<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>drought &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/drought/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Jun 2019 07:30:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>drought &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു ; കുടിവെള്ളം കിട്ടാതെ ജനങ്ങള്&#x200d; ദുരിതത്തില്&#x200d;</title>
		<link>https://www.chandrikadaily.com/heavy-heat-in-north-india.html</link>
					<comments>https://www.chandrikadaily.com/heavy-heat-in-north-india.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 12 Jun 2019 07:27:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drought]]></category>
		<category><![CDATA[North India]]></category>
		<category><![CDATA[WATER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129905</guid>

					<description><![CDATA[ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു. ഡല്&#x200d;ഹിയില്&#x200d; വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്&#x200d; അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്&#x200d;ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; രേഖപ്പെടുത്തിയത്. മഴയെത്താന്&#x200d; ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്&#x200d;. ചരിത്രത്തില്&#x200d; ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്&#x200d;ഷമാണ് ഇത്. ഉത്തര്&#x200d;പ്രദേശിലെ ഝാന്&#x200d;സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്&#x200d;, ഹരിയാനയിലെ ഹിസാര്&#x200d;, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്&#x200d;, ഭോപ്പാല്&#x200d; എന്നിവിടങ്ങളില്&#x200d; 45 ഡിഗ്രിയായിരുന്നു താപനില. കനത്ത ചൂടിനെ തുടര്&#x200d;ന്ന് ഉത്തരേന്ത്യയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തരേന്ത്യയില്&#x200d; കനത്ത ചൂട് തുടരുന്നു. ഡല്&#x200d;ഹിയില്&#x200d; വരും ദിവസങ്ങളിലും താപനില 48 ഡിഗ്രിയില്&#x200d; അധികമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.റെക്കോര്&#x200d;ഡ് ചൂടാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; രേഖപ്പെടുത്തിയത്.</p>



<p>മഴയെത്താന്&#x200d; ഇനിയും സമയമേറെ എടുക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്&#x200d;. ചരിത്രത്തില്&#x200d; ഏറ്റവുമധികം ചൂടു രേഖപ്പെടുത്തിയ രണ്ടാമത്തെ വര്&#x200d;ഷമാണ് ഇത്. ഉത്തര്&#x200d;പ്രദേശിലെ ഝാന്&#x200d;സി, രാജസ്ഥാനിലെ ചുരു, ബിക്കാനീര്&#x200d;, ഹരിയാനയിലെ ഹിസാര്&#x200d;, ബിഭാനി, പഞ്ചാബിലെ പട്യാല, മധ്യപ്രദേശിലെ ഗ്വാളിയോര്&#x200d;, ഭോപ്പാല്&#x200d; എന്നിവിടങ്ങളില്&#x200d; 45 ഡിഗ്രിയായിരുന്നു താപനില. <br>
കനത്ത ചൂടിനെ തുടര്&#x200d;ന്ന് ഉത്തരേന്ത്യയുടെ വിവിധയിടങ്ങളില്&#x200d; നദികളും റിസര്&#x200d;വോയറുകളും വറ്റിവരണ്ടിരിക്കുകയാണ്. ഡല്&#x200d;ഹിയില്&#x200d; വൈദ്യുതി ഉപയോഗം റെക്കോര്&#x200d;ഡിലെത്തി. തിങ്കളാഴ്ചയോടെ 6,686 മെഗാ വാട്ടാണ് വൈദ്യുതി ഉപയോഗം.</p>



<p>ചൂട് കനത്തതോടെ നഗരവാസികളില്&#x200d; ഭൂരിഭാഗവും ഹില്&#x200d; സ്‌റ്റേഷനുകളിലേക്ക് പോകുകയാണ്. വിനോദസഞ്ചാരികളാല്&#x200d; തിങ്ങിനിറഞ്ഞ സ്ഥിതിയിലാണ് പലസ്ഥലങ്ങളും. ദിവസേന 15,000ത്തിനും 20,000ത്തിനും ഇടയ്ക്ക് വിനോദസഞ്ചാരികളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെത്തുന്നത്. ഇവിടുത്തെ 8,000ത്തോളം മുറികളും നിറഞ്ഞിരിക്കുകയാണ്. 2,000 മുറികളുള്ള മസൂറിയിലും ഇതേ അവസ്ഥയിലാണ് കാര്യങ്ങള്&#x200d;.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-heat-in-north-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിയെ തിന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം വൈറല്‍</title>
		<link>https://www.chandrikadaily.com/tamil-nadu-farmers-eat-rat-meat-demand-drought-hit-status-for-state.html</link>
					<comments>https://www.chandrikadaily.com/tamil-nadu-farmers-eat-rat-meat-demand-drought-hit-status-for-state.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 31 Dec 2016 05:55:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drought]]></category>
		<category><![CDATA[farmer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15006</guid>

					<description><![CDATA[ചെന്നൈ: എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന കാലത്ത് എലിയെ തിന്ന് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൃഷിനാശത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ തിരുച്ചിറപ്പള്ളി കര്‍ഷക അസോസിയേഷന്റെ നേതൃത്വത്തിലാണ് വേറിട്ട സമരം അരങ്ങേറിയത്. ചത്ത എലിയെ കടിച്ചുപിടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വരള്‍ച്ചയില്‍ കനത്ത കൃഷിനാശമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. മണ്‍സൂണ്‍ മഴയുടെ അഭാവവും കാവേരി നദിയില്‍ നിന്നു വെള്ളം ലഭിക്കാത്തതുമാണ് സംസ്ഥാനത്ത് കടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന കാലത്ത് എലിയെ തിന്ന് കര്&#x200d;ഷകര്&#x200d; നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്&#x200d; വൈറലാകുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കൃഷിനാശത്തില്&#x200d; തങ്ങള്&#x200d;ക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാക്കാത്ത സംസ്ഥാന സര്&#x200d;ക്കാറിനെതിരെ തിരുച്ചിറപ്പള്ളി കര്&#x200d;ഷക അസോസിയേഷന്റെ നേതൃത്വത്തിലാണ് വേറിട്ട സമരം അരങ്ങേറിയത്. ചത്ത എലിയെ കടിച്ചുപിടിച്ചായിരുന്നു കര്&#x200d;ഷകരുടെ പ്രതിഷേധം.<br />
വരള്&#x200d;ച്ചയില്&#x200d; കനത്ത കൃഷിനാശമുണ്ടായ സാഹചര്യത്തില്&#x200d; സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് കര്&#x200d;ഷകരുടെ പ്രധാന ആവശ്യം. മണ്&#x200d;സൂണ്&#x200d; മഴയുടെ അഭാവവും കാവേരി നദിയില്&#x200d; നിന്നു വെള്ളം ലഭിക്കാത്തതുമാണ് സംസ്ഥാനത്ത് കടുത്ത വരള്&#x200d;ച്ചക്കു കാരണമായത്. കൃഷിനാശത്തില്&#x200d; മനംനൊന്ത് രണ്ടു മാസത്തിനിടെ 47 കര്&#x200d;ഷകരാണ് തമിഴ്‌നാട്ടില്&#x200d; ജീവനൊടുക്കിയത്. ഇന്നലെ അഞ്ചു കര്&#x200d;ഷകര്&#x200d; കൂടി ആത്മഹത്യചെയ്തതോടെയാണ് അധികൃതരുടെ അടിയന്തര ഇടപെടല്&#x200d; ആവശ്യപ്പെട്ട് കര്&#x200d;ഷകര്&#x200d; വേറിട്ട സമരത്തിലേക്ക് നീങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadu-farmers-eat-rat-meat-demand-drought-hit-status-for-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
