<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Donation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/donation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Mar 2025 17:27:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Donation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിരാലംബരായ കുട്ടികളുടെ മികച്ച വിദ്യാഭ്യാസം: ലുലു ഗ്രൂപ്പ് 2.3കോടി രൂപ നല്&#x200d;കി</title>
		<link>https://www.chandrikadaily.com/lulu-group-donates-rs-2-3-crore-to-provide-better-education-to-underprivileged-children.html</link>
					<comments>https://www.chandrikadaily.com/lulu-group-donates-rs-2-3-crore-to-provide-better-education-to-underprivileged-children.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 11 Mar 2025 17:27:03 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[LULU GROUP]]></category>
		<category><![CDATA[ma yusuf ali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333508</guid>

					<description><![CDATA[ദുബൈ: ആഗോളതലത്തില്&#x200d; നിരാലംഭരായ കുട്ടികള്&#x200d;ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ദുബൈ നടപ്പാക്കുന്ന ദുബായ് കെയേഴ്‌സിന്റെ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ദശലക്ഷം ദിര്&#x200d;ഹം (2.3 കോടി രൂപ) നല്&#x200d;കി. ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്&#x200d; ഗുര്&#x200d;ഗിന് ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലി തുക കൈമാറി. വിശുദ്ധ മാസത്തില്&#x200d; ദുബൈ കെയേഴ്‌സിന് സഹായം നല്&#x200d;കാന്&#x200d; സാധിക്കുന്നതില്&#x200d; ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; റാഷിദ് അല്&#x200d; മക്തൂമിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: ആഗോളതലത്തില്&#x200d; നിരാലംഭരായ കുട്ടികള്&#x200d;ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ദുബൈ നടപ്പാക്കുന്ന ദുബായ് കെയേഴ്‌സിന്റെ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ദശലക്ഷം ദിര്&#x200d;ഹം (2.3 കോടി രൂപ) നല്&#x200d;കി.</p>
<p>ദുബൈ കെയേഴ്‌സ് സിഇഒ താരിഖ് അല്&#x200d; ഗുര്&#x200d;ഗിന് ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലി തുക കൈമാറി. വിശുദ്ധ മാസത്തില്&#x200d; ദുബൈ കെയേഴ്‌സിന് സഹായം നല്&#x200d;കാന്&#x200d; സാധിക്കുന്നതില്&#x200d; ഏറെ അഭിമാനമുണ്ടെന്നും യുഎഇ വൈസ് പ്രസിഡന്റും<br />
പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്&#x200d; റാഷിദ് അല്&#x200d; മക്തൂമിന്റെ ദീര്&#x200d;ഘവീക്ഷണമുള്ള സേവനത്തിന് നല്&#x200d;കുന്ന പിന്തുണയാണിതെന്നും ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലി വ്യക്തമാക്കി.</p>
<p>നിരാലംബരായ കുട്ടികള്&#x200d;ക്ക് വിദ്യാഭ്യാസവും വളര്&#x200d;ച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സഹായമെന്ന് ദുബായ് കെയേഴ്‌സ് സിഇഒ താരിഖ് അല്&#x200d; ഗുര്&#x200d;ഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികള്&#x200d;ക്കും യുവാക്കള്&#x200d;ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാന്&#x200d; ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; റാഷിദ് അല്&#x200d; മക്തൂം ഗ്ലോബല്&#x200d; ഇനീഷ്യേറ്റീവ് നേതൃത്വം നല്&#x200d;കുന്ന പദ്ധതിയാണ് ദുബായ് കെയേഴ്‌സ്.</p>
<p>60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേര്&#x200d;ക്ക് ദുബായ് കെയേഴ്‌സിന്റെ സഹായമെത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളിലെ സ്‌കൂളുകളില്&#x200d; സാനിറ്റേഷന്&#x200d; ശുചിത്വ സൗകര്യങ്ങള്&#x200d; കൂടുതല്&#x200d; മികച്ചതാക്കുന്നതിനുള്ള ദുബൈ കെയേഴ്‌സിന്റെ പദ്ധതികളിലടക്കം ലുലു നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെയേഴ്‌സിന്റെ പദ്ധതികളിലേക്ക് ലുലുവിന്റെ ഉപഭോക്താക്കളെ കൂടി ഭാഗമാക്കുന്ന വിവിധ കാമ്പയിനുകളും ലുലു ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റുകളില്&#x200d; നടപ്പാക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lulu-group-donates-rs-2-3-crore-to-provide-better-education-to-underprivileged-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി</title>
		<link>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html</link>
					<comments>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 16 Oct 2024 07:42:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[ORGAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313620</guid>

					<description><![CDATA[മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്&#x200d; നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നജീബിൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങില്ല, കിഡ്നികൾക്ക് വിശ്രമവും..!. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന നജീബിൻ്റെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മലപ്പുറം മഞ്ചേരി സ്വദേശിയായ 46 കാരൻ നജീബിന് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയില്&#x200d; നിന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.<br />
തലകറക്കം പോലുള്ള ചില അസ്വസ്തകള്&#x200d; കണ്ടതിനെ തുടർന്നാണ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നജീബ് ചികിത്സ തേടിയെത് . അടിയന്തിര ചികിത്സക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും തലയിലെ അനിയന്ത്രിത രക്തസ്രാവമൂലം നില ഗുരുതരമായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണവും സ്തിരീകരിച്ചു. നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഉൾപ്പെടെ തൻ്റേതായ വ്യക്തിത്വം നിലനിർത്തിയ നജീബിൻ്റെ ആകസ്മിക മരണം തങ്ങൾക്ക് നികത്താൻ പറ്റാത്ത വിടവാണെങ്കിലും,<br />
ജീവിതത്തിൽ ഒരിക്കൽപോലും കാണാത്ത മനുഷ്യർക്ക് അവൻ കാരണം പുതുവെളിച്ചമേകാൻ പറ്റിയാൽ അത് വലിയ സത്കർമമമായി കാണുന്നതുകൊണ്ടാണ് അവയവങ്ങൾ പകർന്നു നൽകാൻ തയ്യാറായതെന്ന് കുടുംബം പറയുന്നു. രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സര്&#x200d;ക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎന്&#x200d;ഒഎസ്) വഴി ദാനം ചെയ്തത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേയും, കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് വൃക്കകൾ നൽകിയത്. കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ രോഗികൾക്കും.</p>
<p>മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങളും നിയമപ്രശ്ങ്ങളുമാണ് പലരെയും മരണാനന്തര അവയവദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതായി മനസ്സിലാക്കാൻ പറ്റുന്നത്. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിന് ആശുപത്രിയിലെ ഡോക്‌ടർമാരെക്കൂടാതെ സർക്കാർ പാനലിലുള്ള രണ്ട് വിദഗ്‌ധ ഡോക്ട‌ർമാർ അടക്കമുള്ള സംഘം പ്രത്യേക പ്രോട്ടക്കോൾ തയ്യാറാകിയാണ് മരണം സ്ഥിരീകരിക്കാറുള്ളത്. അവയവദാനം തീർത്തും സാമ്പത്തിക നേട്ടമില്ലാത്ത സത്കർമ്മവുമാണ്. സർക്കാരിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ മുൻഗണന പ്രകാരമാണ് സ്വീകർത്താവിനെ തിരഞ്ഞെടുക്കുന്നതെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയായ ഡോ.വേണുഗോപാലൻ പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം കൂടുന്ന പ്രവണതയാണുള്ളത്. എന്നാൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിന് സമൂഹം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും സർക്കാരിൻ്റെ പോർട്ടലിൽ വൃക്കമാറ്റിവെക്കലിനു മാത്രമായി ആയിരത്തിലധികം പേർ ഇപ്പോഴും രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ പറഞ്ഞു . ദൈവ വിധിയിൽ പകച്ചുനിൽക്കുന്ന സമയത്തും ഉചിതമായ തീരുമാനമെടുത്ത് നാലുപേർക്ക് പുതുജീവൻ നൽകാൻ കാരണക്കാരായ നജീബിൻ്റെ മക്കളും സഹോദരനും മറ്റു കുടുംബാംഗങ്ങളും സമൂഹത്തിന് മാതൃകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയാ നടപടികൾക്ക് ആസ്റ്റർ മിംസിലെയും കോഴിക്കോട് മെഡിക്കൽ കോളേജിലെയും യൂറോളജി, നഫ്രോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/najib-gave-new-life-to-four-people-and-left.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞ് രക്ഷപ്പെട്ടാല്&#x200d; മതി; 11 കോടി നല്&#x200d;കിട്ടും അജ്ഞാതന്&#x200d; പറഞ്ഞു പ്രശസ്തി വേണ്ട</title>
		<link>https://www.chandrikadaily.com/1anaoymous-man-donate-11-crores.html</link>
					<comments>https://www.chandrikadaily.com/1anaoymous-man-donate-11-crores.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 21 Feb 2023 07:18:19 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[health]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239150</guid>

					<description><![CDATA[തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് പണം കൈമാറിയത്]]></description>
										<content:encoded><![CDATA[<p>പ്രശസ്തിക്ക് വേണ്ടി ആളുകള്&#x200d; നെട്ടോട്ടം ഓടുന്ന കാലത്താണ് 11 കോടിയോളം രൂപ യാതൊരു ബന്ധവുമില്ലാത്ത കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി കൊടുക്കുകയും ചെയ്തിരിക്കുന്നത്. സ്‌പൈനല്&#x200d; മസ്‌കുലര്&#x200d; അട്രോഫി (എസ്.എം.എ) ബാധിതനായ കുഞ്ഞിന് ചികിത്സയ്ക്കായി അമേരിക്കയില്&#x200d; നിന്ന് മരുന്നെത്തിക്കാന്&#x200d; 17.4 കോടി രൂപയാണ് 15 മാസം മാത്രം പ്രായമുള്ള കുഞ്ഞ് നിര്&#x200d;വാന്റെ ചികിത്സയ്ക്കായി വേണ്ടിവന്നത്.</p>
<p>കുഞ്ഞിനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്&#x200d; നിന്നുള്ള നിരവധിപേര്&#x200d; സാമ്പത്തിക സഹായം നല്&#x200d;കുകയുണ്ടായി. 11 കോടി രൂപ നല്&#x200d;കിട്ടും തന്റെ പേരു പോലും പറഞ്ഞിട്ടില്ല അജ്ഞാതനായ ആ മനുഷ്യസ്‌നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് പണം കൈമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1anaoymous-man-donate-11-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം ക്വാറിമാഫിയയുടെ സ്വന്തം പാര്&#x200d;ട്ടി; സി.പി.എമ്മിന് കഴിഞ്ഞവര്&#x200d;ഷം ഏറ്റവുംകൂടുതല്&#x200d; സംഭാവന ലഭിച്ചത് ക്വാറിഉടമകളില്&#x200d;നിന്നാണെന്ന് രേഖ</title>
		<link>https://www.chandrikadaily.com/cpim-quarry.html</link>
					<comments>https://www.chandrikadaily.com/cpim-quarry.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 02 Dec 2022 03:31:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[Donation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224688</guid>

					<description><![CDATA[2021ല്&#x200d; സംഭാവനയായി പാര്&#x200d;ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.]]></description>
										<content:encoded><![CDATA[<p>സി.പി.എമ്മിന് കഴിഞ്ഞവര്&#x200d;ഷം ഏറ്റവുംകൂടുതല്&#x200d; സംഭാവന ലഭിച്ചത് ക്വാറിഉടമകളില്&#x200d;നിന്നാണെന്ന് രേഖ.  പാര്&#x200d;ട്ടി അഖിലേന്ത്യാസെക്രട്ടറിസീതാറാം യെച്ചൂരി തെരഞ്ഞെടുപ്പുകമ്മീഷന് നല്&#x200d;കിയകത്തിലാണീ വിവരം.</p>
<p>20,000 രൂപയില്&#x200d;കൂടുതല്&#x200d; സംഭാവന നല്&#x200d;കിയവരുടെപട്ടികയാണ ്കമ്മീഷന് ലഭിച്ചിട്ടുള്ളത്. സംഭാവന തന്നവരില്&#x200d;മൂന്നിലൊന്നുപേരും ക്വാറി ഉടമകളാണ്. രണ്ടാമതുള്ളത് സമുദ്രോല്&#x200d;പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്.33 വ്യക്തികളാണ് ക്വാറി ഉടമകളായി കാട്ടിയിട്ടുള്ളത്.<br />
2021ല്&#x200d; സംഭാവനയായി പാര്&#x200d;ട്ടിക്ക്കിട്ടിയത് 12 കോടിയാണ്. സ്വര്&#x200d;ണവ്യാപാരം, റിയല്&#x200d; എസ്റ്റേറ്റ് മേഖലയില്&#x200d;നിന്നും സംഭാവനയായി വന്&#x200d;തുക ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്&#x200d; വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-quarry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും സംഭാവന നല്&#x200d;കാന്&#x200d; ഒരുങ്ങി ആമസോണ്&#x200d; സ്ഥാപകന്&#x200d;</title>
		<link>https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html</link>
					<comments>https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 14 Nov 2022 14:54:47 +0000</pubDate>
				<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aamazon]]></category>
		<category><![CDATA[Donation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221729</guid>

					<description><![CDATA[കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാണ് തന്റെ ആസ്തി വിനിയോഗിക്കുന്നത്‌]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: ആമസോണ്&#x200d; സ്ഥാപകന്&#x200d; ജെഫ് ബെസോസ് തന്റെ സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും സംഭാവന നല്&#x200d;കാന്&#x200d; ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാണ് തന്റെ ആസ്തി വിനിയോഗിക്കുന്നതെന്ന് ബെസോസ് പറഞ്ഞു.</p>
<p>ആദ്യമായിട്ടാണ് ഇത്തരമൊരു ദൗത്യത്തിന് ജെഫ് ബെസോസ് തയ്യാറാകുന്നത്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ സമ്പന്നരുടെ ഗിവിങ്ങ് പ്ലെഡ്ജില്&#x200d; ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിതാശ്വാസ നിധിയില്&#x200d; പണം നല്&#x200d;കിയ  പ്രതികള്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യവുമായി മടങ്ങി</title>
		<link>https://www.chandrikadaily.com/donation-to-cms-relief-fund.html</link>
					<comments>https://www.chandrikadaily.com/donation-to-cms-relief-fund.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Aug 2018 16:24:17 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[flood relief]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100594</guid>

					<description><![CDATA[&#160; റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്&#x200d;ഖണ്ഡ് ഹൈക്കോടതി. മുന്&#x200d;കൂര്&#x200d; ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്&#x200d;ഖണ്ഡ് ഹൈക്കോടതിയിലാണ് തട്ടിപ്പ് കേസ് പ്രതികള്&#x200d;ക്ക് അപൂര്&#x200d;വ ജാമ്യം ലഭിച്ചത്. സാമ്പത്തിക കേസിലെ കുറ്റാരോപിതര്&#x200d; ജ്യാമം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റീസ് എ. ബി സിങ് അടങ്ങിയ ബഞ്ചിന്റെ മുന്&#x200d;പാകെയാണ് കേസ് പരിഗണനയ്‌ക്കെത്തിയത്. &#8216;ജാമ്യം വേണോ. എങ്കില്&#x200d; കേരള [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്&#x200d;ഖണ്ഡ് ഹൈക്കോടതി. മുന്&#x200d;കൂര്&#x200d; ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്&#x200d;ഖണ്ഡ് ഹൈക്കോടതിയിലാണ് തട്ടിപ്പ് കേസ് പ്രതികള്&#x200d;ക്ക് അപൂര്&#x200d;വ ജാമ്യം ലഭിച്ചത്. സാമ്പത്തിക കേസിലെ കുറ്റാരോപിതര്&#x200d; ജ്യാമം തേടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റീസ് എ. ബി സിങ് അടങ്ങിയ ബഞ്ചിന്റെ മുന്&#x200d;പാകെയാണ് കേസ് പരിഗണനയ്‌ക്കെത്തിയത്. &#8216;ജാമ്യം വേണോ. എങ്കില്&#x200d; കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കൂ. പണം നിക്ഷേപിച്ച തെളിവുമായി എത്തിയാല്&#x200d; ജാമ്യം നല്&#x200d;കാം&#8217;. പ്രതികളുടെ അഭിഭാഷകരോട് കോടതി ബഞ്ച് നിര്&#x200d;ദേശിച്ചു. ഒരു പ്രതിയായ ഉത്പല്&#x200d; റെ 7,000 രൂപ നിക്ഷേപിച്ചു. മറ്റു രണ്ട് പ്രതികളായ ധനേശ്വര്&#x200d; മണ്ഡലും ശംഭു മണ്ഡലും 5,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്&#x200d;കി. പണം നിക്ഷേപിച്ചതിന്റെ തെളിവുകള്&#x200d; കോടതിയില്&#x200d; ഹാജരാക്കിയ പ്രതികള്&#x200d;ക്ക് ജാമ്യവും നല്&#x200d;കി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഝാര്&#x200d;ഖണ്ഡ് കോടതി സ്വീകരിച്ച നയം മധ്യപ്രദേശ്, കര്&#x200d;ണാടക ഹൈക്കോടതികളും സ്വീകരിക്കണമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്&#x200d; ജനറല്&#x200d; സെക്രട്ടറി ഹേമന്ത് കുമാര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donation-to-cms-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ പ്രളയം; ദുഃഖം രേഖപ്പെടുത്തി ഷാഹിദ് അഫ്രീദിയും</title>
		<link>https://www.chandrikadaily.com/shahid-afridi-condoles-kerala.html</link>
					<comments>https://www.chandrikadaily.com/shahid-afridi-condoles-kerala.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 21 Aug 2018 07:14:55 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Donation]]></category>
		<category><![CDATA[KERALA FLOOD]]></category>
		<category><![CDATA[Shahid Afridi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99776</guid>

					<description><![CDATA[ലാഹോര്&#x200d;: പ്രളയ ദുരിതത്തില്&#x200d;പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്&#x200d;ഢ്യവും പ്രകടിപ്പിച്ച് മുന്&#x200d; പാകിസ്താന്&#x200d; ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്&#x200d;ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. Deeply saddened by the devastating floods in #Kerala #India. The @SAFoundationN shares your pain &#38; stands with our brothers and sister in need. May Allah ease your sufferings &#38; you find quick relief. #KeralaFloods [&#8230;]]]></description>
										<content:encoded><![CDATA[<p>ലാഹോര്&#x200d;: പ്രളയ ദുരിതത്തില്&#x200d;പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്&#x200d;ഢ്യവും പ്രകടിപ്പിച്ച് മുന്&#x200d; പാകിസ്താന്&#x200d; ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്&#x200d;ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Deeply saddened by the devastating floods in <a href="https://twitter.com/hashtag/Kerala?src=hash&amp;ref_src=twsrc%5Etfw">#Kerala</a> <a href="https://twitter.com/hashtag/India?src=hash&amp;ref_src=twsrc%5Etfw">#India</a>. The <a href="https://twitter.com/SAFoundationN?ref_src=twsrc%5Etfw">@SAFoundationN</a> shares your pain &amp; stands with our brothers and sister in need. May Allah ease your sufferings &amp; you find quick relief. <a href="https://twitter.com/hashtag/KeralaFloods?src=hash&amp;ref_src=twsrc%5Etfw">#KeralaFloods</a> <a href="https://twitter.com/hashtag/SAF?src=hash&amp;ref_src=twsrc%5Etfw">#SAF</a> <a href="https://twitter.com/hashtag/HopeNotOut?src=hash&amp;ref_src=twsrc%5Etfw">#HopeNotOut</a> for Humanity.</p>
<p>— Shahid Afridi (@SAfridiOfficial) <a href="https://twitter.com/SAfridiOfficial/status/1031461510873313281?ref_src=twsrc%5Etfw">August 20, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ഇന്ത്യയിലെ കേരളത്തിലുണ്ടായ വിനാശകാരിയായ പ്രളയത്തില്&#x200d; അതീവ ദുഃഖിതനാണ്. അല്ലാഹു നിങ്ങളുടെ പ്രയാസങ്ങള്&#x200d; കുറച്ചുതരികയും അതിവേഗ ആശ്വാസം നല്&#x200d;കുകയും ചെയ്യട്ടെ.&#8217; എന്നാണ് അഫ്രീദി കുറിച്ചത്. തന്റെ നേതൃത്വത്തിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും കേരളീയരുടെ വിഷമത്തില്&#x200d; പങ്കുചേരുന്നതായി മുന്&#x200d; ഓള്&#x200d;റൗണ്ടര്&#x200d; കുറിച്ചു.</p>
<p>മറ്റൊരു ട്വീറ്റില്&#x200d; ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും പ്രളയദുരിതം നേരിടുന്ന കേരളത്തോട് അനുഭാവം പ്രകടിപ്പിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">We are deeply sorrowed at the casualties caused by massive flooding in <a href="https://twitter.com/hashtag/Kerala?src=hash&amp;ref_src=twsrc%5Etfw">#Kerala</a>, <a href="https://twitter.com/hashtag/India?src=hash&amp;ref_src=twsrc%5Etfw">#India</a>; over 350 people have died and thousands are trapped. <a href="https://twitter.com/hashtag/SAF?src=hash&amp;ref_src=twsrc%5Etfw">#SAF</a> extends prayers and condolences to the families of the affectees and stands in solidarity with them. <a href="https://twitter.com/hashtag/SAFCares?src=hash&amp;ref_src=twsrc%5Etfw">#SAFCares</a> <a href="https://twitter.com/hashtag/HopeNotOut?src=hash&amp;ref_src=twsrc%5Etfw">#HopeNotOut</a> <a href="https://t.co/cVeyVN93OZ">pic.twitter.com/cVeyVN93OZ</a></p>
<p>&mdash; S Afridi Foundation (@SAFoundationN) <a href="https://twitter.com/SAFoundationN/status/1031449193188085761?ref_src=twsrc%5Etfw">August 20, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shahid-afridi-condoles-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
