<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>elections &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/elections/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Dec 2024 07:03:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>elections &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഐ.ഐ.എം ബാംഗ്ലൂരിലെ തെരഞ്ഞെടുപ്പില്&#x200d; വിവാദം; ജാതി അതിക്രമ കേസില്&#x200d; ഉള്&#x200d;പ്പെട്ട പ്രഫസര്&#x200d;മാര്&#x200d; സ്ഥാനാര്&#x200d;ഥി പാനലില്&#x200d;</title>
		<link>https://www.chandrikadaily.com/1controversy-in-iim-bangalore-elections-professors-involved-in-caste-violence-case-in-candidate-panel.html</link>
					<comments>https://www.chandrikadaily.com/1controversy-in-iim-bangalore-elections-professors-involved-in-caste-violence-case-in-candidate-panel.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 26 Dec 2024 06:58:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[IIMB]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323340</guid>

					<description><![CDATA[തീരുമാനത്തെ ന്യായീകരിക്കുകയാണ് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്&#x200d;]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ഐ.ഐ.എം ബാംഗ്ലൂരിന്റെ ബോര്&#x200d;ഡ് അംഗത്തിനായുള്ള തെരഞ്ഞെടുപ്പില്&#x200d; വിവാദം. മൂന്ന് സ്ഥാനാര്&#x200d;ത്ഥികളുടെ പാനലില്&#x200d; ജാതി വിവേചന കേസില്&#x200d; ആരോപിതരായ രണ്ട് പ്രഫസര്&#x200d;മാരെ ഉള്&#x200d;പ്പെടുത്തിയതാണ് വിവാദത്തിനിടയാക്കിയത്. സംഭവത്തില്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലെ പൂര്&#x200d;വ വിദ്യാര്&#x200d;ഥികള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീരുമാനമെടുക്കുന്ന ബോഡിയായ ബോര്&#x200d;ഡ് ഓഫ് ഗവര്&#x200d;ണറിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.</p>
<p>ദലിത് ഫാക്കല്&#x200d;റ്റി അംഗത്തിനെതിരെ ജാതി വിവേചനം കാണിച്ച കേസില്&#x200d; ആരോപിതരായ ഐ.ഐ.എം ബാംഗ്ലൂര്&#x200d; ഡയറക്ടര്&#x200d; ഋഷികേശ ടി. കൃഷ്ണന്&#x200d;, മൂന്ന് പേരടങ്ങുന്ന പാനലിലേക്ക് മറ്റ് രണ്ടു പ്രതികളെ നാമനിര്&#x200d;ദേശം ചെയ്ത നടപടിയില്&#x200d; ഗ്ലോബല്&#x200d; ഐ.ഐ.എം അലുമ്നി നെറ്റ്വര്&#x200d;ക്ക് ശക്തമായി പ്രതിഷേധിച്ചു.</p>
<p>അസോസിയേറ്റ് പ്രഫസറായ ഗോപാല്&#x200d; ദാസ് നല്&#x200d;കിയ കേസില്&#x200d; കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; കൃഷ്ണന്&#x200d;, ഡീന്&#x200d; ദിനേഷ് കുമാര്&#x200d;, ആറ് അധ്യാപകര്&#x200d; എന്നിവര്&#x200d;ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. എല്ലാവര്&#x200d;ക്കുമെതിരെ എഫ്.ഐ.ആറും രജിസ്റ്റര്&#x200d; ചെയ്തിരുന്നു. എന്നാല്&#x200d;, ഐ.ഐ.എം.ബി ഉദ്യോഗസ്ഥര്&#x200d;ക്കെതിരായ എഫ്.ഐ.ആറിലെ നടപടികള്&#x200d; കര്&#x200d;ണാടക ഹൈകോടതി സ്റ്റേ ചെയ്തു. എന്നാല്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന്റെ സിവില്&#x200d; റൈറ്റ്സ് എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അന്വേഷിക്കുകയും ഇന്&#x200d;സ്റ്റിറ്റ്യൂട്ട് കൂട്ട ഇ മെയിലുകളിലൂടെ തന്റെ ജാതി വെളിപ്പെടുത്തിയതിനാല്&#x200d; ദാസിന് തുടര്&#x200d;ച്ചയായ പീഡനം നേരിടേണ്ടിവന്നുവെന്ന നിഗമനത്തിലെത്തുകയും ചെയ്തു.</p>
<p>ആരോപണവിധേയരായ പ്രഫസര്&#x200d;മാരുടെ പേരുകള്&#x200d; ഡയറക്ടര്&#x200d; ഷോര്&#x200d;ട്ട്ലിസ്റ്റ് ചെയ്യാന്&#x200d; പാടില്ലായിരുന്നുവെന്ന് ഗ്ലോബല്&#x200d; ഐ.ഐ.എം അലുമ്നി നെറ്റ്വര്&#x200d;ക്കിലെ അനില്&#x200d; വാഗ്ഡെ പറഞ്ഞു. &#8216;വിവേചനത്തിന്റെ കാര്യത്തില്&#x200d; രണ്ട് ഫാക്കല്&#x200d;റ്റി അംഗങ്ങള്&#x200d;ക്കെതിരെ ബാംഗ്ലൂരിലെ മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷന്&#x200d; എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്ന് വാഗ്‌ഡെ പറഞ്ഞു.</p>
<p>എന്നാല്&#x200d;, തീരുമാനത്തെ ന്യായീകരിക്കുകയാണ് സ്ഥാപനം ചെയ്തത്. സ്ഥാനാര്&#x200d;ത്ഥികളെ ഷോര്&#x200d;ട്ട്ലിസ്റ്റ് ചെയ്യുമ്പോള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് നിയമങ്ങള്&#x200d; പാലിച്ചിട്ടുണ്ടെന്ന് ഐ.ഐ.എം-ബി വക്താവ് കവിത കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1controversy-in-iim-bangalore-elections-professors-involved-in-caste-violence-case-in-candidate-panel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീര്&#x200d; തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മണിക്കൂറിനകം പട്ടിക പിൻവലിച്ച് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/jammu-and-kashmir-elections-within-an-hour-of-announcing-the-candidates-bjp-withdrew-the-list.html</link>
					<comments>https://www.chandrikadaily.com/jammu-and-kashmir-elections-within-an-hour-of-announcing-the-candidates-bjp-withdrew-the-list.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 11:40:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[candidates]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[jammu and kashmir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307398</guid>

					<description><![CDATA[ പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്&#x200d;വലിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ജമ്മു കശ്മീര്&#x200d; നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്&#x200d;ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പിന്&#x200d;വലിച്ച് ബി.ജെ.പി. ചില മാറ്റങ്ങള്&#x200d; വരുത്താനുണ്ടെന്ന് കാണിച്ചാണ് നടപടി.  പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്&#x200d;വലിക്കുകയായിരുന്നു.</p>
<p>44 സീറ്റുകളിലേക്കുള്ള സ്ഥാനാര്&#x200d;ഥി പട്ടികയായിരുന്നു രാവിലെ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിലേക്കുള്ള 15 സ്ഥാനാര്&#x200d;ഥികളും രണ്ടാം ഘട്ടത്തിലേക്ക് 10ഉം മൂന്നാം ഘട്ടത്തിലേക്കുള്ള 19 സ്ഥാനാര്&#x200d;ഥികളുമാണ് പട്ടികയില്&#x200d; ഉണ്ടായിരുന്നത്. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയ ശേഷം ജമ്മു കശ്മീര്&#x200d; നിയമസഭയിലേക്ക് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.</p>
<p>ഞായറാഴ്ച ചേര്&#x200d;ന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് ആദ്യഘട്ട സ്ഥാനാര്&#x200d;ഥികളെ തീരുമാനിച്ചിരുന്നത്. മൂന്നുതവണ എം.എല്&#x200d;.എയായ ദേവേന്ദര്&#x200d; സിങ് റാണ പട്ടികയിലുണ്ട്. ജമ്മു വെസ്റ്റില്&#x200d; അരവിന്ദ് ഗുപ്തയും ജമ്മു ഈസ്റ്റില്&#x200d; യുദ്ധ്‌വിര്&#x200d; സേത്തിയുമാണ് സ്ഥാനാര്&#x200d;ഥികള്&#x200d;. രണ്ട് കശ്മീരി പണ്ഡിറ്റ് പ്രതിനിധികളായി വീര്&#x200d; സറഫ് അശോക് ഭട്ട് എന്നിവരും ലിസ്റ്റിലുണ്ട്. നാല് ദലിത് സ്ഥാനാര്&#x200d;ഥികളും ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">BJP withdraws first list of 44 candidates released for upcoming J&amp;K Assembly Elections; BJP to amend and release the list of candidates again <a href="https://t.co/X9tqVoZ9Zv">pic.twitter.com/X9tqVoZ9Zv</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1827955595418182024?ref_src=twsrc%5Etfw">August 26, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, പാര്&#x200d;ട്ടിക്കുള്ളിലെ പ്രമുഖരായ ജമ്മു കശ്മീര്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; രവീന്ദര്&#x200d; റൈന മുന്&#x200d; ഉപമുഖ്യമന്ത്രിമാരായനിര്&#x200d;മല്&#x200d; സിങ് കവിന്ദര്&#x200d; ഗുപ്ത തുടങ്ങിയവര്&#x200d; പട്ടികയില്&#x200d; ഇടംനേടിയില്ലെന്നതും ശ്രദ്ധേയമാണ്.  മാറ്റങ്ങളോടെ പുതിയ പട്ടിക പുറത്തുവിടുമെന്നാണ് വിവരം.</p>
<p>സെപ്റ്റംബര്&#x200d; 18, 25, ഒക്ടോബര്&#x200d; ഒന്ന് എന്നീ തിയതികളില്&#x200d; മൂന്ന് ഘട്ടമായാണ് 90 അംഗ ജമ്മു കശ്മീരില്&#x200d; നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. ഒക്ടോബര്&#x200d; നാലിനാണ് വോട്ടെണ്ണല്&#x200d;. 2014ലാണ് ജമ്മു കശ്മീര്&#x200d; നിയമസഭയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jammu-and-kashmir-elections-within-an-hour-of-announcing-the-candidates-bjp-withdrew-the-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ’; തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്</title>
		<link>https://www.chandrikadaily.com/more-likely-to-be-hacked-elon-musk-wants-to-avoid-evms-in-elections.html</link>
					<comments>https://www.chandrikadaily.com/more-likely-to-be-hacked-elon-musk-wants-to-avoid-evms-in-elections.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jun 2024 05:38:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[actor devmohan]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[elon musk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300273</guid>

					<description><![CDATA[തെരഞ്ഞെടുപ്പില്&#x200d; ഇ.വി. എമ്മിന് പകരം പേപ്പര്&#x200d; ബാലറ്റുകള്&#x200d; ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്&#x200d; മസ്‌ക് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്&#x200d; (ഇ.വി.എം) മനുഷ്യനോ ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സോ ഹാക്ക് ചെയ്യാന്&#x200d; സാധ്യതയുണ്ടെന്ന് സ്പേസ് എക്സ്, ടെസ്ല സി.ഇ.ഒ എലോണ്&#x200d; മസ്‌ക്. തെരഞ്ഞെടുപ്പില്&#x200d; ഇ.വി. എമ്മിന് പകരം പേപ്പര്&#x200d; ബാലറ്റുകള്&#x200d; ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെന്നും എലോണ്&#x200d; മസ്‌ക് പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.</p>
<p>യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി റോബര്&#x200d;ട്ട്. എഫ്. കെന്നഡി ജൂനിയര്&#x200d; ഇ.വി.എം മൂലമുള്ള പ്രശ്‌നങ്ങള്&#x200d; ഇല്ലാതാക്കാന്&#x200d; പേപ്പര്&#x200d; ബാലറ്റിലേക്ക് മടങ്ങാന്&#x200d; ആഹ്വനം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മസ്‌കിന്റെ പരാമര്&#x200d;ശം.</p>
<p>പ്യൂര്&#x200d;ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്&#x200d; അടുത്തിടെ നടന്ന വോട്ടിങ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്&#x200d;, തെരഞ്ഞെടുപ്പുകളുടെ സമഗ്രത ഉറപ്പാക്കാന്&#x200d; പേപ്പര്&#x200d; ബാലറ്റുകളിലേക്ക് മടങ്ങണമെന്ന് റോബര്&#x200d;ട്ട്. എഫ്. കെന്നഡി ജൂനിയര്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>&#8216;പ്യൂര്&#x200d;ട്ടോ റിക്കോയുടെ പ്രാഥമിക തെരഞ്ഞെടുപ്പില്&#x200d; ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വോട്ടിങ് ക്രമക്കേടുകള്&#x200d; അനുഭവപ്പെട്ടു. ഭാഗ്യവശാല്&#x200d;, ഒരു പേപ്പര്&#x200d; ട്രയല്&#x200d; ഉണ്ടായിരുന്നതിനാല്&#x200d; പ്രശ്‌നം തിരിച്ചറിയുകയും വോട്ടുകളുടെ എണ്ണം ശരിയാക്കുകയും ചെയ്തു,&#8217; യു.എസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി റോബര്&#x200d;ട്ട്. എഫ്. കെന്നഡി ജൂനിയര്&#x200d; എക്‌സില്&#x200d; പറഞ്ഞിരുന്നു.എം.3 ഇ.വി.എമ്മുകള്&#x200d; എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇ.വി.എമ്മുകള്&#x200d; ഇന്ത്യ ഉപയോഗിക്കുമ്പോഴാണ്, അമേരിക്കയില്&#x200d; ഇ.വി.എമ്മുകളെ കുറിച്ചുള്ള ആശങ്കകള്&#x200d; സജീവമാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/more-likely-to-be-hacked-elon-musk-wants-to-avoid-evms-in-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും</title>
		<link>https://www.chandrikadaily.com/lok-sabha-elections-likely-to-be-announced-this-week.html</link>
					<comments>https://www.chandrikadaily.com/lok-sabha-elections-likely-to-be-announced-this-week.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 06:20:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[announced]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[like]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[weak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292508</guid>

					<description><![CDATA[വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് സൂചന.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച‌ ഉണ്ടായേക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്‌ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് സൂചന.</p>
<p>തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജമ്മു കശ്‌മീർ സന്ദർശിക്കുകയാണ്. ഈ സന്ദർശനം പൂർത്തിയായാൽ ഉടൻ കമ്മിഷന്റെ സമ്പൂർണയോഗം ചേർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.</p>
<p>മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ചില വൻകിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടായേക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് സി.എ.എ. ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യ്തേക്കും.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ സുരക്ഷയ്ക്കായി 3400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വെള്ളിയാഴ്ച‌ ഡൽഹിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.</p>
<p>2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് പത്തിനാണ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് 2019-ലെ തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. കേരളത്തിൽ, ആദ്യ നാലുഘട്ടങ്ങളിൽ ഒന്നിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-elections-likely-to-be-announced-this-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html</link>
					<comments>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jan 2024 13:29:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[LOK SABHA]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samajvadi party]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289232</guid>

					<description><![CDATA[എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്&#x200d;പുരിയില്&#x200d; നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്&#x200d; യാദവ് മൈന്&#x200d;പുരിയില്&#x200d; നിന്ന് തന്നെ മത്സരിക്കും.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; 16 സ്ഥാനാര്&#x200d;ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാര്&#x200d;ട്ടി.</p>
<p>എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്&#x200d;പുരിയില്&#x200d; നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്&#x200d; യാദവ് മൈന്&#x200d;പുരിയില്&#x200d; നിന്ന് തന്നെ മത്സരിക്കും. ഉത്തര്&#x200d;പ്രദേശ് മുന്&#x200d; മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരണത്തെ തുടര്&#x200d;ന്ന് 2022ലെ ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിള്&#x200d; മൈന്&#x200d;പുരിയില്&#x200d; മത്സരിച്ചത്. നേരത്തെ കന്നോജില്&#x200d; നിന്ന് രണ്ട് തവണ ഡിമ്പിള്&#x200d; യാദവ് ലോക്‌സഭാംഗമായിരുന്നു.</p>
<p>സംഭാലില്&#x200d; നിന്ന് ഷഫീഖുര്&#x200d; റഹ്മാന്&#x200d; ബര്&#x200d;ഖും ലഖ്‌നൗവില്&#x200d; നിന്ന് രവിദാസ് മെഹ്‌റോത്രയും മത്സരിക്കും. കഴിഞ്ഞ ദിവസം ഉത്തര്&#x200d;പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യം ഉണ്ടാകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളാണ് ഇരുകൂട്ടരും.</p>
<p>കോണ്&#x200d;ഗ്രസ് 11 സീറ്റുകളില്&#x200d; നിന്ന് മത്സരിക്കുമെന്നും ബാക്കിയുള്ള 69 സീറ്റുകളില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടിയും ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളും ചേര്&#x200d;ന്ന് മത്സരിക്കുമെന്നും അഖിലേഷ് അറിയിച്ചു.</p>
<p>ആകെ 80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്&#x200d;പ്രദേശിലുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വളരെ നേരത്തെ സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുകയും ചെയ്യുന്നതാണ് എസ്.പിയുടെ രീതി.</p>
<p>2017 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്&#x200d;ത്ഥികള്&#x200d; അവരുടെ മണ്ഡലങ്ങളില്&#x200d; പ്രചരണം ആരംഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഡാക്ക് ഓട്ടോണമസ് ഹില്&#x200d; കൗണ്&#x200d;സില്&#x200d; തെരഞ്ഞെടുപ്പ്; ഒരക്കത്തില്&#x200d; ഒതുങ്ങി ബി.ജെ.പി, കോണ്&#x200d;ഗ്രസ് സഖ്യത്തിന് ഉജ്ജ്വല വിജയം</title>
		<link>https://www.chandrikadaily.com/ladakh-autonomous-hill-council-elections-a-resounding-victory-for-the-bjp-congress-alliance-narrowly-narrowed-to-a-single-digit.html</link>
					<comments>https://www.chandrikadaily.com/ladakh-autonomous-hill-council-elections-a-resounding-victory-for-the-bjp-congress-alliance-narrowly-narrowed-to-a-single-digit.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 15:49:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alliance]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[ladakh]]></category>
		<category><![CDATA[narrowed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278407</guid>

					<description><![CDATA[2019ല്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്&#x200d; നടന്ന ആദ്യ വോട്ടെടുപ്പില്&#x200d; ഞെട്ടിക്കുന്ന തോല്&#x200d;വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ലഡാക്ക് ഓട്ടോണമസ് ഹില്&#x200d; കൗണ്&#x200d;സില്&#x200d; തെരഞ്ഞെടുപ്പില്&#x200d; തകര്&#x200d;പ്പന്&#x200d; വിജയം നേടി കോണ്&#x200d;ഗ്രസ് നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് സഖ്യം. 2019ല്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്&#x200d; നടന്ന ആദ്യ വോട്ടെടുപ്പില്&#x200d; ഞെട്ടിക്കുന്ന തോല്&#x200d;വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്.</p>
<p>26 സീറ്റുകളുള്ള ലഡാക്ക് കൗണ്&#x200d;സിലിന്റെ വോട്ടെണ്ണലില്&#x200d; കോണ്&#x200d;ഗ്രസും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സും ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി മുന്നേറി. ഫലം പ്രഖ്യാപിച്ച 22 സീറ്റുകളില്&#x200d; കോണ്&#x200d;ഗ്രസ് 8 സീറ്റും നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് 11 സീറ്റും നേടിയാണ് കുതിച്ചത്.</p>
<p>ബിജെപിക്ക് 2 സീറ്റും ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിക്കുമാണ് ലഭിച്ചത്. കാര്&#x200d;ഗിലില്&#x200d; എന്&#x200d;സിയും കോണ്&#x200d;ഗ്രസും പോലുള്ള മതേതര പാര്&#x200d;ട്ടികള്&#x200d; വിജയിക്കുന്നത് സന്തോഷകരമാണെന്ന് പീപ്പിള്&#x200d;സ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. തെരഞ്ഞെടുപ്പില്&#x200d; പിഡിപി മത്സരിച്ചിരുന്നില്ല. &#8221; എന്&#x200d;സിയും കോണ്&#x200d;ഗ്രസും പോലുള്ള മതേതര പാര്&#x200d;ട്ടികള്&#x200d; കാര്&#x200d;ഗിലില്&#x200d; വിജയം നേടുന്നത് കാണുന്നതില്&#x200d; സന്തോഷമുണ്ട്. 2019 ന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ലഡാക്കിലെ ജനങ്ങള്&#x200d; മറുപടി നല്&#x200d;കി&#8221; മെഹബൂബ മുഫ്തി പറഞ്ഞു.</p>
<p>ഏകദേശം 65 ശതമാനം വോട്ടര്&#x200d;മാരാണ് തെരഞ്ഞെടുപ്പ് വോട്ട് ചെയ്തിരുന്നത്. സുപ്രീം കോടതിയുടെ നിര്&#x200d;ദ്ദേശത്തെത്തുടര്&#x200d;ന്ന് കഴിഞ്ഞ മാസം ആദ്യമാണ് ലഡാക്ക് ഭരണകൂടം കാര്&#x200d;ഗില്&#x200d; മേഖലയിലെ ലഡാക്ക് ഓട്ടോണമസ് ഹില്&#x200d; കൗണ്&#x200d;സില്&#x200d; തെരഞ്ഞെടുപ്പിന്റെ പുതിയ ഷെഡ്യൂള്&#x200d; പ്രഖ്യാപിച്ചത്.</p>
<p>തെരഞ്ഞെടുപ്പിന് മുന്&#x200d;പ് കോണ്&#x200d;ഗ്രസ് എന്&#x200d;സിയുമായി കൈകോര്&#x200d;ത്ത് 22 സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തുകയായിരുന്നു. എന്&#x200d;സി ഒറ്റയ്ക്ക് 17 സീറ്റിലാണ് മത്സരിച്ചത്. ബി.ജെ.പിയുമായി കടുത്ത മത്സരം നടക്കുന്ന പ്രദേശങ്ങളില്&#x200d; മാത്രമാണ് സഖ്യമെന്ന് ഇരു പാര്&#x200d;ട്ടികളും വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ladakh-autonomous-hill-council-elections-a-resounding-victory-for-the-bjp-congress-alliance-narrowly-narrowed-to-a-single-digit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനൊരുങ്ങി കമല്&#x200d;ഹാസന്&#x200d;</title>
		<link>https://www.chandrikadaily.com/11kamal-haasan-is-all-set-to-contest-the-lok-sabha-elections.html</link>
					<comments>https://www.chandrikadaily.com/11kamal-haasan-is-all-set-to-contest-the-lok-sabha-elections.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Sep 2023 10:10:36 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Actor Kamal Haasan]]></category>
		<category><![CDATA[contest]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[Loksabha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275794</guid>

					<description><![CDATA[കോയമ്പത്തൂര്&#x200d; മണ്ഡലത്തില്&#x200d; നിന്നാണ് മത്സരിക്കുക]]></description>
										<content:encoded><![CDATA[<p>ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനൊരുങ്ങി കമല്&#x200d;ഹാസന്&#x200d;. കോയമ്പത്തൂര്&#x200d; മണ്ഡലത്തില്&#x200d; നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കള്&#x200d; നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.</p>
<p>തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികള്&#x200d; പ്രവര്&#x200d;ത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്&#x200d; മക്കള്&#x200d; നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്&#x200d;ഹാസന്&#x200d; പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്&#x200d; മുന്&#x200d;പ് അറിയിച്ചിരുന്നു. കോയമ്പത്തൂരില്&#x200d; വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമല്&#x200d;ഹാസന്&#x200d; യോഗത്തില്&#x200d; പറഞ്ഞു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ&#x200d;ജ്ജമായി കഴിഞ്ഞു.2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം, പാർട്ടിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയം നേരിട്ടുവെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11kamal-haasan-is-all-set-to-contest-the-lok-sabha-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; മൂന്നെണ്ണത്തില്&#x200d; കോണ്&#x200d;ഗ്രസിന് വിജയം</title>
		<link>https://www.chandrikadaily.com/55n-congress.html</link>
					<comments>https://www.chandrikadaily.com/55n-congress.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Mar 2023 06:13:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240640</guid>

					<description><![CDATA[ബംഗാളിലെ സാഗര്&#x200d;ദിഗി മണ്ഡലത്തിലും കോണ്&#x200d;ഗ്രസാണ് മുന്നില്&#x200d;. പാര്&#x200d;ട്ടിസ്ഥാനാര്&#x200d;ത്ഥി തൃണമൂലിനേക്കാള്&#x200d; മുന്നിലാണ്. ബി.ജെപി മൂന്നാം സ്ഥാനത്തും.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്&#x200d; മൂന്നെണ്ണത്തില്&#x200d; കോണ്&#x200d;ഗ്രസിന് വിജയം. തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്&#x200d; എന്നിവിടങ്ങളിലെ യഥാക്രമം ഈസ്റ്റ് ഈറോഡ്, കസ്ബ, സാഗര്&#x200d;ദിഗി മണ്ഡലങ്ങളിലാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികള്&#x200d; വിജയിച്ചത്.<br />
രണ്ടിടത്ത്- മഹാരാഷ്ട്രയിലെ ചിഞ്ചുവാഡയിലും അരുണാചലിലെ ലുംലയിലും മാത്രമാണ് ബി.ജെ.പി പ്രതിനിധികള്&#x200d; വിജയിച്ചത്. കസ്ബയില്&#x200d; ബി.ജെ.പിയെയും സാഗറില്&#x200d; തൃണമൂലിനെയും ഈറോഡില്&#x200d; അണ്ണാഡി.എം.കെ.-ബി.ജെ.പി സഖ്യത്തെയുമാണ് കോണ്&#x200d;ഗ്രസ് പരാജയപ്പെടുത്തിയത്.</p>
<p>തമിഴ്‌നാട് ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി വിജയിച്ചു. ഡി.എം.കെ. സഖ്യത്തിലാണിത്. ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്. എ.ഐ.ഡി.എം.കെ സ്ഥാനാര്&#x200d;ത്ഥിക്ക് 8124 ഉം നം തമിഴര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് 894 വോട്ടും ലഭിച്ചു. കമല്&#x200d;ഹാസന്റെ മക്കള്&#x200d; നീതിമയ്യം പിന്തുണ സഖ്യത്തിനായിരുന്നു. മുമ്പ് ഇതേ സീറ്റില്&#x200d; നീതിമയ്യം സ്ഥാനാര്&#x200d;ത്ഥി 10000ത്തിലധികം വോട്ടുനേടിയിരുന്നു.</p>
<p>മഹാരാഷ്ട്രയിലെ കസബയില്&#x200d; കോണ്&#x200d;ഗ്രസ് വിജയിച്ചു. ബി.ജെ.പിയെയാണ് പരാജയപ്പെടുത്തിയത്.രവീന്ദര്&#x200d; ദങ്കേക്കറാണ് വിജയിച്ചത്. ബി.ജെ.പി 28 വര്&#x200d;ഷമായി<br />
പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ ്കസ്ബപേട്ട.</p>
<p>ബംഗാളിലെ സാഗര്&#x200d;ദിഗി മണ്ഡലത്തിലും കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിവിജയിച്ചു. തൃണമൂലിനേയാണ് പരാജയപ്പെടുത്തിയത്. ബി.ജെപി മൂന്നാം സ്ഥാനത്തും.</p>
<p>മഹാരാഷ്ട്രയിലെ ചിഞ്ചുവാഡ് ഉപതിരഞ്ഞെടുപ്പിലും   അരുണാചലിലെ ലുംലയിലും ബി.ജെ.പിയാണ് മുന്നില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/55n-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വരുന്ന തെരഞ്ഞെടുപ്പില്&#x200d; ആരാണ് നയിക്കുന്നതെന്ന് പറയാതെ കോണ്&#x200d;ഗ്രസ്; ലക്ഷ്യം ബി.ജെ.പിയെ പുറത്തെറിയാനായിരിക്കും</title>
		<link>https://www.chandrikadaily.com/upa-congress.html</link>
					<comments>https://www.chandrikadaily.com/upa-congress.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Mar 2023 01:52:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240575</guid>

					<description><![CDATA[ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്&#x200d;ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടിയുടെയും പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയുടെയോ പേര് പറയാതെയായിരിക്കും പ്രചാരണം. തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും അധികാരത്തെക്കുറിച്ചുള്ള ആലോചനകള്&#x200d;. കഴിഞ്ഞദിവസം സമാപിച്ച പാര്&#x200d;ട്ടി പ്ലിനറി സമ്മേളനത്തിലെ പ്രമേയത്തിലാണിത്.<br />
നിതീഷ് കുമാര്&#x200d;, മമത ബാനര്&#x200d;ജി, ചന്ദ്രശേഖരറാവു, കെ ജ് രിവാള്&#x200d; തുടങ്ങിയവരെ ഉയര്&#x200d;ത്തിക്കാട്ടാനാണ് അതാത് പാര്&#x200d;ട്ടികള്&#x200d; കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; ശ്രമിച്ചത്. ഇത് തിരിച്ചടിയായി. കോണ്&#x200d;ഗ്രസ് ലക്ഷ്യം വെക്കുന്നത് ഇത്തവണയും എങ്ങനെയും ബി.ജെ.പിയുടെ അക്രമോല്&#x200d;സുക രാഷ്ട്രീയത്തെ അധികാരത്തില്&#x200d;നിന്ന് പുറത്തെറിയാനായിരിക്കും. അതുകൊണ്ടുതന്നെ നേതാവിന്റെ പേര് പറയില്ല. നിതീഷ്‌കുമാര്&#x200d; കോണ്&#x200d;ഗ്രസിനോട് നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. കെജ് രിവാളിനെ പരമാവധി കുടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വരുതിയിലാക്കാന്.# നിരവധി പ്രതിപക്ഷനേതാക്കളെ അവര്&#x200d; വലയിലാക്കുന്നുണ്ട്. ആരൊക്കെയാണ് വീഴുക എന്നറിവായിട്ടില്ല.<br />
കഴിഞ്ഞതവണ പ്രതിപക്ഷത്തെ ഭിന്നത കാരണം ബി.ജെ.പിയുടെ സംഖ്യ 282ല്&#x200d;നിന്ന് 300 ആയി ഉയര്&#x200d;ന്നിരുന്നു. കോണ്&#x200d;ഗ്രസ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും പക്ഷേ പ്രതിപക്ഷത്തെ പലരും ഇപ്പോഴും മനസ്സുറപ്പിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ശിവസേനയെ രണ്ടാക്കിയ ബി.ജെ.പി ഷിന്&#x200d;ഡെ പക്ഷത്തിന് ചിഹ്നം നല്&#x200d;കി . പവാറിന്റെ നിലപാടും വ്യക്തമല്ല. ഡല്&#x200d;ഹി ഉപമുഖ്യമന്ത്രിയും പ്രതിപക്ഷത്തെ തന്ത്രജ്ഞരിലൊരാളുമായ മനീഷ് സിസോദിയയെ ജയിലിലാക്കി. സിസോദിയ ബി.ജെ.പിയിലേക്ക് പോയത് ബി.ജെ.പിയിലേക്ക് ക്ഷണിച്ചിട്ട് പോകാത്തതിനാലാണെന്നാണ ്‌കെജ് രിവാള്&#x200d; പറയുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയത്തിന്റെ ആവേശം ഇപ്പോഴുംകോണ്&#x200d;ഗ്രസ് അണികളിലുണ്ട്. അത് വോട്ടാക്കി മാറ്റുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി. തെക്കേ ഇന്ത്യയില്&#x200d; യു.പി.എക്ക് വലിയ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമെങ്കിലും യു.പി, ബിഹാര്&#x200d; എന്നിവയാണ് അധികാരമാര്&#x200d;ക്കാണെന്ന് നിര്&#x200d;ണയിക്കുക. ഇവിടെയാണ് രാജ്യത്തെ മൂന്നിലൊന്ന ്‌സീറ്റുകളും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/upa-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;വകലാശാല തെരഞ്ഞെടുപ്പുകളില്&#x200d; വിജയിച്ച എം എസ് എഫ് പ്രതിനിധികളെ ആദരിച്ചു.</title>
		<link>https://www.chandrikadaily.com/msf-representatives-who-won-university-elections-were-felicitated.html</link>
					<comments>https://www.chandrikadaily.com/msf-representatives-who-won-university-elections-were-felicitated.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 15:57:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[university]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221282</guid>

					<description><![CDATA[തെരഞ്ഞെടുപ്പുകളിലെ വിജയം അടയാളപ്പെടുത്തുന്നത് ,കലാലയങ്ങളിലെ എം എസ് എഫിന്റെ പ്രസക്തി ]]></description>
										<content:encoded><![CDATA[<p>കാലിക്കറ്റ്, കണ്ണൂര്&#x200d; സര്&#x200d;വകലാശാല തെരഞ്ഞെടുപ്പുകളില്&#x200d; വിജയിച്ച എം എസ് എഫ് പ്രതിനിധികളെ നക്ഷത്ര സംഗമത്തില്&#x200d; ആദരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്&#x200d; കലാലയങ്ങളില്&#x200d; വലിയ മാറ്റങ്ങള്&#x200d; കൊണ്ടു വരാന്&#x200d; എം എസ് എഫിന് സാധിച്ചു. സംസ്ഥാനത്തുടനീളം കണ്ണൂര്&#x200d; കാലിക്കറ്റ് സര്&#x200d;വകലാശാലകള്&#x200d;ക്ക് കീഴില്&#x200d; ഏറ്റവും കൂടുതല്&#x200d; കൗണ്&#x200d;സിലര്&#x200d;മാരെയും യൂണിയനും ഭരിക്കുന്ന കാലത്തെ സൃഷ്ടിക്കാന്&#x200d; ഈ തെരഞ്ഞെടുപ്പിലൂടെ എം എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിരുന്നു.</p>
<p>തെരഞ്ഞെടുപ്പുകളിലെ വിജയം കലാലയങ്ങളില്&#x200d; എം എസ് എഫിന്റെ പ്രസക്തിയെയാണ് അടയാളപ്പെടുത്തുന്നത്. അത് ഉയര്&#x200d;ത്തുന്ന നിലപാടുകള്&#x200d; കാലികമാണ് എന്നതും ഈ വിജയം പറയുന്നുണ്ട്. കലാലയങ്ങളില്&#x200d; എം എസ് എഫ് കൊണ്ടുവരുന്ന ഓരോ മാറ്റവും ഈ തെരഞ്ഞെടുപ്പില്&#x200d; ദൃശ്യമാണ്.</p>
<p>തെരഞ്ഞെടുക്കപ്പെട്ട സര്&#x200d;വകലാശാല കൗണ്&#x200d;സിലര്&#x200d;മാരെയും മറ്റു വിദ്യാര്&#x200d;ത്ഥി പ്രതിനിധികളെയും പരിപാടിയില്&#x200d; ആദരിച്ചു. സയ്യിദ് സാദിഖലി തങ്ങള്&#x200d; ,പി കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്&#x200d; പങ്കെടുത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-representatives-who-won-university-elections-were-felicitated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
