<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dowry &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dowry/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Oct 2025 13:49:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dowry &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്ത്രീധന കേസുകളിലും മരണങ്ങളിലും ഉത്തര്‍പ്രദേശും ബീഹാറും മുന്നില്‍; എന്‍സിആര്‍ബി 14% വര്‍ധനവ് രേഖപ്പെടുത്തി</title>
		<link>https://www.chandrikadaily.com/uttar-pradesh-and-bihar-lead-in-dowry-cases-and-deaths-ncrb-recorded-a-14-increase.html</link>
					<comments>https://www.chandrikadaily.com/uttar-pradesh-and-bihar-lead-in-dowry-cases-and-deaths-ncrb-recorded-a-14-increase.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 01 Oct 2025 13:49:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356367</guid>

					<description><![CDATA[നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്‍ഷം രാജ്യത്ത് 15,000-ത്തിലധികം കേസുകളും 6,100-ലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>2023-ല്&#x200d; സ്ത്രീധനവുമായി ബന്ധപ്പെട്ട നിയമങ്ങളില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കുറ്റകൃത്യങ്ങളില്&#x200d; 14 ശതമാനം വര്&#x200d;ധനവ്. നാഷണല്&#x200d; ക്രൈം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോ (എന്&#x200d;സിആര്&#x200d;ബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്&#x200d;ഷം രാജ്യത്ത് 15,000-ത്തിലധികം കേസുകളും 6,100-ലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>എന്&#x200d;സിആര്&#x200d;ബിയുടെ &#8216;ഇന്ത്യയിലെ കുറ്റകൃത്യങ്ങള്&#x200d; 2023&#8217; റിപ്പോര്&#x200d;ട്ട് ആശങ്കാജനകമായ ഒരു പ്രവണത എടുത്തുകാണിക്കുന്നു, കഴിഞ്ഞ വര്&#x200d;ഷം സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റര്&#x200d; ചെയ്ത 15489 കേസുകള്&#x200d; ഇത് കാണിക്കുന്നു. 2022-ല്&#x200d; 13,479 കേസുകളും 2021-ല്&#x200d; 13,568 കേസുകളും രജിസ്റ്റര്&#x200d; ചെയ്തതില്&#x200d; നിന്ന് ഇത് ഗണ്യമായ കുതിച്ചുചാട്ടമാണ്.</p>
<p>2023-ല്&#x200d; രാജ്യത്തുടനീളം സ്ത്രീധന മരണ കേസുകളില്&#x200d; ആകെ 6,156 പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ടു. 833 കൊലപാതക കേസുകളില്&#x200d; സ്ത്രീധനമാണ് പ്രേരണയായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സംഭവങ്ങളിലെ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് വിശദമായി പ്രതിപാദിക്കുന്നു:</p>
<p>ഏറ്റവും കൂടുതല്&#x200d; കേസുകള്&#x200d;: നിയമപ്രകാരം ഏറ്റവും കൂടുതല്&#x200d; കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തത് ഉത്തര്&#x200d;പ്രദേശിലാണ്, 7,151, തൊട്ടുപിന്നാലെ ബിഹാര്&#x200d; 3,665, കര്&#x200d;ണാടക 2,322.</p>
<p>ഏറ്റവും കൂടുതല്&#x200d; മരണങ്ങള്&#x200d;: മരണനിരക്കില്&#x200d; ഉത്തര്&#x200d;പ്രദേശും ഒന്നാമതെത്തി, 2,122 സ്ത്രീധന മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു, തൊട്ടുപിന്നാലെ ബിഹാര്&#x200d; 1,143 മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>നേരെമറിച്ച്, പശ്ചിമ ബംഗാള്&#x200d;, ഗോവ, ലഡാക്ക്, സിക്കിം എന്നിവയുള്&#x200d;പ്പെടെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ വര്&#x200d;ഷം സ്ത്രീധന നിരോധന നിയമപ്രകാരം പൂജ്യം കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>2023 ല്&#x200d; 83,327 സ്ത്രീധന കേസുകള്&#x200d; വിചാരണയ്ക്കായി എത്തിയതായി നിയമനടപടികളെക്കുറിച്ചുള്ള ഡാറ്റയും റിപ്പോര്&#x200d;ട്ട് നല്&#x200d;കി. അറസ്റ്റുകളുടെ കാര്യത്തില്&#x200d;, 22,316 പുരുഷന്മാരും 4,838 സ്ത്രീകളും ഉള്&#x200d;പ്പെടെ ആകെ 27,154 പേരെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uttar-pradesh-and-bihar-lead-in-dowry-cases-and-deaths-ncrb-recorded-a-14-increase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധന പീഡനം: കാണ്‍പൂരില്‍ യുവതിക്ക് വിഷപ്പാമ്പുകടിയേറ്റു, നില ഗുരുതരമായി</title>
		<link>https://www.chandrikadaily.com/dowry-harassment-woman-in-critical-condition-after-being-bitten-by-a-poisonous-snake-in-kanpur.html</link>
					<comments>https://www.chandrikadaily.com/dowry-harassment-woman-in-critical-condition-after-being-bitten-by-a-poisonous-snake-in-kanpur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 07:55:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kanpur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355215</guid>

					<description><![CDATA[സെപ്റ്റംബര്‍ 18-നാണ് സംഭവം നടന്നത്.]]></description>
										<content:encoded><![CDATA[<p>കാണ്&#x200d;പൂര്&#x200d;: സ്ത്രീധനം കുറഞ്ഞെന്ന പേരില്&#x200d; ഷാനവാസ് തന്റെ ഭാര്യ രേഷ്മയെ മുറിയില്&#x200d; പൂട്ടി, വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;. സെപ്റ്റംബര്&#x200d; 18-നാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്.</p>
<p>പോലീസ് അന്വേഷണം പ്രകാരം, രേഷ്മയുടെ ഭര്&#x200d;ത്താവ് ഷാനവാസ്, കുടുംബാംഗങ്ങള്&#x200d;, സഹോദരന്&#x200d;, സഹോദരി എന്നിവരടക്കം ഏഴ് പേര്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. 2021-ല്&#x200d; വിവാഹിതരായ രേഷ്മയും ഷാനവാസും തമ്മില്&#x200d; തുടക്കം മുതല്&#x200d; സ്ത്രീധന പ്രശ്നങ്ങള്&#x200d; ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. വിവാഹത്തിനു ശേഷം 1.5 ലക്ഷം രൂപ നല്&#x200d;കിയെങ്കിലും, 5 ലക്ഷം രൂപ വേണമെന്നും ഭര്&#x200d;ത്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ കാലത്തും രേഷ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമങ്ങള്&#x200d; ഉണ്ടായിരുന്നുവെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dowry-harassment-woman-in-critical-condition-after-being-bitten-by-a-poisonous-snake-in-kanpur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/surprise-case-convictionn-frozen-supreme-court-granted-bail-to-accused-kiran-kumar.html</link>
					<comments>https://www.chandrikadaily.com/surprise-case-convictionn-frozen-supreme-court-granted-bail-to-accused-kiran-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Jul 2025 06:39:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[kiran]]></category>
		<category><![CDATA[news]]></category>
		<category><![CDATA[VISMAYA CASE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346478</guid>

					<description><![CDATA[കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>സ്ത്രീധന പീഡനത്തെത്തുടര്&#x200d;ന്ന് ബി.എ.എം.എസ് വിദ്യാര്&#x200d;ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്&#x200d; പ്രതി കിരണ്&#x200d; കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്&#x200d;കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്&#x200d; ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി.</p>
<p>2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാര്&#x200d;ഥിനിയായിരുന്ന വിസ്മയയും മോട്ടോര്&#x200d; വാഹന വകുപ്പില്&#x200d; എഎംവിഐയായിരുന്ന കിരണ്&#x200d; കുമാറുമായുള്ള വിവാഹം. 2021 ജൂണ്&#x200d; 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരണ്&#x200d; കോളജിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.</p>
<p>2021 ജൂണ്&#x200d; 2ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭര്&#x200d;തൃവീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. പിന്നാലെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തുകയും കിരണ്&#x200d; കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.</p>
<p>തുടര്&#x200d;ന്ന് ഐജി ഹര്&#x200d;ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്&#x200d; 90 ദിവസത്തിനുള്ളില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കി കുറ്റപത്രം സമര്&#x200d;പ്പിച്ചു. 2022 മെയ് 23ന് കിരണ്&#x200d; കുമാര്&#x200d; കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്&#x200d;ഹിക പീഡനവും ഉള്&#x200d;പ്പെടെ അഞ്ച് കുറ്റങ്ങള്&#x200d; കിരണ്&#x200d; ചെയ്‌തെന്ന് കോടതി കണ്ടെത്തി.</p>
<p>കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ ഭര്&#x200d;ത്താവ് കിരണ്&#x200d;കുമാര്&#x200d; സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരള ഹൈകോടതിയിലുള്ള അപ്പീലില്&#x200d; തീരുമാനമാകുന്നതുവരെ കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്&#x200d; ശിക്ഷിക്കപ്പെട്ട കിരണ്&#x200d;കുമാര്&#x200d; നിലവില്&#x200d; പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്&#x200d; കൊല്ലം അഡീഷനല്&#x200d; സെഷന്&#x200d;സ് കോടതി പത്തുവര്&#x200d;ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്&#x200d;കുമാറിന് ശിക്ഷ വിധിച്ചത്.</p>
<p>വിസ്മയ ജീവനൊടുക്കിയ കേസില്&#x200d; തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്&#x200d;കണം എന്നിവ ആവശ്യപ്പെട്ടാണ് കിരണ്&#x200d; സുപ്രീംകോടതിയെ സമീപിച്ചത്. </p>
<p>തനിക്കെതിരായ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്&#x200d;ക്കില്ലെന്നാണ് കിരണ്&#x200d; പ്രധാനമായും വാദിച്ചത്. വിസ്മയയുടെ ആത്മഹത്യയില്&#x200d; തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്&#x200d; കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്&#x200d; മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്&#x200d;കുമാര്&#x200d; ഹരജിയില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surprise-case-convictionn-frozen-supreme-court-granted-bail-to-accused-kiran-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുഷാര കൊലക്കേസ്: ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ</title>
		<link>https://www.chandrikadaily.com/thushara-murder-case-husband-chandulal-and-mother-sentenced-to-life-imprisonment.html</link>
					<comments>https://www.chandrikadaily.com/thushara-murder-case-husband-chandulal-and-mother-sentenced-to-life-imprisonment.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 28 Apr 2025 10:38:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339278</guid>

					<description><![CDATA[കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്‍ഷം മുന്‍പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസില്‍ നിന്നൊഴിവാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം: സ്ത്രീധനത്തിന്റെ പേരില്&#x200d; ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്&#x200d; ഭര്&#x200d;ത്താവിനും ഭര്&#x200d;തൃമാതാവിനും ജീവപര്യന്തം തടവ്. പൂയപ്പള്ളി ചരുവിള വീട്ടില്&#x200d; ചന്തുലാല്&#x200d; (36), മാതാവ് ഗീത ലാലി (62) എന്നിവരെയാണ് ശിക്ഷിച്ചത്. കൊല്ലം അഡിഷനല്&#x200d; സെഷന്&#x200d;സ് ജഡ്ജി എസ് സുഭാഷ് ആണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതികള്&#x200d; കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ചന്തുലാലിന്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലിയെ (66) ഒന്നര വര്&#x200d;ഷം മുന്&#x200d;പ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയില്&#x200d; കണ്ടെത്തിയതോടെ കേസില്&#x200d; നിന്നൊഴിവാക്കി.</p>
<p>പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; പറഞ്ഞു. അപൂര്&#x200d;വങ്ങളില്&#x200d; അപൂര്&#x200d;വമായ കേസായി പരിഗണിക്കണമെന്നും പരമാവധി ശിക്ഷ നല്&#x200d;കണമെന്നും പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>വിവാഹം കഴിഞ്ഞ് അഞ്ചര വര്&#x200d;ഷം കഴിഞ്ഞാണ് തുഷാര (28) കൊല്ലപ്പെട്ടത്. 2019 മാര്&#x200d;ച്ച് 21ന് രാത്രി മകള്&#x200d; മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടില്&#x200d; ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയില്&#x200d; എത്തി മൃതദേഹം കണ്ടപ്പോള്&#x200d; ദയനീയമായ ശോഷിച്ച രൂപമായിരുന്നു. അവര്&#x200d; പൂയപ്പള്ളി പൊലീസില്&#x200d; നല്&#x200d;കിയ പരാതിയെത്തുടര്&#x200d;ന്ന് നടത്തിയ പോസ്റ്റ്‌മോര്&#x200d;ട്ടം പരിശോധനയിലാണ് അപൂര്&#x200d;വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thushara-murder-case-husband-chandulal-and-mother-sentenced-to-life-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിസ്മയ കേസ്; പ്രതി കിരണിന് പരോള്&#x200d; അനുവദിച്ചു</title>
		<link>https://www.chandrikadaily.com/the-amazing-case-accused-kiran-was-granted-parole.html</link>
					<comments>https://www.chandrikadaily.com/the-amazing-case-accused-kiran-was-granted-parole.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 30 Dec 2024 11:36:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[kiran]]></category>
		<category><![CDATA[news]]></category>
		<category><![CDATA[vismaya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323998</guid>

					<description><![CDATA[പൊലീസ് റിപ്പോര്&#x200d;ട്ട് തള്ളി ജയില്&#x200d; വകുപ്പ് പരോള്&#x200d; അനുവദിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>സ്ത്രീധന പീഡനത്തെത്തുടര്&#x200d;ന്ന് ആയൂര്&#x200d;വേദ മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്&#x200d; കുമാറിന് പരോള്&#x200d; അനുവദിച്ചു. പൊലീസ് റിപ്പോര്&#x200d;ട്ട് തള്ളി ജയില്&#x200d; വകുപ്പ് പരോള്&#x200d; അനുവദിക്കുകയായിരുന്നു. ആദ്യം നല്&#x200d;കിയ അപേക്ഷയില്&#x200d; പൊലീസ് റിപ്പോര്&#x200d;ട്ടും പ്രൊബേഷന്&#x200d; റിപ്പോര്&#x200d;ട്ടും കിരണിന് എതിരായിരുന്നെങ്കിലും രണ്ടാമത് നല്&#x200d;കിയ അപേക്ഷയില്&#x200d; പ്രൊബേഷന്&#x200d; റിപ്പോര്&#x200d;ട്ട് അനുകൂലമായും പൊലീസ് റിപ്പോര്&#x200d;ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്&#x200d; മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോള്&#x200d; അനുവദിച്ചു.</p>
<p>സ്ത്രീധനം കുറഞ്ഞതിന്റെ പേരില്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്&#x200d; ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2019 മെയ് 31ന് ആയൂര്&#x200d;വേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയിരുന്നു. കേസില്&#x200d; പത്ത് വര്&#x200d;ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്&#x200d; സെഷന്&#x200d;സ് കോടതി വിധിച്ചത്.</p>
<p>കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്&#x200d; അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്&#x200d; പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്&#x200d; പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-amazing-case-accused-kiran-was-granted-parole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് നവവധുവിന് ക്രൂരപീഡനമെന്ന് പരാതി; ഭര്&#x200d;ത്താവിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/newlywed-bride-in-kollam1-complains-of-cruelty-a-case-was-filed-against-her-husband.html</link>
					<comments>https://www.chandrikadaily.com/newlywed-bride-in-kollam1-complains-of-cruelty-a-case-was-filed-against-her-husband.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Dec 2024 02:29:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319873</guid>

					<description><![CDATA[കല്യാണം കഴിഞ്ഞ് അഞ്ചാം നാള്&#x200d;മുതല്&#x200d; ഭര്&#x200d;ത്താവ് മര്&#x200d;ദനം തുടങ്ങിയെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<p>കൊല്ലം കുണ്ടറയില്&#x200d; നവവധുവിന് ക്രൂരപീഡനമെന്ന് പരാതി. കല്യാണം കഴിഞ്ഞ് അഞ്ചാം നാള്&#x200d;മുതല്&#x200d; ഭര്&#x200d;ത്താവ് മര്&#x200d;ദനം തുടങ്ങിയെന്നാണ്് പരാതി. കുണ്ടറ പൊലീസ് ഭര്&#x200d;ത്താവ് നിതിനെതിരെ കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം.</p>
<p>എന്നാല്&#x200d; പരാതിയില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; ഭര്&#x200d;ത്യ കുടുംബം നിഷേധിച്ചു. ആരോപണവിധേയനായ ഭര്&#x200d;ത്താവ് നിതിന്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാരന്&#x200d; ആണ്. സ്വര്&#x200d;ണം നല്&#x200d;കാന്&#x200d; വിസമ്മതിച്ചപ്പോളാണ് മര്&#x200d;ദനമുണ്ടായതെന്ന് യുവതി പരാതിയില്&#x200d; പറയുന്നു.</p>
<p>യുവതിയുടെ കൈയിലും കഴുത്തിലുമടക്കം പരിക്കുകളുണ്ട്. റൂമില്&#x200d; വാതിലടച്ചായിരുന്നു മര്&#x200d;ദനമുണ്ടായതെന്നും നിതിന്റെ അമ്മയും, സഹോദരിയും വീട്ടില്&#x200d; ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും യുവതി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newlywed-bride-in-kollam1-complains-of-cruelty-a-case-was-filed-against-her-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധന പീഡനം; മലയാളി യുവതി നാഗര്&#x200d;കോവിലില്&#x200d; ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/dowry-harassment-a-malayali-woman-committed-suicide-in-nagercoil.html</link>
					<comments>https://www.chandrikadaily.com/dowry-harassment-a-malayali-woman-committed-suicide-in-nagercoil.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 24 Oct 2024 06:08:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[nagarkovil]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314744</guid>

					<description><![CDATA[ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്&#x200d;ഡ് ജീവനക്കാരനായ കാര്&#x200d;ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്.]]></description>
										<content:encoded><![CDATA[<p>സ്ത്രീധന പീഡനത്തെ തുടര്&#x200d;ന്ന് മലയാളി യുവതി നാഗര്&#x200d;കോവിലില്&#x200d; ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്&#x200d; സ്വദേശിയായ ശ്രുതിയാണ് (25) ജീവനൊടുക്കിയത്. ശ്രുതി കോളേജ് അധ്യാപികയാണ്. ഭര്&#x200d;ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്&#x200d;ഡ് ജീവനക്കാരനായ കാര്&#x200d;ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.</p>
<p>10 ലക്ഷം രൂപയും 50 പവന്&#x200d; സ്വര്&#x200d;ണവും വിവാഹസമ്മാനമായി ശ്രുതിയുടെ വീട്ടുകാര്&#x200d; നല്&#x200d;കിയിരുന്നു. എന്നാല്&#x200d; സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്&#x200d;ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നെന്ന്് ശ്രുതിയുടെ ശബ്ദസന്ദേശത്തില്&#x200d; പറയുന്നുണ്ട്.</p>
<p>എച്ചില്&#x200d;പാത്രത്തില്&#x200d; നിന്ന് ഭക്ഷണം കഴിക്കാന്&#x200d; കാര്&#x200d;ത്തിക്കിന്റെ അമ്മ നിര്&#x200d;ബന്ധിച്ചെന്നും ശ്രുതി പറയുന്നുണ്ട്. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണെന്നും സന്ദേശത്തിലുണ്ട്. എന്നാല്&#x200d; മടങ്ങിപ്പോയി വീട്ടുകാര്&#x200d;ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോണ്&#x200d; സന്ദേശത്തിലുണ്ട്.</p>
<p>കോയമ്പത്തൂരില്&#x200d; സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dowry-harassment-a-malayali-woman-committed-suicide-in-nagercoil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീധനത്തിന്റെ പേരില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയെ കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/husband-killed-his-wife-for-dowry.html</link>
					<comments>https://www.chandrikadaily.com/husband-killed-his-wife-for-dowry.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 16 Sep 2024 12:01:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309587</guid>

					<description><![CDATA[ഒളിവില്&#x200d; പോയ പ്രതിക്കായി തിരച്ചില്&#x200d; തുടരുകയാണെന്ന് പൊലീസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; സ്ത്രീധനത്തിന്റെ പേരില്&#x200d; ഭര്&#x200d;ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്&#x200d;ത്താവ് സുന്ദര്&#x200d; ഉള്&#x200d;പ്പെടെ ഏഴുപേര്&#x200d;ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.</p>
<p>രണ്ടുവര്&#x200d;ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്&#x200d; സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്&#x200d; ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്&#x200d;ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്&#x200d; ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്&#x200d; ഉപദ്രവിക്കുകയായിരുന്നു. തുടര്&#x200d;ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്&#x200d;ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.</p>
<p>സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്&#x200d; വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്&#x200d; സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്&#x200d; പോയ പ്രതിക്കായി തിരച്ചില്&#x200d; തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/husband-killed-his-wife-for-dowry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പെൺകുട്ടിക്ക് മൂന്ന് കാമുകന്മാർ&#8217;; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ</title>
		<link>https://www.chandrikadaily.com/three-lovers-for-a-girl-rahuls-mother-slams-the-victim-in-panthirangav-domestic-violence-case.html</link>
					<comments>https://www.chandrikadaily.com/three-lovers-for-a-girl-rahuls-mother-slams-the-victim-in-panthirangav-domestic-violence-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 May 2024 05:07:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DOMESTIC VIOLENCE]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297713</guid>

					<description><![CDATA[മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു]]></description>
										<content:encoded><![CDATA[<p>പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺകുട്ടിയെ ആക്ഷേപിച്ച് രാഹുലിന്റെ അമ്മ. പെൺകുട്ടിക്ക് മൂന്ന് കാമുകന്മാരുണ്ടായിരുന്നു എന്നാണ് രാഹുലിന്റെ അമ്മയുടെ ആരോപണം. വിവാഹത്തിന് ശേഷവും പെൺകുട്ടി ഈ ബന്ധം തുടർന്നതാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സ്യഷ്ട്ടിച്ചത്. രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതും പ്രശ്നങ്ങൾക്ക് കാരണമായതായും രാഹുലിന്റെ അമ്മ പറഞ്ഞു.</p>
<p>മകന്റെ ആദ്യ വിവാഹം നടന്നതായും അമ്മ സമ്മതിച്ചു. കോട്ടയത്ത് പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തുകയും പിന്നീട് ഇരുവരും ബാഗ്ലൂരിൽ പോയി ഒരുമിച്ച് താമസിക്കുകയും ചെയ്തതായും അമ്മ വെളിപ്പെടുത്തി. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹത്തിന് ശേഷം പെൺകുട്ടിയെ മകൻ മർദിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ സമ്മതിച്ചു.  സ്ത്രീധനത്തിന്റെ പേരിലല്ല പ്രശ്നങ്ങളെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.</p>
<p>അതേസമയം, വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമടക്കം രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കാത്തതിന് പൊലീസിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെയാണ് നടപടി. ഗാർഹിക പീഡനക്കുറ്റവും സ്ത്രീധന പീഡനക്കുറ്റത്തിനൊപ്പം വധശ്രമവും രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-lovers-for-a-girl-rahuls-mother-slams-the-victim-in-panthirangav-domestic-violence-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ല:  ഡല്&#x200d;ഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/daughter-in-law-not-responsible-for-not-having-son-delhi-high-court.html</link>
					<comments>https://www.chandrikadaily.com/daughter-in-law-not-responsible-for-not-having-son-delhi-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 12 Jan 2024 15:22:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dowry]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[womren]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287772</guid>

					<description><![CDATA[സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ലെന്ന് അച്ഛനമ്മമാരെ ബോധവല്&#x200d;ക്കരിക്കണമെന്ന് ഡല്&#x200d;ഹി ഹൈക്കോടതി. പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിം​ഗം നിര്&#x200d;ണയിക്കുന്നതെന്ന വസ്തുത ഏവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌.</p>
<p>സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്. പെണ്&#x200d;കുട്ടികള്&#x200d; ഭര്&#x200d;തൃവീട്ടില്&#x200d; പീഡനത്തിനിരയാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്‌–- ജസ്റ്റിസ് സ്വര്&#x200d;ണ കാന്ത ശര്&#x200d;മ പറഞ്ഞു. സ്ത്രീധനത്തിന്റെയും ആണ്&#x200d;കുഞ്ഞ് പിറക്കാത്തതിന്റെയും പേരിലുള്ള പീഡനത്തെ തുടര്&#x200d;ന്ന് യുവതി ജീവനൊടുക്കിയ കേസില്&#x200d; ഭര്&#x200d;ത്താവിന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/daughter-in-law-not-responsible-for-not-having-son-delhi-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
