<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>depression &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/depression/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 11:54:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>depression &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മെറ്റയുടെ സമയോചിത ഇടപെടലില്‍ ആത്മഹത്യശ്രമം പരാജയമായി; 22കാരനെ രക്ഷപ്പെടുത്തി പൊലീസ്</title>
		<link>https://www.chandrikadaily.com/the-suicide-attempt-was-thwarted-by-metas-timely-intervention-firozabad-police-rescued-the-22-year-old.html</link>
					<comments>https://www.chandrikadaily.com/the-suicide-attempt-was-thwarted-by-metas-timely-intervention-firozabad-police-rescued-the-22-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 11:54:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[depression]]></category>
		<category><![CDATA[meta]]></category>
		<category><![CDATA[socialmedia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363391</guid>

					<description><![CDATA[കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: മെറ്റയുടെ സമയോചിതമായ ഇടപെടലിനെ തുടര്&#x200d;ന്ന് ആത്മഹത്യയ്‌ക്കൊരുങ്ങിയ 22കാരനെ ഫിറോസാബാദ് പൊലീസ് രക്ഷപ്പെടുത്തി. കടം വാങ്ങിയ പണം തിരികെ നല്&#x200d;കാന്&#x200d; കഴിയാത്തതിനെ തുടര്&#x200d;ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.</p>
<p>സംഭവം കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്നതാണ്. കര്&#x200d;പ്പൂര ഗുളിക കഴിച്ചതിന് ശേഷം &#8221;നാളെ രാവിലെ താന്&#x200d; ജീവിച്ചിരിക്കുമോ എന്ന് നോക്കാം&#8221; എന്ന സന്ദേശത്തോടെ യുവാവ് ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തിരുന്നു. രാത്രി 11.48ഓടെ ഉത്തര്&#x200d;പ്രദേശ് പൊലീസ് ആസ്ഥാനത്തുള്ള സോഷ്യല്&#x200d; മീഡിയ സെന്ററിലേക്ക് മെറ്റയുടെ അലര്&#x200d;ട്ട് എത്തി.</p>
<p>പത്ത് മിനിറ്റിനുള്ളില്&#x200d; ഫിറോസാബാദ് പൊലീസ് യുവാവിന്റെ ലൊക്കേഷന്&#x200d; കണ്ടെത്തി വീട്ടിലെത്തി രക്ഷപ്പെടുത്തി. കുടുംബത്തിന്റെ സഹായത്തോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ച ശേഷം കൗണ്&#x200d;സലിംഗും നല്&#x200d;കി. ഇനി ഇത്തരം ശ്രമങ്ങള്&#x200d; ആവര്&#x200d;ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്&#x200d;കിയതായി പൊലീസ് അറിയിച്ചു.</p>
<p>ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്&#x200d; ജോലി ചെയ്തിരുന്ന യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നതായും പൊലീസ് വ്യക്തമാക്കി.</p>
<p>ഉത്തര്&#x200d;പ്രദേശ് പൊലീസുമായി സഹകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന മെറ്റയുടെ അലര്&#x200d;ട്ട് സിസ്റ്റം 2022 മുതല്&#x200d; ഇതുവരെ ആത്മഹത്യശ്രമം നടത്തിയ 1597 പേരുടെ ജീവന്&#x200d; രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്&#x200d;ട്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-suicide-attempt-was-thwarted-by-metas-timely-intervention-firozabad-police-rescued-the-22-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം</title>
		<link>https://www.chandrikadaily.com/suicides-are-on-the-rise-in-kerala-police-causes-are-overwork-depression-stress.html</link>
					<comments>https://www.chandrikadaily.com/suicides-are-on-the-rise-in-kerala-police-causes-are-overwork-depression-stress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 09:53:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[depression]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[overwork]]></category>
		<category><![CDATA[Suicides]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297544</guid>

					<description><![CDATA[കഴിഞ്ഞ നാല് വര്&#x200d;ഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥര്&#x200d; കേരളത്തില്&#x200d; ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് പൊലീസില്&#x200d; ആത്മഹത്യ കൂടുന്നതായി റിപ്പോര്&#x200d;ട്ട്. വിഷാദരോഗവും ജോലി സമ്മര്&#x200d;ദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വര്&#x200d;ഷത്തിനിടെ മാത്രം 69 പൊലീസുദ്യോഗസ്ഥര്&#x200d; കേരളത്തില്&#x200d; ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.</p>
<p>അമിത ജോലിഭാരത്തെത്തുടര്&#x200d;ന്നും ജോലി സമ്മര്&#x200d;ദ്ദത്തെത്തുടര്&#x200d;ന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്&#x200d; കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്&#x200d; പൊലീസ് ആസ്ഥാനത്ത് ചേര്&#x200d;ന്ന പൊലീസ് ഉന്നത തല യോഗത്തില്&#x200d; അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസില്&#x200d; ആത്മഹത്യകള്&#x200d; നടന്നു.</p>
<p>2019 ജനുവരി മുതല്&#x200d; 2023 ആഗസ്ത് വരെയുള്ള കണക്കാണ് അന്ന് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ല്&#x200d; 18 പേരും 2020 10 പേരും 2021 ല്&#x200d; 8 പേരും 2022 ല്&#x200d; 20 പേരും 2023 ല്&#x200d; 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്&#x200d; ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേര്&#x200d; വീതം ജീവനൊടുക്കി.</p>
<p>കുടുംബപരമായ കാരണങ്ങളാല്&#x200d; 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാല്&#x200d; 5 പേരും വിഷാദ രോഗത്താല്&#x200d; 20 പേരും ജോലി സമ്മര്&#x200d;ദ്ദത്താല്&#x200d; 7 പേരും സാമ്പത്തീക കാരണങ്ങളാല്&#x200d; 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോര്&#x200d;ട്ടില്&#x200d; അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും അന്ന് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicides-are-on-the-rise-in-kerala-police-causes-are-overwork-depression-stress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാലാം വയസില്&#x200d; ലൈംഗിക ചൂഷണത്തിനിരയായി; തുറന്നു പറഞ്ഞ് ആമിര്&#x200d; ഖാന്റെ മകള്&#x200d;</title>
		<link>https://www.chandrikadaily.com/sex-abuse-ira-khan-news.html</link>
					<comments>https://www.chandrikadaily.com/sex-abuse-ira-khan-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 02 Nov 2020 15:13:00 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aamir khan]]></category>
		<category><![CDATA[depression]]></category>
		<category><![CDATA[ira khan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165646</guid>

					<description><![CDATA[കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>പതിനാലാം വയസില്&#x200d; ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്&#x200d; ആമിര്&#x200d; ഖാന്റെ മകളും നിര്&#x200d;മാതാവുമായ ഇറ ഖാന്&#x200d;. ഇന്&#x200d;സ്റ്റഗ്രമില്&#x200d; പങ്കുവച്ച 10 മിനിറ്റ് വീഡിയോയിലാണ് ഇറ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന്&#x200d; പറഞ്ഞു.</p>
<p>അതേ സമയം തന്റെ വിഷാദ രോഗത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഇറ വീഡിയോയില്&#x200d; പറയുന്നു. അതിന്റെ പിന്നിലെ യഥാര്&#x200d;ത്ഥ കാരണം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണെന്നും ഇറ പറഞ്ഞു. കഴിഞ്ഞ മാസമാണ് താന്&#x200d; വിഷാദത്തിന് അടിമയാണെന്ന് ഇറ ഖാന്&#x200d; പറഞ്ഞത്. നാലു വര്&#x200d;ഷത്തോളം വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; അതേ തുടര്&#x200d;ന്ന് പിന്തുണച്ചവരേക്കാള്&#x200d; കൂടുതല്&#x200d; പേര്&#x200d; ഇറക്കെതിരെ വിമര്&#x200d;ശനവുമായി രംഗത്തു വരികയായിരുന്നു.</p>
<p>മാതാപിതാക്കളുടെ വിവാഹ മോചനമാണ് ഇറയുടെ വിഷാദ രോഗത്തിന്റെ കാരണമെന്ന് കങ്കണ റണാവത്ത് പറഞ്ഞു. എന്നാല്&#x200d; അത് തന്നെ ബാധിച്ചില്ലെന്നാണ് ഇറ പറയുന്നത്. മാതാപിതാക്കളുടെ വിവാഹ മോചനം അത്ര അസ്വസ്ഥപ്പെടുത്തുന്ന ഒന്നായിരുന്നില്ല. കാരണം വളരെ സൗഹൃദത്തോടെയാണ് ആമിര്&#x200d; ഖാനും റീന ദത്തയും പിരിഞ്ഞത്. എന്നാല്&#x200d; അവരെപ്പോഴും തന്റെയും ജുനൈദിന്റെയും കാര്യത്തില്&#x200d; കൂടെ ഉണ്ടായിരുന്നു. അവരിപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ട്. തങ്ങളുടെ കാര്യത്തില്&#x200d; അവര്&#x200d; എപ്പോഴും ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. അത് തന്നെ വേദനിപ്പിച്ചിട്ടില്ല-ഇറ ഖാന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sex-abuse-ira-khan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാരിന്റെ പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്; മന്&#x200d;മോഹന്&#x200d; സിംഗ്</title>
		<link>https://www.chandrikadaily.com/manmohan-singh-about-modi-government.html</link>
					<comments>https://www.chandrikadaily.com/manmohan-singh-about-modi-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Sep 2019 07:53:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[depression]]></category>
		<category><![CDATA[Economic]]></category>
		<category><![CDATA[gdp]]></category>
		<category><![CDATA[manmohansingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137793</guid>

					<description><![CDATA[മോദി സര്&#x200d;ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്&#x200d;മോഹന്&#x200d;സിംഗ്. പകയുടെയും അന്ധമായ എതിര്&#x200d;പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്&#x200d;ക്കാര്&#x200d; സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്&#x200d; നിന്ന് വിദഗ്‌ധോപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്&#x200d;മോഹന്&#x200d; സിംഗ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. പക്ഷേ മോദി സര്&#x200d;ക്കാരിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത് മന്&#x200d;മോഹന്&#x200d; സിംഗ് പറഞ്ഞു. പകയുടെയും അന്ധമായ എതിര്&#x200d;പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്&#x200d;ക്കാര്&#x200d; സാമ്പത്തിക [&#8230;]]]></description>
										<content:encoded><![CDATA[
<p>മോദി സര്&#x200d;ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്&#x200d;മോഹന്&#x200d;സിംഗ്. പകയുടെയും അന്ധമായ എതിര്&#x200d;പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്&#x200d;ക്കാര്&#x200d; സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്&#x200d; നിന്ന് വിദഗ്‌ധോപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും മന്&#x200d;മോഹന്&#x200d; സിംഗ് ആവശ്യപ്പെട്ടു.</p>



<p>രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആശങ്കാജനകമാണ്. പക്ഷേ മോദി സര്&#x200d;ക്കാരിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത് മന്&#x200d;മോഹന്&#x200d; സിംഗ് പറഞ്ഞു. പകയുടെയും അന്ധമായ എതിര്&#x200d;പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്&#x200d;ക്കാര്&#x200d; സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്&#x200d; നിന്ന് വിദഗ്‌ധോപദേശം നേടി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം സിംഗ് അഭിപ്രായപ്പെട്ടു. </p>



<p>മനുഷ്യനിര്&#x200d;മിതമായ വന്&#x200d; അബദ്ധങ്ങളായിരുന്നു നോട്ട് നിരോധനവും തിരക്ക് പിടിച്ച് ആലോചനയില്ലാതെ നടപ്പാക്കിയ ജിഎസ്ടിയും. ഇതാണ് നിര്&#x200d;മാണമേഖല തകരാന്&#x200d; കാരണം. ആഭ്യന്തര വാങ്ങല്&#x200d;ശേഷി ഇടിഞ്ഞു. ആളുകളുടെ വാങ്ങല്&#x200d;ശേഷിയില്&#x200d; 18 മാസത്തിനിടയിലുള്ള ഏറ്റവും വലിയ ഇടിവാണ്. നികുതിപ്പണം പിരിക്കുന്നതില്&#x200d; വന്&#x200d; വീഴ്ചയാണ്. ഉപഭോക്താക്കള്&#x200d; വിപണിയില്&#x200d; വലിയ രീതിയില്&#x200d; സാധനങ്ങള്&#x200d; വാങ്ങാതിരിക്കുകയും, സ്വകാര്യ നിക്ഷേപങ്ങള്&#x200d; കുത്തനെ ഇടിഞ്ഞതും വളര്&#x200d;ച്ചാ മാന്ദ്യത്തിന് ആക്കം കൂട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manmohan-singh-about-modi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനമര്&#x200d;ദ്ദം കേരളതീരത്തേക്ക്; കനത്ത മഴക്കും കാറ്റിനും സാധ്യത</title>
		<link>https://www.chandrikadaily.com/depression-along-kerala-coastal-area-news.html</link>
					<comments>https://www.chandrikadaily.com/depression-along-kerala-coastal-area-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Mar 2018 09:58:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[depression]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74573</guid>

					<description><![CDATA[തിരുവനന്തപുരം: ന്യൂനമര്&#x200d;ദ്ദം കേരളതീരത്തോട് അടുത്തതോടെ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്&#x200d; മത്സ്യത്തൊഴിലാളികള്&#x200d; കടലില്&#x200d; പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. മണിക്കൂറില്&#x200d; 65 കിലോ മീറ്റര്&#x200d; വരെ വേഗത്തില്&#x200d; കാറ്റു വീശാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; തീരദേശത്തുള്ളവര്&#x200d; ജാഗ്രത പാലിക്കണമെന്നും നിര്&#x200d;ദേശമുണ്ട്. തിരുവനന്തപുരത്തിന് 390 കിലോമീറ്റര്&#x200d; അകലെ തെക്ക് പടിഞ്ഞാറന്&#x200d; മേഖലയിലാണ് തീവ്രന്യൂനമര്&#x200d;ദ്ദം രൂപപ്പെട്ടിരിക്കുന്നത്. സാഹചര്യം വിലയിരുത്താന്&#x200d; ചീഫ് സെക്രട്ടറിക്ക് നിര്&#x200d;ദേശം നല്&#x200d;കിയതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അറിയിച്ചു. എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ന്യൂനമര്&#x200d;ദ്ദം കേരളതീരത്തോട് അടുത്തതോടെ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി. കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്&#x200d; മത്സ്യത്തൊഴിലാളികള്&#x200d; കടലില്&#x200d; പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. മണിക്കൂറില്&#x200d; 65 കിലോ മീറ്റര്&#x200d; വരെ വേഗത്തില്&#x200d; കാറ്റു വീശാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; തീരദേശത്തുള്ളവര്&#x200d; ജാഗ്രത പാലിക്കണമെന്നും നിര്&#x200d;ദേശമുണ്ട്.</p>
<p>തിരുവനന്തപുരത്തിന് 390 കിലോമീറ്റര്&#x200d; അകലെ തെക്ക് പടിഞ്ഞാറന്&#x200d; മേഖലയിലാണ് തീവ്രന്യൂനമര്&#x200d;ദ്ദം രൂപപ്പെട്ടിരിക്കുന്നത്. സാഹചര്യം വിലയിരുത്താന്&#x200d; ചീഫ് സെക്രട്ടറിക്ക് നിര്&#x200d;ദേശം നല്&#x200d;കിയതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അറിയിച്ചു.</p>
<p>എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയ്യാറാക്കി വെക്കാനും ഇവയുടെ താക്കോല്&#x200d; തഹസില്&#x200d;ദാര്&#x200d;മാരുടെ കയ്യില്&#x200d; സൂക്ഷിക്കാനും ജില്ലാ കളക്ടര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശം നല്&#x200d;കി. എല്ലാ തുറമുഖങ്ങളിലും ഹാര്&#x200d;ബറുകളിലും സിഗ്നല്&#x200d; നമ്പര്&#x200d; 3 ഉയര്&#x200d;ത്തും. കെ.എസ്.ഇ.ബിയുടെ കാര്യാലയങ്ങള്&#x200d;ക്ക് അടിയന്തരഘട്ടത്തില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; പാകത്തില്&#x200d; ഒരുങ്ങിയിരിക്കാനും നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/depression-along-kerala-coastal-area-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
