<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>discussed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/discussed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 08:23:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>discussed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;യുഡിഎഫ് അടിത്തറ വിപുലീകരിക്കും; പാര്‍ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യും&#8217; -വിഡി സതീശന്‍</title>
		<link>https://www.chandrikadaily.com/udf-base-will-expand-bringing-constituent-parties-party-will-be-discussed-vd-satheesan.html</link>
					<comments>https://www.chandrikadaily.com/udf-base-will-expand-bringing-constituent-parties-party-will-be-discussed-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 08:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bringingconstituent]]></category>
		<category><![CDATA[discussed]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368832</guid>

					<description><![CDATA[മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പാര്&#x200d;ട്ടിയിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം ചര്&#x200d;ച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്&#x200d; നല്&#x200d;കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്&#x200d; എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാന്&#x200d; ഇതിനേക്കാള്&#x200d; കഠിനാധ്വാനം വേണം. അത് പാര്&#x200d;ട്ടിയുടെ നേതാക്കളും പ്രവര്&#x200d;ത്തകരും അവരെ ഏല്&#x200d;പ്പിച്ച ഉത്തരവദിത്തം ഭംഗിയായി ചെയ്യും. ആ ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്&#x200d; വ്യക്തമാക്കി.</p>
<p>ഞങ്ങള്&#x200d; ആരെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു അഭിപ്രായപ്രകടനം ആരും നടത്തേണ്ടതില്ല. കോണ്&#x200d;ഗ്രസിലേക്ക് ആരെ കൊണ്ടുവരണമെന്ന് കെപിസിസിയാണ് തീരുമാനിക്കുക. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-base-will-expand-bringing-constituent-parties-party-will-be-discussed-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനെതിരായ യുദ്ധക്കുറ്റങ്ങള്&#x200d; അവസാനിപ്പിക്കണം; ചര്&#x200d;ച്ച നടത്തി സഊദി, ഇറാന്&#x200d; നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/end-war-crimes-against-palestine-the-leaders-of-saudi-and-iran-discussed.html</link>
					<comments>https://www.chandrikadaily.com/end-war-crimes-against-palestine-the-leaders-of-saudi-and-iran-discussed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Oct 2023 12:59:27 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[discussed]]></category>
		<category><![CDATA[End war]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279007</guid>

					<description><![CDATA[അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്&#x200d; ശാന്തമാക്കുന്നതിന് ഇടപെടല്&#x200d; ആവശ്യമാണ്. ഫലസ്തീന്&#x200d; ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്&#x200d; നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്&#x200d; ഉണ്ടാകണമെന്നും മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; -ഹമാസ് യുദ്ധത്തില്&#x200d; ചര്&#x200d;ച്ച നടത്തി സഊദി കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാനും ഇറാന്&#x200d; പ്രസിഡന്റ് ഇബ്രാഹിം റൈസിയും. ഫലസ്തീനെതിരെയുളള യുദ്ധക്കുറ്റങ്ങള്&#x200d; അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുനേതാക്കളും ചര്&#x200d;ച്ച ചെയ്തതായി ഇറാന്&#x200d; സ്‌റ്റേറ്റ് മീഡിയ പറഞ്ഞു. ഇരുനേതാക്കള്&#x200d; തമ്മിലുളള ആദ്യ ഫോണ്&#x200d; സംഭാഷണമാണിത്.</p>
<p>സംഘര്&#x200d;ഷം നിര്&#x200d;ത്തലാക്കാന്&#x200d; അന്താരാഷ്ട്ര, പ്രാദേശിക പാര്&#x200d;ട്ടികളുമായി ആശയവിനിമയം നടത്തുന്നതിനുളള എല്ലാ ശ്രമങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് സൗദി കിരീടാവകാശി പറഞ്ഞതായി സഊദി ന്യൂസ് ഏജന്&#x200d;സി എസ്.പി.എ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെക്കുന്നതിനേയും സഊദി കിരീടാവകാശി എതിര്&#x200d;ത്തതായി എസ്.പി.എ റിപ്പോര്&#x200d;ട്ട് ചെയ്തു. 7 വര്&#x200d;ഷത്തെ ശത്രുതയ്ക്ക് ശേഷം മാര്&#x200d;ച്ചില്&#x200d; ചൈന നടത്തിയ മധ്യസ്ഥ ചര്&#x200d;ച്ചയില്&#x200d; സഊദി അറേബ്യയും ഇറാനും തമ്മില്&#x200d; നയതന്ത്രബന്ധം പുനരാരംഭിക്കാന്&#x200d; സമ്മതിച്ചിരുന്നു.</p>
<p>അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്&#x200d; ശാന്തമാക്കുന്നതിന് ഇടപെടല്&#x200d; ആവശ്യമാണ്. ഫലസ്തീന്&#x200d; ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്&#x200d; നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്&#x200d; ഉണ്ടാകണമെന്നും മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; പറഞ്ഞു.</p>
<p>ഇസ്രാഈല്&#x200d; -ഫലസ്തീന്&#x200d; യുദ്ധത്തിന്റെ പശ്ചാത്തലത്തില്&#x200d; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; സാദിദ് അല്&#x200d; നഹ്യാന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണില്&#x200d; ചര്&#x200d;ച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്&#x200d; അടിയന്തര ഇടപെടല്&#x200d; വേണമെന്ന് ഇരു രാഷ്ട്ര തലവന്&#x200d;മാരും ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട സമൂഹം ഒരുമിച്ച് പ്രവര്&#x200d;ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടികാട്ടി.</p>
<p>ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും ഷെയ്ഖ് മുഹമ്മദും ജോ ബൈഡനും അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്&#x200d;ക്ക് മാനുഷിക സഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ഇതിനായി സുരക്ഷിത ഇടനാഴി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇരു ഭരണാധികാരികളും ചര്&#x200d;ച്ച ചെയ്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/end-war-crimes-against-palestine-the-leaders-of-saudi-and-iran-discussed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
