ്ധതികള്&#x200d; ലക്ഷ്യം വെച്ചുള്ള ഡല്&#x200d;ഹിസര്&#x200d;ക്കാറിന്റെ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ് ലഫ്റ്റനന്റ് ഗവര്&#x200d;ണറുടെ വീറ്റോ അധികാരമെന്ന് നേരത്തെ ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും കുറ്റപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-a-democracy-in-such-a-situation-who-shud-have-final-say-aravind-kejriwal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടിയും നോട്ടുനിരോധനവും ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാക്കി; ഐ.എം.എഫ്</title>
		<link>https://www.chandrikadaily.com/imf-lowers-indias-growth-ecnomy-projection-attributes-it-to-demonetisation-gs.html</link>
					<comments>https://www.chandrikadaily.com/imf-lowers-indias-growth-ecnomy-projection-attributes-it-to-demonetisation-gs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Oct 2017 17:54:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[Indias-GDP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47243</guid>

					<description><![CDATA[വാഷിങ്ടണ്‍: സാമ്പത്തിക മേഖല എളുപ്പത്തില്‍ കരകയറില്ലെന്ന സൂചന നല്‍കി, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം താഴ്ത്തി. അരശതമാനമാണ് താഴ്ത്തിയത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ ഐ.എം.എഫിന്റെ പ്രവചനം. 2018ലെ സാമ്പത്തി വളര്‍ച്ച 0.3 ശതമാനം താഴ്ത്തി 7.4 ശതമാനമാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയാണ് വളര്‍ച്ചാ നിരക്ക് താഴ്ത്താന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്ന് ഐ.എം.എഫിന്റെ വേള്‍ഡ് എകണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. 2017ല്‍ ചൈന 6.8 ശതമാനം വളര്‍ച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: സാമ്പത്തിക മേഖല എളുപ്പത്തില്&#x200d; കരകയറില്ലെന്ന സൂചന നല്&#x200d;കി, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഇന്ത്യയുടെ സാമ്പത്തിക വളര്&#x200d;ച്ചാ പ്രവചനം താഴ്ത്തി. അരശതമാനമാണ് താഴ്ത്തിയത്. 2017ല്&#x200d; 6.7 ശതമാനം വളര്&#x200d;ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ ഐ.എം.എഫിന്റെ പ്രവചനം.</p>
<p>2018ലെ സാമ്പത്തി വളര്&#x200d;ച്ച 0.3 ശതമാനം താഴ്ത്തി 7.4 ശതമാനമാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയാണ് വളര്&#x200d;ച്ചാ നിരക്ക് താഴ്ത്താന്&#x200d; പ്രേരിപ്പിച്ച ഘടകങ്ങളെന്ന് ഐ.എം.എഫിന്റെ വേള്&#x200d;ഡ് എകണോമിക് ഔട്ട്‌ലുക്ക് റിപ്പോര്&#x200d;ട്ട് പറയുന്നു. 2017ല്&#x200d; ചൈന 6.8 ശതമാനം വളര്&#x200d;ച്ച കൈവരിക്കുമെന്നാണ് റിപ്പോര്&#x200d;ട്ട് പ്രവചിക്കുന്നത്. ഏപ്രില്&#x200d;-ജൂലൈ മാസങ്ങളേക്കാള്&#x200d; 0.1 ശതമാനം കൂടുതലാണിത്.</p>
<p>2018ല്&#x200d; ലോകത്തെ ഏറ്റവും കൂടുതല്&#x200d; വളര്&#x200d;ച്ച നേടുന്ന സാമ്പത്തിക രംഗം എന്ന ഖ്യാതി തിരിച്ചു പിടിക്കാന്&#x200d; സാധ്യതയുണ്ടെന്നും റിപ്പോര്&#x200d;ട്ട് പറയുന്നു. 2018ല്&#x200d; ചൈനക്ക് 6.5 ശതമാനം വളര്&#x200d;ച്ചയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.</p>
<p>1999 മുതല്&#x200d; 2008 വരെ 6.9 ശതമാനം ആയിരുന്നു ഇന്ത്യയുടെ ശരാശരി വളര്&#x200d;ച്ച. 2009ല്&#x200d; 8.5 ശതമാനവും 2010ല്&#x200d; 10.3 ശതമാനവും 2011ല്&#x200d; 6.6 ശതമാനവുമായി. 2012, 2013, 2014 വര്&#x200d;ഷങ്ങളില്&#x200d; യഥാക്രമം 5.5, 6.4, 7.5 ശതമാനം എന്നിങ്ങനെയാണ് വളര്&#x200d;ച്ച. 2015ല്&#x200d; എട്ടു ശതമാനം വളര്&#x200d;ച്ചയാണ് രേഖപ്പെടുത്തിട്ടുള്ളത്. 2022 ഓടെ 8.2 ശതമാനം വളര്&#x200d;ച്ചയിലേക്ക് ഇന്ത്യയെത്തുമെന്ന് റിപ്പോര്&#x200d;ട്ട് പ്രവചിക്കുന്നു. 2017ല്&#x200d; 6.7ഉം 2018ല്&#x200d; 7.4 ഉം ശതമാനമാണ് വളര്&#x200d;ച്ച പ്രതീക്ഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/imf-lowers-indias-growth-ecnomy-projection-attributes-it-to-demonetisation-gs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിലരിക്കു വേണ്ടി ഒബാമ</title>
		<link>https://www.chandrikadaily.com/obama-in-campaign-of-hilari.html</link>
					<comments>https://www.chandrikadaily.com/obama-in-campaign-of-hilari.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Nov 2016 19:44:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[hilari]]></category>
		<category><![CDATA[obama]]></category>
		<category><![CDATA[usa]]></category>
		<category><![CDATA[usa presidential]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6429</guid>

					<description><![CDATA[വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്‍. യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം ബ്ാക്കിയപ്പോള്‍ ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നവയാണ്. ഒബാമയുടെ ജനപ്രീതി പരമാവധി വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശ്രമം. തന്നെ സ്‌നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ടു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന അഭ്യര്‍ത്ഥന. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അനര്‍ഹനാണെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ച [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്&#x200d;ത്ഥി ഹിലരി ക്ലിന്റനുവേണ്ടി വോട്ടുപിടിക്കുന്ന തിരക്കിലാണ് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയിപ്പോള്&#x200d;.<br />
യു.എസ് തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങള്&#x200d; മാത്രം ബ്ാക്കിയപ്പോള്&#x200d; ഒബാമയുടെ രംഗപ്രവേശം ഡെമോക്രാറ്റിക് ക്യാമ്പില്&#x200d; ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ഉജ്വല വാഗ്മി കൂടിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്&#x200d; വോട്ടര്&#x200d;മാരെ ആകര്&#x200d;ഷിക്കുന്നവയാണ്. ഒബാമയുടെ ജനപ്രീതി പരമാവധി വോട്ടാക്കി മാറ്റാനാണ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ ശ്രമം. തന്നെ സ്‌നേഹിക്കുന്നവര്&#x200d; ഹിലരിക്ക് വോട്ടു ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന അഭ്യര്&#x200d;ത്ഥന. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി അനര്&#x200d;ഹനാണെന്നും അദ്ദേഹം പറയുന്നു.<br />
ഒരാഴ്ച മുഴുവന്&#x200d; ഹിലരിക്കുവേണ്ടി പ്രചാരണ രംഗത്തിറങ്ങിയിരിക്കുകയാണ് അദ്ദേഹം. കറുത്തവര്&#x200d;ഗക്കാരുടെ വോട്ടുകളെ സ്വാധീനിക്കാന്&#x200d; ഒബാമക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്&#x200d;. തെരഞ്ഞെടുപ്പില്&#x200d; ഒബാമയുടെ രക്ഷക്കെത്തിയത് ഇവരുടെ വോട്ടുകളായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/obama-in-campaign-of-hilari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
