<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>director &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/director/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Sep 2025 05:50:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>director &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഞ്ജു വാര്യരുടെ പരാതി, സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു</title>
		<link>https://www.chandrikadaily.com/manju-warrier-complains-that-director-sanalkumar-sasidharan-was-stopped-at-mumbai-airport.html</link>
					<comments>https://www.chandrikadaily.com/manju-warrier-complains-that-director-sanalkumar-sasidharan-was-stopped-at-mumbai-airport.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 05:49:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[director]]></category>
		<category><![CDATA[lookout notice]]></category>
		<category><![CDATA[manju warrier]]></category>
		<category><![CDATA[sanal kumar sasidaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353051</guid>

					<description><![CDATA[
മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്]]></description>
										<content:encoded><![CDATA[<p>പ്രശസ്ത സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ വിഭാഗം തടഞ്ഞു. അമേരിക്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തെ തടഞ്ഞത്.</p>
<div id="div-ub-twentyfournews.com_1742367407483">
<div id="unibots-video">
<div id="ubVideo" class="ub-loaded unsticky">
<div class="vjs-text-track-display" translate="yes" aria-live="off" aria-atomic="true">നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ കൊച്ചി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്ന് സനൽകുമാർ ശശിധരൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.</div>
<div translate="yes" aria-live="off" aria-atomic="true"></div>
<div translate="yes" aria-live="off" aria-atomic="true">മഞ്ജു വാര്യരുടെ പരാതിയെ തുടർന്നാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കൊച്ചിയിൽ നിന്ന് പൊലീസ് സംഘം മുംബൈയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manju-warrier-complains-that-director-sanalkumar-sasidharan-was-stopped-at-mumbai-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/director-vikram-sukumaran-passed-away.html</link>
					<comments>https://www.chandrikadaily.com/director-vikram-sukumaran-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Jun 2025 05:42:01 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead]]></category>
		<category><![CDATA[director]]></category>
		<category><![CDATA[VIKRAM SUKUMARAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343296</guid>

					<description><![CDATA[മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്&#x200d; വിക്രം സുഗുമാരന്&#x200d; തിങ്കളാഴ്ച ചെന്നൈയില്&#x200d; ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് അന്തരിച്ചു. ശന്തനു ഭാഗ്യരാജ്, പ്രഭു, കതിര്&#x200d;, വിജി ചബ്ദ്രശേഖര്&#x200d; എന്നിവരുള്&#x200d;പ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.</p>
<p>സംവിധായകന്&#x200d; മധുരയില്&#x200d; നിന്ന് ചെന്നൈയിലേക്ക് ബസില്&#x200d; യാത്ര ചെയ്യവേ, പെട്ടെന്നുള്ള ഹൃദയസ്തംഭനം സിനിമാ മേഖലയില്&#x200d; നിന്ന് സര്&#x200d;ഗ്ഗാത്മക ആത്മാവിനെ അപഹരിച്ചു എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. അദ്ദേഹത്തിന്റെ വിയോഗവാര്&#x200d;ത്ത തമിഴ് സിനിമാ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അന്ത്യകര്&#x200d;മ്മങ്ങള്&#x200d; സംബന്ധിച്ച വിശദാംശങ്ങള്&#x200d; ഇതുവരെ പങ്കുവെച്ചിട്ടില്ല.</p>
<p>സംവിധായകന്&#x200d; വിക്രം സുകുമാരന്&#x200d; രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. സിനിമയില്&#x200d; അഭിനേതാവാകണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്ക് പോയത്. സംവിധായകന്&#x200d; ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായാണ് അദ്ദേഹം ആദ്യം ജോലിയില്&#x200d; പ്രവേശിച്ചത്. ജൂലി ഗണപതി പോലുള്ള സിനിമകള്&#x200d; ഉള്&#x200d;പ്പെടെ 1999 നും 2000 നും ഇടയില്&#x200d; പുറത്തിറങ്ങിയ 56 ഹ്രസ്വചിത്രങ്ങളില്&#x200d; സംവിധായകന്&#x200d; ബാലു മഹേന്ദ്രയ്ക്കൊപ്പം അദ്ദേഹം പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. അപ്പോഴാണ് സംവിധായകന്&#x200d; വെട്രിമാരന്&#x200d; സംവിധാനം ചെയ്ത പൊള്ളാധവന്&#x200d; എന്ന സിനിമയില്&#x200d; അഭിനയിക്കാന്&#x200d; അവസരം ലഭിച്ചത്. ആ സിനിമയില്&#x200d; അഭിനയിച്ചു. അതിനു ശേഷം ശശികുമാറിന്റെ കൊടിവീരന്&#x200d; എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്&#x200d;ന്ന്, 2013-ല്&#x200d; പുറത്തിറങ്ങിയ &#8216;മദയാനൈ കൂട്ടം&#8217; എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് ശേഷം 10 വര്&#x200d;ഷത്തിന് ശേഷം അദ്ദേഹം രാവണ കോട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. ശാന്തനു, ആനന്ദി, പ്രഭു, ഇളവരസു, ദീപ, അരുള്&#x200d;ദാസ് എന്നിവര്&#x200d; ഈ ചിത്രത്തില്&#x200d; അഭിനയിച്ചു. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലകയറ്റത്തെ കേന്ദ്രീകരിച്ചുള്ള തെരും ബോറും എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/director-vikram-sukumaran-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമയ്ക്ക് &#8216;ഓപ്പറേഷന്‍ സിന്ദൂര്‍&#8217; എന്ന പേര്; പ്രഖ്യാപനത്തിനു പിന്നാലെ വ്യാപക വിമര്‍ശനം, മാപ്പ് പറഞ്ഞ് സംവിധായകന്‍</title>
		<link>https://www.chandrikadaily.com/the-movie-is-called-operation-sindoor-wide-criticism-after-the-announcement-the-director-apologized.html</link>
					<comments>https://www.chandrikadaily.com/the-movie-is-called-operation-sindoor-wide-criticism-after-the-announcement-the-director-apologized.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 May 2025 10:41:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[director]]></category>
		<category><![CDATA[film]]></category>
		<category><![CDATA[India]]></category>
		<category><![CDATA[operation sindoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340869</guid>

					<description><![CDATA[ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകനെതിരെ വ്യാപക വിമര്‍ശനം. ]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-പാകിസ്താന്&#x200d; സംഘര്&#x200d;ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്&#x200d; &#8216;ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d;&#8217; എന്ന പേരില്&#x200d; സിനിമ പ്രഖ്യാപിച്ച സംവിധായകനെതിരെ വ്യാപക വിമര്&#x200d;ശനം. പിന്നാലെ മാപ്പ് പറഞ്ഞ് സംവിധായകന്&#x200d; ഉത്തം മഹേശ്വരി.</p>
<p>പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല സിനിമ പ്രഖ്യാപിച്ചതെന്ന് വിമര്&#x200d;ശനത്തിനു പിന്നാലെ ഉത്തം മഹേശ്വരി നല്&#x200d;കുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാന്&#x200d; ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യത്തോടും സൈനികരോടുമുള്ള സ്നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യല്&#x200d; മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. </p>
<p>പഹല്&#x200d;ഗാമില്&#x200d; 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്&#x200d;കിയ തിരിച്ചടിയായ ഓപ്പറേഷന്&#x200d; സിന്ദൂറിന്റെ പേരിലാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്&#x200d; സിനിമ പ്രഖ്യാപിച്ച സമയം ശരിയല്ലെന്നായിരുന്നു വ്യാപകമായി ഉയര്&#x200d;ന്ന വിമര്&#x200d;ശനം. </p>
<p>രാജ്യം സംരക്ഷിക്കുന്നതിനായി സൈനികര്&#x200d; അതിര്&#x200d;ത്തിയില്&#x200d; പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നും ഉത്തം മഹേശ്വരിക്കെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-movie-is-called-operation-sindoor-wide-criticism-after-the-announcement-the-director-apologized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/co-director-arrested-with-cannabis.html</link>
					<comments>https://www.chandrikadaily.com/co-director-arrested-with-cannabis.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 06 May 2025 15:05:00 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[cannabis case]]></category>
		<category><![CDATA[director]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340405</guid>

					<description><![CDATA[മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നെയ്യാറ്റിന്&#x200d;കരയില്&#x200d; കഞ്ചാവുമായി സഹ സംവിധായകന്&#x200d; പിടിയില്&#x200d;. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്&#x200d; നിന്ന് പിടിച്ചെടുത്തത്. വീട്ടില്&#x200d; നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്&#x200d;ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്&#x200d; ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.</p>
<p>അതേസമയം ഇന്ന് കണ്ണൂര്&#x200d; പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്&#x200d;ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്&#x200d;ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്&#x200d;ന്നാണ് നദീഷ് നാരായണന്&#x200d;റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്&#x200d; എക്സൈസിന്&#x200d;റെ നിരീക്ഷണത്തിലായിരുന്നു. തുടര്&#x200d;ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്&#x200d;വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/co-director-arrested-with-cannabis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യം ചെയ്യുന്നു</title>
		<link>https://www.chandrikadaily.com/hybrid-cannabis-case-sameer-tahir-is-questioned-by-excise.html</link>
					<comments>https://www.chandrikadaily.com/hybrid-cannabis-case-sameer-tahir-is-questioned-by-excise.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 05 May 2025 12:12:43 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[director]]></category>
		<category><![CDATA[hybtrrid drug]]></category>
		<category><![CDATA[sameer thahir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340202</guid>

					<description><![CDATA[സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നു. ]]></description>
										<content:encoded><![CDATA[<p>സംവിധായകരില്&#x200d; നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്&#x200d; സമീര്&#x200d; താഹിറിനെ ചോദ്യം ചെയ്യുന്നു. കച്ചേരിപ്പടിയിലെ എക്‌സൈസ് ഓഫീസിലാണ് സമീര്&#x200d; താഹിര്&#x200d; ചോദ്യം ചെയ്യലിന് ഹാജരായത്.</p>
<p>സമീറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്&#x200d; നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീറിനെയും എക്‌സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്&#x200d;കുകയായിരുന്നു.</p>
<p>ഹൈബ്രിഡ് കഞ്ചാവുമായാണ് ഖാലിദ് റഹ്‌മാന്&#x200d;, അഷ്റഫ് ഹംസ എന്നിവരുള്&#x200d;പ്പെടെ മൂന്ന് പേര്&#x200d; അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; അര്&#x200d;ധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്. </p>
<p>അതേസമയം ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്&#x200d; ജാമ്യത്തില്&#x200d; വിട്ടയക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hybrid-cannabis-case-sameer-tahir-is-questioned-by-excise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാന്‍ലി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/tamil-director-and-sactorr-ss-stanley-passed-away.html</link>
					<comments>https://www.chandrikadaily.com/tamil-director-and-sactorr-ss-stanley-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Apr 2025 04:51:10 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[death]]></category>
		<category><![CDATA[director]]></category>
		<category><![CDATA[ss stanly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338117</guid>

					<description><![CDATA[ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ് എസ് സ്റ്റാന്&#x200d;ലി (57) അന്തരിച്ചു. ചെന്നൈയില്&#x200d; വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്&#x200d; നടക്കും. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്&#x200d; അദ്ദേഹം നേരിട്ടിരുന്നു.</p>
<p>1967ല്&#x200d; മൂന്നാറിലാണ് എസ് എസ് സ്റ്റാന്&#x200d;ലി ജനിച്ചത്. 2002ല്&#x200d; പുറത്തിറങ്ങിയ ഏപ്രില്&#x200d; മാതത്തില്&#x200d; എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റാന്&#x200d;ലിയുടെ സംവിധാന അരങ്ങേറ്റം. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്&#x200d; പുറത്തിറങ്ങിയത്. പെരിയാര്&#x200d; സിനിമയില്&#x200d; അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.</p>
<p>2016 ല്&#x200d; പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം ആണ്ടവന്&#x200d; കട്ടലൈ എന്ന ചിത്രത്തിലെ കുമാര്&#x200d; എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണന്&#x200d;, സര്&#x200d;ക്കാര്&#x200d; തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കഴിഞ്ഞ വര്&#x200d;ഷം പുറത്തിറങ്ങിയ മഹാരാജയാണ് അവസാന ചിത്രം.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-director-and-sactorr-ss-stanley-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌കര്&#x200d; ജേതാവായ ഫലസ്തീന്&#x200d; സംവിധായകന്&#x200d; ഹംദാന്&#x200d; ബല്ലാലിനെ ഇസ്രാഈല്&#x200d; സൈന്യം വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/oscar-winning-palestinian-director-hamdan-ballal-has-been-released-by-the-israeli-army.html</link>
					<comments>https://www.chandrikadaily.com/oscar-winning-palestinian-director-hamdan-ballal-has-been-released-by-the-israeli-army.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Mar 2025 10:43:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[director]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[oscar winner]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335882</guid>

					<description><![CDATA[സൈനിക കേന്ദ്രത്തില്&#x200d; ക്രൂര മര്&#x200d;ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് 'നോ അദര്&#x200d; ലാന്&#x200d;ഡി'ന്റെ ഇസ്രാഈല്&#x200d; സഹസംവിധായകനായ യുവാല്&#x200d; എബ്രഹാം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന ഓസ്‌കര്&#x200d; ജേതാവായ ഫലസ്തീന്&#x200d; സംവിധായകന്&#x200d; ഹംദാന്&#x200d; ബല്ലാലിന് മോചനം. സൈനിക കേന്ദ്രത്തില്&#x200d; ക്രൂര മര്&#x200d;ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് &#8216;നോ അദര്&#x200d; ലാന്&#x200d;ഡി&#8217;ന്റെ ഇസ്രാഈല്&#x200d; സഹസംവിധായകനായ യുവാല്&#x200d; എബ്രഹാം വ്യക്തമാക്കി.</p>
<p>ഹംദാന്&#x200d; ഇപ്പോള്&#x200d; ഹെബ്രോണിലെ ആശുപത്രിയില്&#x200d; ചികിത്സയിലാണ്.</p>
<p>ഓസ്‌കര്&#x200d; പുരസ്‌കാരത്തിന് അര്&#x200d;ഹമായ ഡോക്യുമെന്ററി &#8216;നോ അതര്&#x200d; ലാന്&#x200d;ഡി&#8217;ന്റെ നാല് സംവിധായകരിലൊരാളാണ് ഫലസ്തീന്&#x200d; സംവിധായകനായ ഹംദാന്&#x200d; ബല്ലാല്&#x200d;. കഴിഞ്ഞദിവസമാണ് ഇസ്രാഈല്&#x200d; കുടിയേറ്റക്കാര്&#x200d; ഇയാളെ ആക്രമിച്ചത്. ബല്ലാലിനെ ക്രൂരമായി മര്&#x200d;ദിച്ച ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്&#x200d; വച്ച് ഇസ്രാഈല്&#x200d; സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്&#x200d; കയറി ആക്രമിക്കുകയായിരുന്നുവെന്നും തുടര്&#x200d;ന്ന് ഹംദാനെ ഇസ്രാഈല്&#x200d; സേന വെസ്റ്റ് ബാങ്കിലെ സുസിയ ഗ്രാമത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കുടുംബം ആരോപിച്ചിരുന്നു.</p>
<p>അതേസമയം ആക്രമണത്തില്&#x200d; സംവിധായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>
<p>97-ാമത് ഓസ്‌കര്&#x200d; പുരസ്‌കാര ചടങ്ങില്&#x200d; മികച്ച ഡോക്യുമെന്ററി- ഫീച്ചര്&#x200d; വിഭാഗത്തിലാണ് &#8216;നോ അദര്&#x200d; ലാന്&#x200d;ഡ്&#8217; പുരസ്‌കാരം നേടിയത്. ബാസല്&#x200d; അദ്ര, ഹംദാന്&#x200d; ബല്ലാല്&#x200d;, യുവാല്&#x200d; അബ്രഹാം, റേച്ചല്&#x200d; സോര്&#x200d; എന്നിവര്&#x200d; ആദ്യമായി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായിരുന്നു ഇത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oscar-winning-palestinian-director-hamdan-ballal-has-been-released-by-the-israeli-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമാ കോപ്പിയടി: സംവിധായകൻ ശങ്കറിന്&#x200d;റെ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്ക് സ്റ്റേ</title>
		<link>https://www.chandrikadaily.com/movie-plagiarism-ed-action-to-seize-director-shankars-assets-stays.html</link>
					<comments>https://www.chandrikadaily.com/movie-plagiarism-ed-action-to-seize-director-shankars-assets-stays.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Mar 2025 08:05:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[director]]></category>
		<category><![CDATA[film]]></category>
		<category><![CDATA[shamkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333488</guid>

					<description><![CDATA[ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും]]></description>
										<content:encoded><![CDATA[<p>സിനിമയുടെ കഥ കോപ്പിയടിച്ചെന്ന കേസിൽ സംവിധായകൻ ശങ്കറിന്&#x200d;റെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയ എൻഫോഴ്സ്മെന്&#x200d;റ് ഡയറക്ടറേറ്റ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംവിധായകന്റെ ഹർജിയിലാണ് ഉത്തരവ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്കായി പ്രതിഫലമായി 11.5 കോടി വാങ്ങിയെന്ന ഇ ഡി വാദം ശരിയല്ലെന്ന് ശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. സത്യവാങ്മൂലം നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.</p>
<p>‘യന്തിരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ കോപ്പിയടിച്ചതാണെന്ന കേസിൽ ശങ്കറിന്&#x200d;റെ 10.11 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. സ്വത്ത് കണ്ടുകെട്ടൽ സംബന്ധിച്ച് ഇ.ഡി.യിൽ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നില്ലെന്ന് നേരത്തെ ശങ്കർ പറഞ്ഞിരുന്നു.</p>
<p>2011ൽ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അരൂർ തമിഴ്‌നാടൻ പരാതി നൽകിയതോടെയാണ് നിയമയുദ്ധം ആരംഭിക്കുന്നത്. ‘യന്തിരൻ’ സിനിമയിലെ ഭൂരിഭാഗവും 1996ൽ പ്രസിദ്ധീകരിച്ച തന്&#x200d;റെ കഥ ‘ജിഗുബ’യിൽനിന്ന് അനുമതിയില്ലാതെ എടുത്തതാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൃതിയിൽ നിന്നുള്ള നിരവധി ആഖ്യാന ഘടനകൾ, ആശയങ്ങൾ എന്നിവ സിനിമയിൽ പകർത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/movie-plagiarism-ed-action-to-seize-director-shankars-assets-stays.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കാശെണ്ണി കൊടുത്തിട്ടാണ്&#8217; എന്ന പരാമര്&#x200d;ശം വേദനിപ്പിച്ചു; സംവിധായകന്&#x200d; ദീപു കരുണാകരനെതിരെ നടി അനശ്വര രാജന്റെ ഇന്&#x200d;സ്റ്റാഗ്രാം പോസ്റ്റ്</title>
		<link>https://www.chandrikadaily.com/the-remark-kashenni-has-given-hurt-actress-anaswara-rajans-instagram-post-against-director-deepu-karunakaran.html</link>
					<comments>https://www.chandrikadaily.com/the-remark-kashenni-has-given-hurt-actress-anaswara-rajans-instagram-post-against-director-deepu-karunakaran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Mar 2025 15:34:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress anaswara rajan]]></category>
		<category><![CDATA[deepu karunakaran]]></category>
		<category><![CDATA[director]]></category>
		<category><![CDATA[film]]></category>
		<category><![CDATA[instagram post]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332480</guid>

					<description><![CDATA[ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാൻ തയാറാകുന്നില്ലെന്ന സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജൻ. അനശ്വരയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച &#8216;മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ&#8217; എന്ന ചിത്രത്തിന്&#x200d;റെ പ്രമോഷന് നടി സഹകരിക്കുന്നില്ല എന്നായിരുന്നു സംവിധായകൻ ആരോപിച്ചത്. ഇപ്പോൾ ആരോപണങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനശ്വര. തികച്ചും വേദനാജനകമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് കുറിപ്പ് എഴുതേണ്ടി വന്നതെന്നും സംവിധായകൻ ദീപു കരുണാകരൻ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് കുറച്ച് ദിവസമായി നടത്തുന്നതെന്നും അനശ്വര വ്യക്തമാക്കി. &#8220;കാശെണ്ണിക്കൊടുത്തിട്ടാണ്&#8221; എന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിക്കാൻ തയാറാകുന്നില്ലെന്ന സംവിധായകൻ ദീപു കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി അനശ്വര രാജൻ. അനശ്വരയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച &#8216;മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ&#8217; എന്ന ചിത്രത്തിന്&#x200d;റെ പ്രമോഷന് നടി സഹകരിക്കുന്നില്ല എന്നായിരുന്നു സംവിധായകൻ ആരോപിച്ചത്. ഇപ്പോൾ ആരോപണങ്ങളോട് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനശ്വര.</p>
<p>തികച്ചും വേദനാജനകമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് കുറിപ്പ് എഴുതേണ്ടി വന്നതെന്നും സംവിധായകൻ ദീപു കരുണാകരൻ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് കുറച്ച് ദിവസമായി നടത്തുന്നതെന്നും അനശ്വര വ്യക്തമാക്കി. &#8220;കാശെണ്ണിക്കൊടുത്തിട്ടാണ്&#8221; എന്ന അത്രയും മോശമായ പരാമർശം തന്നെ ഏറെ വിഷമിപ്പിച്ചു. പ്രൊഡ്യൂസർ പണം നൽകാതെ റൂമിൽ നിന്നും ഇറങ്ങേണ്ട എന്ന് സംവിധായകൻ പറഞ്ഞപ്പോഴും &#8220;ഷൂട്ട് തീരട്ടെ&#8221;എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ തന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉണ്ടായതെന്ന് അനശ്വര പറഞ്ഞു.</p>
<p>സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ തന്റേത് മാത്രമാണ്. അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ സിനിമക്ക് വേണ്ടി യാതൊരുവിധ പ്രമോഷനോ ഇന്റർവ്യൂകളോ കൊടുത്തിട്ടില്ല. തന്&#x200d;റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശ്യത്തോടെയാണ് പരാമർശം നടത്തിയത്. സംവിധായകന് ബുദ്ധിമുട്ടുണ്ടാക്കിയ മറ്റ് അഭിനേതാക്കളുടെ പേര് പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ തന്റെ പേര് പറഞ്ഞത് പ്രതികരിക്കില്ല എന്ന മനോഭാവം കാരണമാകാം. സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ താല്പര്യപെടുന്നില്ലെന്നും അനശ്വര വ്യക്തമാക്കി.</p>
<h3><b>അനശ്വരയുടെ കുറിപ്പ്</b></h3>
<p><i>തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങൾ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകൻ ശ്രീ ദീപു കരുണാകരൻ പല മാധ്യമങ്ങളിലും &#8220;ഞാൻ പ്രൊമോഷനു സഹകരിക്കില്ല&#8221; എന്ന് ഇന്റർവ്യൂകൾ നൽകി എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി വരുന്നുണ്ട്.</i></p>
<p><i>അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച “മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ” എന്ന ചിത്രം 2024 ഓഗസ്റ്റിൽ റിലീസ് പ്ലാൻ ചെയ്തതാണ്. ആദ്യം തന്നെ,&#8221;കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാൻ ഷൂട്ട്നു പോലും വന്നിട്ടുള്ളത്&#8221;എന്ന് അദ്ദേഹത്തിൻ്റെ പരാമർശത്തെകുറിച്ച്,- സിനിമയുടെ ഷൂട്ട് സമയത്ത് പേമെന്&#x200d;റ് ഇഷ്യു വന്നപ്പോൾ &#8220;പ്രൊഡ്യൂസർ പേമെന്&#x200d;റ് അക്കൗണ്ടിലേക്ക് ഇടാതെ റൂമിൽ നിന്നും ഇറങ്ങേണ്ട&#8221; എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിർത്തിവെക്കേണ്ട ഒരു അവസ്ഥയിലും &#8220;ഷൂട്ട് തീരട്ടെ&#8221;എന്ന് പറഞ്ഞു മുൻകൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്റെ &#8220;കാശെണ്ണികൊടുത്തിട്ടാണ്&#8221; എന്ന അത്രയും മോശമായ പരാമർശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രോഫഷണലി എന്നതിനപ്പുറം ഇമോഷണലി ഏറെ വിഷമിപ്പിച്ചു.</i></p>
<p><i>കാരക്ടർ പോസ്റ്റർ, ട്രെയിലർ എന്നിവ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒഫീഷ്യൽ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു, എന്നാൽ എന്&#x200d;റെ ഒഫീഷ്യൽ ഫേസ്ബുക് പേജിനെ ഫാൻസ് ഹാൻഡിൽ ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടർത്തുകയും, പടത്തിലെ പ്രധാന അഭിനേതാവും, സംവിധായകനും &#8220;കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാൻ പ്രൊമോഷന് വരാൻ തയ്യാറായില്ല&#8221; എന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്നാൽ റിലീസ് തിയതിക്ക് തൊട്ട് മുൻപേ സിനിമയുടെ ഭാഗമായി ഞാൻ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്. ഓൺലൈനിൽ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷൻ ഇന്റർവ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്റ്സ് ഞങ്ങൾക്ക് വന്നിട്ടില്ല. റിലീസിനു 2 ദിവസം മുൻപ് ഞങ്ങൾ അവരെ കോൺടാക്ട് ചെയ്‌തപ്പോൾ റിലീസ് മാറ്റി വച്ചു എന്നും, ചില പ്രശ്‌നങ്ങൾ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോൾ മാത്രമാണ് ഇക്കാര്യങ്ങൾ നമുക്ക് അറിയാൻ കഴിഞ്ഞത്.</i></p>
<p><i>അതിനു ശേഷം ഒരിക്കൽ പോലും ഈ ചിത്രം റിലീസ് ആകാൻ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാൽ പൊടുന്നനെ ചാനലുകളിൽ പ്രത്യക്ഷപെട്ട് എന്നെയും, എന്&#x200d;റെ അമ്മ, മാനേജർ തുടങ്ങിയവരെയും ആക്ഷേപിക്കുന്ന സ്റ്റേറ്റ്മെന്&#x200d;റ്സ് ആണ് ശ്രീ. ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന്, ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്&#x200d;റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഉന്നയിക്കുന്ന സംവിധായകൻ, ഇതേ സിനിമക്ക് വേണ്ടി യാതൊരു വിധ പ്രമോഷൻ &amp; ഇന്റർവ്യൂ കൊടുക്കാതെ ഈ അവസരത്തിൽ എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശ്യത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് സ്റ്റേറ്റ്മെന്&#x200d;റ്സ് എന്ന് ഞാൻ വിശ്വസിക്കുന്നു.</i></p>
<p><i>റിപ്പോർട്ടർ ചാനലിൽ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കൾ ഉണ്ടായിട്ടുണ്ട് എന്നും, എന്നാൽ ആ സംഭവങ്ങളും, പേരുകളും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല എന്നും, അത് സിനിമയെയും, വ്യക്തിപരമായും ഗുണം ചെയ്യില്ല, എന്നും പറഞ്ഞിരുന്നു, അങ്ങനെയിരിക്കെ എന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി, വ്യക്തിപരമായും, സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?</i></p>
<p><i>അതോടൊപ്പം, അദേഹത്തിന്റെ ഷൂട്ട് സമയത്ത് പേമെന്&#x200d;റ് കിട്ടാതെ കാരവനിൽ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങൾ മറ്റ് അഭിനേതാക്കളിൽ നിന്നും, നടന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടുണ്ട് . എന്നാൽ, അവരുടെ പേരുകൾ ഒഴിവാക്കി കേവലം ഇൻസ്റ്റഗ്രാമിൽ മ്യൂസിക് പോസ്റ്റർ ഷെയർ ചെയ്തില്ല എന്ന് വിമർശിച്ച്, എന്&#x200d;റെ പേര് മാത്രം പരസ്യമായി പറയുകയും, മേല്പറഞ്ഞ അഭിനേതാക്കളുടെ പേരുകൾ പറയാതെ താരതമ്യേന പുതുമുഖവും പെൺകുട്ടിയുമായ എന്റെ പേര് പറഞ്ഞതിലൂടെ ഞാൻ പ്രതികരിക്കില്ല എന്ന മനോഭാവമാവാം. ഒരു സ്ത്രീ എന്ന വിക്ടിം കാർഡ് ഉപയോഗിക്കാൻ ഞാൻ ഇവിടെ താല്പര്യപെടുന്നില്ല.</i></p>
<p><i>ഞാൻ അംഗമായ അമ്മ അസോസിയേഷനിൽ പരാതിക്കത്ത് ഇതിനകം നൽകിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ശ്രീ ദീപു ഉന്നയിച്ചാൽ ഔദ്യോഗികമായി തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപ്പെടുത്തി വാർത്തകൾ പുറത്തുവിടുന്ന യൂട്യൂബ് ചാനൽ, വ്ലോഗേസ് എന്നിവർക്കെതിരെ നിയമപരമായി നീങ്ങുകയാണ്.</i></p>
<p><i>എനിക്ക് ചെയ്തു തീർക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്മെന്റ്സ് ഇരിക്കെ, മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷന് എത്താൻ ഞാൻ തയ്യാറാണ്. ഈ വർഷം ഇറങ്ങിയ എന്&#x200d;റെ മൂന്നു സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളായി മറ്റു കമ്മിറ്റ്മെന്റുകൾ മാറ്റിവെച്ചു പ്രൊമോഷനു പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയിൽ, ഞാൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രൊമോഷനു പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാൻ. നന്ദി</i></p>
<p><i>-അനശ്വര രാജൻ</i></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-remark-kashenni-has-given-hurt-actress-anaswara-rajans-instagram-post-against-director-deepu-karunakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്</title>
		<link>https://www.chandrikadaily.com/look-out-notice-against-director-sanalkumar-on-complaint-of-actress.html</link>
					<comments>https://www.chandrikadaily.com/look-out-notice-against-director-sanalkumar-on-complaint-of-actress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Feb 2025 08:48:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actrerss]]></category>
		<category><![CDATA[director]]></category>
		<category><![CDATA[lookout notice]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sanal kumar sasidaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328783</guid>

					<description><![CDATA[സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം]]></description>
										<content:encoded><![CDATA[<p>കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം.</p>
<p>ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐ.ടി ആക്ട് 67 എന്നിവ ചുമത്തി എളമക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സനല്&#x200d; കുമാര്&#x200d; ശശിധരന്&#x200d;റെ വിദേശയാത്രകളുടെ വിശദാംശങ്ങള്&#x200d; ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്&#x200d; വിഭാഗത്തിന് കത്ത് നല്&#x200d;കിയിരുന്നു. സംവിധായകൻ അമേരിക്കയിലാണെന്നാണ് പൊലീസിന്&#x200d;റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്&#x200d; വിഭാഗത്തില്&#x200d; നിന്ന് വിവരങ്ങള്&#x200d; ആരാഞ്ഞത്.</p>
<p>പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ് നടി. 2022ല്&#x200d; ഇതേ നടിയുടെ പരാതിയില്&#x200d; സനല്&#x200d;കുമാര്&#x200d; ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്&#x200d;ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്&#x200d; സനല്&#x200d;കുമാര്&#x200d; ശല്യം തുടര്&#x200d;ന്നതെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/look-out-notice-against-director-sanalkumar-on-complaint-of-actress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
