<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Economics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/economics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Feb 2023 16:45:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Economics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം 780 കോടി; കൂടുതല്&#x200d; മഹാരാഷ്ട്രയ്ക്ക്</title>
		<link>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html</link>
					<comments>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 16:45:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Central]]></category>
		<category><![CDATA[Economics]]></category>
		<category><![CDATA[Finance]]></category>
		<category><![CDATA[GST]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238740</guid>

					<description><![CDATA[49ാമത് ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗത്തിലണ് സംസ്ഥാനങ്ങള്&#x200d;ക്ക് ലഭിക്കേണ്ട തുക പൂര്&#x200d;ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി- സംസ്ഥാനങ്ങള്&#x200d;ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്&#x200d;ക്കുന്നതില്&#x200d; കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ. ജിഎസ്ടി നഷ്ടപരിഹാരം കൊടുത്തു തീര്&#x200d;ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പ്രഖ്യപിച്ചിരുന്നു. 49ാമത് ജിഎസ്ടി കൗണ്&#x200d;സില്&#x200d; യോഗത്തിലണ് സംസ്ഥാനങ്ങള്&#x200d;ക്ക് ലഭിക്കേണ്ട തുക പൂര്&#x200d;ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.</p>
<p>മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്&#x200d; തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്&#x200d; കേന്ദ്രം നല്&#x200d;കാനുള്ളത്. 2,102 കോടി രൂപയാണ് നഷ്ടപരിഹാരം. തൊട്ടുപിന്നിലുള്ള കര്&#x200d;ണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തര്&#x200d;പ്രദേശിന് 1,215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക നല്&#x200d;കാനുള്ളത് പുതുച്ചേരിക്കാണ്. 73 കോടി രൂപ ലഭിക്കുക.</p>
<p>2017ലാണ് ജിഎസ്ടി ഏര്&#x200d;പ്പെടുത്തിയത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്&#x200d;ക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വര്&#x200d;ഷത്തേക്ക് കേന്ദ്രം നല്&#x200d;കുമെന്ന് ഉറപ്പുനല്&#x200d;കിയിരുന്നു. ഉല്&#x200d;പ്പന്നങ്ങളുടെ മേല്&#x200d; ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങള്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയിരുന്നത്. ജൂണില്&#x200d; ഇത് അവസാനിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/780-crore-in-gst-compensation-for-kerala-more-for-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക നില തകര്&#x200d;ച്ചയിലെന്ന്  ആര്&#x200d;.ബി.ഐ സര്&#x200d;വേ</title>
		<link>https://www.chandrikadaily.com/rbi-on-economic-crisis.html</link>
					<comments>https://www.chandrikadaily.com/rbi-on-economic-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 15:59:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economics]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89111</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ നാലാം വാര്&#x200d;ഷികത്തില്&#x200d; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്&#x200d;ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്&#x200d;ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്&#x200d;ച്ച ചെയ്യുന്നതിനിടെ ആര്&#x200d;.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്&#x200d;വേ ഫലം പുറത്ത്. ന്യൂഡല്&#x200d;ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്&#x200d;ക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലായാണ് സര്&#x200d;വേ നടത്തിയത്. സര്&#x200d;വേയില്&#x200d; പങ്കെടുത്ത 48 ശതമാനം പേരും 2018ല്&#x200d; രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി മുന്&#x200d; വര്&#x200d;ഷത്തേക്കാള്&#x200d; തകര്&#x200d;ന്നതായാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ നാലാം വാര്&#x200d;ഷികത്തില്&#x200d; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്&#x200d;ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്&#x200d;ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്&#x200d;ച്ച ചെയ്യുന്നതിനിടെ ആര്&#x200d;.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്&#x200d;വേ ഫലം പുറത്ത്.<br />
ന്യൂഡല്&#x200d;ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്&#x200d;ക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലായാണ് സര്&#x200d;വേ നടത്തിയത്. സര്&#x200d;വേയില്&#x200d; പങ്കെടുത്ത 48 ശതമാനം പേരും 2018ല്&#x200d; രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി മുന്&#x200d; വര്&#x200d;ഷത്തേക്കാള്&#x200d; തകര്&#x200d;ന്നതായാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേര്&#x200d; സാമ്പത്തിക നില മെച്ചപ്പെട്ടതായും രേഖപ്പെടുത്തി. (നെറ്റ് റെസ്‌പോ ണ്&#x200d;സ് -16.1 ശതമാനം) നാലു വര്&#x200d;ഷം മുമ്പ് 2014 ജൂണില്&#x200d; നെറ്റ് റെസ്‌പോണ്&#x200d;സ് -14.4 ശതമാനമായിരുന്നു.<br />
സര്&#x200d;വേയില്&#x200d; പങ്കെടുത്തവരില്&#x200d; 49.5 ശതമാനവും സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചപ്പോള്&#x200d; 27.8 ശതമാനം ഇനിയും തകര്&#x200d;ച്ചയെ അഭിമുഖീകരിക്കുമെന്നാണ് പ്രതികരിച്ചത്. മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുന്നതിന് മുമ്പ് സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചവര്&#x200d; 56.7 ശതമാനമായിരുന്നു.<br />
അതേ സമയം വരുമാനം ഉയരുമെന്ന പ്രതീക്ഷയും കുറഞ്ഞു വരുന്നതായാണ് സര്&#x200d;വേ പറയുന്നത്. 2014ല്&#x200d; 639 ശതമാനം പേര്&#x200d; വരുമാനം ഉയരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നുവെങ്കില്&#x200d; ഇപ്പോഴത് 50.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം ഇനിയും ഉയരുമെന്നാണ് സര്&#x200d;വേയില്&#x200d; പങ്കെടുത്തവരില്&#x200d; ഏറിയ പങ്കും ആശങ്കപ്പെടുന്നത്. സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയില്&#x200d; ജനങ്ങള്&#x200d; അസ്വസ്ഥരാണെന്നും നരേന്ദ്ര മോദി സര്&#x200d;ക്കാറിന്റെ നയങ്ങളാണ് മിക്ക പ്രശ്‌നങ്ങള്&#x200d;ക്ക് കാരണമെന്നും ജനങ്ങള്&#x200d; വിശ്വസിക്കുന്നുവെന്ന് സര്&#x200d;വേ ചൂണ്ടിക്കാട്ടുന്നു. റിസര്&#x200d;വ് ബാങ്കിന്റെ ഔദ്യോഗിക<br />
വെബ്‌സൈറ്റില്&#x200d; ജൂണ്&#x200d; ആറിനാണ് സര്&#x200d;വേ ഫലം പ്രസിദ്ധീകരിച്ചത്. വിലക്കയറ്റം തടയാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് കഴിയുന്നില്ലെന്നും ഭാവിയിലും അവശ്യസാധനങ്ങളുടെ വില കൂടാന്&#x200d; തന്നെയാണ് ഇടയെന്നും ഭൂരിഭാഗം പേരും കരുതുന്നു. രണ്ടാം യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്ത് വിലക്കയറ്റത്തിനെതിരെ വന്&#x200d; പ്രചരണം നടത്തിയാണ് 2014ല്&#x200d; മോദി നിഷ്പക്ഷ വോട്ടുകള്&#x200d; നേടിയത്.<br />
എന്നാല്&#x200d;, അതിനു ശേഷമുള്ള വര്&#x200d;ഷങ്ങളില്&#x200d; ആര്&#x200d;.ബി.ഐ സര്&#x200d;വേകളില്&#x200d; 70 ശതമാനത്തിലേറെ പേര്&#x200d; വിലക്കയറ്റത്തില്&#x200d; പരാതി പറയുന്നവരാണ്. പുതിയ സര്&#x200d;വേയില്&#x200d; 80 ശതമാനത്തിലേറെയാളുകള്&#x200d; മോദി ഭരണത്തില്&#x200d; വില കുതിച്ചുകയറി എന്നും അഭിപ്രായപ്പെടുന്നു. സര്&#x200d;വേ കണ്ടെത്തലുകള്&#x200d; അടുത്ത വര്&#x200d;ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന എന്&#x200d;.ഡി.എക്ക് കാര്യങ്ങള്&#x200d; അത്ര എളുപ്പമായിരിക്കില്ലെന്ന സൂചനയാണ് നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-on-economic-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ ബാങ്കുകള്&#x200d; 48 മണിക്കൂര്&#x200d; നിശ്ചലമാകും</title>
		<link>https://www.chandrikadaily.com/banks-will-shut-down-for-48-hours.html</link>
					<comments>https://www.chandrikadaily.com/banks-will-shut-down-for-48-hours.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 05:14:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Bank Sector]]></category>
		<category><![CDATA[Economics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84543</guid>

					<description><![CDATA[&#160; ശമ്പള പുനക്രമീകരണം നേരത്തെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്&#x200d; മെയ് 30 രാവിലെ 6 മണി മുതല്&#x200d; ജൂണ്&#x200d; 1 രാവിലെ 6 വരെ 48 മണിക്കൂര്&#x200d; പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്&#x200d;സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം ജീവനക്കാരാണ് സമരത്തില്&#x200d; പങ്കെടുക്കുക. ശമ്പള പുനഃക്രമീകരണത്തിനുള്ള നോട്ടീസ് ഇന്ത്യന്&#x200d; ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബര്&#x200d; കമ്മിഷണര്&#x200d;ക്കും നല്&#x200d;കിയതായി എഐബിഇഎ ജനറല്&#x200d; സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ശമ്പള പുനക്രമീകരണം നേരത്തെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്&#x200d; മെയ് 30 രാവിലെ 6 മണി മുതല്&#x200d; ജൂണ്&#x200d; 1 രാവിലെ 6 വരെ 48 മണിക്കൂര്&#x200d; പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്&#x200d;സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം ജീവനക്കാരാണ് സമരത്തില്&#x200d; പങ്കെടുക്കുക.</p>
<p>ശമ്പള പുനഃക്രമീകരണത്തിനുള്ള നോട്ടീസ് ഇന്ത്യന്&#x200d; ബാങ്ക്സ് അസോസിയേഷനും ചീഫ് ലേബര്&#x200d; കമ്മിഷണര്&#x200d;ക്കും നല്&#x200d;കിയതായി എഐബിഇഎ ജനറല്&#x200d; സെക്രട്ടറി സി എച്ച് വെങ്കടാചലം പറഞ്ഞു. സര്&#x200d;ക്കാര്&#x200d; പ്രൈവറ്റ് ബാങ്കുകളില്&#x200d; ജോലി ചെയ്യുന്ന 10 ലക്ഷത്തില്&#x200d; അധികം ഉദ്യോഗസ്ഥര്&#x200d; സമരത്തില്&#x200d; പങ്കെടുക്കുമെന്ന് ഓള്&#x200d; ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്&#x200d; (എഐബിഇഎ) നേതാക്കള്&#x200d; അറിയിച്ചു.</p>
<p>ജീവനക്കാരുടെ ശമ്പളം 15 ശതമാനം കണ്ടു വര്&#x200d;ധിപ്പിക്കണം എന്നതാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്&#x200d; 2 ശതമാനം വര്&#x200d;ദ്ധനവ് നടപ്പാക്കാം എന്നതാണ് ഇന്ത്യന്&#x200d; ബാങ്ക്സ് അസോസിയേഷന്റെ നിലപാട്. ഇതിനെതിരെയാണ് ജീവനക്കാര്&#x200d; സമരത്തിന് ആഹ്വാനം നല്&#x200d;കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/banks-will-shut-down-for-48-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിലയിടിഞ്ഞ് വിപണി</title>
		<link>https://www.chandrikadaily.com/down-market.html</link>
					<comments>https://www.chandrikadaily.com/down-market.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Feb 2018 18:03:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economics]]></category>
		<category><![CDATA[market]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68576</guid>

					<description><![CDATA[&#160; ന്യൂയോര്&#x200d;ക്ക്/മുംബൈ: ആഗോള ഓഹരി വിപണികളില്&#x200d; വന്&#x200d; ഇടിവ്. യു.എസ് ഓഹരി സൂചികയായ ഡൗജോണ്&#x200d;സ് 1200 പോയിന്റ് വരെ നഷ്ടം നേരിട്ടപ്പോള്&#x200d; ഇന്ത്യന്&#x200d; ഓഹരി വിപണികളിലും ഇതിന്റെ അലയൊലി പ്രകടമായി. ഒരു ഘട്ടത്തില്&#x200d; 1100 പോയിന്റ് വരെ ഇടിഞ്ഞ മുംബൈ ഓഹരി സൂചിക പിന്നീട് തിരിച്ചു കയറിയെങ്കിലും 561.22 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്&#x200d; 162 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. തുടര്&#x200d;ച്ചയായ ആറാം ദിവസമാണ് ഇന്ത്യന്&#x200d; ഓഹരി വിപണി നഷ്ടം നേരിടുന്നത്. ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂയോര്&#x200d;ക്ക്/മുംബൈ: ആഗോള ഓഹരി വിപണികളില്&#x200d; വന്&#x200d; ഇടിവ്. യു.എസ് ഓഹരി സൂചികയായ ഡൗജോണ്&#x200d;സ് 1200 പോയിന്റ് വരെ നഷ്ടം നേരിട്ടപ്പോള്&#x200d; ഇന്ത്യന്&#x200d; ഓഹരി വിപണികളിലും ഇതിന്റെ അലയൊലി പ്രകടമായി. ഒരു ഘട്ടത്തില്&#x200d; 1100 പോയിന്റ് വരെ ഇടിഞ്ഞ മുംബൈ ഓഹരി സൂചിക പിന്നീട് തിരിച്ചു കയറിയെങ്കിലും 561.22 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്&#x200d; 162 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി.<br />
തുടര്&#x200d;ച്ചയായ ആറാം ദിവസമാണ് ഇന്ത്യന്&#x200d; ഓഹരി വിപണി നഷ്ടം നേരിടുന്നത്. ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്&#x200d;, ഓഹരി നിക്ഷേപത്തിലെ ദീര്&#x200d;ഘകാല വരുമാനത്തിന് നികുതി ചുമത്തുമെന്ന നിര്&#x200d;ദേശം അടങ്ങിയതോടെയാണ് ഇന്ത്യന്&#x200d; വിപണിയില്&#x200d; നഷ്ടക്കച്ചവടം തുടങ്ങിയത്. ആഗോള ഓഹരി വിപണകളിലെ വില്&#x200d;പ്പന സമ്മര്&#x200d;ദ്ദം കൂടിയായതോടെ ഇത് പൂര്&#x200d;ണമാകുകയായിരുന്നു.<br />
ആയിരം പോയിന്റിന്റെ നഷ്ടവുമായാണ് ഇന്നലെ മുംബൈ ഓഹരി സൂചിക വ്യാപാരം തുടങ്ങിയതു തന്നെ. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്&#x200d; 34,757.16 പോയിന്റിലായിരുന്ന ബി.എസ്.ഇ ഒരു ഘട്ടത്തില്&#x200d; 1274 പോയിന്റ് വരെ ഇടിഞ്ഞ് 33,482.81 പോയിന്റിലേക്ക് കൂപ്പു കുത്തി. എന്നാല്&#x200d; ഉച്ചക്കു ശേഷം വിപണി ചെറിയ തോതില്&#x200d; തിരിച്ചുകയറുകയായിരുന്നു.<br />
എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്.യു.എല്&#x200d;, കോള്&#x200d; ഇന്ത്യ, ഹീറോ മോട്ടോ കോര്&#x200d;പ്പ്, ടാറ്റാ സ്റ്റീല്&#x200d;, ഏഷ്യന്&#x200d; പെയിന്റ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മൂന്നു ശതമാനം വീതം നഷ്ടം നേരിട്ടു. ലിസ്റ്റു ചെയ്യപ്പെട്ട 2279 കമ്പനികള്&#x200d; നഷ്ടം നേരിട്ടപ്പോള്&#x200d; 173 എണ്ണം മാത്രമാണ് പിടിച്ചുനിന്നത്. ആഗോള സാമ്പത്തിക സമ്മര്&#x200d;ദ്ദമാണ് യു.എസ് ഓഹരി വിപണിയേയും പിടിച്ചുലച്ചത്. ഒറ്റ ദിവസം കൊണ്ട് 4.6 ശതമാനം (1175 പോയിന്റ്) നഷ്ടം നേരിട്ട ഡൗജോണ്&#x200d;സ് 24,345.75 പോയിന്റിലേക്ക് കൂപ്പുകുത്തി. നിക്ഷേപകര്&#x200d; ആശങ്കപ്പെടേണ്ടെന്നും ദീര്&#x200d;ഘകാല സാമ്പത്തിക ഘടകങ്ങള്&#x200d; സുശക്തമായതിനാല്&#x200d; വിപണിയിലെ നഷ്ടം താല്&#x200d;ക്കാലികമാണെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/down-market.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രനേട്ടം; നിഫ്റ്റി 10,000 കടന്നു</title>
		<link>https://www.chandrikadaily.com/nifty.html</link>
					<comments>https://www.chandrikadaily.com/nifty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Jul 2017 15:36:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Economic]]></category>
		<category><![CDATA[Economics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37190</guid>

					<description><![CDATA[മുംബൈ: ഓഹരി സൂചികകളില്‍ ചരിത്ര നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു. വ്യാപാരം ആരംഭിച്ച് അദ്യമിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്‌സ് ഉയര്‍ന്നു തുടങ്ങി. സെന്‍സെക്‌സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 9998ലുമാണ് ഒമ്പതരയോടെ വ്യാപാരം നടന്നത്. പ്രീ ഓപ്പണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഓഹരി സൂചികകളില്&#x200d; ചരിത്ര നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു.<br />
വ്യാപാരം തുടങ്ങിയത് റെക്കോര്&#x200d;ഡ് നേട്ടത്തോടെയായിരുന്നു. വ്യാപാരം ആരംഭിച്ച് അദ്യമിനിറ്റുകള്&#x200d;ക്കുള്ളില്&#x200d; തന്നെ സെന്&#x200d;സെക്‌സ് ഉയര്&#x200d;ന്നു തുടങ്ങി. സെന്&#x200d;സെക്‌സ് 101 പോയന്റ് നേട്ടത്തില്&#x200d; 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്&#x200d;ന്ന് 9998ലുമാണ് ഒമ്പതരയോടെ വ്യാപാരം നടന്നത്.<br />
പ്രീ ഓപ്പണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 923 കമ്പനികളുടെ ഓഹരികള്&#x200d; നേട്ടത്തിലും 590 ഓഹരികള്&#x200d; നഷ്ടത്തിലുമാണ്.<br />
ഹീറോ മോട്ടോര്&#x200d;കോര്&#x200d;പ്, വേദാന്ത, ഭാരതി എയര്&#x200d;ടെല്&#x200d;, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്&#x200d; തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്&#x200d; ടെക്, ലുപിന്&#x200d;, ഒഎന്&#x200d;ജിസി, സിപ്ല, വിപ്രോ, സണ്&#x200d; ഫാര്&#x200d;മ തുടങ്ങിയവ നഷ്ടത്തിലുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nifty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി.എസ്.ടി: ഔദ്യോഗിക പ്രഖ്യാപനം 30ന് അര്‍ധരാത്രി</title>
		<link>https://www.chandrikadaily.com/gst-pro-clime-in-midnight.html</link>
					<comments>https://www.chandrikadaily.com/gst-pro-clime-in-midnight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 19:05:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economics]]></category>
		<category><![CDATA[GST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33033</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അര്‍ധരാത്രി 12 മണിക്കായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ആ നിമിഷം മുതല്‍ തന്നെ പുതിയ നികുതിഘടന രാജ്യത്ത് പ്രാബല്യത്തില്‍ വരികയും ചെയ്യും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്കു പുറമെ ജനപ്രതിനിധികളും ഉന്നത [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്&#x200d; വരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്&#x200d; 30ന് പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി നിര്&#x200d;വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി.<br />
അര്&#x200d;ധരാത്രി 12 മണിക്കായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ആ നിമിഷം മുതല്&#x200d; തന്നെ പുതിയ നികുതിഘടന രാജ്യത്ത് പ്രാബല്യത്തില്&#x200d; വരികയും ചെയ്യും.<br />
രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി, ഉപരാഷ്ട്രപതി ഹാമിദ് അന്&#x200d;സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്&#x200d; പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d; സിങ് തുടങ്ങിയവര്&#x200d;ക്കു പുറമെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്&#x200d; സംബന്ധിക്കുമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി. പ്രത്യേക പാര്&#x200d;ലമെന്റ് സമ്മേളനമാണോ ചേരുന്നതെന്ന ചോദ്യത്തിന്, കേവലം ചടങ്ങ് മാത്രമാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.<br />
ജി.എസ്.ടി കേന്ദ്ര സര്&#x200d;ക്കാറിന്റെ നികുതി വരുമാനത്തെ ബാധിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി ജെയ്റ്റ്‌ലി പറഞ്ഞു. ചെറിയ കാലത്തേക്ക് സാങ്കേതിക പ്രശ്‌നങ്ങള്&#x200d; നേരിടും. എന്നാല്&#x200d; ഇത് നീണ്ടുനില്&#x200d;ക്കില്ല. നികുതിപരിധിയുടെ വ്യാപ്തി വര്&#x200d;ധിക്കുന്നതിനാല്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകളുടെ വരുമാനത്തില്&#x200d; വര്&#x200d;ധനവുണ്ടാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്&#x200d;ച്ചക്കും ഇത് വഴിയൊരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.<br />
ചില സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; ഉന്നയിച്ച തടസ്സവാദങ്ങളെതുടര്&#x200d;ന്ന് ജി.എസ്.ടി നടപ്പാക്കുന്നത് നീണ്ടുപോയിട്ടുണ്ട്. ആ സംസ്ഥാനങ്ങളിലെ വ്യാപാരികള്&#x200d;ക്ക് തന്നെയാണ് അതിന്റെ നഷ്ടം നേരിട്ടത്. ഒരേ ഉത്പന്നത്തിന് അത്രയും കാലംകൂടി അവര്&#x200d; ഇരട്ട നികുതി നല്&#x200d;കേണ്ടി വന്നു.<br />
കേരളവും ജമ്മുകശ്മീരും ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ജി.എസ്.ടി ബില്ലുകള്&#x200d; പാസാക്കിയിട്ടുണ്ട്. കേരളം ഈയാഴ്ച പാസാക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gst-pro-clime-in-midnight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
