<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>election commissioner &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/election-commissioner/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 07:01:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>election commissioner &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബംഗ്ലാദേശ് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.എം. നൂറുല്‍ ഹുദ അറസ്റ്റില്‍; വസതിയില്‍ ആള്‍ക്കൂട്ട ആക്രമണം</title>
		<link>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html</link>
					<comments>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 07:01:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[K.M. Nurul Huda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364316</guid>

					<description><![CDATA[മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നല്‍കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.]]></description>
										<content:encoded><![CDATA[<p>ധാക്ക: തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടത്തിയെന്ന ഗുരുതര ആരോപണത്തില്&#x200d; ബംഗ്ലാദേശ് മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; കെ.എം. നൂറുല്&#x200d; ഹുദയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്&#x200d; പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്&#x200d;ട്ടി (ബി.എന്&#x200d;.പി) നല്&#x200d;കിയ കേസിലാണ് 77 കാരനായ ഹുദക്കെതിരായ നടപടി.</p>
<p>ഹസീന ഭരണകാലത്ത് നടന്ന 2014, 2018, 2024 തെരഞ്ഞെടുപ്പുകളില്&#x200d; കൃത്രിമം നടത്തി അധികാരം നിലനിര്&#x200d;ത്താന്&#x200d; സഹായിച്ചുവെന്നാണ് ഹുദക്കും മുന്&#x200d; പ്രധാനമന്ത്രി ഷൈഖ് ഹസീനയ്ക്കും ഉള്&#x200d;പ്പെടെയുള്ള 19 പേര്&#x200d;ക്കുമെതിരെയുള്ള കുറ്റാരോപണം. രാജ്യത്ത് ഒരു മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇത്തരമൊരു കേസില്&#x200d; കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമാണ്.</p>
<p>അറസ്റ്റിന് മുന്&#x200d;പ് ധാക്കയിലെ ഉത്തരയിലെ ഹുദയുടെ വസതിക്ക് പുറത്ത് ആള്&#x200d;ക്കൂട്ടം തടിച്ചുകൂടി. പിന്നീട് അവര്&#x200d; വീട്ടില്&#x200d; അതിക്രമിച്ച് കയറി ഹുദയെ വലിച്ചിഴച്ച് പുറത്തെത്തിക്കുകയും ചെരിപ്പുകൊണ്ട് അടിക്കുകയും മുട്ട എറിയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചു.</p>
<p>പോലീസ് എത്തി ഹുദയെ രക്ഷപ്പെടുത്തി കസ്റ്റഡിയില്&#x200d; എടുത്തുവെന്ന് ഉത്തര വെസ്റ്റ് പൊലീസ് സ്റ്റേഷന്&#x200d; മേധാവി ഹാഫിസുര്&#x200d; റഹ്‌മാന്&#x200d; അറിയിച്ചു.</p>
<p>ആള്&#x200d;ക്കൂട്ട മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നു. ഇതിന്റെ പശ്ചാതലത്തില്&#x200d; മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്&#x200d;ക്കാര്&#x200d; രാത്രി പ്രസ്താവന പുറത്തിറക്കി. നിയമം കൈയിലെടുക്കുന്നവര്&#x200d;ക്ക് എതിരെ കര്&#x200d;ശന നടപടി ഉണ്ടാകുമെന്ന് പ്രസ്താവനയില്&#x200d; മുന്നറിയിപ്പു നല്&#x200d;കുന്നു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം വിദ്യാര്&#x200d;ഥി പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുന്&#x200d; പ്രധാനമന്ത്രി ഹസീന സ്ഥാനഭ്രഷ്ടയായതും തുടര്&#x200d;ന്ന് യൂനുസ് ഇടക്കാല സര്&#x200d;ക്കാരിന്റെ തലവനായി ചുമതലയേറ്റതുമാണ് ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങള്&#x200d;ക്ക് പശ്ചാത്തലം. സര്&#x200d;ക്കാര്&#x200d; മാറിയതോടെ അവാമി ലീഗിലെ നിരവധി നേതാക്കളും മുന്&#x200d; മന്ത്രിമാരും അറസ്റ്റ് ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തിരുന്നു. ഇവരില്&#x200d; പലരും ആള്&#x200d;ക്കൂട്ട ആക്രമണത്തിനും ഇരയായിരുന്നു.</p>
<p>ഇതിനിടയില്&#x200d;, ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ശൈഖ് മുജിബുര്&#x200d; റഹ്‌മാന്റെ ധാക്കയിലെ വസതിയും ഈ വര്&#x200d;ഷം ആദ്യം ഒരു കൂട്ടം ആളുകള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-election-commissioner-of-bangladesh-k-m-nurul-huda-arrested-assault-at-residence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ; അതൃപ്തി പ്രകടിപ്പിച്ച് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/election-commissioners-ganesh-kumar-and-sukhbir-sandhu-congress-expressed-displeasure.html</link>
					<comments>https://www.chandrikadaily.com/election-commissioners-ganesh-kumar-and-sukhbir-sandhu-congress-expressed-displeasure.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 14 Mar 2024 09:45:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[elction commission]]></category>
		<category><![CDATA[election commissioner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292860</guid>

					<description><![CDATA[പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരെ തിരഞ്ഞെടുത്തത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരായി മുന്&#x200d; ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്&#x200d; സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരെ തിരഞ്ഞെടുത്തത്.</p>
<p>1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്&#x200d;ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബീർ സന്ധു.</p>
<p>അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നൽകി. ചുരുക്കപ്പട്ടികയിലുള്ള പേരുകള്&#x200d; തനിക്ക് മുന്&#x200d;കൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടര്&#x200d;ന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീര്&#x200d; വിയോജനക്കുറിപ്പ് നൽകിയത്.</p>
<div class="mpp-story-content-details-main my-3">
<p>വിരമിച്ച കമ്മിഷണര്&#x200d; അനൂപ് ചന്ദ്ര പാണ്ഡെക്കും രാജിവെച്ച കമ്മിഷണര്&#x200d; അരുണ്&#x200d; ഗോയലിനും പകരമാണ് രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തത്. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരെ സര്&#x200d;ക്കാര്&#x200d; നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്&#x200d;ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commissioners-ganesh-kumar-and-sukhbir-sandhu-congress-expressed-displeasure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോയെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html</link>
					<comments>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 05:46:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292503</guid>

					<description><![CDATA[വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അരുണ്&#x200d; ഗോയലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ വിമര്&#x200d;ശനങ്ങളും ചോദ്യങ്ങളുമായി കോണ്&#x200d;ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.</p>
<div>മോദി സര്&#x200d;ക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോ രാജിക്ക് പിന്നിലെന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നുമല്ലെങ്കില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനാണോ രാജിവെച്ചതെന്ന് ഗോയല്&#x200d; വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; നില്&#x200d;ക്കെ അരുണ്&#x200d; ഗോയല്&#x200d; രാജിവെച്ചത് ആശങ്കാജനകമാണെന്നാണ് കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പോലൊരു ഭരണഘടനാ സ്ഥാപനം സുതാര്യതയില്ലാതെയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.</div>
<div></div>
<div>
<div>കേന്ദ്ര സര്&#x200d;ക്കാരിന്റെ സമ്മര്&#x200d;ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്&#x200d;ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.</div>
<div>‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയതിനെതിരെ മുന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അശോക് ലവാസ വിയോജിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് വിവിധ അന്വേഷണങ്ങള്&#x200d; നേരിടേണ്ടി വന്നു. ജനാധിപത്യത്തെ നശിപ്പിക്കാനാണ് ഭരകൂടത്തിന്റെ ശ്രമം എന്നാണ് ഇതില്&#x200d; നിന്ന് മനസ്സിലാക്കേണ്ടത്’, കെ. സി. വേണുഗോപാല്&#x200d; പറഞ്ഞു.</div>
</div>
<div></div>
<div>
<div>2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും വളരെ അപ്രതീക്ഷിതമായാണ് അരുണ്&#x200d; ഗോയല്&#x200d; ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്&#x200d; രാജിയുടെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലക്ടറെ പഠിപ്പിക്കണ്ട; സുരേഷ് ഗോപിയുടേത് ചട്ടലംഘനം തന്നെയെന്ന് ടിക്കാറാം മീണ</title>
		<link>https://www.chandrikadaily.com/suresh-gopi-s-violated-model-code-of-conduct-tikaram-meena-ppkuke.html</link>
					<comments>https://www.chandrikadaily.com/suresh-gopi-s-violated-model-code-of-conduct-tikaram-meena-ppkuke.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 Apr 2019 11:00:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[suresh gopi mp]]></category>
		<category><![CDATA[tikaram meena]]></category>
		<category><![CDATA[TV Anupama ias]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123677</guid>

					<description><![CDATA[അയ്യപ്പനാമത്തില്&#x200d; വോട്ട് തേടിയ തൃശ്ശൂരിലെ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ടിക്കാറാം മീണ. തൃശൂര്&#x200d; ജില്ലാ കളക്ടര്&#x200d; ടി.വി അനുപമയുടെ നടപടി ശരിയെന്നും വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്&#x200d;കണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തേക്കിന്&#x200d;കാട് മൈതാനത്ത് നടന്ന എന്&#x200d;.ഡി.എ കണ്&#x200d;വന്&#x200d;ഷനില്&#x200d; വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താന്&#x200d; വോട്ട് അപേക്ഷിക്കുന്നത്. അയ്യപ്പന്&#x200d; വികാരമാണെങ്കില്&#x200d; ഈ കിരാത സര്&#x200d;ക്കാരിനുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p>അയ്യപ്പനാമത്തില്&#x200d; വോട്ട് തേടിയ തൃശ്ശൂരിലെ എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ടിക്കാറാം മീണ. തൃശൂര്&#x200d; ജില്ലാ കളക്ടര്&#x200d; ടി.വി അനുപമയുടെ നടപടി ശരിയെന്നും  വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്&#x200d;കണമെന്നും അദ്ദേഹം അറിയിച്ചു.</p>



<p>കഴിഞ്ഞ ദിവസം തേക്കിന്&#x200d;കാട് മൈതാനത്ത് നടന്ന എന്&#x200d;.ഡി.എ കണ്&#x200d;വന്&#x200d;ഷനില്&#x200d; വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താന്&#x200d; വോട്ട് അപേക്ഷിക്കുന്നത്. അയ്യപ്പന്&#x200d; വികാരമാണെങ്കില്&#x200d; ഈ കിരാത സര്&#x200d;ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യപ്പന്റെ ഭക്തര്&#x200d; നല്&#x200d;കും. കേരളത്തില്&#x200d; മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കണ്&#x200d;വെന്&#x200d;ഷനില്&#x200d; പ്രസംഗിച്ചത്.</p>



<p>ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കാണിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്&#x200d; ടി.വി അനുപമ നോട്ടീസ് നല്&#x200d;കിയത്. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്&#x200d; വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസില്&#x200d; വ്യക്തമാക്കുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്&#x200d; പരസ്യമായി രംഗത്തെത്തിയിരുന്നു. കളക്ടറുടേത് വിവരക്കേടാണെന്നും ആരൊക്കെ തടഞ്ഞാലും ശബരിമലയുടെ പേരില്&#x200d; തന്നെ വോട്ട് ചോദിക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്&#x200d; പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; ടീക്കാറാം മീണ വ്യക്തമാക്കിയത്. </p>



<p>കളക്ടര്&#x200d; സ്വന്തം ജോലിയാണ് ചെയ്തത്. അത് അവര്&#x200d;ക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടര്&#x200d;ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും മീണ പറഞ്ഞു</p>



<p>&#8221;ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്&#x200d; വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തില്&#x200d; പറഞ്ഞിട്ടുണ്ട്&#8221;, ടിക്കാറാം മീണ വ്യക്തമാക്കി. <br>
കളക്ടര്&#x200d;മാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാര്&#x200d;ട്ടികള്&#x200d;ക്കില്ല. കളക്ടര്&#x200d;മാര്&#x200d;ക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം, തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suresh-gopi-s-violated-model-code-of-conduct-tikaram-meena-ppkuke.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്&#x200d; ഏപ്രില്&#x200d; 23ന്</title>
		<link>https://www.chandrikadaily.com/loksabha-election-date-announcement-live-updates.html</link>
					<comments>https://www.chandrikadaily.com/loksabha-election-date-announcement-live-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Mar 2019 12:18:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[voting machine]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120813</guid>

					<description><![CDATA[അഞ്ച് വര്&#x200d;ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്&#x200d; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പ്രഖ്യാപിക്കുന്നു. #WATCH live from Delhi: Election Commission of India addresses a press conference. https://t.co/E0yEp9LHYq &#8212; ANI (@ANI) March 10, 2019 തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്&#x200d;ത്താസമ്മേളനം വൈകീട്ട് 5 മണിക്ക് ആരംഭിച്ചു. വിജ്ഞാന്&#x200d; ഭവനില്&#x200d; നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ചീഫ് ഇലക്ഷന്&#x200d; കമ്മീഷണര്&#x200d; സുനില്&#x200d; അറോറ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>അഞ്ച് വര്&#x200d;ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്&#x200d; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പ്രഖ്യാപിക്കുന്നു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> live from Delhi: Election Commission of India addresses a press conference. <a href="https://t.co/E0yEp9LHYq">https://t.co/E0yEp9LHYq</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1104706210521989121?ref_src=twsrc%5Etfw">March 10, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്&#x200d;ത്താസമ്മേളനം വൈകീട്ട് 5 മണിക്ക് ആരംഭിച്ചു. വിജ്ഞാന്&#x200d; ഭവനില്&#x200d; നടക്കുന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ചീഫ് ഇലക്ഷന്&#x200d; കമ്മീഷണര്&#x200d; സുനില്&#x200d; അറോറ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തി.</p>



<p> <br>കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്&#x200d; തെരഞ്ഞെടുപ്പ് ഏപ്രില്&#x200d; 23ന് നടക്കും.  രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്&#x200d; മെയ് 23ന്.  </p>



<p><br>ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്&#x200d; 11ന് നടക്കും. നോമിനേഷന്&#x200d; സമര്&#x200d;പ്പിക്കാനുള്ള അവസാന ദിവസം മാര്&#x200d;ച്ച് 25. മെയ് 23ന് വോട്ടെണ്ണല്&#x200d;. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്&#x200d; വന്നു.</p>



<p> ഈ തെരഞ്ഞെടുപ്പില്&#x200d; എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്&#x200d; വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;.  രാജ്യത്താകെ 90 കോടി വോട്ടര്&#x200d;മാരാണുള്ളത്. 8.4 പുതിയ വോട്ടര്&#x200d;മാരുണ്ട്. പുതിയ വോട്ടര്&#x200d;മാര്&#x200d;ക്കായി ടോള്&#x200d; ഫ്രീ നമ്പര്&#x200d; സംവിധാനം: 1950 </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-election-date-announcement-live-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്&#x200d;ത്താസമ്മേളനം; കര്&#x200d;ണാടക, ചെങ്ങന്നൂര്&#x200d; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു</title>
		<link>https://www.chandrikadaily.com/election-commission-will-announce-the-schedule-for-karnataka-chenggannur-election.html</link>
					<comments>https://www.chandrikadaily.com/election-commission-will-announce-the-schedule-for-karnataka-chenggannur-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Mar 2018 04:31:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[karnadaka election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77119</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യം ഉറ്റുനോക്കുന്ന കര്&#x200d;ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്&#x200d; ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്&#x200d;ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്&#x200d;ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്‌. ഇതോടെ കര്&#x200d;ണാടകയില്&#x200d; പെരുമാറ്റച്ചട്ടം നിലവില്&#x200d; വന്നു. 2018 മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുന്&#x200d;പായി കര്&#x200d;ണാടകത്തില്&#x200d; നിയസഭാ തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തില്&#x200d; ഭരിക്കുന്ന കര്&#x200d;ണാടകത്തില്&#x200d; കോണ്&#x200d;ഗ്രസ് ഭരണം നിലനിര്&#x200d;ത്തുമെന്നാണ് പുറത്തുവരുന്ന സര്&#x200d;വ്വേകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം ഉറ്റുനോക്കുന്ന കര്&#x200d;ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്&#x200d; ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്&#x200d;ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്&#x200d;ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്‌. ഇതോടെ കര്&#x200d;ണാടകയില്&#x200d; പെരുമാറ്റച്ചട്ടം നിലവില്&#x200d; വന്നു.</p>
<p>2018 മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. മെയ് മാസത്തിനു മുന്&#x200d;പായി കര്&#x200d;ണാടകത്തില്&#x200d; നിയസഭാ തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തീകരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തില്&#x200d; ഭരിക്കുന്ന കര്&#x200d;ണാടകത്തില്&#x200d; കോണ്&#x200d;ഗ്രസ് ഭരണം നിലനിര്&#x200d;ത്തുമെന്നാണ് പുറത്തുവരുന്ന സര്&#x200d;വ്വേകള്&#x200d; സൂചിപ്പിക്കുന്നത്. അതേസമയം ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ഥിയായി ഉയര്&#x200d;ത്തിക്കാട്ടി ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.</p>
<p>സി.പി.എമ്മിന്റെ എം.എല്&#x200d;.എ ആയിരുന്ന കെ.കെ രാമചന്ദ്രന്&#x200d; നായരുടെ മരണത്തെ തുടര്&#x200d;ന്നാണ് ചെങ്ങന്നൂരില്&#x200d; ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കാലങ്ങളായി കോണ്&#x200d;ഗ്രസ് വിജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ സി.പി.എം പിടിച്ചെടുക്കുകയായിരുന്നു. ജനകീയനും കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി നേതാവുമായ ഡി. വിജയകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. സജി ചെറിയാനാണ് സ്ഥാനാര്&#x200d;ഥി എല്&#x200d;.ഡി.എഫിന്റെ സ്ഥാനാര്&#x200d;ഥി. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട പി.എസ് ശ്രീധരന്&#x200d;പിള്ള തന്നെയാണ് ബി.ജെ.പിയുടെ സ്ഥാനാര്&#x200d;ഥി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-will-announce-the-schedule-for-karnataka-chenggannur-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നസീം സെയ്ദി ഒഴിയുന്നു; അചല്‍ കുമാര്‍ ജോതി പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍</title>
		<link>https://www.chandrikadaily.com/achal-kumar-jyoti-appointed-as-next-chief-election-commissioner.html</link>
					<comments>https://www.chandrikadaily.com/achal-kumar-jyoti-appointed-as-next-chief-election-commissioner.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Jul 2017 14:32:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Achal Kumar Joti]]></category>
		<category><![CDATA[chief election commissioner]]></category>
		<category><![CDATA[dr nasim zaidi]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[election commissioner]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34547</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജോതി ബുധനാഴ്ച ചുമതലയേല്‍ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. 64 കാരനായ ജോതി 2015 മെയ് എട്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്ന ജോതി അടുത്ത വര്‍ഷം ജനുവരി 17 വരെയാണ് തുടരുക. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയുടെ 21-ാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്&#x200d; കുമാര്&#x200d; ജോതി ബുധനാഴ്ച ചുമതലയേല്&#x200d;ക്കും. നാളെ സ്ഥാനമൊഴിയുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; നസീം സെയ്ദിയുടെ പകരക്കാരനായാണ് ജോതി എത്തുന്നത്. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു.<br />
<img loading="lazy" class="alignnone wp-image-34552 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/achal-1.jpg" alt="achal" width="875" height="583" srcset="https://www.chandrikadaily.com/wp-content/uploads/2017/07/achal-1.jpg 875w, https://www.chandrikadaily.com/wp-content/uploads/2017/07/achal-1-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/07/achal-1-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/07/achal-1-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/07/achal-1-630x420.jpg 630w" sizes="(max-width: 875px) 100vw, 875px" />64 കാരനായ ജോതി 2015 മെയ് എട്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്ന ജോതി അടുത്ത വര്&#x200d;ഷം ജനുവരി 17 വരെയാണ് തുടരുക.<br />
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;, തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എന്നീ സ്ഥാനത്ത് ആറു വര്&#x200d;ഷമോ അല്ലെങ്കില്&#x200d; 65 വയസു വരെയോ ആണ് തുടരാനാവുക. ഗുജറാത്ത് വിജിലന്&#x200d;സ് കമ്മീഷണര്&#x200d;, കാണ്ഡ്‌ല പോര്&#x200d;ട്ട് ട്രസ്റ്റ് ചെയര്&#x200d;മാന്&#x200d;, സര്&#x200d;ദാര്&#x200d; സരോവര്&#x200d; നര്&#x200d;മദ നിഗം ലിമിറ്റഡ് എം.ഡി തുടങ്ങിയ സ്ഥാനങ്ങള്&#x200d; വഹിച്ചിട്ടുണ്ട്. ഗുജറാത്ത് വ്യവസായ, റവന്യു, ജലസേചന വകുപ്പ് സെക്രട്ടറിയായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. സെയ്ദിയുടെ വിരമിക്കലിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്&#x200d; ഒഴിവു വരുന്ന ഒരു സ്ഥാനത്തേക്ക് സര്&#x200d;ക്കാര്&#x200d; ഉടന്&#x200d; നിയമനം നടത്തും. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്&#x200d; ഓംപ്രകാശ് റാവത്താണ് നിലവിലുള്ള ഒരംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/achal-kumar-jyoti-appointed-as-next-chief-election-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തെര.കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/election-commission-asks-politicians-to-stay-off-religion-while-campaigning.html</link>
					<comments>https://www.chandrikadaily.com/election-commission-asks-politicians-to-stay-off-religion-while-campaigning.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Feb 2017 18:14:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21189</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ഉണ്ടാക്കിയില്ലെന്നും നേതാക്കള്‍ പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന പ്രവണത തുടരുകയാണെന്നും കത്തില്‍ പറയുന്നു.ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; വര്&#x200d;ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. വര്&#x200d;ഗീയ പരാമര്&#x200d;ശങ്ങളില്&#x200d; നിന്ന് സ്വയം മാറി നില്&#x200d;ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രാഷ്ട്രീയ കക്ഷികള്&#x200d;ക്ക് കത്തയച്ചു. നേരത്തെ നല്&#x200d;കിയ നിര്&#x200d;ദേശങ്ങള്&#x200d; ആഗ്രഹിച്ച ഫലങ്ങള്&#x200d; ഉണ്ടാക്കിയില്ലെന്നും നേതാക്കള്&#x200d; പ്രകോപന പ്രസ്താവനകള്&#x200d; നടത്തുന്ന പ്രവണത തുടരുകയാണെന്നും കത്തില്&#x200d; പറയുന്നു.ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് വിദ്വേഷ പ്രസ്താവനകള്&#x200d;ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാന്&#x200d;-ദീപാവലി, ഖബറിസ്ഥാന്&#x200d;-ശ്മശാനം പ്രസ്താവനകള്&#x200d; ഏറെ വിവാദമായിരുന്നു. മുസ്്‌ലിം സമുദായത്തിന്റെ ഖബറിസ്ഥാനുകള്&#x200d;ക്ക് നല്&#x200d;കുന്ന ഭൂമി ഹിന്ദു സമുദായത്തിന്റെ ശ്മശാനങ്ങള്&#x200d;ക്ക് നല്&#x200d;കുന്നില്ലെന്നൂം റമസാനില്&#x200d; വിതരണം ചെയ്യുന്നത്ര വൈദ്യുതി ദീപാവലി ദിവസങ്ങളില്&#x200d; നല്&#x200d;കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത് തെറ്റാണെന്ന് കണക്കുകള്&#x200d; ചൂണ്ടിക്കാട്ടി സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിരുന്നു. പ്രസ്താവനയെ മുഖ്യമന്ത്രി അഖിലേഷ് യാദവും ചോദ്യം ചെയ്തിരുന്നു. സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവ്, കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ എന്നിവരുടെ പ്രസ്താവനകളും വിവാദമായിരുന്നു. മുസ്്‌ലിം സമുദായം ബഹുജന്&#x200d; സമാജ് വാദി പാര്&#x200d;ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്പി നേതാവ് മായാവതിയും പ്രസ്താവന നടത്തിയിരുന്നു.എല്ലാ ദേശീയ സംസ്ഥാന പാര്&#x200d;ട്ടികളുടെയും പ്രസിഡന്റ്, ജനറല്&#x200d; സെക്രട്ടറി, സെക്രട്ടറി എന്നിവരെ അഭിസംബേധന ചെയ്തു കൊണ്ടുള്ള കത്ത് 25നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അയച്ചിട്ടുള്ളത്. മതവിദ്വേഷം വളര്&#x200d;ത്തുന്ന നിലയിലുള്ള പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ അലോസരപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഉദ്ദേശിക്കുന്ന ഫലമുണ്ടാക്കുന്നില്ല. പലപ്പോഴും വിദ്വേഷ പ്രസ്താവനകള്&#x200d; നടത്തുന്നത് പെരുമാറ്റ ചട്ടം നിലനില്&#x200d;ക്കുന്ന സംസ്ഥാനത്താകണം എന്നില്ല. വിദ്വേഷ പ്രസ്താവകള്&#x200d; പ്രാദേശികമായി മാത്രം ഒതുങ്ങി നില്&#x200d;ക്കില്ല. വളരെ ദോഷകരമായ ഫലമാണ് വിദ്വേഷ പ്രസ്താവനകളുണ്ടാക്കുന്നത്. അത്തരം പ്രസ്താവനകള്&#x200d; ഒരു സമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തെ തന്നെ തകര്&#x200d;ക്കും. ഓരോ പൗരന്മാരും രാഷ്ട്രീയ നേതാക്കളും ഇത്തരത്തിലുള്ള പ്രസ്താവനകളില്&#x200d; നിന്നും വാഗ്വാദങ്ങളില്&#x200d; നിന്നും വിട്ട് നില്&#x200d;ക്കണം-കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-asks-politicians-to-stay-off-religion-while-campaigning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മെയ് 14 നകം നടത്തണം: കോടതി</title>
		<link>https://www.chandrikadaily.com/madras-high-court-directs-state-election-commission-to-conduct-civic-polls-in-tamil-nadu-by-may-14.html</link>
					<comments>https://www.chandrikadaily.com/madras-high-court-directs-state-election-commission-to-conduct-civic-polls-in-tamil-nadu-by-may-14.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Feb 2017 14:34:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20775</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്‍ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന റാവു, എസ്.എം സുബ്രമണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടത്താന്‍ തയ്യാറാണെന്ന് കമ്മീഷന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17, 19 തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനം കോടതി റദ്ദാക്കിയിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്&#x200d; നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്&#x200d; പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്&#x200d;ത്ഥികള്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന റാവു, എസ്.എം സുബ്രമണ്യന്&#x200d; എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദേശിച്ചു.</p>
<p>തെരഞ്ഞെടുപ്പ് മെയ് മാസത്തില്&#x200d; നടത്താന്&#x200d; തയ്യാറാണെന്ന് കമ്മീഷന്&#x200d; കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്&#x200d;ഷം ഒക്ടോബര്&#x200d; 17, 19 തിയ്യതികളില്&#x200d; തെരഞ്ഞെടുപ്പ് നടത്താന്&#x200d; കമ്മീഷന്&#x200d; പുറപ്പെടുവിച്ച വിജ്ഞാപനം കോടതി റദ്ദാക്കിയിരുന്നു. വിവിധ വിഭാഗങ്ങള്&#x200d;ക്കുള്ള സംവരണം കൃത്യമായി നടപ്പാക്കാതെയാണ് വിജ്ഞാപനമിറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്തംബര്&#x200d; 26ന് വിജ്ഞാപനം റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madras-high-court-directs-state-election-commission-to-conduct-civic-polls-in-tamil-nadu-by-may-14.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിന് കോഴ പരാമര്‍ശം; പരീക്കറിന് വീണ്ടും നോട്ടീസ്</title>
		<link>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html</link>
					<comments>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 14:45:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#GoaElection2017]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[election in five states]]></category>
		<category><![CDATA[manohar parrikar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19364</guid>

					<description><![CDATA[ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു. പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച കമ്മീഷന്‍ പരീക്കര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. നാളെക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ജനുവരി 29ന് ചിമ്പലില്‍ നടന്ന റാലിയിലായിരുന്നു പരീക്കറിന്റെ വിവാദ പ്രസ്താവന. ഇതുസംബന്ധിച്ച് ഈമാസം മൂന്നിന് നേട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തെരഞ്ഞെടുപ്പ് റാലികളില്&#x200d; പങ്കെടുക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മറ്റു പാര്&#x200d;ട്ടികളില്&#x200d; നിന്ന് പണം വാങ്ങിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത പ്രതിരോധ മന്ത്രി മനോഹര്&#x200d; പരീക്കറിന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വീണ്ടും നോട്ടീസ് അയച്ചു. പ്രസംഗത്തിന്റെ സി.ഡി പരിശോധിച്ച കമ്മീഷന്&#x200d; പരീക്കര്&#x200d; പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി. നാളെക്കകം വിശദീകരണം നല്&#x200d;കണമെന്ന് നോട്ടീസില്&#x200d; പറയുന്നു. ജനുവരി 29ന് ചിമ്പലില്&#x200d; നടന്ന റാലിയിലായിരുന്നു പരീക്കറിന്റെ വിവാദ പ്രസ്താവന. ഇതുസംബന്ധിച്ച് ഈമാസം മൂന്നിന് നേട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് കണ്ട് തള്ളുകയായിരുന്നു. &#8216;ചിലര്&#x200d; സംഘടിപ്പിക്കുന്ന റാലികളില്&#x200d; അവര്&#x200d;ക്കൊപ്പം സഞ്ചരിക്കാന്&#x200d; നിങ്ങള്&#x200d; 500 രൂപ വീതം വാങ്ങാറുണ്ടെന്ന് എനിക്കറിയാം, അതില്&#x200d; കുഴപ്പമൊന്നുമില്ല. എന്നാല്&#x200d; വോട്ട് രേഖപ്പെടുത്തുമ്പോള്&#x200d; നിങ്ങള്&#x200d; താമര ചിഹ്നം തന്നെ തെരഞ്ഞെടുക്കണം. അത് നിങ്ങള്&#x200d; തീര്&#x200d;ച്ചയായും ഓര്&#x200d;ത്തിരിക്കണം&#8217;-ഇതായിരുന്നു പരീക്കറിന്റെ പ്രസ്താവന. സമാനമായ പ്രസ്താവന നടത്തിയ ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കേസെടുക്കാന്&#x200d; കമ്മീഷന്&#x200d; ഉത്തരവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assembly-elections-goa-ec-sends-notice-to-parrikar-seeks-reply-by-feb-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
