<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>documents &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/documents/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 23 Mar 2024 10:53:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>documents &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാസപ്പടി വിവാദം: അന്വേഷണം ഊര്&#x200d;ജ്ജിതമാക്കി എസ്എഫ്‌ഐഒ, രേഖകള്&#x200d; ശേഖരിച്ചു</title>
		<link>https://www.chandrikadaily.com/month-long-controversy-sfio-steps-up-probe-collects-documents.html</link>
					<comments>https://www.chandrikadaily.com/month-long-controversy-sfio-steps-up-probe-collects-documents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 10:53:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[collects]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[Month-long controversy]]></category>
		<category><![CDATA[sfio]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293457</guid>

					<description><![CDATA[എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്&#x200d; നിന്ന് രേഖകള്&#x200d; ശേഖരിച്ചു.]]></description>
										<content:encoded><![CDATA[<p>സിഎംആര്&#x200d;എല്&#x200d; മാസപ്പടി വിവാദത്തില്&#x200d; അന്വേഷണം ഊര്&#x200d;ജ്ജിതമാക്കി എസ്എഫ്ഐഒ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കൂടുതല്&#x200d; രേഖകള്&#x200d; ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളില്&#x200d; നിന്ന് രേഖകള്&#x200d; ശേഖരിച്ചു. 8 സ്ഥാപനങ്ങളില്&#x200d; നിന്നാണ് രേഖകള്&#x200d; ശേഖരിച്ചത്.</p>
<p>ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്&#x200d; കോളേജ് എന്നിവിടങ്ങളില്&#x200d; നിന്നും രേഖകള്&#x200d; ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന്&#x200d; സൊസൈറ്റിയും റിന്&#x200d;സ് ഫൗണ്ടേഷനും രേഖകള്&#x200d; കൈമാറി. കൂടുതല്&#x200d; പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്&#x200d; അരുണ്&#x200d; പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, മകള്&#x200d; വീണ വിജയന്&#x200d;, സിഎംആര്&#x200d;എല്&#x200d;, സിഎംആര്&#x200d;എല്&#x200d; എം ഡി, എക്‌സാലോജിക് എം ഡി എന്നിവരെ എതിര്&#x200d;കക്ഷികളാക്കിയാണ് മാത്യു കുഴല്&#x200d;നാടന്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലന്&#x200d;സിന് നോട്ടീസ് അയച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/month-long-controversy-sfio-steps-up-probe-collects-documents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യനയത്തിലെ അഴിമതി പണം മുഴുവന്&#x200d; കിട്ടിയത് ബി.ജെ.പിക്ക്; രേഖകള്&#x200d; പുറത്തുവിട്ട് ആം ആദ്മി പാര്&#x200d;ട്ടി</title>
		<link>https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html</link>
					<comments>https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 05:46:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aam Aadmi Party]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[news]]></category>
		<category><![CDATA[released]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293404</guid>

					<description><![CDATA[അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്&#x200d; യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്&#x200d;നിര്&#x200d;ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്&#x200d; കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്&#x200d;ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറല്&#x200d; ബോണ്ട് വഴി നല്&#x200d;കിയതാണ് ഈ പണം വരുന്ന വഴിയെന്നും ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകള്&#x200d; പുറത്തുവിട്ട് എ.എ.പി നേതാക്കള്&#x200d; ആരോപിച്ചു.</p>
<p>അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്&#x200d; യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്&#x200d;നിര്&#x200d;ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്&#x200d; പറഞ്ഞു.</p>
<p>ഡല്&#x200d;ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ വാര്&#x200d;ത്താസമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി ആര്, എവിടെയെല്ലാം പണം കൊടുത്തുവെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസില്&#x200d; ശരത് റെഡ്ഡിയെ ആദ്യം ചോദ്യംചെയ്യാന്&#x200d; വിളിപ്പിച്ചു. പിന്നീട് കേസില്&#x200d; പ്രതിയാക്കി. ഇപ്പോള്&#x200d; മാപ്പുസാക്ഷിയുമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം ജയിലില്&#x200d; കിടന്നപ്പോള്&#x200d; ശരത് റെഡ്ഡി നിലപാട് മാറ്റിയിരിക്കുകയാണ്. റെഡ്ഡിയെ മുന്&#x200d;നിര്&#x200d;ത്തി ബി.ജെ.പി കെജ്രിവാളിനെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്&#x200d; പറഞ്ഞു.</p>
<p>&#8221;ഇലക്ടറല്&#x200d; ബോണ്ട് ആണ് ഇ.ഡി പറയുന്ന യഥാര്&#x200d;ഥ മണി ട്രെയില്&#x200d;. ബി.ജെ.പിക്ക് ഇലക്ടറല്&#x200d; ബോണ്ട് വഴി പണം നല്&#x200d;കിയതാണ് ഈ പണം വരുന്ന വഴി. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്&#x200d; കിട്ടിയത് ബി.ജെ.പിക്കാണ്. പണം എത്തിയത് ബി.ജെ.പി അക്കൗണ്ടിലാണ്. പണം വന്ന വഴിയെ കുറിച്ച് ഇ.ഡി ഒന്നും പറയുന്നില്ല.&#8221;</p>
<p>മദ്യനയത്തിലെ പണം ആര് ആര്&#x200d;ക്ക് നല്&#x200d;കിയെന്നതില്&#x200d; കൃത്യതയുണ്ടോ എന്ന് അതിഷി ചോദിച്ചു. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്&#x200d; കിട്ടിയത് ബി.ജെ.പിക്കാണ്. ശരത് റെഡ്ഡിയും അരോബിന്ദോ ഫാര്&#x200d;മയും ചേര്&#x200d;ന്ന് 59.5 കോടി രൂപ ബി.ജെ.പിയ്ക്ക് ഇലക്ടറല്&#x200d; ബോണ്ട് വഴി നല്&#x200d;കിയിട്ടുണ്ടെന്നും നേതാക്കള്&#x200d; ചൂണ്ടിക്കാട്ടി. ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി നഡ്ഡയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രേഖകളില്ലാതെ കടത്തുകയായിരുന്നു സ്വർണ്ണം പിടികൂടി</title>
		<link>https://www.chandrikadaily.com/the-gold-was-seized-while-it-was-being-smuggled-without-documents.html</link>
					<comments>https://www.chandrikadaily.com/the-gold-was-seized-while-it-was-being-smuggled-without-documents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Mar 2024 14:20:02 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[smuggled]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292901</guid>

					<description><![CDATA[വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ. ടി എന്നിവരുടെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ സംയുക്തമായി  നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്  നിലമ്പൂർ മൂത്തേടം സ്വദേശികളായ ചെട്ടിയാം തൊടിയിൽ വീട്ടിൽ റഷീദ്. സി.റ്റി, മദാരി വീട്ടിൽ നൗഫൽ.എം, നിലമ്പൂർ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മൽ വീട്ടിൽ നസീമ. പി എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധന സംഘത്തിൽ വയനാട് [&#8230;]]]></description>
										<content:encoded><![CDATA[<p>വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുധീർ. ടി എന്നിവരുടെ<br />
നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്, വയനാട് എക്സൈസ് ഇന്റലിജൻസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ സംയുക്തമായി  നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി.</p>
<div>സംഭവവുമായി ബന്ധപ്പെട്ട്  നിലമ്പൂർ മൂത്തേടം സ്വദേശികളായ ചെട്ടിയാം തൊടിയിൽ വീട്ടിൽ റഷീദ്. സി.റ്റി, മദാരി വീട്ടിൽ നൗഫൽ.എം, നിലമ്പൂർ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മൽ വീട്ടിൽ നസീമ. പി എന്നിവരെ കസ്റ്റഡിയിലെടുത്തു.</div>
<div><img src="https://lh3.googleusercontent.com/-gjXhFYYI4Rc/ZfL00T42q9I/AAAAAAAAimo/Da-uVpU8tncgESjToe92u39lXSKw6UDDwCNcBGAsYHQ/s1600/IMG-20240314-WA0055.jpg" /></div>
<div></div>
<div>പരിശോധന സംഘത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് വി ,പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രാൻ കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് പി. വി, ശശികുമാർ പി എൻ, ജെയ് മോൻ ഇ.എസ്, അനുപ് കുമാർ കെ, ഡ്രൈവർ പ്രസാദ് കെ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെയും, സ്വർണവും, സ്വർണ്ണം കടത്തുവാൻ ഉപയോഗിച്ച വാഹനവും തുടർ നടപടികൾക്കായി ജി.എസ്.ടി വകുപ്പിന് കൈമാറി</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-gold-was-seized-while-it-was-being-smuggled-without-documents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഔറംഗസേബ് ഭൂമി അനുവദിച്ച രേഖകൾ ജംഗംബാഡി മഠത്തിൽ നിന്ന് എടുത്തുമാറ്റാൻ പറഞ്ഞത് യോഗി</title>
		<link>https://www.chandrikadaily.com/yogi-said-to-remove-the-documents-of-aurangzebs-land-grant-from-the-jangambadi-math.html</link>
					<comments>https://www.chandrikadaily.com/yogi-said-to-remove-the-documents-of-aurangzebs-land-grant-from-the-jangambadi-math.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 06:17:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb's land]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[Jangambadi Math]]></category>
		<category><![CDATA[remove]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290215</guid>

					<description><![CDATA[എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പൂജാരിയുടെ വെളിപ്പെടുത്തൽ.]]></description>
										<content:encoded><![CDATA[<div> വാരണാസിയിലെ ജംഗംബാഡി മഠത്തിൽ ഔറംഗസേബിന്റെ അവകാശപത്രം (മഠത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ) കണ്ടപ്പോൾ അത് എടുത്തുമാറ്റാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടുവെന്ന് കാശി വിശ്വനാഥ ക്ഷേത്രം മുൻ മുഖ്യപൂജാരി രാജേന്ദ്ര തിവാരി.</div>
<div>എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പൂജാരിയുടെ വെളിപ്പെടുത്തൽ.</div>
<div></div>
<div>ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണികഴിപ്പിക്കുകയും പല ക്ഷേത്രങ്ങൾക്കും പണവും ഭൂമിയും നൽകുകയും ചെയ്തിരുന്നുവെന്നും ജഗംബാഡി ക്ഷേത്രത്തിന്റെ ഭൂമി മുഴുവൻ ശിവന്റെ ആരാധനയ്ക്കായി ഔറംഗസേബ് നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>
<div>ഔറംഗസേബ് നൽകിയ അവകാശ പത്രത്തിൽ അവിടെ ശിവന്റെ പൂജ നടത്തണമെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</div>
<div>ഔറംഗസേബിന്റെ ജ്യേഷ്ഠനായ ദാരാ ഷിക്കോയോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ ആശ്രിതരോടും ഔറംഗസേബ് പ്രതികാര നടപടികൾ ചെയ്തിരുന്നുവെന്നും അങ്ങനെ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന മഹന്ത് കുടുംബത്തോടും അദ്ദേഹത്തിന് ശത്രുത ഉണ്ടായിരുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടി.</div>
</div>
<div></div>
<div>
<div>ദാര ഷിക്കോയാണ് മഹന്ത് കുടുംബത്തിന്റെ പേരിൽ ക്ഷേത്രത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം നൽകിക്കൊണ്ടുള്ള ഔദ്യോഗിക രേഖ  കൈമാറിയത്. ഔറംഗസേബിന്റെ ക്രൂരതയുടെ ഇര എന്ന നിലയിൽ ദാര ഷിക്കോ സംഘപരിവാറിന് പ്രിയങ്കരനാണെന്നും അദ്ദേഹം നൽകിയ അവകാശപത്രം തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ യോഗി ആദിത്യനാഥ് തന്നെ അഭിനന്ദിക്കുകയും ഇത്രയും വിലപിടിപ്പുള്ള രേഖ കൃത്യമായി സൂക്ഷിക്കണം എന്ന് പറയുകയും ചെയ്തതായി തിവാരി അഭിമുഖത്തിൽ പറഞ്ഞു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-said-to-remove-the-documents-of-aurangzebs-land-grant-from-the-jangambadi-math.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ടലബാങ്ക് തട്ടിപ്പ്; കമ്പ്യൂട്ടറില്&#x200d; രേഖകള്&#x200d; കാണാനില്ല</title>
		<link>https://www.chandrikadaily.com/kandala-bank-fraud-documents-are-missing-from-the-computer.html</link>
					<comments>https://www.chandrikadaily.com/kandala-bank-fraud-documents-are-missing-from-the-computer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Sep 2023 08:18:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[computer]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[Kandala Bank Fraud]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276695</guid>

					<description><![CDATA[ഇടപാടുകള്&#x200d; ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്‌വെയര്&#x200d; സപ്പോര്&#x200d;ട്ട് എഞ്ചിനീയര്&#x200d;മാര്&#x200d; സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടിലുണ്ട്.]]></description>
										<content:encoded><![CDATA[<p>കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ഇടപാടുകള്&#x200d; കമ്പ്യൂട്ടറില്&#x200d; നിന്ന് ഡിലീറ്റ് ചെയ്തതായി കണ്ടെത്തല്&#x200d;. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേതാണ് നിര്&#x200d;ണായക കണ്ടെത്തല്&#x200d;. സഹകരണ സംഘം രജിസ്ട്രാറുടെ നിര്&#x200d;ദേശം പാലിക്കാതെയായിരുന്നു കണ്ടല ബാങ്കിലെ കമ്പ്യൂട്ടര്&#x200d;വല്&#x200d;കരണം.</p>
<p>ബാങ്കിന്റെ ഓരോ വര്&#x200d;ഷത്തെയും ലാഭ നഷ്ടക്കണക്ക് കമ്പ്യൂട്ടറില്&#x200d; ഇല്ല. ബാങ്കിന്റെ ബാക്കി പത്രവും കാണാനില്ല. ഇടപാടുകളില്&#x200d; മാറ്റം വരുത്താന്&#x200d; പിന്നീട് ജീവനക്കാര്&#x200d;ക്ക് കഴിയുന്നു തുടങ്ങി ക്രമക്കേടിന്റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.</p>
<p>ഇടപാടുകള്&#x200d; ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്‌വെയര്&#x200d; സപ്പോര്&#x200d;ട്ട് എഞ്ചിനീയര്&#x200d;മാര്&#x200d; സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടിലുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്ത സോഫ്റ്റ് വെയര്&#x200d; ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നത്. ക്രമക്കേടുകള്&#x200d; നടത്താന്&#x200d; സഹായകമാകുന്ന തരത്തിലാണ് കമ്പ്യൂട്ടര്&#x200d;വല്&#x200d;കരണമെന്നും അന്വേഷണ റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>101 കോടിയുടെ ക്രമക്കേടാണ് സഹകരണ സംഘം കണ്ടല ബാങ്കില്&#x200d; കണ്ടെത്തിയത്. സിപിഐ നേതാവ് എന്&#x200d; ഭാസുരാംഗന്&#x200d; പ്രസിഡണ്ടായ തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്&#x200d; ഒരൊറ്റ പ്രമാണം വെച്ച് നിരവധി വായ്പകള്&#x200d; എടുത്തതിന്റെ തെളിവുകള്&#x200d; നേരത്തെ  പുറത്തുവിട്ടിരുന്നു.</p>
<p>ഭാസുരാംഗന്&#x200d; എട്ട് വര്&#x200d;ഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെന്റ് വസ്തുവിന്റെ ഒരൊറ്റ ആധാരം ഈട് വെച്ചായിരുന്നു. ഭാസുരാംഗന്റെ മകന്&#x200d; അഖില്&#x200d;ജിത്തിന്റെ പേരില്&#x200d; എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കില്&#x200d; നിന്ന് വായ്പ എടുത്തത്.</p>
<p>എടുത്ത വായ്പകള്&#x200d; തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തില്&#x200d; ഗഹാന്&#x200d; ചെയ്ത് നല്&#x200d;കാന്&#x200d; മാറനെല്ലൂര്&#x200d; സബ് രജിസ്ട്രാര്&#x200d; ഓഫീസിലും ഒരു തടസ്സവുമുണ്ടായില്ല. ഗഹാന്&#x200d; പതിച്ച് കൊടുക്കുക മാത്രമാണ് ചുമതലയെന്നാണ് സബ് രജിസ്ട്രാറുടെ പക്ഷം. ഭാസുരാംഗന്റെ വസ്തുവിന്റെ ബാധ്യതാ സര്&#x200d;ട്ടിഫിക്കറ്റിന്റെ പകര്&#x200d;പ്പ് റിപ്പോര്&#x200d;ട്ടറിന് ലഭിച്ചു. വിഷയത്തില്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; സ്‌പെഷ്യല്&#x200d; ഇന്&#x200d;വസ്റ്റിഗേഷന്&#x200d; ടീം അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kandala-bank-fraud-documents-are-missing-from-the-computer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിവി അന്&#x200d;വറിനെതിരായ മിച്ചഭൂമി കേസ്; രേഖകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും</title>
		<link>https://www.chandrikadaily.com/surplus-land-case-against-pv-anwar-the-deadline-for-submission-of-documents-ends-today.html</link>
					<comments>https://www.chandrikadaily.com/surplus-land-case-against-pv-anwar-the-deadline-for-submission-of-documents-ends-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Sep 2023 02:16:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[deadline]]></category>
		<category><![CDATA[documents]]></category>
		<category><![CDATA[pv anwar]]></category>
		<category><![CDATA[surplus land case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273289</guid>

					<description><![CDATA[ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>പിവി അൻവർ എം.എൽ.എക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അൻവറിനോടും കുടുംബാം​ഗങ്ങളോടുമാണ് തെളിവുകൾ ​ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.</p>
<p>ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല. അൻവറിന്റേയും കുടുംബത്തിന്റേയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നു ലാൻഡ&#x200d;് ബോർഡ് കണ്ടെത്തിയിരുന്നു.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">എന്നാൽ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ എംഎൽഎ അടക്കമുള്ളവർക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surplus-land-case-against-pv-anwar-the-deadline-for-submission-of-documents-ends-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
