<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>drone attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/drone-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Oct 2025 07:41:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>drone attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുക്രൈനില്‍ റഷ്യന്‍ ഡ്രോണാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/russian-drone-attack-in-ukraine-five-killed.html</link>
					<comments>https://www.chandrikadaily.com/russian-drone-attack-in-ukraine-five-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 07:41:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[russian]]></category>
		<category><![CDATA[Ukraine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357103</guid>

					<description><![CDATA[ആക്രമണത്തില്‍ ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്‍ക്ക് പൂര്‍ണമായും കത്തിനശിച്ചു]]></description>
										<content:encoded><![CDATA[<p>കിയവ്: യുക്രൈനില്&#x200d; റഷ്യന്&#x200d; ഡ്രോണാക്രമണത്തില്&#x200d; അഞ്ച് പേര്&#x200d; കൊല്ലപ്പെട്ടു. ഞായറാഴ്ച അര്&#x200d;ധരാത്രി നടന്ന ആക്രമണത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേറ്റതായും ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്&#x200d;ന്നതായും യുക്രൈന്&#x200d; മാധ്യമങ്ങള്&#x200d; അറിയിച്ചു. പോളണ്ടുമായി അതിര്&#x200d;ത്തി പങ്കിടുന്ന ലിവിവ് എന്ന പ്രദേശത്തെ തകര്&#x200d;ന്ന കെട്ടിടത്തില്&#x200d; താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികള്&#x200d; പറഞ്ഞു.</p>
<p>ആക്രമണത്തില്&#x200d; ലിവിവിന്റെ പ്രാദേശിക തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്&#x200d;ക്ക് പൂര്&#x200d;ണമായും കത്തിനശിച്ചു. നഗരത്തില്&#x200d; വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്&#x200d;ന്ന് നഗരം പൂര്&#x200d;ണമായും ഇരുട്ടിലാണ്. മേഖലയില്&#x200d; സംഘര്&#x200d;ഷാവസ്ഥ നിലനില്&#x200d;ക്കുന്നതിനാല്&#x200d; പ്രദേശവാസികള്&#x200d; വീടുകളില്&#x200d; നിന്ന് പുറത്തേക്കിറങ്ങരുതെന്ന് മേയര്&#x200d; ആന്ദ്രേ സദോവി അറിയിച്ചു.</p>
<p>അടുത്തകാലത്ത് നടന്നതില്&#x200d; വെച്ച് ഏറ്റവും വലിയ ആക്രമണമാണ് ലിവിവിലേതെന്ന് ഗവര്&#x200d;ണര്&#x200d; മാക്‌സിം കോസിറ്റിസ്‌കി പ്രതികരിച്ചു. 140 ഡ്രോണുകളും 23 മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്&#x200d; നിരവധി കെട്ടിടങ്ങള്&#x200d; പൂര്&#x200d;ണമായും കത്തിനശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russian-drone-attack-in-ukraine-five-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യഹ്യ സിന്&#x200d;വാറിന്റെ മരണത്തിന് പിന്നാലെ നെതന്യാഹുവിന്റെ വസതിയില്&#x200d; ഹിസ്ബുല്ല ഡ്രോണ്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/hezbollah-drone-attack-on-netanyahus-residence-after-yahya-sinwars-death.html</link>
					<comments>https://www.chandrikadaily.com/hezbollah-drone-attack-on-netanyahus-residence-after-yahya-sinwars-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 19 Oct 2024 08:30:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[hisbullah]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314006</guid>

					<description><![CDATA[ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്]]></description>
										<content:encoded><![CDATA[<p>തെല്&#x200d;അവീവ്: ഹമാസ് തലവന്&#x200d; യഹ്യ സിന്&#x200d;വാറിന്റെ മരണത്തിനു പിന്നാലെ ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം. തെല്&#x200d;അവീവിനും ഹൈഫയ്ക്കും ഇടയില്&#x200d; സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലാണ് ഹിസ്ബുല്ല ഡ്രോണ്&#x200d; ആക്രമണം നടന്നത്. നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്. ലെബനാനില്&#x200d;നിന്നെത്തിയ ഡ്രോണുകളാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് എത്തിയത്. അതേസമയം, ആക്രമണ സമയത്ത് നെതന്യാഹു സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തില്&#x200d; ആര്&#x200d;ക്കും പരിക്കേറ്റിട്ടില്ലെന്ന വിശദീകരണവും ഇസ്രാഈലിന്റെ ഭാഗത്തുനിന്നു വരുന്നുണ്ട്.</p>
<p>ലെബനാനില്&#x200d;നിന്ന് മൂന്ന് മിസൈലുകള്&#x200d; സീസറിയ ലക്ഷ്യമിട്ട് എത്തിയതായി ഇസ്രാഈല്&#x200d; ഡിഫന്&#x200d;സ് ഫോഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്&#x200d; ഒന്ന് ഒരു കെട്ടിടത്തില്&#x200d; പതിച്ചതായി സൈന്യം പറയുന്നു. ബാക്കി രണ്ടെണ്ണം തകര്&#x200d;ത്തതായും അവകാശപ്പെടുന്നുണ്ട്. ഡ്രോണ്&#x200d; ആക്രമണത്തില്&#x200d; സീസറിയയില്&#x200d; വന്&#x200d; സ്ഫോടനമുണ്ടായതായും ഐഡിഎഫ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hezbollah-drone-attack-on-netanyahus-residence-after-yahya-sinwars-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയുടെ സൈനിക താവളത്തില്&#x200d; ഡ്രോണാക്രമണം</title>
		<link>https://www.chandrikadaily.com/drone-attack-on-russian-military-base.html</link>
					<comments>https://www.chandrikadaily.com/drone-attack-on-russian-military-base.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 07 Dec 2022 06:32:09 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[russia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225637</guid>

					<description><![CDATA[ചൊവ്വാഴ്ച രാവിലെയാണ് കുര്&#x200d;സ്‌കിലെ വ്യോമതാവളത്തില്&#x200d; ഡ്രോണാക്രമണമുണ്ടായത്]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: റഷ്യയിലെ റിയാസാന്&#x200d;, സരടോവ് മേഖലകളിലെ സൈനിക താവളങ്ങളില്&#x200d; മൂന്ന് സൈനികര്&#x200d; കൊല്ലപ്പെട്ട ഡ്രോണാക്രണങ്ങള്&#x200d;ക്കു പിന്നാലെ കുര്&#x200d;സ്‌കിലെ സൈനിക താവളത്തിലും സമാന ആക്രമണം. ചൊവ്വാഴ്ച രാവിലെയാണ് കുര്&#x200d;സ്‌കിലെ വ്യോമതാവളത്തില്&#x200d; ഡ്രോണാക്രമണമുണ്ടായത്. ഇവിടെനിന്ന് പുകപടലങ്ങള്&#x200d; ഉയരുന്ന ദൃശ്യങ്ങള്&#x200d; റഷ്യന്&#x200d; മാധ്യമങ്ങള്&#x200d; പുറത്തുവിട്ടു. എണ്ണ സംഭരണ ടാങ്കിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് മേഖലാ ഗവര്&#x200d;ണര്&#x200d; അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്&#x200d;ട്ടില്ല.</p>
<p>യുക്രെയ്‌നില്&#x200d; യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്&#x200d; വ്യോമ, സൈനിക താവളങ്ങളില്&#x200d; ഇടക്കിടെ ആക്രമണം നടക്കുന്നുണ്ട്. ഇത്തരം ആക്രണങ്ങളില്&#x200d; ആഹ്ലാദം പ്രകടിപ്പിക്കാറുള്ള യുക്രെയ്ന്&#x200d; അവയുടെ ഉത്തരവാദിത്തം ഏല്&#x200d;ക്കാറില്ല. റഷ്യക്ക് അകത്തും ആക്രമണങ്ങള്&#x200d; തുടങ്ങിയതോടെ യുദ്ധഗതി മാറുകയാണ്. ആക്രമണങ്ങള്&#x200d; മുന്&#x200d;കൂട്ടി കണ്ട് തടയാന്&#x200d; സാധിക്കാത്തത് റഷ്യന്&#x200d; പ്രതിരോധ വിഭാഗത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച വ്യോമതാവളങ്ങളില്&#x200d; ഉണ്ടായ സ്‌ഫോടനങ്ങള്&#x200d;ക്കുശേഷം റഷ്യന്&#x200d; സേന യുക്രെയ്‌നില്&#x200d; വ്യാപക ആക്രമണങ്ങള്&#x200d; നടത്തി.</p>
<p>യുക്രെയ്‌നിന്റെ സൈനിക ശേഷി നിര്&#x200d;വീര്യമാക്കുകയാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ പ്രതിരോധ മന്ത്രി സെര്&#x200d;ജി ഷോയിഗു പറഞ്ഞു. ആയുധ ഡിപ്പോകള്&#x200d;, സൈനിക കമാന്&#x200d;ഡ് കണ്&#x200d;ട്രോള്&#x200d; സംവിധാനങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; ദീര്&#x200d;ഘദൂര ആയുധങ്ങള്&#x200d; ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഡോണ്&#x200d;ബാസിനെ പൂര്&#x200d;ണമായി മോചിപ്പിക്കാന്&#x200d; ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശത്രുലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാന്&#x200d; ശേഷിയുള്ള അത്യാധുനിക മിസൈലുകളും വലിയൊരു ശേഖരം ഇപ്പോഴും റഷ്യക്കുണ്ടെന്ന് യുക്രെയ്ന്&#x200d; സൈനിക ഇന്റലിജന്&#x200d;സ് മേധാവി സമ്മതിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drone-attack-on-russian-military-base.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; പാകിസ്ഥാന്റെ ക്വാഡ്കോപ്റ്റര്&#x200d; ഇന്ത്യന്&#x200d; സൈന്യം വെടിവച്ചിട്ടു</title>
		<link>https://www.chandrikadaily.com/pakistan-uses-chinese-drone-to-drop-contraband-bsf-foils.html</link>
					<comments>https://www.chandrikadaily.com/pakistan-uses-chinese-drone-to-drop-contraband-bsf-foils.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Oct 2020 14:00:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[kashmir attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164006</guid>

					<description><![CDATA[നിയന്ത്രണ രേഖ കടന്ന ക്വാഡ്കോപ്റ്റര്&#x200d; രാവിലെ 8.30 ഓടെ ഇന്ത്യന്&#x200d; സൈന്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങല്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിര്&#x200d;മിച്ച മാവിക് 2 പ്രോ മോഡല്&#x200d; ക്വാഡ്കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: പാകിസ്ഥാന്റെ ക്വാഡ്കോപ്റ്റര്&#x200d; എന്ന് ഡ്രോണിന് സമാനമായ പൈലറ്റില്ലാ ഹെലിക്കോപ്റ്റര്&#x200d; ഇന്ത്യന്&#x200d; സൈന്യം വെടിവച്ചിട്ടു. ശനിയാഴ്ച ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്&#x200d; നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഖേരന്&#x200d; സെക്ടറിലാണ് പാക് സൈന്യത്തിന്റെ ക്വാഡ്‌കോപ്റ്റര്&#x200d; ഇന്ത്യന്&#x200d; സൈന്യം വെടിവച്ചിട്ടത്.</p>
<p>നിയന്ത്രണ രേഖ കടന്ന ക്വാഡ്കോപ്റ്റര്&#x200d; രാവിലെ 8.30 ഓടെ ഇന്ത്യന്&#x200d; സൈന്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങല്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഡിജെഐ നിര്&#x200d;മിച്ച മാവിക് 2 പ്രോ മോഡല്&#x200d; ക്വാഡ്കോപ്റ്ററാണ് താഴ്ന്നു പറക്കുന്നതിനിടെ വെടിവച്ചിട്ടത്.</p>
<p>പാക് ഭീകരരും ബോര്&#x200d;ഡര്&#x200d; ആക്ഷന്&#x200d; ടീമും നുഴഞ്ഞു കയറാനുള്ള സാധ്യത മുന്നില്&#x200d;ക്കണ്ട് ഇന്ത്യന്&#x200d; സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണിത് ക്വാഡ്കോപ്റ്റര്&#x200d; എത്തിയത്. പാകിസ്താന്&#x200d; അടുത്തിടെ ചൈനയില്&#x200d; നിന്നും ധാരാളം ഡ്രോണുകള്&#x200d; വാങ്ങിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ആയുധങ്ങള്&#x200d;, വെടിക്കോപ്പുകള്&#x200d;, മയക്കുമരുന്ന് എന്നിവ ഇന്ത്യന്&#x200d; ഭാഗത്തേക്ക് കടത്താനാണ് പ്രധാനമായും ഈ ഡ്രോണുകള്&#x200d; ഉപയോഗിച്ചിരുന്നത്.</p>
<p>മഞ്ഞു വീഴ്ചയ്ക്ക് മുമ്പ് പരമാവധി നുഴഞ്ഞു കയറ്റം നടത്താനാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ശ്രമം. നിരന്തര ശ്രമങ്ങള്&#x200d; ഇന്ത്യന്&#x200d; സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്തിടെ പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pakistan-uses-chinese-drone-to-drop-contraband-bsf-foils.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ വിമാനത്തിനരികെ ഡ്രോണെന്ന് വെളിപ്പെടുത്തല്&#x200d;; റിപ്പോര്&#x200d;ട്ട് തേടി വൈറ്റ് ഹൗസ്</title>
		<link>https://www.chandrikadaily.com/drone-just-missed-hitting-air-force-one-with-us-president-inside.html</link>
					<comments>https://www.chandrikadaily.com/drone-just-missed-hitting-air-force-one-with-us-president-inside.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Aug 2020 10:26:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[Drone]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145789</guid>

					<description><![CDATA[ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്&#x200d; വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്&#x200d;ഫോഴ്‌സ് എയര്&#x200d;ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സഞ്ചരിച്ച വിമാനത്തിനരികിലൂടെ അപകടകരമായ വിധത്തില്&#x200d; ഡ്രോണ്&#x200d; പറന്നതായി റിപ്പോര്&#x200d;ട്ട്. യുഎസ് പ്രസിഡന്റിന്റെ എയര്&#x200d;ഫോഴ്‌സ് വണ്&#x200d; ജെറ്റ് ഞായറാഴ്ച രാത്രി വാഷിംഗ്ടണിനടുത്തുള്ള ഒരു വ്യോമതാവളത്തിനടുത്തെത്തിയപ്പോള്&#x200d; ഒരു ഡ്രോണ്&#x200d; വിമാനത്തെ തട്ടാന്&#x200d; പാകത്തില്&#x200d; പറന്നതായി ദൃക്സാക്ഷികള്&#x200d; പറയുന്നു. വ്യോമതാവളത്തില്&#x200d; വിമാനം ലാന്&#x200d;ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മഞ്ഞയും കറുപ്പും കലര്&#x200d;ന്ന കുരിശിന്റെ ആകൃതിയുള്ള ഡ്രോണ്&#x200d; ഉപകരണം വിമാനത്തിന്റെ വലതുഭാഗത്തൂടെ പറന്നതെന്ന് വിമാനത്തില്&#x200d; സഞ്ചരിച്ച ചിലരും വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്&#x200d;ട്ടുകള്&#x200d; ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്&#x200d; വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്&#x200d;ഫോഴ്‌സ് എയര്&#x200d;ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്&#x200d; അറിയിച്ചു.</p>
<p>വിമാനത്തിനരികിലൂടെയും നിരോധിത മേഖലകളിലും ഡ്രോണ്&#x200d; പറക്കുന്നതായ ആയിരത്തോളം പരാതികള്&#x200d; അമേരിക്കന്&#x200d; ഫെഡറല്&#x200d; ഏവിയേഷന്&#x200d; അഡ്മിനിസ്‌ട്രേഷന് വര്&#x200d;ഷംതോറും ലഭിക്കുന്നതാണ്. അത്തരം സംഭവങ്ങള്&#x200d; പരിശോധിക്കുന്നതും കണ്ടെത്തുന്നതും ശ്രമകരമാണെങ്കിലും നടപടികള്&#x200d; വരാറുണ്ട്. വ്യോമയാന പാതയില്&#x200d; ഇത് വരുത്തുന്ന ബുദ്ധിമുട്ടിനെ തുടര്&#x200d;ന്ന് പൈലറ്റുമാരില്&#x200d; കൂടുതല്&#x200d; പരാതികളും വരാറുളളത്. ഭാരം കുറഞ്ഞതു വളരെ ചെറിയതുമായ ഡ്രോണുകള്&#x200d; വിമാനത്തെ തകര്&#x200d;ക്കില്ലെങ്കിലും സാധാരണ കോക്ക്പിറ്റ് വിന്&#x200d;ഡോഷീല്&#x200d;ഡ് തകര്&#x200d;ക്കുന്നതിനോ എഞ്ചിന് കേടുപാടുകള്&#x200d; വരുത്തുന്നതിനോ കാരണമാകാന്&#x200d; സാധ്യതയുണ്ട്. ഞായറാഴ്ച നടന്ന സംഭവത്തില്&#x200d; എയര്&#x200d;ഫോഴ്‌സില്&#x200d;നിന്ന് ഫെഡറല്&#x200d; ഏവിയേഷന്&#x200d; അഡ്മിനിസ്‌ട്രേഷനും റിപ്പോര്&#x200d;ട്ട് തേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drone-just-missed-hitting-air-force-one-with-us-president-inside.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെനസ്വേലന്&#x200d; പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്&#x200d; ആക്രമണം; രക്ഷപെട്ടത് തലനാരിഴക്ക്</title>
		<link>https://www.chandrikadaily.com/drone-attack-in-veneswela.html</link>
					<comments>https://www.chandrikadaily.com/drone-attack-in-veneswela.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Aug 2018 03:27:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[Veneswelan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97593</guid>

					<description><![CDATA[&#160; വെനസ്വേലന്&#x200d; പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്&#x200d; ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്&#x200d; സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. ആക്രമണത്തില്&#x200d; ഏഴ് സൈനികര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ആക്രമണം ഉണ്ടായ ഉടന്&#x200d; സൈനികര്&#x200d; എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്&#x200d;ത്തവിനിമയ വകുപ്പ് മന്ത്രി ജോര്&#x200d;ജ് റോഡിഗ്രസ് പറഞ്ഞു. വെനസ്വേലന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വെനസ്വേലന്&#x200d; പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്&#x200d; ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്&#x200d; സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്.</p>
<p>ആക്രമണത്തില്&#x200d; ഏഴ് സൈനികര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ആക്രമണം ഉണ്ടായ ഉടന്&#x200d; സൈനികര്&#x200d; എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്&#x200d;ത്തവിനിമയ വകുപ്പ് മന്ത്രി ജോര്&#x200d;ജ് റോഡിഗ്രസ് പറഞ്ഞു. വെനസ്വേലന്&#x200d; ആര്&#x200d;മിയുടെ 81ാം വാര്&#x200d;ഷിക പരിപാടിയില്&#x200d; സംസാരിക്കുമ്പോഴാണ് മഡുറോക്ക് നേരെ ആക്രമണമുണ്ടായത്</p>
<p>സ്‌ഫോടകവസ്തുക്കള്&#x200d; നിറച്ച രണ്ട് ഡ്രോണുകള്&#x200d; പ്രസിഡന്റ് സംസാരിക്കുന്ന സ്റ്റാന്&#x200d;ഡിനടുത്ത് എത്തിയെന്നും വാര്&#x200d;ത്തവിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വലതുപക്ഷ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്&#x200d; നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്ന് പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; ശ്രമിച്ചതെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drone-attack-in-veneswela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനില്‍ യു.എസ് ഡ്രോണാക്രമണം; അഞ്ചു മരണം</title>
		<link>https://www.chandrikadaily.com/us-drone-strike-kills-five-in-yemens-marib.html</link>
					<comments>https://www.chandrikadaily.com/us-drone-strike-kills-five-in-yemens-marib.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Apr 2017 18:06:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[drone attack]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27800</guid>

					<description><![CDATA[സന്‍ആ: മധ്യ യമനില്‍ അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മഅ്‌രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അല്‍ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്‍ട്ടുണ്ട്. ശബ്‌വ പ്രവിശ്യയില്‍ അല്‍ഖാഇദ തീവ്രവാദികളെന്ന് കരുതുന്ന മൂന്നുപേര്‍ കൊല്ലപ്പെട്ട ഡ്രോമാക്രമണം നടന്ന് 24 മണിക്കൂറിനുശേഷമാണ് രണ്ടാമത്തെ ആക്രണം നടന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം അമേരിക്ക ഡ്രോണാക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28നുശേഷം എഴുപതിലേറെ ഡ്രോമാക്രമണങ്ങള്‍ നടത്തിയെന്ന് യു.എസ് പ്രതിരോധ വിഭാഗം തന്നെ [&#8230;]]]></description>
										<content:encoded><![CDATA[<p>സന്&#x200d;ആ: മധ്യ യമനില്&#x200d; അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്&#x200d; അഞ്ചുപേര്&#x200d; കൊല്ലപ്പെട്ടു. മഅ്‌രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്&#x200d; കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്&#x200d; പറയുന്നു. അല്&#x200d;ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്&#x200d;ട്ടുണ്ട്. ശബ്‌വ പ്രവിശ്യയില്&#x200d; അല്&#x200d;ഖാഇദ തീവ്രവാദികളെന്ന് കരുതുന്ന മൂന്നുപേര്&#x200d; കൊല്ലപ്പെട്ട ഡ്രോമാക്രമണം നടന്ന് 24 മണിക്കൂറിനുശേഷമാണ് രണ്ടാമത്തെ ആക്രണം നടന്നത്. പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അധികാരത്തില്&#x200d; വന്നതിനുശേഷം അമേരിക്ക ഡ്രോണാക്രമണങ്ങള്&#x200d; ശക്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28നുശേഷം എഴുപതിലേറെ ഡ്രോമാക്രമണങ്ങള്&#x200d; നടത്തിയെന്ന് യു.എസ് പ്രതിരോധ വിഭാഗം തന്നെ സമ്മതിക്കുന്നു. ജനുവരി 29ന് യമനിലെ യക്‌ല നഗരത്തില്&#x200d; അല്&#x200d;ഖാഇദ നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോമാക്രമണത്തില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം 16 സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടിരുന്നു. അമേരിക്ക ലക്ഷ്യമിട്ട വ്യക്തി പിന്നീട് താന്&#x200d; അല്&#x200d;ഖാഇദയില്&#x200d; അംഗമല്ലെന്ന് വ്യക്തമാക്കുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-drone-strike-kills-five-in-yemens-marib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
