<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dispute &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dispute/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 May 2024 05:33:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dispute &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാജ്യസഭാ സീറ്റ്, എല്&#x200d;ഡിഎഫില്&#x200d; തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്</title>
		<link>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html</link>
					<comments>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 05:33:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[Rajya Sabha seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297489</guid>

					<description><![CDATA[അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്&#x200d;ക്കുകയാണ് കേരളാ കോണ്&#x200d;ഗ്രസ് ജോസ് കെ മാണി വിഭാഗം.]]></description>
										<content:encoded><![CDATA[<p>രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്&#x200d; തര്&#x200d;ക്കം മുറുകുന്നു. സീറ്റ് ആര്&#x200d;ക്കും വിട്ടു നല്&#x200d;കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്&#x200d;ക്കുകയാണ് കേരളാ കോണ്&#x200d;ഗ്രസ് ജോസ് കെ മാണി വിഭാഗം.</p>
<p>തങ്ങള്&#x200d;ക്ക് അര്&#x200d;ഹതപ്പെട്ട സീറ്റില്&#x200d; മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്&#x200d; ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന 3 രാജ്യസഭ സീറ്റുകളില്&#x200d; ഒന്നില്&#x200d; അവകാശവാദം ഉന്നയിക്കാന്&#x200d; കേരള കോണ്&#x200d;ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.</p>
<p>മുന്നണിയോഗത്തില്&#x200d; രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്&#x200d; തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്&#x200d;ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്&#x200d; ഇതുസംബന്ധിച്ച് നിര്&#x200d;ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയർക്കും എംഎൽഎക്കും എതിരെ എഫ്ഐആറിൽ ചുമത്തിയത് ദുർബല വകുപ്പുകൾ</title>
		<link>https://www.chandrikadaily.com/mayor-ksrtc-driver-dispute-weak-sections-were-charged-in-the-fir-against-the-mayor-and-the-mla.html</link>
					<comments>https://www.chandrikadaily.com/mayor-ksrtc-driver-dispute-weak-sections-were-charged-in-the-fir-against-the-mayor-and-the-mla.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 08:17:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[ksrtc driver]]></category>
		<category><![CDATA[mayor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296862</guid>

					<description><![CDATA[തിരുവനന്തപുരം വഞ്ചിയൂര്&#x200d; സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്&#x200d;എയും അടക്കം 5 പേര്&#x200d;ക്കെതിരെ പൊലിസ് കേസ് എടുത്തത്.]]></description>
										<content:encoded><![CDATA[<p>തിരുവന്തപുരം മേയര്&#x200d;- കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; തര്&#x200d;ക്കത്തില്&#x200d; മേയര്&#x200d; ആര്യ രാജേന്ദ്രനും ഭര്&#x200d;ത്താവ് സച്ചിന്&#x200d; ദേവ് എംഎല്&#x200d;എയ്ക്കും എതിരെ ചുമത്തിയ എഫ്‌ഐആറിന്റെ പകര്&#x200d;പ്പ് പുറത്ത്. തിരുവനന്തപുരം വഞ്ചിയൂര്&#x200d; സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മേയറും എംഎല്&#x200d;എയും അടക്കം 5 പേര്&#x200d;ക്കെതിരെ പൊലിസ് കേസ് എടുത്തത്. ദുര്&#x200d;ബല വകുപ്പുകള്&#x200d; ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.</p>
<p>സംഘം ചേര്&#x200d;ന്ന് കെഎസ്ആര്&#x200d;ടിസി ബസ് തടഞ്ഞെന്നു എഫ്‌ഐആറില്&#x200d; പറയുന്നു. ബസ് തടഞ്ഞു യാത്രക്കാര്&#x200d;ക്കും മറ്റു വാഹനങ്ങള്&#x200d;ക്കും ഗതാഗത തടസം ഉണ്ടാക്കി, കെഎസ്ആര്&#x200d;ടിസി ബസിന് കുറുകെ സിബ്ര ലൈനില്&#x200d; വാഹനം നിര്&#x200d;ത്തി, അന്യായമായി സംഘം ചേരല്&#x200d;, പൊതുശല്യം ഉണ്ടാക്കല്&#x200d; തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്&#x200d; ചുമത്തിയിരിക്കുന്നത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഉള്&#x200d;പ്പെടെ കാര്യമായ വകുപ്പുകള്&#x200d; എഫ്‌ഐആറില്&#x200d; ചുമത്തിയിട്ടില്ല.</p>
<p>അഭിഭാഷകനായ ബൈജു നോയല്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണു പരിശോധിച്ച് നടപടി എടുക്കാന്&#x200d; കോടതി പൊലീസിന് നിര്&#x200d;ദേശം നല്&#x200d;കിയത്. ഏപ്രില്&#x200d; 27നാണ് തിരുവനന്തപുരം മേയര്&#x200d; ആര്യ രാജേന്ദ്രന്&#x200d; ഭര്&#x200d;ത്താവ് സച്ചിന്&#x200d; ദേവ് എംഎല്&#x200d;എ എന്നിവരും കെഎസ്ആര്&#x200d;ടിസി ഡ്രൈവര്&#x200d; യെദുവുമായി നടുറോഡില്&#x200d; തര്&#x200d;ക്കം ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mayor-ksrtc-driver-dispute-weak-sections-were-charged-in-the-fir-against-the-mayor-and-the-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും</title>
		<link>https://www.chandrikadaily.com/dispute-resolved-malayalam-movies-will-be-screened-on-pvr.html</link>
					<comments>https://www.chandrikadaily.com/dispute-resolved-malayalam-movies-will-be-screened-on-pvr.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 14:03:26 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[Malayalam movies]]></category>
		<category><![CDATA[pvr]]></category>
		<category><![CDATA[resolved]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295157</guid>

					<description><![CDATA[നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.]]></description>
										<content:encoded><![CDATA[<p>പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.</p>
<p>പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.</p>
<p>പിവിആര്&#x200d; കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്&#x200d;ശനം നിര്&#x200d;ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്&#x200d;കാതെ പ്രസ്തുത മള്&#x200d;ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്&#x200d; നല്&#x200d;കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്&#x200d;റെ നീക്കം പുതിയ സിനിമകള്&#x200d;ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.</p>
<p>പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dispute-resolved-malayalam-movies-will-be-screened-on-pvr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത്: ബി.ജെ.പിയിൽ സീറ്റ് തർക്കം</title>
		<link>https://www.chandrikadaily.com/gujarat-dispute-over-seats-in-bjp.html</link>
					<comments>https://www.chandrikadaily.com/gujarat-dispute-over-seats-in-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 06:46:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[seats]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294281</guid>

					<description><![CDATA[അംറേലി, രാജ്കോട്ട്, സബർകാന്ത, സുരേന്ദ്രനഗർ, വഡോദര എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>2019​ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 26 സീറ്റും തൂത്തുവാരിയ ബി.ജെ.പിക്ക് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ചില മണ്ഡലങ്ങളിൽ പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു.</p>
<p>അംറേലി, രാജ്കോട്ട്, സബർകാന്ത, സുരേന്ദ്രനഗർ, വഡോദര എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുന്നതായാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.</p>
<p>രാജ്കോട്ട് സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയുടെ രജ്പുത് വിരുദ്ധ പ്രസ്താവനയാണ് ആഭ്യന്തര തർക്കത്തിന്റെ കാരണങ്ങളിലൊന്ന്. നിരവധി രജ്പുത് രാജാക്കന്മാർ ബ്രിട്ടീഷുകാരുമായി സഹകരിച്ചുവെന്ന പ്രസ്താവന ക്ഷത്രിയവിഭാഗത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കി.</p>
<p>പ്രസ്താവനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ സമുദായ നേതാവ് രാജ് ശഖാവത്ത് ബി.ജെ.പി അംഗത്വം രാജിവെക്കുകയും ചെയ്തു. രൂപാലയുടെ പ്രസ്താവനക്കെതിരെ കർണിസേനയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. രൂപാലയുടെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്നാണ് കർണി സേനയുടെ ആവശ്യം. അല്ലാത്തപക്ഷം പരാജയം നേരിടാൻ ഒരുങ്ങിക്കൊള്ളണമെന്നും അവർ മുന്നറിയിപ്പ് നൽകി.</p>
<p>അംറേലിയിൽ ഭാരത് സുതാരിയയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയും പാർട്ടിയിൽ കലഹം മൂത്തു. സിറ്റിങ് എം.പി നരാൻ കച്ചാഡിയയുടെ അനുയായികളാണ് പ്രധാനമായും സുതാരിയക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.</p>
<p>ശനിയാഴ്ച രാത്രി വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് ചർച്ചനടത്തിയശേഷവും ഇരുഗ്രൂപ്പുകളും തമ്മിലുള്ള തർക്കം തുടരുകയാണ്. വഡോദരയിൽ സിറ്റിങ് എം.പി രഞ്ജൻ ഭട്ടിന്റെ സ്ഥാനാർഥിത്വത്തിനെതി​രെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട്, ഹെമാങ് ജോഷിയെ സ്ഥാനാർഥിയാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-dispute-over-seats-in-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെനറ്റ് യോഗത്തില്&#x200d; ആര് അധ്യക്ഷത വഹിക്കണം?: മന്ത്രിയും വിസിയും തമ്മില്&#x200d; തര്&#x200d;ക്കം</title>
		<link>https://www.chandrikadaily.com/who-should-preside-over-senate-meeting-dispute-between-minister-and-vc.html</link>
					<comments>https://www.chandrikadaily.com/who-should-preside-over-senate-meeting-dispute-between-minister-and-vc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 08:28:54 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[eduction minister]]></category>
		<category><![CDATA[Senate meeting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290561</guid>

					<description><![CDATA[യോഗത്തിന്റെ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. താനാണ് യോഗം വിളിച്ചതെന്നും, അതിനാല്&#x200d; അധ്യക്ഷനാകുക താനാണെന്നും വിസി പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കേരള സര്&#x200d;വകലാശാല സെനറ്റ് യോഗത്തില്&#x200d; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്&#x200d; ബിന്ദുവും വൈസ് ചാന്&#x200d;സലറും തമ്മില്&#x200d; വാക്കുതര്&#x200d;ക്കം. യോഗത്തിന്റെ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. താനാണ് യോഗം വിളിച്ചതെന്നും, അതിനാല്&#x200d; അധ്യക്ഷനാകുക താനാണെന്നും വിസി പറഞ്ഞു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">എന്നാല്&#x200d; യോഗത്തിന്റെ അധ്യക്ഷയാകാന്&#x200d; തനിക്ക് അധികാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതേച്ചൊല്ലിയാണ് മന്ത്രിയും വിസിയുടെ ചുമതല വഹിക്കുന്ന ഡോ. മോഹന്&#x200d; കുന്നുമ്മേലും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായത്. ഇതോടെ യോ​ഗം ബഹളത്തിൽ മുങ്ങി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇതിനിടെ, പുതിയ വിസിയെ നിശ്ചയിക്കാനുള്ള സെര്&#x200d;ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്&#x200d;കാന്&#x200d; കഴിയില്ലെന്ന് ഇടതു അം​ഗമായ നസീബ് ഒരു പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസ്സാക്കിയതായി ഇടത് അംഗങ്ങളും മന്ത്രിയും പറഞ്ഞു. 64 അംഗങ്ങള്&#x200d; പ്രമേയത്തെ അനുകൂലിച്ചെന്നാണ് ഇടത് അംഗങ്ങള്&#x200d; അവകാശപ്പെടുന്നത്.</p>
<p>ചര്&#x200d;ച്ചയില്ലാതെ എങ്ങനെ പ്രമേയം പാസ്സാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങളും ഗവര്&#x200d;ണറുടെ നോമിനികളും ചോദിച്ചു. ഇതിനിടെ, യോഗം അവസാനിച്ചതായി മന്ത്രി ബിന്ദു പറഞ്ഞു. എന്നാല്&#x200d; പ്രതിപക്ഷ അംഗങ്ങളും ഗവര്&#x200d;ണറുടെ നോമിനികളും പിരിഞ്ഞുപോകാന്&#x200d; കൂട്ടാക്കിയില്ല. യുഡിഎഫ് അംഗങ്ങള്&#x200d;ക്ക് സംസാരിക്കാന്&#x200d; അവസരം കിട്ടിയില്ലെന്ന് എം വിന്&#x200d;സെന്റ് പറഞ്ഞു.</p>
<p>സെര്&#x200d;ച്ച് കമ്മിറ്റിയിലേക്ക് പ്രതിപക്ഷ അംഗങ്ങളും ഗവര്&#x200d;ണറുടെ പ്രതിനിധികളും പ്രതിനിധിയെ നിര്&#x200d;ദേശിച്ചു. ഡോ. എംസി ദിലീപ് കുമാറിന്റെ പേരാണ് പ്രതിപക്ഷം നിര്&#x200d;ദേശിച്ചത്. എംകെസി നായരെ ഗവര്&#x200d;ണറുടെ പ്രതിനിധികളും നിര്&#x200d;ദേശിച്ചു. തനിക്ക് കിട്ടിയ പേരുകള്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് സമര്&#x200d;പ്പിക്കുമെന്ന് വിസി ഡോ. മോഹന്&#x200d; കുന്നുമ്മേല്&#x200d; അറിയിച്ചു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-should-preside-over-senate-meeting-dispute-between-minister-and-vc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്കുതര്&#x200d;ക്കം: കൊച്ചി നഗരമധ്യത്തില്&#x200d; ഭാര്യയെ ഭര്&#x200d;ത്താവ് കുത്തി പരിക്കേല്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/dispute-husband-stabs-wife-in-cochin.html</link>
					<comments>https://www.chandrikadaily.com/dispute-husband-stabs-wife-in-cochin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 May 2018 13:32:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[family]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84135</guid>

					<description><![CDATA[&#160; കൊച്ചി: വാക്കുതര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഭര്&#x200d;ത്താവ് നഗരമധ്യത്തില്&#x200d; ഭാര്യയെ കുത്തി പരിക്കേല്&#x200d;പ്പിച്ചു. സംഭവത്തില്&#x200d; ഗുരുതരമായ പരിക്കേറ്റ ഭാര്യയെ ചികിത്സക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്&#x200d;ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും വാക്കുതര്&#x200d;ക്കത്തില്&#x200d; ഏര്&#x200d;പ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് നടുറോഡില്&#x200d; വെച്ച് സജീര്&#x200d; ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയെ കുത്തിയായി സജീര്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്. സംഭവത്തില്&#x200d; സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊച്ചി: വാക്കുതര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഭര്&#x200d;ത്താവ് നഗരമധ്യത്തില്&#x200d; ഭാര്യയെ കുത്തി പരിക്കേല്&#x200d;പ്പിച്ചു. സംഭവത്തില്&#x200d; ഗുരുതരമായ പരിക്കേറ്റ ഭാര്യയെ ചികിത്സക്കായി ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്&#x200d;ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും വാക്കുതര്&#x200d;ക്കത്തില്&#x200d; ഏര്&#x200d;പ്പെടുകയായിരുന്നു. തുടര്&#x200d;ന്ന് നടുറോഡില്&#x200d; വെച്ച് സജീര്&#x200d; ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയെ കുത്തിയായി സജീര്&#x200d; പൊലീസിന് മൊഴി നല്&#x200d;കിയിട്ടുണ്ട്. സംഭവത്തില്&#x200d; സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dispute-husband-stabs-wife-in-cochin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
