<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DGCA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dgca/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Nov 2025 09:13:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DGCA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല</title>
		<link>https://www.chandrikadaily.com/11major-change-in-flight-ticket-refund-rules-no-charge-if-canceled-within-48-hours.html</link>
					<comments>https://www.chandrikadaily.com/11major-change-in-flight-ticket-refund-rules-no-charge-if-canceled-within-48-hours.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 04 Nov 2025 09:12:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[flight tieck]]></category>
		<category><![CDATA[flightcancellization]]></category>
		<category><![CDATA[refund]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361865</guid>

					<description><![CDATA[വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയോ യാത്ര തീയതി മാറ്റുകയോ ചെയ്താല്‍ പണം പിടിക്കരുത് എന്നാണ് നിര്‍ദ്ദേശം. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്&#x200d; വലിയ മാറ്റങ്ങള്&#x200d; കൊണ്ടുവരാന്&#x200d; ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d;  ഒരുങ്ങുന്നു. ഇനി വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂറിനുള്ളില്&#x200d; റദ്ദാക്കുകയോ യാത്ര തീയതി മാറ്റുകയോ ചെയ്താല്&#x200d; പണം പിടിക്കരുത് എന്നാണ് നിര്&#x200d;ദ്ദേശം. പുതിയ നിയമത്തിന്റെ കരട് ഉടന്&#x200d; പുറത്തിറങ്ങും.</p>
<p>വിമാന യാത്രക്കാരന് ആശ്വാസമാകുന്ന തീരുമാനമാണിത്. ടിക്കറ്റ് റീഫണ്ടിങ് സംബന്ധമായ നിരവധി പരാതികള്&#x200d;ക്കാണ് ഡിജിസിഎ നടപടി സ്വീകരിക്കുന്നത്.</p>
<p>പുതിയ നിര്&#x200d;ദേശങ്ങള്&#x200d; പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ 24 മണിക്കൂറിനുള്ളില്&#x200d; പേരില്&#x200d; തിരുത്തല്&#x200d; നടത്തുമ്പോള്&#x200d; യാതൊരു ചാര്&#x200d;ജും ഈടാക്കില്ല. 48 മണിക്കൂറിനുള്ളില്&#x200d; യാത്ര തീയതിയില്&#x200d; മാറ്റം വരുത്തുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്താലും ചാര്&#x200d;ജ് ഇല്ല. റീഫണ്ട് 21 പ്രവൃത്തി ദിവസത്തിനുള്ളില്&#x200d; യാത്രക്കാരന് ലഭ്യമാക്കണം.</p>
<p>മെഡിക്കല്&#x200d; അടിയന്തരാവസ്ഥകളാല്&#x200d; ടിക്കറ്റ് റദ്ദാക്കുന്നവര്&#x200d;ക്ക് റീഫണ്ട് അല്ലെങ്കില്&#x200d; ക്രെഡിറ്റ് ഷെല്&#x200d; ലഭിക്കും. എന്നാല്&#x200d;, ആഭ്യന്തരമായി അഞ്ച് ദിവസത്തിനുള്ളില്&#x200d; അല്ലെങ്കില്&#x200d; അന്താരാഷ്ട്രമായി പതിനഞ്ച് ദിവസത്തിനുള്ളില്&#x200d; പുറപ്പെടേണ്ട വിമാനങ്ങളുടെ ടിക്കറ്റുകള്&#x200d;ക്ക് ഈ ആനുകൂല്യം പ്രവര്&#x200d;ത്തിക്കില്ല, പ്രത്യേകിച്ച് എയര്&#x200d;ലൈന്&#x200d; വെബ്‌സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തവയ്ക്കു.</p>
<p>പുതിയ നിയമം സംബന്ധിച്ച കരട് ഉടന്&#x200d; പ്രസിദ്ധീകരിക്കും, കൂടാതെ നവംബര്&#x200d; 30 വരെ പൊതുജനാഭിപ്രായം സ്വീകരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. ഈ നിര്&#x200d;ണായക നിയമനിര്&#x200d;മാണം യാത്രക്കാരുടെ അവകാശങ്ങള്&#x200d; ശക്തിപ്പെടുത്തുന്ന നടപടിയാകും എന്നാണ് പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11major-change-in-flight-ticket-refund-rules-no-charge-if-canceled-within-48-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/dgca-reportedly-seeks-details-of-air-india-inspections-and-audits-from-2024-onwards.html</link>
					<comments>https://www.chandrikadaily.com/dgca-reportedly-seeks-details-of-air-india-inspections-and-audits-from-2024-onwards.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 22 Jun 2025 09:59:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[flight]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345413</guid>

					<description><![CDATA[2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>2024 മുതല്&#x200d; എയര്&#x200d; ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്&#x200d; നല്&#x200d;കാന്&#x200d; ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്&#x200d;സ് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരോട് ആവശ്യപ്പെട്ടു.</p>
<p>പരിശോധനകളുടെയും ഓഡിറ്റുകളുടെയും കണ്ടെത്തലുകളുടെ വിശദാംശങ്ങള്&#x200d; ഞായറാഴ്ചയ്ക്കകം സമര്&#x200d;പ്പിക്കേണ്ടിവരുമെന്ന് അറിയിച്ചു.</p>
<p>ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിമിതി (എഫ്ഡിടിഎല്&#x200d;) ലംഘിച്ചതിന് എയര്&#x200d;ലൈനിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കിയതിന് ഒരു ദിവസത്തിന് ശേഷം വന്ന ഒരു ഇ-മെയില്&#x200d; ആശയവിനിമയത്തില്&#x200d;, എയര്&#x200d;ലൈനിലെ മൂന്ന് മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്&#x200d; നിന്ന് നീക്കാന്&#x200d; ഉത്തരവിട്ടതിന് ശേഷം, ഡിജിസിഎ 2024, 2025 (ഇന്ന് വരെ) ഈ വിശദാംശങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>ആശയവിനിമയം അനുസരിച്ച്, ആസൂത്രിതവും ആസൂത്രിതമല്ലാത്തതുമായ പരിശോധനകള്&#x200d;, ഓഡിറ്റ്, കോക്പിറ്റ്/ വഴിയില്&#x200d;, സ്റ്റേഷന്&#x200d; സൗകര്യം, റാംപ്, ക്യാബിന്&#x200d; പരിശോധന എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>ജൂണ്&#x200d; 12 ന് അഹമ്മദാബാദ് വിമാനത്താവളത്തില്&#x200d; നിന്ന് പറന്നുയര്&#x200d;ന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787-8 ഡ്രീംലൈനര്&#x200d; തകര്&#x200d;ന്ന് വിമാനത്തിലും നിലത്തുമായി 270-ലധികം പേര്&#x200d; മരിച്ചതിനെത്തുടര്&#x200d;ന്ന് ടാറ്റ ഗ്രൂപ്പ് എയര്&#x200d;ലൈന്&#x200d; തീവ്രമായ പരിശോധന നേരിടുന്നു. AI-171 വിമാനാപകടത്തില്&#x200d; മരിച്ച 241 പേരില്&#x200d; ഗുജറാത്ത് മുന്&#x200d; മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്&#x200d;പ്പെടുന്നു.</p>
<p>സുരക്ഷാ റെഗുലേറ്റര്&#x200d; ആവശ്യപ്പെടുന്ന പരിശോധനയിലും ഓഡിറ്റ് വിശദാംശങ്ങളിലും റാമ്പിലെയും ക്യാബിനിലെയും കണ്ടെത്തലുകള്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>ദാരുണമായ സംഭവത്തില്&#x200d;, വിമാനത്തിലുണ്ടായിരുന്ന 242 പേരില്&#x200d; ഒരാള്&#x200d; മാത്രമാണ് രക്ഷപ്പെട്ടത്. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാസ്‌കുമാര്&#x200d; രമേശ് അപകടത്തില്&#x200d; നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ ആഴ്ച ആദ്യം അഹമ്മദാബാദിലെ സിവില്&#x200d; ആശുപത്രിയില്&#x200d; നിന്ന് ഡിസ്ചാര്&#x200d;ജ് ചെയ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgca-reportedly-seeks-details-of-air-india-inspections-and-audits-from-2024-onwards.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാർ: എയർ ഇന്ത്യയ്ക്ക് 90 ലക്ഷം പിഴ ചുമത്തി ഡിജിസിഎ</title>
		<link>https://www.chandrikadaily.com/inadequately-qualified-pilots-air-india-fined-rs-90-lakh-by-dgca.html</link>
					<comments>https://www.chandrikadaily.com/inadequately-qualified-pilots-air-india-fined-rs-90-lakh-by-dgca.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 Aug 2024 15:27:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[Pilots]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307280</guid>

					<description><![CDATA[ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിനു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപയുടെ പിഴ ചുമത്തി.</p>
<p>ഇതു കൂടാതെ വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാഥൂർ, ട്രെയിനിങ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്കു യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.</p>
<p>ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ നടപടിയെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inadequately-qualified-pilots-air-india-fined-rs-90-lakh-by-dgca.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുരക്ഷാ ലംഘനം: എയർ ഇന്ത്യയ്‌ക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ</title>
		<link>https://www.chandrikadaily.com/security-breach-dgca-fines-air-india-rs-1-10-crore.html</link>
					<comments>https://www.chandrikadaily.com/security-breach-dgca-fines-air-india-rs-1-10-crore.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 24 Jan 2024 10:38:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[fine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288793</guid>

					<description><![CDATA[ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് ​1.1 കോടി രൂപ പിഴ ചുമത്തിയതായി ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ആവശ്യത്തിന് അടിയന്തര ഓക്സിജൻ ഇല്ലാത്തതിനെ തുടർന്നാണ് വിമാനം ഓടിക്കാൻ പൈലറ്റ് വിസമ്മതിച്ചത്. ബംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിലാണ് സംഭവം.</p>
<p>സുപ്രധാനമായ ചില ദീർഘദൂര റൂട്ടുകളിലെ വിമാനങ്ങളിലെ സുരക്ഷാലംഘനമാണ് ജീവനക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ അന്വേഷണം നടത്തി എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/security-breach-dgca-fines-air-india-rs-1-10-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ</title>
		<link>https://www.chandrikadaily.com/dgca-again-fined-air-india.html</link>
					<comments>https://www.chandrikadaily.com/dgca-again-fined-air-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Nov 2023 11:54:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AirIndia]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[fined]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283796</guid>

					<description><![CDATA[ഡല്&#x200d;ഹി, കൊച്ചി, ബാംഗ്ലൂര്&#x200d; വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളില്&#x200d; റെഗുലേറ്റര്&#x200d; നടത്തിയ പരിശോധനയില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; റിക്വയര്&#x200d;മെന്റിന്റെ (സിഎആര്&#x200d;) വ്യവസ്ഥകള്&#x200d; എയര്&#x200d; ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>നഷ്ടപരിഹാര നിയമങ്ങള്&#x200d; പാലിക്കാത്തതിന് രണ്ടാം തവണയും എയര്&#x200d; ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡിജിസിഎ). ഡല്&#x200d;ഹി, കൊച്ചി, ബാംഗ്ലൂര്&#x200d; വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളില്&#x200d; റെഗുലേറ്റര്&#x200d; നടത്തിയ പരിശോധനയില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; റിക്വയര്&#x200d;മെന്റിന്റെ (സിഎആര്&#x200d;) വ്യവസ്ഥകള്&#x200d; എയര്&#x200d; ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.</p>
<p>വിമാനങ്ങള്&#x200d; വൈകുന്നത് മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാര്&#x200d;ക്ക് ഹോട്ടല്&#x200d; താമസസൗകര്യം നല്&#x200d;കാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥര്&#x200d;ക്ക് നിബന്ധനകള്&#x200d; അനുസരിച്ച് പരിശീലനം നല്&#x200d;കാതിരിക്കുക, മോശം സീറ്റുകളില്&#x200d; യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. തുടര്&#x200d;ന്ന് നവംബര്&#x200d; 3ന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കി.</p>
<p>എന്നാല്&#x200d; കാരണം കാണിക്കല്&#x200d; നോട്ടീസിലെ എയര്&#x200d; ഇന്ത്യയുടെ മറുപടി തൃപ്തികരമല്ലെന്നും സിഎആര്&#x200d; വ്യവസ്ഥകള്&#x200d; പാലിക്കാത്തതിന് പിഴ ചുമത്തിയതായും ഡിജിസിഎ പ്രസ്താവനയില്&#x200d; പറഞ്ഞു. 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgca-again-fined-air-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനം വൈകിയാല്&#x200d; യാത്രക്കാര്&#x200d;ക്ക് നഷ്ടപരിഹാരം; വിമാനക്കമ്പനികള്&#x200d;ക്ക് തിരിച്ചടി</title>
		<link>https://www.chandrikadaily.com/air-passengers-will-get-compensation-for-delays-cancellations.html</link>
					<comments>https://www.chandrikadaily.com/air-passengers-will-get-compensation-for-delays-cancellations.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Apr 2018 05:49:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[Aviation]]></category>
		<category><![CDATA[DGCA]]></category>
		<category><![CDATA[Directorate General of Civil Aviation]]></category>
		<category><![CDATA[Domestic Aviation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81057</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വിമാനക്കമ്പനികള്&#x200d;ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്&#x200d;ട്ടര്&#x200d;. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി. വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്&#x200d;ക്കെതിരെ നിരവധി പരാതികള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വിമാനം റദ്ദാക്കിയതു കൊണ്ടോ വൈകിയതു കൊണ്ടോ യാത്രക്കാര്&#x200d;ക്ക് കണക്ഷന്&#x200d; വിമാനം നഷ്ടമായാല്&#x200d; 20000 രൂപ വരെ നഷ്ടപരിഹാരമായി നല്&#x200d;കണമെന്നാണ് ഡിജിസിഎ നിര്&#x200d;ദേശം. കൂടാതെ ബോര്&#x200d;ഡിങിന് കമ്പനികള്&#x200d; അനുമതി നല്&#x200d;കാത്ത പക്ഷം യാത്രക്കാര്&#x200d;ക്ക് 5000 രൂപ പിഴ നല്&#x200d;കണമെന്നും നിര്&#x200d;ദേശമുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിമാനക്കമ്പനികള്&#x200d;ക്ക് തിരിച്ചടിയായി കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റ് ജനറലിന്റെ (ഡിജിസിഎ) പുതിയ ചാര്&#x200d;ട്ടര്&#x200d;. വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കണമെന്ന് ഡിജിസിഎ ഉത്തരവിറക്കി.<br />
വിമാനയാത്രയുമായി ബന്ധപ്പെട്ട് കമ്പനികള്&#x200d;ക്കെതിരെ നിരവധി പരാതികള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.</p>
<p>വിമാനം റദ്ദാക്കിയതു കൊണ്ടോ വൈകിയതു കൊണ്ടോ യാത്രക്കാര്&#x200d;ക്ക് കണക്ഷന്&#x200d; വിമാനം നഷ്ടമായാല്&#x200d; 20000 രൂപ വരെ നഷ്ടപരിഹാരമായി നല്&#x200d;കണമെന്നാണ് ഡിജിസിഎ നിര്&#x200d;ദേശം. കൂടാതെ ബോര്&#x200d;ഡിങിന് കമ്പനികള്&#x200d; അനുമതി നല്&#x200d;കാത്ത പക്ഷം യാത്രക്കാര്&#x200d;ക്ക് 5000 രൂപ പിഴ നല്&#x200d;കണമെന്നും നിര്&#x200d;ദേശമുണ്ട്. ബുക്കിങ് പൂര്&#x200d;ത്തിയായിയെന്നു പറഞ്ഞ് ചില യാത്രക്കാരെ ബോര്&#x200d;ഡിങ് ചെയ്യാന്&#x200d; അനുവാദിക്കാത്ത സംഭവങ്ങള്&#x200d; പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്.</p>
<p>ഇതാദ്യമായാണ് ഡിജിസിഎ വൃത്തങ്ങള്&#x200d; യാത്രക്കാര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കണമെന്ന് കമ്പനികളോട് ആവശ്യപ്പെടുന്നത്. റണ്&#x200d;വേയില്&#x200d; വിമാനം രണ്ടു മണിക്കൂറിലധികം വൈകുകയാണെങ്കില്&#x200d; യാത്രക്കാര്&#x200d;ക്ക് ഇറങ്ങാനുള്ള അനുമതിയും നല്&#x200d;കണമെന്ന് ഡിജിസിഎ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ശൈത്യകാലത്ത് റണ്&#x200d;വേയിലെ പ്രശ്‌നം കാരണം വിമാനങ്ങള്&#x200d; വൈകുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ നടപടി.<br />
അതേസമയം, ഡിജിസിഎയുടെ പുതിയ ചാര്&#x200d;ട്ടറിനെതിരെ ഇന്&#x200d;ഡിഗോ, ജെറ്റ് എയര്&#x200d;വേസ്, സ്‌പൈസ്‌ജെറ്റ്, ഗോഎയര്&#x200d; കമ്പനികള്&#x200d; രംഗത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-passengers-will-get-compensation-for-delays-cancellations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
