<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#ElectionResults &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/electionresults/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Jul 2023 06:02:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#ElectionResults &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സബ് രജിസ്ട്രാർ ഓഫീസ് മുകൾ നിലയിൽ; വലഞ്ഞ് രോഗികളും ഭിന്നശേഷിക്കാരും</title>
		<link>https://www.chandrikadaily.com/111koduvalli-sub-registrar-office-should-be-made-completely-differently-abled-friendly-kozhikode-district-differentially-able-peoples-league.html</link>
					<comments>https://www.chandrikadaily.com/111koduvalli-sub-registrar-office-should-be-made-completely-differently-abled-friendly-kozhikode-district-differentially-able-peoples-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Jul 2023 05:06:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[sub resgister office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264379</guid>

					<description><![CDATA[ഭിന്നശേഷിക്കാരനെ കസേരയില്&#x200d; ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്&#x200d; തന്നെ സ്റ്റെപ്പില്&#x200d; നിന്ന് വീഴുവാന്&#x200d; പോയതും, ഭിന്നശേഷിക്കാരന്&#x200d; വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്&#x200d;പാണ്]]></description>
										<content:encoded><![CDATA[<p>കൊടുവള്ളി മിനി സിവില്&#x200d; സ്റ്റേഷന്&#x200d; കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് പ്രവര്&#x200d;ത്തിക്കുന്നത് ഭൂമിയുടെ ക്രിയവിക്രയങ്ങള്&#x200d;ക്കും മറ്റാവശ്യങ്ങള്&#x200d;ക്കുമായി നൂറ് കണക്കിന് ആളുകള്&#x200d; ദിവസവും എത്തുന്നത്. കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് സമ്പൂര്&#x200d;ണ ഭിന്നശേഷി സൗഹൃദമാക്കാത്തത് കൊണ്ട് മൂന്നാം നിലയിലേക്കുള്ള 48 പടി കയറി വേണം കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസില്&#x200d; എത്താന്&#x200d; ഭിന്നശേഷിക്കാര്&#x200d;ക്കും പ്രായം ചെന്നവര്&#x200d;ക്കും ഏറെ ദുരിതമായി മാറുകയാണ്.</p>
<p>ഭിന്നശേഷിക്കാരനെ കസേരയില്&#x200d; ഇരുത്തി മൂന്നാം നിലയിലേക്ക് കൊണ്ട് പോയവര്&#x200d; തന്നെ സ്റ്റെപ്പില്&#x200d; നിന്ന് വീഴുവാന്&#x200d; പോയതും, ഭിന്നശേഷിക്കാരന്&#x200d; വീണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത് നാല് ദിവസം മുന്&#x200d;പാണ്. വീണ്ടും ഭിന്നശേഷിക്കാരെ കസേരയില്&#x200d; ഇരുത്തി ചുമന്ന് കൊണ്ട് പോകുമ്പോള്&#x200d; ഭിന്നശേഷിക്കാര്&#x200d; ഒരാഴിച്ചയില്&#x200d; രണ്ടാം പ്രാവശ്യമാണ് വീഴുന്നത്.</p>
<p>സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; സമ്പൂര്&#x200d;ണ ഭിന്നശേഷി സൗഹൃദമാക്കണം എന്ന് കേരള സര്&#x200d;ക്കാര്&#x200d; പ്രഖ്യാപനം വന്ന് വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞിട്ടും കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കാത്തത് ഭിന്നശേഷി സമൂഹത്തിനോടും പ്രായം ചെന്നവരോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്&#x200d;ഡ് പീപ്പിള്&#x200d; ലീഗ് ഭാരവാഹികള്&#x200d; കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് നേരിട്ട് സന്ദര്&#x200d;ശിച്ച് അനുഭവങ്ങള്&#x200d; വിലയിരുത്തി. കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസറുമായി ചര്&#x200d;ച്ച നടത്തി കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് സമ്പൂര്&#x200d;ണ ഭിന്നശേഷി സൗഹൃദമാക്കണമെന്നും<br />
കൊടുവള്ളി മിനി സിവില്&#x200d; സ്റ്റേഷന്റെ താഴെ കെട്ടിടത്തിലേക്ക് മാറ്റുക, സമ്പൂര്&#x200d;ണ ഭിന്നശേഷി സൗഹൃദ ശുചിമുറി പണിയുക, ഭിന്നശേഷിക്കാര്&#x200d;ക്ക് വേണ്ടി റാമ്പ് സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസര്&#x200d;ക്ക് നിവേദനം നല്&#x200d;കി.</p>
<p>ശേഷം കോഴിക്കോട് ജില്ലാ കലക്ടര്&#x200d;ക്ക്, റവന്യു വകുപ്പ് മന്ത്രിക്ക്, മനുഷ്യാവകാശ കമ്മീഷന്, സംസ്ഥാന ഡിസബിലിറ്റി കമ്മീഷണര്&#x200d;ക്കും പരാതി കൊടുക്കുവനും കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്&#x200d;ഡ് പീപ്പിള്&#x200d;സ് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പ്രസ്തുതയോഗം കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്&#x200d;സ് പീപ്പിള്&#x200d;സ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് സുനീര്&#x200d; വാവാട് ഉദ്ഘാടനം നിര്&#x200d;വഹിച്ചു. കൊടുവള്ളി സബ് രജിസ്റ്റര്&#x200d; ഓഫീസ് സമ്പൂര്&#x200d;ണ ഭിന്നശേഷി സൗഹൃദമാക്കിയില്ലാ എങ്കില്&#x200d; കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്&#x200d;ഡ് പീപ്പിള്&#x200d;സ് ലീഗ് ന്റെ നേതൃത്വത്തില്&#x200d; ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു.</p>
<p>ട്രഷറര്&#x200d; കുഞ്ഞബ്ദുള്ള സാഹിബ,് കെപി റിയാസ്, റഫീഖ് പടനിലം, കൊടുവള്ളി മുനിസിപ്പല്&#x200d; ഡിഫ്രന്റ്‌ലി ഏബിള്&#x200d;ഡ് പീപ്പിള്&#x200d;സ് ലീഗ് കമ്മിറ്റി പ്രസിഡന്റ് ജബ്ബാര്&#x200d; പട്ടിണിക്കര, സെക്രട്ടറി സുബേര്&#x200d; കൊടുവള്ളി, എന്നിവര്&#x200d; സംസാരിച്ചു.<br />
കോഴിക്കോട് ജില്ലാ ഡിഫ്രന്റ്‌ലി ഏബിള്&#x200d; പീപ്പിള്&#x200d;സ് ലീഗ് ജനറല്&#x200d; സെക്രട്ടറി ഷംസു ബീക്കു വടകര സ്വാഗതവും<br />
മൊയിദ്ധീന്&#x200d;കുട്ടി മാസ്റ്റര്&#x200d; നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111koduvalli-sub-registrar-office-should-be-made-completely-differently-abled-friendly-kozhikode-district-differentially-able-peoples-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/udf-election-remesh-chennithala.html</link>
					<comments>https://www.chandrikadaily.com/udf-election-remesh-chennithala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 02 May 2021 10:07:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=185927</guid>

					<description><![CDATA[ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്&#x200d;ക്കാറിന്റെ തെറ്റുകള്&#x200d; ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തി തുടര്&#x200d;നടപടികള്&#x200d; തിരുമാനിക്കും.]]></description>
										<content:encoded><![CDATA[<p>ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്&#x200d;ക്കാറിന്റെ തെറ്റുകള്&#x200d; ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തി തുടര്&#x200d;നടപടികള്&#x200d; തിരുമാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-election-remesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എസ്.എഫിന്റെ വിജയം; ക്യാമ്പസുകളില്&#x200d; സര്&#x200d;ക്കാര്&#x200d; വിരുദ്ധ തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/msf-pk-kunjalikutty-in-campus-election.html</link>
					<comments>https://www.chandrikadaily.com/msf-pk-kunjalikutty-in-campus-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 04:03:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[calicut university]]></category>
		<category><![CDATA[college union election]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101433</guid>

					<description><![CDATA[മലപ്പുറം: സര്&#x200d;ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്&#x200d;വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് വിദ്യാര്&#x200d;ഥി സംഘടനകള്&#x200d;ക്ക് ലഭിച്ച അഭൂതപൂര്&#x200d;വമായ വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. വെള്ളപ്പൊക്ക ദുരിതമടക്കമുള്ള വിഷയങ്ങളില്&#x200d; ജനങ്ങള്&#x200d; അസംതൃപ്തരാണ്. അതിന്റെ പ്രതികരണമാണ് കാമ്പസുകളിലും കണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ എസ്.എഫ്.ഐ കാമ്പസുകള്&#x200d; പിടിച്ചെടുക്കുമെന്നായിരുന്നു വെല്ലുവിളി. പക്ഷേ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന കാമ്പസുകള്&#x200d; പോലും നിലനിറുത്താന്&#x200d; അവര്&#x200d;ക്കായില്ല. ചരിത്രത്തില്&#x200d; ഇതാദ്യമായാണ് കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; എം.എസ്.എഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സര്&#x200d;ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്&#x200d;വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് വിദ്യാര്&#x200d;ഥി സംഘടനകള്&#x200d;ക്ക് ലഭിച്ച അഭൂതപൂര്&#x200d;വമായ വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി. വെള്ളപ്പൊക്ക ദുരിതമടക്കമുള്ള വിഷയങ്ങളില്&#x200d; ജനങ്ങള്&#x200d; അസംതൃപ്തരാണ്. അതിന്റെ പ്രതികരണമാണ് കാമ്പസുകളിലും കണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.<br />
ഇത്തവണ എസ്.എഫ്.ഐ കാമ്പസുകള്&#x200d; പിടിച്ചെടുക്കുമെന്നായിരുന്നു വെല്ലുവിളി. പക്ഷേ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന കാമ്പസുകള്&#x200d; പോലും നിലനിറുത്താന്&#x200d; അവര്&#x200d;ക്കായില്ല.<br />
ചരിത്രത്തില്&#x200d; ഇതാദ്യമായാണ് കാലിക്കറ്റ് സര്&#x200d;വകലാശാലയില്&#x200d; എം.എസ്.എഫ് 152ഓളം യു യു സിമാരെ വിജയിപ്പിച്ചെടുത്തത്. ഇത് ചരിത്ര നേട്ടമാണ്. മികച്ച വിജയത്തിന് ചുക്കാന്&#x200d; പിടിച്ച എം എസ് എഫിന്റെ സംസ്ഥാന ജില്ലാ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-pk-kunjalikutty-in-campus-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയില്&#x200d; ശക്തമായ പോളിങ്; യെദ്യൂരപ്പക്ക് സമനില തെറ്റിയതായി സിദ്ധരാമയ്യ</title>
		<link>https://www.chandrikadaily.com/karnataka-assembly-election-2018-live-updates-polling-56-turnout-recorded-till-3-pm.html</link>
					<comments>https://www.chandrikadaily.com/karnataka-assembly-election-2018-live-updates-polling-56-turnout-recorded-till-3-pm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 10:17:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[karnadaka election]]></category>
		<category><![CDATA[karnataka election]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[siddaramaiah]]></category>
		<category><![CDATA[yeddyurappa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84601</guid>

					<description><![CDATA[ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്&#x200d;ണാടക ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്&#x200d;. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ 40 ശതമാനം രേഖപ്പെടുത്തിയത്. രാമനഗരത്തിലാണ് 64 ശതമാനത്തോടെ ഏറ്റവും കൂടിയ വോട്ടിങ് രേഖപ്പെടുത്തിയത്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 71.45 ശതമാനമായിരുന്നു വോട്ടിങ്. അതേസമയം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്&#x200d; കര്&#x200d;ണാടകയുടെ ശരാശരി വോട്ടിങ് ശതമാനം 67.1 ആണ്. &#160; #WATCH: [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്&#x200d;ണാടക ഇന്ന് ബൂത്തിലെത്തിയത്.</p>
<p>സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്&#x200d;. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ 40 ശതമാനം രേഖപ്പെടുത്തിയത്. രാമനഗരത്തിലാണ് 64 ശതമാനത്തോടെ ഏറ്റവും കൂടിയ വോട്ടിങ് രേഖപ്പെടുത്തിയത്.</p>
<p>2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 71.45 ശതമാനമായിരുന്നു വോട്ടിങ്. അതേസമയം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്&#x200d; കര്&#x200d;ണാടകയുടെ ശരാശരി വോട്ടിങ് ശതമാനം 67.1 ആണ്.</p>
<p>&nbsp;</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: As voting in <a href="https://twitter.com/hashtag/Karnataka?src=hash&amp;ref_src=twsrc%5Etfw">#Karnataka</a> continues, CM Siddaramaiah says, &#8216;Yeddyurappa is mentally disturbed. Congress will get more than 120 seats. I am very confident.&#8217; <a href="https://twitter.com/hashtag/KarnatakaElections2018?src=hash&amp;ref_src=twsrc%5Etfw">#KarnatakaElections2018</a> <a href="https://t.co/yE6isfZcYq">pic.twitter.com/yE6isfZcYq</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/995196979964596224?ref_src=twsrc%5Etfw">May 12, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Chief Minister Siddaramaiah casts his vote in Chamundeshwari. He is contesting from Chamundeshwari and Badami constituencies <a href="https://twitter.com/hashtag/KarnatakaElections2018?src=hash&amp;ref_src=twsrc%5Etfw">#KarnatakaElections2018</a> <a href="https://t.co/Ougib8OncL">pic.twitter.com/Ougib8OncL</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/995222846644207616?ref_src=twsrc%5Etfw">May 12, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
അതിനിടെ കര്&#x200d;ണാടക മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായി സിദ്ധരാമയ്യ വരുണുവില്&#x200d; മകന്&#x200d; ഡോ. യോഗേന്ദ്ര സിദ്ധരാമയ്യക്കൊപ്പം വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് വിജയിക്കുമെന്നത് ഉറപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്&#x200d;ഗ്രസ് ജയിക്കുന്നതില്&#x200d; ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും മുന്&#x200d; മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് സമനില തെറ്റിയതായും കോണ്&#x200d;ഗ്രസ് 120ലധികം സീറ്റുകള്&#x200d; നേടുമെന്നും<br />
അദ്ദേഹം പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Today People of Karnataka are standing in queues to create history &amp; show the nation the way to liberal, progressive, peaceful &amp; compassionate politics &amp; governance.</p>
<p>I thank them for their support &amp; wish them well. <a href="https://t.co/XC662rENDI">https://t.co/XC662rENDI</a></p>
<p>— Siddaramaiah (@siddaramaiah) <a href="https://twitter.com/siddaramaiah/status/995138930197520384?ref_src=twsrc%5Etfw">May 12, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കര്&#x200d;ണാടകയിലെ വോട്ടര്&#x200d;മാര്&#x200d; എല്ലായ്‌പ്പോഴും രാഷ്ട്രീയ പക്വത കാണിക്കുന്നവരാണെന്ന്. രാജ്യം ഏറ്റവും കൂടുതല്&#x200d; ആവശ്യപ്പെടുന്ന മാറ്റത്തിന്റെ തുടക്കമാവും അത്. സമഗ്രവും സമാധാനപരവുമായ കര്&#x200d;ണ്ണാടകക്കായി വോട്ട് ചെയ്യാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.</p>
<p>ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്&#x200d;പ് നടക്കുന്ന ദക്ഷിണേന്ത്യയില്&#x200d; നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് എന്ന നിലയില്&#x200d; ഏറെ ദേശീയ പ്രാധാന്യമുളളതാണ് കര്&#x200d;ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയും നേരിട്ട് ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിനൊടുവിലാണ് ഇന്നത്തെ വോട്ടെടുപ്പ്. കോണ്&#x200d;ഗ്രസിനും രാഹുല്&#x200d; ഗാന്ധിക്കും എന്നപോലെ ബിജെപിക്കും മോദിക്കും അതീവ നിര്&#x200d;ണായകമാവും മെയ് 15ന് കര്&#x200d;ണാടക നല്&#x200d;കുന്ന ഫലം.</p>
<p>അടുത്ത അഞ്ചു വര്&#x200d;ഷം സംസ്ഥാനം ആരു ഭരിക്കണമെന്ന് വിധിയെഴുതുന്ന നിര്&#x200d;ണായക ജനവിധിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 225 അംഗ സഭയില്&#x200d; 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു അംഗത്തെ ഗവര്&#x200d;ണര്&#x200d; നോമിനേറ്റ് ചെയ്യുന്നതാണ്. ജയനഗര്&#x200d; മണ്ഡലത്തില്&#x200d; സിറ്റിങ് എം.എല്&#x200d;.എയും ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിയുമായിരുന്ന ബി.എന്&#x200d; വിജയകുമാറിന്റെ മരണത്തെതുടര്&#x200d;ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. വ്യാജ വോട്ടര്&#x200d; ഐ.ഡികള്&#x200d; കൂട്ടത്തോടെ പിടികൂടിയ സംഭവത്തില്&#x200d; ആര്&#x200d;.ആര്&#x200d; മണ്ഡലത്തിലെ വോട്ടെടുപ്പുകൂടി ഇന്നലെ മാറ്റിവെച്ചിട്ടുണ്ട്. കാലത്ത് ഏഴ് മുതല്&#x200d; വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.</p>
<p>തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്&#x200d; കര്&#x200d;ണാടകയില്&#x200d; ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്&#x200d; ഉപയോഗിച്ച് നടത്തുന്ന വോട്ടെടുപ്പില്&#x200d; ഉദ്ദേശിച്ച സ്ഥാനാര്&#x200d;ത്ഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പാക്കുന്നതിന് വി.വി.പാറ്റ് രസീതുമുണ്ടാകും. 4.9 കോടി വോട്ടര്&#x200d;മാരാണ് ആകെയുള്ളത്. 2.5 കോടി പുരുഷന്മാരും 2.4 കോടി സ്ത്രീകളും 4552 ഭിന്ന ലിംഗക്കാരും.<br />
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്&#x200d;ണാടക 2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ കര്&#x200d;ട്ടന്&#x200d; റൈസറായിക്കൂടിയായാണ് കാണുന്നത്. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബി.ജെ.പിയുടെ സ്റ്റാര്&#x200d; ക്യാമ്പയിനര്&#x200d;. എച്ച്.ഡി കുമാരസ്വാമിയാണ് ജെ.ഡി.യുവിന്റെ പ്രചാരണത്തിന് ചുക്കാന്&#x200d; പിടിച്ചത്.</p>
<p>തെരഞ്ഞെടുപ്പിനു മുമ്പെ നടന്ന അഭിപ്രായ സര്&#x200d;വേകളെല്ലാം കോണ്&#x200d;ഗ്രസിന് അനുകൂലമാണ്. മെയ് 15നാണ് വോട്ടെണ്ണല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-assembly-election-2018-live-updates-polling-56-turnout-recorded-till-3-pm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്&#x200d;; ലീഡു നില മാറിമറയുന്നു, ത്രിപുരയില്&#x200d; ബി.ജെ.പി മുന്നില്&#x200d;</title>
		<link>https://www.chandrikadaily.com/bjp-eyes-3-3-as-votes-are-counted-in-tripura-meghalaya-nagaland-today-tripra-bjp.html</link>
					<comments>https://www.chandrikadaily.com/bjp-eyes-3-3-as-votes-are-counted-in-tripura-meghalaya-nagaland-today-tripra-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Mar 2018 03:07:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[Meghalaya Election]]></category>
		<category><![CDATA[nagaland election]]></category>
		<category><![CDATA[tripura election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72680</guid>

					<description><![CDATA[ഗുവാഹത്തി: വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; കാവി തരംഗം എന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളുടെ യഥാര്&#x200d;ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്&#x200d; തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്&#x200d; ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. Visuals from inside a counting centre in Agartala #TripuraElection2018 pic.twitter.com/bl6vg5nErc — ANI (@ANI) March 3, 2018 പോസ്റ്റല്&#x200d; ബാലറ്റ് വോട്ടുകള്&#x200d; എണ്ണിതുടങ്ങിയപ്പോള്&#x200d; മൂന്ന് സംസ്ഥാനങ്ങളിലും വ്യത്യസ്തമായ തരംഗമാണ് കാണുന്നത്. വോട്ടെണ്ണല്&#x200d; പുരോഗമിക്കുമ്പോള്&#x200d; മാണിക് സര്&#x200d;ക്കാറിന്റെ സി.പി.എം സംസ്ഥാനമായ ത്രിപുരയിലേക്കാണാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d; കാവി തരംഗം എന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളുടെ യഥാര്&#x200d;ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്&#x200d; തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്&#x200d; ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Visuals from inside a counting centre in Agartala <a href="https://twitter.com/hashtag/TripuraElection2018?src=hash&amp;ref_src=twsrc%5Etfw">#TripuraElection2018</a> <a href="https://t.co/bl6vg5nErc">pic.twitter.com/bl6vg5nErc</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/969761566299181057?ref_src=twsrc%5Etfw">March 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പോസ്റ്റല്&#x200d; ബാലറ്റ് വോട്ടുകള്&#x200d; എണ്ണിതുടങ്ങിയപ്പോള്&#x200d; മൂന്ന് സംസ്ഥാനങ്ങളിലും വ്യത്യസ്തമായ തരംഗമാണ് കാണുന്നത്.<br />
വോട്ടെണ്ണല്&#x200d; പുരോഗമിക്കുമ്പോള്&#x200d; മാണിക് സര്&#x200d;ക്കാറിന്റെ സി.പി.എം സംസ്ഥാനമായ ത്രിപുരയിലേക്കാണാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ഉറ്റുനോക്കുന്നത്. എക്‌സിറ്റ് പോള്&#x200d; ഫലങ്ങളെ തള്ളി ത്രിപുരയില്&#x200d; മാണിക് സര്&#x200d;ക്കാര്&#x200d; പിടിച്ചുനില്&#x200d;ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്&#x200d; കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാറിനെ വെല്ലുവിളിച്ച് കടുത്ത പോരാട്ടമാണ് സംസ്ഥാനത്ത് ഫലത്തില്&#x200d; ബിജെപി നടത്തുന്നത്. പോസ്റ്റല്&#x200d; ബാലറ്റുകള്&#x200d; എണ്ണി തീരുമ്പോള്&#x200d; ആകെയുള്ള 59 സീറ്റില്&#x200d; 25 നെതിരെ 31 ഇടത്താണ് ബി.ജെ.പി സഖ്യം മുന്നേറുന്നത്. അതേസമയം ത്രിപുരയില്&#x200d; കോണ്&#x200d;ഗ്രസിന് സീറ്റൊന്നുമില്ലാത്ത നിലയാണ്‌.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Huge crowd at Shillong Polo ground where people can see counting trends through a projector <a href="https://twitter.com/hashtag/MeghalayaElection2018?src=hash&amp;ref_src=twsrc%5Etfw">#MeghalayaElection2018</a> <a href="https://t.co/iBHVpy2pvl">pic.twitter.com/iBHVpy2pvl</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/969774774728577024?ref_src=twsrc%5Etfw">March 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം മേഘാലയയില്&#x200d; ഭരണം നിലനിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസിനാകുമോ എന്നാണ് വോട്ടെണ്ണല്&#x200d; കേന്ദ്രത്തില്&#x200d; നിന്നും വരുന്ന വിവരങ്ങളില്&#x200d; നോക്കുന്നത്. എന്നാല്&#x200d; മോദി നേതൃത്വം ഇത്തവണയുണ്ടാക്കിയ രാഷ്ട്രീയ സഖ്യങ്ങള്&#x200d; ബി.ജെ.പി തിരിച്ചടിയായന്നാണ് റിപ്പോര്&#x200d;ട്ട്. ആകെയുള്ള 59 സീറ്റില്&#x200d; 23 എണ്ണത്തില്&#x200d; കോണ്&#x200d;ഗ്രസ് മുന്നേറുമ്പോള്&#x200d; 14 ഇടത്ത് എന്&#x200d;.പി.പി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ബിജെപി 5 സീറ്റില്&#x200d; മുന്നേറി മൂന്നാം സ്ഥാനത്താണ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Seeing the earlier trends:, I feel that in Tripura BJP is going to do very well In Nagaland too, our alliance is doing very well and Congress is trailing in Meghalaya. The three results of North East are going to be very good for BJP: Ram Madhav, BJP <a href="https://t.co/66V7BPCXDn">pic.twitter.com/66V7BPCXDn</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/969786381613461504?ref_src=twsrc%5Etfw">March 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇലക്ഷന്&#x200d; കമ്മീഷന്&#x200d; പുറത്തു വിടുന്ന റിസല്&#x200d;റ്റ് കാണാം&#8230;</p>
<p><a href="http://eciresults.nic.in/">http://eciresults.nic.in/</a></p>
<p><img loading="lazy" class="alignnone size-full wp-image-72706" src="https://www.chandrikadaily.com/wp-content/uploads/2018/03/naga.jpg" alt="" width="643" height="602" srcset="https://www.chandrikadaily.com/wp-content/uploads/2018/03/naga.jpg 643w, https://www.chandrikadaily.com/wp-content/uploads/2018/03/naga-300x281.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/naga-449x420.jpg 449w" sizes="(max-width: 643px) 100vw, 643px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-eyes-3-3-as-votes-are-counted-in-tripura-meghalaya-nagaland-today-tripra-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ ഹര്‍ജി നല്‍കി</title>
		<link>https://www.chandrikadaily.com/kulbhooshan-pakisthan-india.html</link>
					<comments>https://www.chandrikadaily.com/kulbhooshan-pakisthan-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Apr 2017 11:00:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[DELHI ELECTION]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27355</guid>

					<description><![CDATA[ന്യൂഡല്‍ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച കുല്‍ബൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക് കോടതിയില്‍ ഹര്‍ജി നല്‍കി. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ, പാക്കിസ്താന്‍ വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്‍ജുവയെ കണ്ടാണ് ഹര്‍ജി കൈമാറിയത്. ജാദവിന്റെ അമ്മയുടെ പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ജാദവിനെ പോലീസ് പിടികൂടുന്നത്. ചാരനാണെന്ന് ആരോപിച്ച് 10ന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ജാദവിനെ വിട്ടുകിട്ടാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചാരവൃത്തി നടത്തിയെന്നാരോപിച്ച് വധശിക്ഷക്ക് വിധിച്ച കുല്&#x200d;ബൂഷണ്&#x200d; ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക് കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. ജാദവുമായി ബന്ധപ്പെടാന്&#x200d; ഇന്ത്യന്&#x200d; നയതന്ത്രജ്ഞര്&#x200d;ക്ക് സൗകര്യം ഒരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്&#x200d; അംബാസഡര്&#x200d; ഗൗതം ബംബാവാലെ, പാക്കിസ്താന്&#x200d; വിദേശകാര്യ സെക്രട്ടറി ടെഹ്മിന ജാന്&#x200d;ജുവയെ കണ്ടാണ് ഹര്&#x200d;ജി കൈമാറിയത്. ജാദവിന്റെ അമ്മയുടെ പേരിലാണ് ഹര്&#x200d;ജി നല്&#x200d;കിയിരിക്കുന്നത്.</p>
<p>കഴിഞ്ഞ ഏപ്രില്&#x200d; മൂന്നിനാണ് ജാദവിനെ പോലീസ് പിടികൂടുന്നത്. ചാരനാണെന്ന് ആരോപിച്ച് 10ന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ജാദവിനെ വിട്ടുകിട്ടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ജാദവിന്റെ വധശിക്ഷ നടപ്പിലാക്കിയാല്&#x200d; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. കോടതിവിധിയോട് എതിര്&#x200d;പ്പുണ്ടെങ്കില്&#x200d; 40ദിവസത്തിനകം മേല്&#x200d;ക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കണമെന്നാണ് പാക്കിസ്താനിലെ ചട്ടം.</p>
<p>ജാദവിനെ മോചിപ്പിക്കണമെന്നും നാല്&#x200d;പ്പത് ദിവസത്തിനകം അദ്ദേഹത്തെ കാണാന്&#x200d; അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം സമര്&#x200d;പ്പിച്ചതെന്ന് ഇന്ത്യന്&#x200d; ഹൈക്കമ്മീഷ്ണര്&#x200d; വ്യക്തമാക്കി. ഇന്ത്യന്&#x200d; നാവികസേനയില്&#x200d; നിന്ന് കമാന്&#x200d;ഡറായി വിരമിച്ച ജാദവ് മഹാരാഷ്ട്രക്കാരനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kulbhooshan-pakisthan-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഗ്രസിന് പ്രസക്തി നഷ്ടമായി; നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍</title>
		<link>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html</link>
					<comments>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Mar 2017 16:55:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sonia gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22940</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം. ദേശീയ തലത്തില്‍ പാര്‍ട്ടി ചുരുങ്ങി വരികയാണ്. അതിനാല്‍ നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്&#x200d;ക്കു പിന്നാലെ കോണ്&#x200d;ഗ്രസില്&#x200d; നേതൃത്വത്തിനെതിരെ കലാപം. കോണ്&#x200d;ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്&#x200d; നഷ്ടമായെന്നും, നേതൃമാറ്റം ഉടന്&#x200d; വേണമെന്നും മുന്&#x200d; കേന്ദ്ര മന്ത്രി മണി ശങ്കര്&#x200d; അയ്യര്&#x200d;. ഗോവയില്&#x200d; വിശ്വാസ വോട്ടെടുപ്പില്&#x200d; ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം.</p>
<p>ദേശീയ തലത്തില്&#x200d; പാര്&#x200d;ട്ടി ചുരുങ്ങി വരികയാണ്. അതിനാല്&#x200d; നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്&#x200d; യുവാക്കള്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്&#x200d;ന്ന നേതാക്കളെ പ്രവര്&#x200d;ത്തക സമിതിയിലും ഉള്&#x200d;പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്&#x200d; പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ പരാജയം ഏറ്റുവാങ്ങിയതും മണിപ്പൂരിലും ഗോവയിലും അധികാരത്തിലെത്താന്&#x200d; കഴിയാത്തതും പാര്&#x200d;ട്ടിക്കുള്ളില്&#x200d; വലിയ വിമര്&#x200d;ശം ഉയര്&#x200d;ത്തുന്നുണ്ട്.</p>
<p>മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണത്തിലേറാന്&#x200d; കഴിയാത്തത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. സംഘടന രംഗത്ത് അഴിച്ചു പണിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി വ്യക്താക്കിയിരുന്നു. ഈ വര്&#x200d;ഷം അവസാനം നിയമസഭകളിലേക്കും 2019ല്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്&#x200d; നിന്ന് പ്രാദേശിക നേതാക്കള്&#x200d; ഉയര്&#x200d;ന്നു വരേണ്ടത് കോണ്&#x200d;ഗ്രസിന് അത്യാവശ്യമാണെന്ന് വിദഗ്ധര്&#x200d; അഭിപ്രായപ്പെടുന്നു. കോണ്&#x200d;ഗ്രസില്&#x200d; നേതൃമാറ്റമെന്ന് വിവിധ കോണുകളില്&#x200d; നിന്നും ആവശ്യം ഉയരുന്നതിനിടെ മുന്&#x200d; പഞ്ചായത്ത് രാജ് മന്ത്രികൂടിയായ മണിശങ്കര്&#x200d; അയ്യര്&#x200d; കൂടി ഇതേ ആവശ്യവുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-cant-beat-modi-alone-mani-shankar-aiyar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ ബി.ജെ.പി; പഞ്ചാബ് കോണ്‍ഗ്രസിന്</title>
		<link>https://www.chandrikadaily.com/five-states-election-result.html</link>
					<comments>https://www.chandrikadaily.com/five-states-election-result.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 18:34:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#AssemblyElection2017]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[election in five states]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22450</guid>

					<description><![CDATA[ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ പഞ്ചാബില്‍ എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്‍ വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് മുന്നേറ്റം. ഉത്തര്&#x200d;പ്രദേശില്&#x200d; വന്&#x200d; ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്&#x200d; പഞ്ചാബില്&#x200d; എസ്.എ.ഡി-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചു. ഉത്തരാഖണ്ഡിലും ബി.ജെ.പിക്കാണ് ഭരണം. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു.</p>
<p>അതേസമയം മണിപ്പൂരിലും ഗോവയിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയാണ് നിലവില്&#x200d; വന്നിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസ് ആണ് വലിയ ഒറ്റകക്ഷി. ചെറു കക്ഷികളുടെ പിന്തുണയോടെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് മണിപ്പൂരിലെ കോണ്&#x200d;ഗ്രസ് നേതൃത്വം വ്യക്തമാക്കി.<br />
ഏറെ ഉറ്റുനോക്കിയ യു.പി തെരഞ്ഞെടുപ്പില്&#x200d; എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യം വേണ്ടത്ര ഫലം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലം. 403 അംഗ നിയമസഭയില്&#x200d; 323 സീറ്റ് നേടി നാലില്&#x200d; മൂന്ന് ഭൂരിപക്ഷവുമായാണ് ബി.ജെ.പി അധികാരം പിടിച്ചത്. എസ്.പി-കോണ്&#x200d;ഗ്രസ് സഖ്യത്തിന് 57 സീറ്റില്&#x200d; മാത്രമേ വിജയിക്കാനായുള്ളൂ. പരമ്പരാഗത തട്ടകമായ റായ്ബറേലിയിലും അമേഠിയിലും വരെ തിരിച്ചടി നേരിട്ട കോണ്&#x200d;ഗ്രസ് കേവലം ഏഴു സീറ്റില്&#x200d; ഒതുങ്ങി. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി 19 സീറ്റില്&#x200d; ഒതുങ്ങി യു.പിയുടെ രാഷ്ട്രീയ ചിത്രത്തില്&#x200d;നിന്നുതന്നെ അപ്രസക്തമായി. ന്യൂനപക്ഷ വോട്ടുകള്&#x200d; എസ്.പി സഖ്യത്തിനും ബി.എസ്.പിക്കുമായി ചതറിപ്പോയതും ബി.ജെ.പി ക്യാമ്പിന് നേട്ടമായി.<br />
117 അംഗ പഞ്ചാബ് നിയമസഭയില്&#x200d; 77 സീറ്റ് നേടിയാണ് കോണ്&#x200d;ഗ്രസ് അധികാരം പിടിച്ചെടുത്തത്. മുന്&#x200d; മുഖ്യമന്ത്രി ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങിന്റെ ചുമലിലേറി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കോണ്&#x200d;ഗ്രസ് 2012നെ അപേക്ഷിച്ച് 31 സീറ്റ് അധികം നേടി. ഭരണ കക്ഷിയായ എസ്.എ.ഡി-ബി.ജെ.പി സഖ്യം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 22 സീറ്റ് നേടിയ ആം ആദ്മി പാര്&#x200d;ട്ടിയാണ് രണ്ടാം സ്ഥാനത്ത്. ഡല്&#x200d;ഹിക്കു പുറത്ത് എ.എ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. എ.എ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; തള്ളിയാണ് കോണ്&#x200d;ഗ്രസ് പടയോട്ടം. എസ്.എ.ഡി-ബി.ജെ. പി സഖ്യത്തിന് ഇവിടെ 18 സീറ്റ് മാത്രമാണ് ലഭിച്ചത്. 71 അംഗ നിയമസഭയില്&#x200d; 56 സീറ്റ് നേടിയാണ് ഉത്തരാഖണ്ഡില്&#x200d; ബി.ജെ.പി വിജയം ഉറപ്പിച്ചത്. ഭരണ കക്ഷിയായിരുന്ന കോണ്&#x200d;ഗ്രസ് 11 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്&#x200d; രണ്ടു സീറ്റില്&#x200d; വിജയിച്ചു. ഭരണവിരുദ്ധ തരംഗവും പാര്&#x200d;ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഉത്തരാഖണ്ഡില്&#x200d; കോണ്&#x200d;ഗ്രസിന് തിരിച്ചടിയായത്. എം.എല്&#x200d;.എമാരുടെ കൂറുമാറ്റവും രാഷ്ട്രപതി ഭരണവും സുപ്രീംകോടതി ഇടപെടലുമെല്ലാമായി കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞ ഒരു വര്&#x200d;ഷമായി ഉത്തരാഖണ്ഡില്&#x200d; റാവത്തിന്റെ ഭരണം.<br />
60 അംഗ മണിപ്പൂര്&#x200d; നിയമസഭയില്&#x200d; 27 സീറ്റ് നേടിയാണ് കോണ്&#x200d;ഗ്രസ് വലിയ ഒറ്റകക്ഷിയായത്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കണമെങ്കില്&#x200d; 31 അംഗങ്ങളുടെ പിന്തുണ വേണം. സ്വതന്ത്ര അംഗങ്ങളുടെയും ചെറു കക്ഷികളുടേയും നിലപാട് ഇവിടെയും നിര്&#x200d;ണായകമാകും. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 22 സീറ്റാണ് മണിപ്പൂരില്&#x200d; ലഭിച്ചത്. എന്&#x200d;.പി.പി നാലു സീറ്റും എന്&#x200d;.പി.എഫ് നാലു സീറ്റും നേടിയപ്പോള്&#x200d; മറ്റുള്ളവര്&#x200d; മൂന്നിടത്ത് വിജയിച്ചു.<br />
40 അംഗ ഗോവ നിയമസഭയില്&#x200d; 18 സീറ്റ് നേടി കോണ്&#x200d;ഗ്രസ് വലിയ ഒറ്റകക്ഷിയായപ്പോള്&#x200d; ഭരണകക്ഷിയായ ബി.ജെ.പി 14ല്&#x200d; ഒതുങ്ങി. എം.ജെ.പി മൂന്നും മറ്റുള്ളവര്&#x200d; നാലും സീറ്റ് സ്വന്തമാക്കി. പുറത്തുനിന്ന് മൂന്ന് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്&#x200d; ഇവിടെ കോണ്&#x200d;ഗ്രസിന് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാം. ചതുഷ്‌കോണ മത്സരം നടന്ന ഗോവയില്&#x200d; എ.എപി കാര്യമായ ചലനമുണ്ടാക്കാത്തതും സുഭാഷ് വേലിങ്കറുടെ സംഘടനയും എം.ജെ.പിയും ശക്തമായ സ്വാധീനം ചെലുത്തിതയുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.<br />
തെരഞഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്&#x200d; രാജിവെച്ചു. പഞ്ചാബ് മുഖ്യമന്ത്രി സുഖ്ബീര്&#x200d; സിങ് ബാദല്&#x200d; ഇന്ന് രാജിവെക്കും. അതേസമയം മണിപ്പൂരില്&#x200d; മതേതര കക്ഷികളുടെ പിന്തുണയോടെ വീണ്ടും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്ന് കോണ്&#x200d;ഗ്രസ് നേതാവും നിലവില്&#x200d; മുഖ്യമന്ത്രിയുമായ ഒക്‌റാം ഇബോബി സിങ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-states-election-result.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി</title>
		<link>https://www.chandrikadaily.com/election-2017.html</link>
					<comments>https://www.chandrikadaily.com/election-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 04:12:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[#StateElections]]></category>
		<category><![CDATA[election 2017]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22366</guid>

					<description><![CDATA[ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്‍ ഫലം അറിവായ 17 സീറ്റുകളില്‍ എട്ടിടത്ത് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ചു സംസ്ഥാനങ്ങളില്&#x200d; വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്&#x200d; പുറത്തുവന്നപ്പോള്&#x200d; മൂന്നു സംസ്ഥാനങ്ങള്&#x200d; കോണ്&#x200d;ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്&#x200d; സംസ്ഥാനങ്ങളിലാണ് കോണ്&#x200d;ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്&#x200d; ഫലം അറിഞ്ഞ 86 സീറ്റുകളില്&#x200d; 51 ഇടത്താണ് കോണ്&#x200d;ഗ്രസിന് മുന്&#x200d;തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്&#x200d; ഫലം അറിവായ 17 സീറ്റുകളില്&#x200d; എട്ടിടത്ത് കോണ്&#x200d;ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്&#x200d;ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്&#x200d; ജനതയും കോണ്&#x200d;ഗ്രസിനൊപ്പം നിന്നുവെന്നതിന്റെ തെളിവാണ് ഫലം സൂചിപ്പിക്കുന്നത്. പത്തിടത്ത് കോണ്&#x200d;ഗ്രസ് ലീഡ് നേടിയപ്പോള്&#x200d; ആറു സീറ്റുകളില്&#x200d; മാത്രമാണ് ബിജെപി മുന്നിട്ടു നില്&#x200d;്ക്കുന്നത്. മറ്റു രണ്ടു സംസ്ഥാനങ്ങളില്&#x200d; ബിജെപിക്കാണ് മേല്&#x200d;ക്കൈ. ഉത്തര്&#x200d;പ്രദേശില്&#x200d; കേവല ഭൂരിപക്ഷം നേടാനായ ആശ്വാസത്തിലാണ് ബിജെപി. 232 സീറ്റുകളില്&#x200d; ബിജെപി മുന്നിട്ടു നില്&#x200d;ക്കുമ്പോള്&#x200d; എസ്പി-കോണ്&#x200d;ഗ്രസ് സഖ്യം 67 സീറ്റുകളിലും ബിഎസ്പി 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിലും പകുതിയോളം സീറ്റുകളില്&#x200d; ബിജെപിയാണ് മുന്നേറുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
