<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#donaldtrump &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/donaldtrump/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 May 2025 10:08:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#donaldtrump &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റാനുള്ള പദ്ധതിയില്‍ ട്രംപ്</title>
		<link>https://www.chandrikadaily.com/palestine-migration.html</link>
					<comments>https://www.chandrikadaily.com/palestine-migration.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 May 2025 10:08:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341585</guid>

					<description><![CDATA[ഗസ്സയിലുളള പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലെക്ക് മാറ്റാനുളള പദ്ധതി ട്രംപ് ഭരണകൂടം എന്ന് റിപ്പോര്‍ട്ടുകള്‍. ലിബിയയടെ നേതൃത്വവുമായി യുഎസ് ഭരണകൂടം ചര്‍ച്ച ചെയ്യുകയും പദ്ധതി ഗൗരവമായി പരിഗണിക്കപ്പെടുകയാണെന്നും ഇതിനെ കുറിച്ച് നേരിട്ട് അറിവുളള രണ്ടുപേര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഒരുപാട് കാലമായി യുഎസ് മരവിച്ചിരുന്ന കോടിക്കണക്കിന് ഫണ്ടുകള്‍ ലിബിയക്ക് വിട്ട്കൊടുക്കാനും സാധ്യതയുണ്ട്. പദ്ധതിയെക്കുറിച്ച് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. നിലവില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ദേശീയ സുരക്ഷാ കൗണ്‍സിലും പദ്ധിയെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ അസത്യമാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗസ്സയിലുളള പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലെക്ക് മാറ്റാനുളള പദ്ധതി ട്രംപ് ഭരണകൂടം എന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. ലിബിയയടെ നേതൃത്വവുമായി യുഎസ് ഭരണകൂടം ചര്&#x200d;ച്ച ചെയ്യുകയും പദ്ധതി ഗൗരവമായി പരിഗണിക്കപ്പെടുകയാണെന്നും ഇതിനെ കുറിച്ച് നേരിട്ട് അറിവുളള രണ്ടുപേര്&#x200d; പറഞ്ഞതായി റിപ്പോര്&#x200d;ട്ട്.</p>
<p>ഫലസ്തീനികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഒരുപാട് കാലമായി യുഎസ് മരവിച്ചിരുന്ന കോടിക്കണക്കിന് ഫണ്ടുകള്&#x200d; ലിബിയക്ക് വിട്ട്കൊടുക്കാനും സാധ്യതയുണ്ട്. പദ്ധതിയെക്കുറിച്ച് ഇസ്രായേലിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ട്. നിലവില്&#x200d; യുഎസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്മെന്റും ദേശീയ സുരക്ഷാ കൗണ്&#x200d;സിലും പദ്ധിയെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും റിപ്പോര്&#x200d;ട്ടുകള്&#x200d; അസത്യമാണെന്ന് ഒരു വക്താവ് പറഞ്ഞു.</p>
<p>എന്നാല്&#x200d; ഫലസ്തീനികളെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്&#x200d;ച്ചയും നടന്നിട്ടില്ലെന്ന് ഹമാസിന്റെ ഉദ്യോഗസ്ഥനായ ബാസെം നയിം പറഞ്ഞു.&#8217;ഫലസ്തീനികള്&#x200d; അവരുടെ ഭൂമി, മാതൃരാജ്യം, കുടുംബങ്ങള്&#x200d;, കുട്ടികളുടെ ഭാവി എന്നിവ സംരക്ഷിക്കാന്&#x200d; എന്തും ത്യജിക്കാന്&#x200d; തയാറാണ്.&#8217; മാധ്യമങ്ങളോട് നയിം പ്രതികരിച്ചു.</p>
<p>ഗസ്സയിലെ എത്ര ഫലസ്തീനികള്&#x200d; സ്വമേധയാ ലിബിയയിലെക്ക് പോയി താമസിക്കുന്നു എന്നത് ഒരു ചോദ്യമാണ്. സാമ്പത്തിക പ്രാത്സാഹനങ്ങള്&#x200d; നല്&#x200d;കുക എന്നതാണ് ആശയം എന്ന് മുന്&#x200d; യുഎസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. പുനരധിവസിപ്പിക്കാനുളള ശ്രമത്തിന് തടസ്സങ്ങള്&#x200d; നേരിടേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestine-migration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്&#x200d; 36 മണിക്കൂര്&#x200d; ട്രംപിനെ പരിചരിക്കാന്&#x200d; ചെലവിട്ടത് 38 ലക്ഷം</title>
		<link>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html</link>
					<comments>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 18 Aug 2022 13:14:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216765</guid>

					<description><![CDATA[അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്&#x200d; മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>യുഎസ് പ്രസിഡണ്ടായിരുന്ന ഡൊണാള്&#x200d;ഡ് ട്രംപ് 36 മണിക്കൂര്&#x200d; ഇന്ത്യയില്&#x200d; തങ്ങിയപ്പോള്&#x200d; അദ്ദേഹത്തിന്റെ പരിചരണത്തിനായി ചിലവിട്ടത് 38 ലക്ഷം രൂപ. 2020 ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് കുടുംബസമേതം ഇന്ത്യ സന്ദര്&#x200d;ശിച്ചത്.</p>
<p>അദ്ദേഹത്തിന്റെ ഭക്ഷണം, താമസം സുരക്ഷ എന്ന ഇനത്തില്&#x200d; മാത്രമാണ് ഇത്രയും രൂപ ചിലവിട്ടത് എന്നാണ് വിദേശകാര്യമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷന് നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നത്.മിഷാല്&#x200d; ബദനി എന്നയാളാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം വിവരാവകാശമായി തിരക്കിയത്.</p>
<p>സന്ദര്&#x200d;ശനത്തിന് എത്തിയ ഡൊണാള്&#x200d;ഡ് ട്രംപ് മഹാത്മാഗാന്ധിക്ക് ആദരം അര്&#x200d;പ്പിക്കലും, 22 കിലോമീറ്റര്&#x200d; റോഡ് ഷോയും, നമസ്‌തേ ട്രംപ് പരിപാടിയിലും പങ്കെടുത്തിരുന്നു. കൂടാതെ താജ്മഹലും അദ്ദേഹം സന്ദര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/38-lakhs-were-spent-to-treat-trump-for-36-hours-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഭ്യന്തരകാര്യങ്ങളില്&#x200d; ഇടപെട്ടു; ട്രംപ് അനുകൂലികള്&#x200d;ക്ക് ചൈനീസ് ഉപരോധം</title>
		<link>https://www.chandrikadaily.com/china-sanctions-former-trump-administration-officials.html</link>
					<comments>https://www.chandrikadaily.com/china-sanctions-former-trump-administration-officials.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 21 Jan 2021 04:44:11 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[china]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177359</guid>

					<description><![CDATA[തീരുമാനത്തില്&#x200d; ബൈഡന്&#x200d; ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ചുമതലയേറ്റതിന് പിന്നാലെ ട്രംപിന്റെ വിശ്വസ്തരുള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് ഉപരോധമേര്&#x200d;പ്പെടുത്തി ചൈന. മുന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ വിശ്വാസ്തരായ 28 യു.എസ് ഉദ്യോഗസ്ഥരെയാണ് ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്&#x200d; ഇടപെട്ടെന്ന കാരണത്താല്&#x200d; ഉപരോധം ഏര്&#x200d;പ്പെടുത്തിയത്. തീരുമാനത്തില്&#x200d; ബൈഡന്&#x200d; ഭരണകൂടം പ്രതിഷേധമറിയിച്ചിട്ടുണ്ട്.</p>
<p>ചൈനയിലെ ഉയിഗുര്&#x200d; വംശജര്&#x200d;ക്കുനേരെ നടക്കുന്നത് വംശഹത്യയാണെന്ന് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയാന്&#x200d; മണിക്കൂറുകള്&#x200d; ശേഷിക്കെ പ്രസ്ഥാവന നടത്തിയിരുന്നു. ഈ നിലപാടിനെതിരായാണ് ചൈന നിലപാടെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-sanctions-former-trump-administration-officials.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തില്&#x200d; നിന്ന് പിന്&#x200d;മാറണമെന്ന് മൈക്ക് പെന്&#x200d;സ്</title>
		<link>https://www.chandrikadaily.com/us-vicepresident-mike-pence-comment-on-impeechment.html</link>
					<comments>https://www.chandrikadaily.com/us-vicepresident-mike-pence-comment-on-impeechment.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 13 Jan 2021 04:15:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[Mike Pence]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176150</guid>

					<description><![CDATA[കാപ്പിറ്റോള്&#x200d; അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കത്തിന് കളമൊരുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്&#x200d;സ്. 25ാം ഭേദഗതി പ്രകാരം ഇതു സാധ്യമല്ല. ഇംപീച്ച്‌മെന്റ് പ്രമേയത്തില്&#x200d; നിന്ന് പിന്&#x200d;മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, ഭരണഘടനയെ മറന്ന ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയം ആവശ്യപ്പെടുന്നത്. കാപ്പിറ്റോള്&#x200d; അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കത്തിന് കളമൊരുങ്ങിയത്. അക്രമികള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കിയെന്ന വാദം ട്രംപ് നിഷേധിച്ചിട്ടുണ്ട്.</p>
<p>ഇംപീച്ച്‌മെന്റ് നടപടി ക്രമങ്ങളുടെ ഭാഗമായി യു.എസ് പ്രതിനിധി സഭയില്&#x200d; വോട്ടെടപ്പ് ഇന്ന് ആരംഭിക്കും. ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷമുണ്ടെന്നിരിക്കെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്നാണ് കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-vicepresident-mike-pence-comment-on-impeechment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപ്പിറ്റോള്&#x200d; കലാപം: ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം</title>
		<link>https://www.chandrikadaily.com/donald-trump-impeach-us-senet.html</link>
					<comments>https://www.chandrikadaily.com/donald-trump-impeach-us-senet.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jan 2021 02:54:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[impeachment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175596</guid>

					<description><![CDATA[കലാപങ്ങള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കിയെന്ന് ആരോപിച്ചാണ് നടപടി.]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: യുഎസിലെ കാപ്പിറ്റോള്&#x200d; മന്ദിരത്തില്&#x200d; ഡൊണള്&#x200d;ഡ് ട്രംപിന്റെ അനുകൂലികള്&#x200d; നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങുന്നു. തിങ്കളാഴ്ച ജനപ്രതിനിധി സഭയില്&#x200d; ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി അറിയിച്ചു. കലാപങ്ങള്&#x200d;ക്ക് പ്രോത്സാഹനം നല്&#x200d;കിയെന്ന് ആരോപിച്ചാണ് നടപടി. സ്ഥാനമൊഴിയില്&#x200d; ദിവസങ്ങള്&#x200d;മാത്രം ബാക്കിനില്&#x200d;ക്കെ ഈ നീക്കം ട്രംപിന് വലിയ തിരിച്ചടിയാണ്. രണ്ടാംതവണയാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്.<br />
അധികാരദുര്&#x200d;വിനിയോഗം ആരോപിച്ച് 2019ല്&#x200d; ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് തള്ളുകയായിരുന്നു. ട്രംപ് സ്ഥാനത്തിരിക്കാന്&#x200d; യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്&#x200d; പറഞ്ഞു. നേരത്തെ ട്രംപിന്റെ ട്വിറ്റര്&#x200d; അക്കൗണ്ട് താല്&#x200d;കാലികമായി വിലക്കിയിരുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുതിയ പ്രസിഡന്റ് സ്ഥാനമേല്&#x200d;ക്കുന്നതുവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-impeach-us-senet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎസ് കാപ്പിറ്റോള്&#x200d; അക്രമം: രൂക്ഷവിമര്&#x200d;ശനവുമായി ജോ ബൈഡന്&#x200d;</title>
		<link>https://www.chandrikadaily.com/us-capitol-building-protesters-clash-withpolice-trump.html</link>
					<comments>https://www.chandrikadaily.com/us-capitol-building-protesters-clash-withpolice-trump.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 07 Jan 2021 06:00:55 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[us election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175295</guid>

					<description><![CDATA['ജനാധിപത്യം ദുര്&#x200d;ബലമാണെന്നതിന്റ ഓര്&#x200d;മപ്പെടുത്തല്&#x200d;']]></description>
										<content:encoded><![CDATA[<p>വാഷിങ്ടന്&#x200d;: യു.എസിലെ കാപ്പിറ്റോള്&#x200d; മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയ സംഭവം ജനാധിപത്യത്തെ ദുര്&#x200d;ബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്&#x200d; പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്&#x200d; നല്ലമനസുള്ള ജനങ്ങള്&#x200d; വേണം. ഇച്ഛാശക്തിയുള്ള നേതാക്കള്&#x200d; വേണം. അധികാരത്തിനും സ്വന്തം താല്&#x200d;പര്യങ്ങള്&#x200d;ക്കുമല്ലാതെ ജനങ്ങളുടെ നന്&#x200d;മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണമത് &#8211; ബൈഡന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്. ലോകനേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു.</p>
<p>ജോബൈഡന്റെ വിജയം അംഗീകരിക്കാന്&#x200d; യു.എസ് കോണ്&#x200d;ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്&#x200d; കാപ്പിറ്റോള്&#x200d; മന്ദിരത്തിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കലാപത്തില്&#x200d; ഒരു സ്ത്രീ ഉള്&#x200d;പ്പെടെ നാലുപേര്&#x200d; മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-capitol-building-protesters-clash-withpolice-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്&#x200d; ട്രംപ് തോല്&#x200d;വി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/donald-trump-accept-his-faliur.html</link>
					<comments>https://www.chandrikadaily.com/donald-trump-accept-his-faliur.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 24 Nov 2020 03:49:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168979</guid>

					<description><![CDATA[തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടന്നുവെന്നാരോപിച്ച് ട്രംപ് അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഒടുവില്&#x200d; ഡൊണാള്&#x200d;ഡ് ട്രംപ് തോല്&#x200d;വി സമ്മതിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്&#x200d; ചെയ്യാന്&#x200d; ജനറല്&#x200d; സര്&#x200d;വീസ് അഡ്മിനിസ്ട്രേഷന് നിര്&#x200d;ദേശം നല്&#x200d;കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്&#x200d;നടപടികള്&#x200d;ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.</p>
<p>ബൈഡന് അധികാരം കൈമാറാന്&#x200d; പ്രാരംഭ നടപടികള്&#x200d; ആരംഭിക്കുമെന്ന് ജനറല്&#x200d; സര്&#x200d;വീസ് അഡ്മിനിസ്ട്രേഷന്&#x200d; തലവന്&#x200d; എമിലി മുര്&#x200d;ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മര്&#x200d;ദ്ദത്താല്&#x200d; ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്&#x200d; എമിലി മുര്&#x200d;ഫി കടുത്ത വിമര്&#x200d;ശനങ്ങള്&#x200d; നേരിട്ടിരുന്നു.</p>
<p>തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടന്നുവെന്നാരോപിച്ച് ട്രംപ് അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരുന്നു. കൃത്രിമം ആരോപിച്ച് കോടതിയെ സമീപിച്ചെങ്കില്&#x200d; ഹര്&#x200d;ജികള്&#x200d; കോടതി തള്ളുകയായിരുന്നു. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിയിലും ട്രംപിന്റെ നിലപാട് ആരും അംഗീകരിച്ചില്ല. ഇതിനെ തുടര്&#x200d;ന്നാണ് അധികാര കൈമാറ്റത്തിന് ട്രംപ് സന്നദ്ധനായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-accept-his-faliur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎസ് തിരഞ്ഞെടുപ്പ്: മിഷിഗണില്&#x200d; വീണ്ടും വോട്ടെണ്ണല്&#x200d; നടത്തില്ല</title>
		<link>https://www.chandrikadaily.com/us-president-election-news.html</link>
					<comments>https://www.chandrikadaily.com/us-president-election-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Nov 2020 04:42:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[#donaldtrump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168736</guid>

					<description><![CDATA[അതേസമയം അമേരിക്കന്&#x200d; പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്&#x200d; അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; അട്ടിമറി ആരോപിക്കുന്ന ഡൊണാള്&#x200d;ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായ ജോ ബൈഡന്&#x200d; വിജയിച്ച മിഷിഗണില്&#x200d; വീണ്ടും വോട്ടെണ്ണല്&#x200d; നടത്തില്ല. വോട്ടെണ്ണലില്&#x200d; നിലവിലെ രീതി തുടര്&#x200d;ന്നാല്&#x200d; മതിയെന്നാണ് അധികൃതരുടെ തീരുമാനം.</p>
<p>വോട്ടെണ്ണലില്&#x200d; ക്രമക്കേട് നടന്നുവെന്നും, വീണ്ടും വോട്ടണ്ണണമെന്നും റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥിയായ ഡൊണാള്&#x200d;ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആരോപണത്തിന് പിന്നാലെ ജോര്&#x200d;ജിയയില്&#x200d; രണ്ടാമതും വോട്ടെണ്ണിയിരുന്നു. എന്നാല്&#x200d; അപ്പോഴും വിജയം ജോബൈഡന് തന്നെയായിരുന്നു.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ജോര്&#x200d;ജിയയില്&#x200d; വിജയിക്കുന്നത്.</p>
<p>അതേസമയം അമേരിക്കന്&#x200d; പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്&#x200d; അക്കൗണ്ട് ജനുവരി 20ന് ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റര്&#x200d; അറിയിച്ചു. ട്രംപിന്റെ പഴയ ട്വീറ്റുകളെല്ലാം ആര്&#x200d;ക്കൈവ് ചെയ്ത് സൂക്ഷിക്കും. പ്രസിഡന്റായ ശേഷം അമ്പതിനായിരത്തിലേറെ തവണയാണ് ട്രംപ് ട്വീറ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-president-election-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ വാദങ്ങളെ വിമര്&#x200d;ശിച്ച് ജോര്&#x200d;ജ് ബുഷ്; ബൈഡന് അനുമോദനം</title>
		<link>https://www.chandrikadaily.com/george-w-bush-has-offered-his-warm-congratulations-to-president-elect-joe-biden.html</link>
					<comments>https://www.chandrikadaily.com/george-w-bush-has-offered-his-warm-congratulations-to-president-elect-joe-biden.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 09 Nov 2020 06:52:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[george bush]]></category>
		<category><![CDATA[jo biden]]></category>
		<category><![CDATA[us election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166644</guid>

					<description><![CDATA[റിപ്പബ്ലിക്കനായ ബുഷ് ബൈഡനെ അനുമോദിച്ച് രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി. നേരത്തെ റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി നേതാവായ സെന്&#x200d; മിറ്റ് റോംനിയും ബൈഡനെയും വൈസ് പ്രസിഡണ്ട് ഹാരിസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d; ഡിസി: യുഎസ് പ്രസിഡണ്ടായി നിയുക്തനായ ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥി ജോ ബൈഡന് ആശംസകളുമായി മുന്&#x200d; പ്രസിഡണ്ട് ജോര്&#x200d;ജ് ഡബ്ല്യൂ ബുഷ്. തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടന്നെന്ന ഡൊണാള്&#x200d;ഡ് ട്രംപിന്റെ അവകാശവാദത്തെ അദ്ദേഹം നിശിതമായി വമര്&#x200d;ശിച്ചു.</p>
<p>നിയമപരമായി വിധിയെ എതിരിടാനുള്ള അവകാശം മുന്&#x200d; പ്രസിഡണ്ടിന് ഉണ്ട്. എന്നാല്&#x200d; അമേരിക്കയിലെ ജനങ്ങള്&#x200d; ഈ തെരഞ്ഞെടുപ്പ് മൗലികമായി നീതിയുക്തമാണ് എന്ന് വിശ്വസിക്കുന്നു. ഇതിന്റെ ആത്മാര്&#x200d;ത്ഥതയെ സംശയിക്കേണ്ടതില്ല. ഫലം സുവ്യക്തമാണ്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിജയത്തിന് ശേഷം ബൈഡനുമായി സംസാരിച്ചു. അദ്ദേഹത്തിന് അനുമോദനം കൈമാറി. തങ്ങള്&#x200d;ക്കിടയില്&#x200d; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്&#x200d; ഉണ്ട്. ബൈഡന്&#x200d; നല്ല മനുഷ്യനാണ്. രാജ്യത്തെ ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്&#x200d; ഈ അവസരം വിനിയോഗിക്കണം- ബുഷ് പറഞ്ഞു.</p>
<p>റിപ്പബ്ലിക്കനായ ബുഷ് ബൈഡനെ അനുമോദിച്ച് രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി. നേരത്തെ റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി നേതാവായ സെന്&#x200d; മിറ്റ് റോംനിയും ബൈഡനെയും വൈസ് പ്രസിഡണ്ട് ഹാരിസിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.</p>
<p>ഇതുവരെ 290 ഇലക്ടോറല്&#x200d; വോട്ടുകളാണ് ബൈഡന്&#x200d; നേടിയത്. ട്രംപിന് കിട്ടിയത് 214ഉം. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/george-w-bush-has-offered-his-warm-congratulations-to-president-elect-joe-biden.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിച്ചെന്ന് വ്യാജപ്രചാരണം; ട്രംപിന്റെ പോസ്റ്റുകള്&#x200d;ക്ക് സോഷ്യല്&#x200d; മീഡിയയില്&#x200d; നിയന്ത്രണം</title>
		<link>https://www.chandrikadaily.com/trump-check-flag-in-social-media.html</link>
					<comments>https://www.chandrikadaily.com/trump-check-flag-in-social-media.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 05 Nov 2020 03:17:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166080</guid>

					<description><![CDATA[നേരത്തെ തന്നെ ട്വീറ്റുകള്&#x200d; ഫ്‌ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്&#x200d; വലിയ തോതില്&#x200d; തര്&#x200d;ക്കമുണ്ടായിരുന്നു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്&#x200d; പോസ്റ്റ് ചെയ്തതോടെ ഡൊണാള്&#x200d;ഡ് ട്രംപിന് സോഷ്യല്&#x200d; മീഡിയയില്&#x200d; നിയന്ത്രണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്&#x200d; പ്ലാറ്റ്‌ഫോമുകളാണ് ട്രംപിന്റെ പോസ്റ്റുകള്&#x200d;ക്ക് നിയന്ത്രണമേര്&#x200d;പ്പെടുത്തിയത്. ഫേസ്ബുക്ക് ട്രംപിന്റെ പേജിലെ എല്ലാ പോസ്റ്റുകള്&#x200d;ക്ക് അടിയിലും, ഫാക്ട് ചെക്ക് ഫ്‌ളാഗുകള്&#x200d; നല്&#x200d;കിയിട്ടുണ്ട്. ഇത് പ്രകാരം ട്രംപിന്റെ സന്ദേശങ്ങളും പോസ്റ്റുകളും ഫാക്ട് ചെക്കിന് വിധേയമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.</p>
<p>അതേ സമയം ട്വിറ്റര്&#x200d; വോട്ട് എണ്ണല്&#x200d; ആരംഭിച്ചത് മുതല്&#x200d; ഇതുവരെ ട്രംപ് പോസ്റ്റ് ചെയ്ത നാലോളം ട്വീറ്റുകള്&#x200d; മറച്ചു. വസ്തുതയില്&#x200d; പ്രശ്‌നമുണ്ട് എന്ന ട്വിറ്ററിന്റെ ഫ്‌ളാഗ് കഴിഞ്ഞ് മാത്രമേ ഇത് വായിക്കാന്&#x200d; സാധിക്കൂ. ഇന്നലെ മുതല്&#x200d; വിജയം അവകാശപ്പെട്ട് നിരവധി പോസ്റ്റുകളാണ് ട്രംപ് നടത്തിയത്. ഇവയെല്ലാം സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമുകള്&#x200d; പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.</p>
<p>നേരത്തെ തന്നെ ട്വീറ്റുകള്&#x200d; ഫ്‌ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്&#x200d; വലിയ തോതില്&#x200d; തര്&#x200d;ക്കമുണ്ടായിരുന്നു. ഒരു ഘട്ടത്തില്&#x200d; സോഷ്യല്&#x200d; മീഡിയ നിയന്ത്രണത്തിന് എക്‌സിക്യൂട്ടീവ് ഓഡര്&#x200d; പോലും ഇറക്കുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്&#x200d; പച്ചക്കള്ളങ്ങള്&#x200d; പ്രചരിപ്പിച്ചതിന് സോഷ്യല്&#x200d; മീഡിയയില്&#x200d; ട്രംപിന് ചെക്ക് ഫ്‌ളാഗുകള്&#x200d; നല്&#x200d;കിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-check-flag-in-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
