<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DGP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dgp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Oct 2025 14:00:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DGP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിജയദശമി മഹോത്സവം; ആര്‍എസ്എസ് വേഷത്തിലെത്തി മുന്‍ ഡിജിപി ജേക്കബ് തോമസ്</title>
		<link>https://www.chandrikadaily.com/vvijayadashami-festival-former-dgp-jacob-thomas-has-joined-the-rss-role.html</link>
					<comments>https://www.chandrikadaily.com/vvijayadashami-festival-former-dgp-jacob-thomas-has-joined-the-rss-role.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 01 Oct 2025 13:59:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[jacobthomas]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356371</guid>

					<description><![CDATA[ ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ ആര്‍എസ്എസ് വേഷത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തില്&#x200d; ആര്&#x200d;എസ്എസ് ഗണവേഷത്തില്&#x200d; പങ്കെടുത്ത് മുന്&#x200d; ഡിജിപി ജേക്കബ് തോമസ്. ജേക്കബ് തോമസ് ആര്&#x200d;എസ്എസില്&#x200d; സജീവമാകുന്നുവെന്ന വാര്&#x200d;ത്തകള്&#x200d; വന്നതിനു പിന്നാലെയാണ് ഇപ്പോള്&#x200d; ആര്&#x200d;എസ്എസ് വേഷത്തില്&#x200d; രംഗത്തെത്തിയിരിക്കുന്നത്. </p>
<p>ആര്&#x200d;എസ്എസ് വേദികളില്&#x200d; നേരത്തെയും ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. നേരത്തെ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്&#x200d; മുഴുവന്&#x200d; സമയ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തില്&#x200d; എത്തിയിരിക്കുന്നത്. മുന്&#x200d; ഡിജിപിമാരായ ടിപി സെന്&#x200d;കുമാര്&#x200d;, ആര്&#x200d; ശ്രീലേഖ അടക്കമുള്ളവര്&#x200d; സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vvijayadashami-festival-former-dgp-jacob-thomas-has-joined-the-rss-role.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീച്ചി പൊലീസ് മുറ; പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്</title>
		<link>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html</link>
					<comments>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Sep 2025 12:53:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[custodialtorture]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[letter]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353085</guid>

					<description><![CDATA[ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>പീച്ചി പൊലീസ് മുറയില്&#x200d; പൊലീസുകാര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്. ഷെയ്ഖ് ദര്&#x200d;വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്. പീച്ചി സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്&#x200d; വിവരാവകാശ നിയമപ്രകാരം നല്&#x200d;കിയതാണെന്നും ഉദ്യോഗസ്ഥര്&#x200d; ജാഗ്രത പാലിക്കണമെന്നും കത്തില്&#x200d; മുന്നറിയിപ്പുണ്ട്. മര്&#x200d;ദന ദൃശ്യങ്ങള്&#x200d; ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തില്&#x200d; പറയുന്നു.</p>
<p>2023 മേയില്&#x200d; ആണ് കോസിനാസ്പദമായ സംഭവം. പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തില്&#x200d; പട്ടിക്കാട് ലാലീസ് ഹോട്ടല്&#x200d; ഉടമ കെ.പി ഔസേപ്പിനെയും മകനെയും മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; ഇന്നലെ പുറത്ത് വന്നിരുന്നു. ഔസേപ്പിനെയും മകന്&#x200d; പോള്&#x200d; ജോസഫിനെയും സ്‌റ്റേഷനില്&#x200d; എത്തിച്ചാണ് ഉദ്യോഗസ്ഥര്&#x200d; മര്&#x200d;ദിച്ചതും അപമാനിച്ചതും. അതേസമയം മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടും കുറ്റക്കാര്&#x200d;ക്കെതിരെ ഇതുവരെ നടപടികള്&#x200d; ഉണ്ടായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം</title>
		<link>https://www.chandrikadaily.com/sabarimala-tractor-yatra-adgp-mr-ajith-kumars-lapse-dgp-strictly-instructs-not-to-repeat-it.html</link>
					<comments>https://www.chandrikadaily.com/sabarimala-tractor-yatra-adgp-mr-ajith-kumars-lapse-dgp-strictly-instructs-not-to-repeat-it.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 19 Jul 2025 14:06:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADGP MR Ajith Kumar]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347909</guid>

					<description><![CDATA[ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.</p>
<p>കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്&#x200d;.അജിത് കുമാര്&#x200d; ട്രാക്ടറില്&#x200d; യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്&#x200d;ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്&#x200d; തൊഴുത ശേഷം എം.ആര്&#x200d;.അജിത് കുമാര്&#x200d; സ്വാമി അയ്യപ്പന്&#x200d; റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്&#x200d;ന്ന് സ്വാമി അയ്യപ്പന്&#x200d; റോഡില്&#x200d; നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്&#x200d; പ്രവര്&#x200d;ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്&#x200d; യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്&#x200d; പങ്കെടുത്ത ശേഷം എംആര്&#x200d; അജിത് കുമാര്&#x200d; വൈകിട്ടോടെ ട്രാക്ടറില്&#x200d; തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്&#x200d; കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.</p>
<p>അതേസമയം, പമ്പ-സന്നിധാനം റൂട്ടില്&#x200d; ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്&#x200d; ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്&#x200d; ഉണ്ടാകാന്&#x200d; പാടില്ലെന്നും 12 വര്&#x200d;ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-tractor-yatra-adgp-mr-ajith-kumars-lapse-dgp-strictly-instructs-not-to-repeat-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെ പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍</title>
		<link>https://www.chandrikadaily.com/a-former-police-officer-complained-during-the-dgps-press-conference.html</link>
					<comments>https://www.chandrikadaily.com/a-former-police-officer-complained-during-the-dgps-press-conference.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 01 Jul 2025 03:55:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ravada chandrasekhar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346347</guid>

					<description><![CDATA[മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയെത്തി തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും പറയുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിന്റെ വാര്&#x200d;ത്താസമ്മേളനത്തിനിടെ പരാതിയുമായി മുന്&#x200d; പൊലീസ് ഉദ്യോഗസ്ഥന്&#x200d;.<br />
മാധ്യമപ്രവര്&#x200d;ത്തകന്&#x200d; എന്ന വ്യാജേനയെത്തി തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും പറയുകയായിരുന്നു. മുപ്പത് വര്&#x200d;ഷമായി സര്&#x200d;വീസില്&#x200d; ഉണ്ടായിരുന്നെന്നും കണ്ണൂരിലെ പൊലീസ് സ്റ്റേഷനില്&#x200d; ജോലി നോക്കിയ സമയത്ത് ചിലര്&#x200d; മര്&#x200d;ദിച്ചുവെന്ന ഭാര്യയുടെ പരാതിയുടെ പകര്&#x200d;പ്പ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.</p>
<p>കൂടാതെ, സിനിമയില്&#x200d; പേര് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയും ഉയര്&#x200d;ത്തി. എന്നാല്&#x200d; സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്&#x200d; ചുമതലയേറ്റ ദിവസം തന്നെ എന്തിനാണ് അദ്ദേഹം എത്തിയതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. </p>
<p>പരാതി പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്&#x200d; പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്&#x200d; പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. താന്&#x200d; നേരിട്ട ദുരനുഭവത്തില്&#x200d; പൊലീസുകാര്&#x200d; മറുപടി പറയണമെന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചു. </p>
<p>പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖര്&#x200d; വാര്&#x200d;ത്താസമ്മേളനം നടത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-former-police-officer-complained-during-the-dgps-press-conference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍</title>
		<link>https://www.chandrikadaily.com/rawada-chandrasekhar-has-taken-charge-as-the-new-police-chief-of-the-state.html</link>
					<comments>https://www.chandrikadaily.com/rawada-chandrasekhar-has-taken-charge-as-the-new-police-chief-of-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 30 Jun 2025 05:24:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Rawada Chandrasekhar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346231</guid>

					<description><![CDATA[കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിക്കാന്&#x200d; തീരുമാനമായത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റില്&#x200d; സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്&#x200d;.</p>
<p>1991 ഐപിഎസ് ബാച്ച് കേരള കേഡര്&#x200d; ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്&#x200d;. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്&#x200d; എഎസ്പിയായിരുന്നു അദ്ദേഹം. ദീര്&#x200d;ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവര്&#x200d;ഷം കൂടി സര്&#x200d;വീസ് കാലാവധിയുള്ള റവാഡ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരില്&#x200d; കണ്ട് അറിയിച്ചിരുന്നു.</p>
<p>യുപിഎസ് സിയുടെ ചുരുക്കപ്പട്ടികയില്&#x200d; രണ്ടാമത്തൊളായിരുന്നു റവാഡ. നിതിന്&#x200d; അഗര്&#x200d;വാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാര്&#x200d;. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയില്&#x200d; അഡിഷണല്&#x200d; ഡയറക്ടറായും റവാഡ ചന്ദ്രശേഖര്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയുടെ ഇടപെടലില്&#x200d; സിപിഎമ്മിന് അമര്&#x200d;ഷമുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rawada-chandrasekhar-has-taken-charge-as-the-new-police-chief-of-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന പൊലീസ് മേധാവിയെ നാളെ തീരുമാനിക്കും</title>
		<link>https://www.chandrikadaily.com/11the-state-police-chief-will-be-decided-tomorrow.html</link>
					<comments>https://www.chandrikadaily.com/11the-state-police-chief-will-be-decided-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Jun 2025 13:59:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346211</guid>

					<description><![CDATA[തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പുതിയ ഡിജിപിയെ നിശ്ചയിക്കുക. സംസ്ഥാന കേഡറിലെ മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ്, പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ് സി അംഗീകരിച്ച് നല്‍കിയിട്ടുള്ളത്. സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷല്‍ ഡയറക്ടര്‍ രവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാള്‍ പൊലീസ് മേധാവി സ്ഥാനത്തെത്തുമെന്നാണ് സൂചന. രവാഡയെ പൊലീസ് മേധാവിയാക്കാന്‍ ആഭ്യന്തര വകുപ്പിന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് പുതിയ ഡിജിപിയെ നിശ്ചയിക്കുക. സംസ്ഥാന കേഡറിലെ മൂന്ന് സീനിയര്&#x200d; ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ്, പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ് സി അംഗീകരിച്ച് നല്&#x200d;കിയിട്ടുള്ളത്. സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്&#x200d; നിതിന്&#x200d; അഗര്&#x200d;വാള്&#x200d;, ഐബി സ്‌പെഷല്&#x200d; ഡയറക്ടര്&#x200d; രവാഡ ചന്ദ്രശേഖര്&#x200d;, ഫയര്&#x200d;ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്&#x200d; ഇടംപിടിച്ചിട്ടുള്ളത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇവരില്&#x200d; നിതിന്&#x200d; അഗര്&#x200d;വാള്&#x200d;, രവാഡ ചന്ദ്രശേഖര്&#x200d; എന്നിവരില്&#x200d; ഒരാള്&#x200d; പൊലീസ് മേധാവി സ്ഥാനത്തെത്തുമെന്നാണ് സൂചന. രവാഡയെ പൊലീസ് മേധാവിയാക്കാന്&#x200d; ആഭ്യന്തര വകുപ്പിന് താല്&#x200d;പ്പര്യമുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്. രവാഡയുടെ പേര് മുഖ്യമന്ത്രി നിര്&#x200d;ദേശിച്ചാല്&#x200d;, മറ്റ് ഘടകകക്ഷികള്&#x200d; എതിര്&#x200d;പ്പ് ഉന്നയിച്ചാല്&#x200d; നിതിന്&#x200d; അഗര്&#x200d;വാളിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്&#x200d; കണ്ണൂര്&#x200d; എഎസ്പിയായിരുന്നു. നായനാര്&#x200d; സര്&#x200d;ക്കാര്&#x200d; എടുത്ത കേസില്&#x200d; രവാഡ ചന്്ദരശേഖറും പ്രതിയായിരുന്നു. 2012ല്&#x200d; കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസില്&#x200d; നിന്ന് കുറ്റവിമുക്തനാക്കി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്&#x200d;വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്&#x200d; ഒരു വര്&#x200d;ഷം കൂടി അധികം സര്&#x200d;വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്&#x200d;സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്&#x200d; ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്&#x200d; സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്&#x200d;ക്കാര്&#x200d; നിയമിച്ചിരുന്നു. എന്നാല്&#x200d; പൊലീസ് മേധാവിയാക്കിയാല്&#x200d; കേരളത്തിലേക്ക് തിരിച്ച്‌വരാന്&#x200d; താല്&#x200d;പ്പര്യമുണ്ടെന്ന് രവാഡ ചന്ദ്രശേഖര്&#x200d; സര്&#x200d;ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ് മുന്&#x200d; മേധാവിയാണ്, പട്ടികയില്&#x200d; ഒന്നാമത്തെ പേരുകാരനും സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറുമായ നിതിന്&#x200d; അവര്&#x200d;വാള്&#x200d;. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിതിന്&#x200d; അഗര്&#x200d;വാള്&#x200d;.</p>
<p>യുപിഎസ് സി അം​ഗീകരിച്ച പട്ടികയിൽ മൂന്നാമതുള്ള, നിലവിലെ ഫയര്&#x200d;ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത സര്&#x200d;ക്കാരിന് അനഭിമതനാണ്. വിജിലന്&#x200d;സ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയതും, മുന്&#x200d; ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലന്&#x200d;സ് കേസ് ഫയലുകള്&#x200d; സിബിഐക്ക് കൈമാറിയതുമാണ് സര്&#x200d;ക്കാരിന്റെ അപ്രീതിക്ക് കാരണമായത്. ഡിജിപി മനോജ് എബ്രഹാമായിരുന്നു പട്ടികയിലെ നാലാമൻ. എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരുടെ പേരുകളും ഡ&#x200d;ിജിപി പദവിയിലേക്ക് പരി​ഗണിക്കാനായി സംസ്ഥാന സർക്കാർ യുപിഎസ് സിക്ക് അയച്ചു നൽകിയിരുന്നു. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നാളെ സർവീസിൽ നിന്നും വിരമിക്കും.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-state-police-chief-will-be-decided-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വിജയനെതിരായ വ്യാജമൊഴി; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി</title>
		<link>https://www.chandrikadaily.com/perjury-against-p-vijayan-dgp-may-file-a-case-against-adgp-mr-ajith-kumar.html</link>
					<comments>https://www.chandrikadaily.com/perjury-against-p-vijayan-dgp-may-file-a-case-against-adgp-mr-ajith-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 05:42:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[m r ajith kumar]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sujithdas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337968</guid>

					<description><![CDATA[എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ സിവില്‍, ക്രിമിനല്‍ കേസുകളെടുക്കാമെന്ന് ഡി.ജി.പി.]]></description>
										<content:encoded><![CDATA[<p>എ.ഡി.ജി.പി എം.ആര്&#x200d; അജിത് കുമാറിനെതിരെ സിവില്&#x200d;, ക്രിമിനല്&#x200d; കേസുകളെടുക്കാമെന്ന് ഡി.ജി.പി. ഇന്റലിജന്&#x200d;സ് മേധാവിയായ എ.ഡി.ജി.പി പി.വിജയനെതിരെ വ്യാജ മൊഴി നല്&#x200d;കിയ സംഭവത്തിലാണ് കേസെടുക്കാമെന്ന് ഡി.ജി.പി ഷെയ്ക്ക് ദര്&#x200d;വേഷ് സാഹിബ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്.</p>
<p>സ്വര്&#x200d;ണക്കടത്തില്&#x200d; പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞെന്ന് അജിത് കുമാര്&#x200d; മൊഴി നല്&#x200d;കിയിരുന്നു. അതേസമയം താന്&#x200d; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസും പറഞ്ഞിരുന്നു. അപകീര്&#x200d;ത്തികരമായ വ്യാജമൊഴി നല്&#x200d;കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കണമെന്ന് പി. വിജയന്&#x200d; പരാതി നല്&#x200d;കിയിരുന്നു. ഈ പരാതിയില്&#x200d; ഡി.ജി.പി അന്വേഷണം നടത്തി അജിത് കുമാറിനെതിരെ കേസെടുക്കാന്&#x200d; ശിപാര്&#x200d;ശ നല്&#x200d;കിയത്.</p>
<p>തൃശൂര്&#x200d; പൂരം കലക്കല്&#x200d;, ആര്&#x200d;.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്&#x200d; എം.ആര്&#x200d; അജിത്കുമാര്&#x200d; അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്&#x200d;കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കിയിരുന്നു.</p>
<p>എന്നാല്&#x200d; നിലവില്&#x200d; ഈ വിഷയങ്ങളില്&#x200d; അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസില്&#x200d; അജിത്ത് കുമാറിന് വിജിലന്&#x200d;സ് ക്ലീന്&#x200d; ചീറ്റ് നല്&#x200d;കുകയും ചെയ്തിരുന്നു. പി.വി. അന്&#x200d;വര്&#x200d; ഉന്നയിച്ച ആരോപണങ്ങളില്&#x200d; വിജിലന്&#x200d;സ് ഡയറക്ടര്&#x200d; നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്&#x200d; ചീറ്റ് ലഭിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/perjury-against-p-vijayan-dgp-may-file-a-case-against-adgp-mr-ajith-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതിയ പൊലീസ് മേധാവി; എം.ആര്&#x200d; അജിത് കുമാര്&#x200d; ഉള്&#x200d;പ്പെടെ ആറുപേര്&#x200d; പട്ടികയില്&#x200d;</title>
		<link>https://www.chandrikadaily.com/new-chief-of-police-six-people-including-mr-ajith-kumar-are-in-the-list.html</link>
					<comments>https://www.chandrikadaily.com/new-chief-of-police-six-people-including-mr-ajith-kumar-are-in-the-list.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Mar 2025 16:56:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[MRAjithkumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333928</guid>

					<description><![CDATA[തൃശ്ശൂര്&#x200d; പൂരം കലക്കല്&#x200d;, ആര്&#x200d;.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്&#x200d; അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു]]></description>
										<content:encoded><![CDATA[<p>പുതിയ ഡിജിപിക്കായുള്ള പട്ടികയില്&#x200d; എം.ആര്&#x200d; അജിത് കുമാര്&#x200d; ഉള്&#x200d;പ്പെടെ ആറുപേര്&#x200d;. സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആര്&#x200d; അജിത് കുമാറിനെയും ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്&#x200d;വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് കേന്ദ്രത്തിന് പട്ടിക കൈമാറിയിരിക്കുന്നത്. നിരവധി വിവാദങ്ങളില്&#x200d; ഉള്&#x200d;പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്&#x200d; എഡിജിപി എം.ആര്&#x200d; അജിത് കുമാറിനെ ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>റോഡ് സേഫ്റ്റി കമ്മീഷണര്&#x200d; നിധിന്&#x200d; അഗര്&#x200d;വാളാണ് പട്ടികയിലെ സീനിയര്&#x200d;. ഇന്റലിജന്&#x200d;സ് ബ്യൂറോ അഡീഷ്ണല്&#x200d; ഡയറക്ടര്&#x200d; റവാഡ ചന്ദ്രശേഖര്&#x200d;, വിജിലന്&#x200d;സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്&#x200d; ഡയറക്ടര്&#x200d; സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.</p>
<p>30 വര്&#x200d;ഷം ഐപിഎസ് സര്&#x200d;വീസ് പൂര്&#x200d;ത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്&#x200d;കാന്&#x200d; മന്ത്രിസഭായോഗത്തില്&#x200d; തീരുമാനിച്ചിരുന്നു. തൃശ്ശൂര്&#x200d; പൂരം കലക്കല്&#x200d;, ആര്&#x200d;.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്&#x200d; അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-chief-of-police-six-people-including-mr-ajith-kumar-are-in-the-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡ് പൂര്&#x200d;ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്&#x200d; അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് ഡിജിപിയുടെ നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/do-not-allow-events-by-blocking-the-road-completely-dgps-instructions-to-district-police-chiefs.html</link>
					<comments>https://www.chandrikadaily.com/do-not-allow-events-by-blocking-the-road-completely-dgps-instructions-to-district-police-chiefs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 25 Jan 2025 04:32:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[road]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327256</guid>

					<description><![CDATA[വിധി നടപ്പാക്കുന്നതില്&#x200d; പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്&#x200d; ഹര്&#x200d;ജികള്&#x200d; വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>റോഡ് പൂര്&#x200d;ണ്ണമായി തടസ്സപ്പെടുത്തി പരിപാടികള്&#x200d; അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് ഡിജിപി എസ് ദര്&#x200d;വേഷ് സാഹിബ് നിര്&#x200d;ദേശം നല്&#x200d;കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കാനും ഡിജിപി നിര്&#x200d;ദേശിച്ചു. വിധി നടപ്പാക്കുന്നതില്&#x200d; പൊലീസിന് വീഴ്ചവന്നുവെന്ന് കോടതികളില്&#x200d; ഹര്&#x200d;ജികള്&#x200d; വന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.</p>
<p>റോഡിന്റെ ഒരുവശത്തുകൂടി മാത്രമം ഘോഷയാത്രകള്&#x200d; പോകുന്നുവെന്ന് ഉറപ്പാക്കണം. ഘോഷയാത്രകള്&#x200d; കാരണം വഴിയിലൂടെ സഞ്ചരിക്കാന്&#x200d; കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപി പറയുന്നു.</p>
<p>രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്&#x200d; സംഘടിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്&#x200d; പൊലീസിന് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി വിമര്&#x200d;ശിച്ചിരുന്നു. ഇത്തരത്തില്&#x200d; റോഡ് തടസ്സപ്പെടുത്തിയാല്&#x200d; കര്&#x200d;ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.</p>
<p>ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്&#x200d; വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സര്&#x200d;ക്കുലറില്&#x200d; പറയുന്നു. ജില്ലാ പൊലീസ് മേധാവികള്&#x200d;ക്കാണ് സര്&#x200d;ക്കുലര്&#x200d; അയച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-allow-events-by-blocking-the-road-completely-dgps-instructions-to-district-police-chiefs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയരാഘവന്റെ വര്&#x200d;ഗീയ പരാമര്&#x200d;ശം: ഡിജിപിക്ക് പരാതി നല്&#x200d;കി യൂത്ത് ലീഗ്‌</title>
		<link>https://www.chandrikadaily.com/1vijayaraghavans-communal-remarks-youth-league-lodges-complaint-with-dgp.html</link>
					<comments>https://www.chandrikadaily.com/1vijayaraghavans-communal-remarks-youth-league-lodges-complaint-with-dgp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:17:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323040</guid>

					<description><![CDATA[തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്&#x200d;കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്&#x200d; നടത്തിയ വര്&#x200d;ഗീയ പരാമര്&#x200d;ശനത്തിനെതിരെ ഡിജിപിക്ക് പരാതി നല്&#x200d;കി മുസ്‌ലിം യൂത്ത് ലീഗ്.</p>
<p>പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്&#x200d; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്&#x200d;കിയിരിക്കുന്നത്.</p>
<p>വയനാട്ടില്&#x200d; രാഹുല്&#x200d; ഗാന്ധിയും തുടര്&#x200d;ന്ന് പ്രിയങ്കയും ജയിച്ചത് വര്&#x200d;ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്&#x200d; വിവാദ പ്രസ്താവന നടത്തിയത്. കോണ്&#x200d;ഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോള്&#x200d; വിജയരാഘവന്&#x200d; പറഞ്ഞത് പാര്&#x200d;ട്ടി ലൈന്&#x200d; തന്നെയാണെന്നായിരുന്നു നേതാക്കള്&#x200d; കൂട്ടത്തോടെ ഉറപ്പിച്ച് പറയുന്നതും. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവന്റെ പരാമര്&#x200d;ശത്തെ സിപിഎം നേതാക്കള്&#x200d; ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>അതേസമയം വിജയരാഘവന്റെ പരാമര്&#x200d;ശം ദേശീയ തലത്തില്&#x200d; ബിജെപിയും ആയുധമാക്കിമാറ്റിയിരിക്കുകയാണ്. ഇന്ത്യസഖ്യത്തില്&#x200d; തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്&#x200d;കുന്നുവെന്നായിരുന്നു കോണ്&#x200d;ഗ്രസ് വിമര്&#x200d;ശനം. എന്നാല്&#x200d; എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വര്&#x200d;ഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎം പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vijayaraghavans-communal-remarks-youth-league-lodges-complaint-with-dgp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
