<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Emergency &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/emergency/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Apr 2024 06:18:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Emergency &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി</title>
		<link>https://www.chandrikadaily.com/medical-colla-wild-boar-rushed-into-the-emergency-department-of-konni-medical-college.html</link>
					<comments>https://www.chandrikadaily.com/medical-colla-wild-boar-rushed-into-the-emergency-department-of-konni-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Apr 2024 06:18:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[boar]]></category>
		<category><![CDATA[Department]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[Konni Medical College]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295572</guid>

					<description><![CDATA[കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.</p>
<p>10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-colla-wild-boar-rushed-into-the-emergency-department-of-konni-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ദിപ്പൂർ വനപാതയിൽ (ദേശീയപാത 766) രാത്രിയിൽ അടിയന്തര ആവശ്യക്കാരെ കടത്തിവിടും</title>
		<link>https://www.chandrikadaily.com/bandipur-forest-highway-national-highway-766-will-be-used-to-transport-emergency-people-at-night.html</link>
					<comments>https://www.chandrikadaily.com/bandipur-forest-highway-national-highway-766-will-be-used-to-transport-emergency-people-at-night.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 28 Jan 2024 10:06:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[bandipur]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[Forest Highway]]></category>
		<category><![CDATA[transport]]></category>
		<category><![CDATA[used]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289085</guid>

					<description><![CDATA[അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്&#x200d;പ്പില്ലെന്ന് കര്&#x200d;ണാടക വനം മന്ത്രി ഈശ്വര്&#x200d; ഖണ്ഡ്രെ വ്യക്തമാക്കി. ]]></description>
										<content:encoded><![CDATA[<div>ബന്ദിപ്പൂർ വനമേഖല ഉള്&#x200d;പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയിൽ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്&#x200d;പ്പില്ലെന്ന് കര്&#x200d;ണാടക വനം മന്ത്രി ഈശ്വര്&#x200d; ഖണ്ഡ്രെ വ്യക്തമാക്കി.</div>
<div></div>
<div>
<div>ബന്ദിപ്പൂരില്&#x200d; ചേര്&#x200d;ന്ന വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ല അധികാരികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</div>
<div></div>
<div>നിലവിൽ രാത്രി ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ആറുവരെ ആംബുലന്&#x200d;സുകളും പ്രത്യേക പെര്&#x200d;മിറ്റുള്ള കേരളത്തിന്റെയും കര്&#x200d;ണാടകയുടെ അഞ്ച് ബസുകളും മാത്രമാണ് ബന്ദിപ്പൂർ വനപാതയിലൂടെ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ രാത്രി ഒമ്പതിനു മുമ്പ് ചെക് പോസ്റ്റ് കടക്കണം</div>
</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bandipur-forest-highway-national-highway-766-will-be-used-to-transport-emergency-people-at-night.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെലികോപ്റ്ററില്&#x200d; പരുന്ത് ഇടിച്ചു; ചില്ലു തകര്&#x200d;ന്നു, അടിയന്തര ലാന്&#x200d;ഡിങ്, ഡികെ ശിവകുമാര്&#x200d; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്</title>
		<link>https://www.chandrikadaily.com/dk-sivakumars-helicopter-was-hit-by-a-bird-and-its-glass-was-broken-dropped-immediately.html</link>
					<comments>https://www.chandrikadaily.com/dk-sivakumars-helicopter-was-hit-by-a-bird-and-its-glass-was-broken-dropped-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 May 2023 09:14:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[helicopter]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251176</guid>

					<description><![CDATA[ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേര്&#x200d;ണലിസ്റ്റുമാണ് കോക്പിറ്റില്&#x200d; ഉണ്ടായിരുന്നത്]]></description>
										<content:encoded><![CDATA[<p>പക്ഷിയിടിച്ച് ചില്ല് തകര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; ഡി.കെ ശിവകുമാര്&#x200d; സഞ്ചരിച്ച ഹെലികോപ്റ്റര്&#x200d; അടിയന്തരിമായി ഇറക്കി. കോക്പിറ്റിന്റെ ഗ്ലാസാണ് തകര്&#x200d;ന്നത്. തെരഞ്ഞെടുപ്പ് റാലിക്കായി മുലബഗിലുവിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.</p>
<p>ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേര്&#x200d;ണലിസ്റ്റുമാണ് കോക്പിറ്റില്&#x200d; ഉണ്ടായിരുന്നത്. ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററില്&#x200d; പക്ഷി ഇടിക്കുകയായിരുന്നുവെന്നും ഉടന്&#x200d; ലാന്&#x200d;ഡ് ചെയ്തതിനാല്&#x200d; എല്ലാവരും സുരക്ഷിതരാണെന്നും കോണ്&#x200d;ഗ്രസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dk-sivakumars-helicopter-was-hit-by-a-bird-and-its-glass-was-broken-dropped-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/srilanka-emergency-lifts-news.html</link>
					<comments>https://www.chandrikadaily.com/srilanka-emergency-lifts-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Mar 2018 08:09:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[srilanka emergency]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75498</guid>

					<description><![CDATA[കൊളംബൊ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്&#x200d;വലിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്&#x200d; പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്തുണ്ടായ വര്&#x200d;ഗ്ഗീയകലാപങ്ങളെ നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. മാര്&#x200d;ച്ച് ആറിനാണ് ശ്രീലങ്കയില്&#x200d; രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്&#x200d; രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചതിനെ തുടര്&#x200d;ന്നാണ് അടിയന്തരാവസ്ഥ പിന്&#x200d;വലിക്കുന്നത്. രാജ്യത്തെ സമാധാന അന്തരീക്ഷം പൂര്&#x200d;വ്വ സ്ഥിതി കൈവരിച്ച പശ്ചാത്തലത്തില്&#x200d; അടിയന്തരാവസ്ഥ നീക്കം ചെയ്യുന്നതായി മൈത്രിപാല സിരിസേന ശനിയാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീലങ്കയുടെ പലഭാഗങ്ങളിലായി ബുദ്ധമതസ്ഥരും മുസ്‌ലിംമതവിശ്വാസികളും തമ്മിലുണ്ടായ സംഘര്&#x200d;ഷാവസ്ഥ വര്&#x200d;ഗീയ കലാപത്തിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളംബൊ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്&#x200d;വലിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്&#x200d; പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്തുണ്ടായ വര്&#x200d;ഗ്ഗീയകലാപങ്ങളെ നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.</p>
<p>മാര്&#x200d;ച്ച് ആറിനാണ് ശ്രീലങ്കയില്&#x200d; രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്&#x200d; രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചതിനെ തുടര്&#x200d;ന്നാണ് അടിയന്തരാവസ്ഥ പിന്&#x200d;വലിക്കുന്നത്. രാജ്യത്തെ സമാധാന അന്തരീക്ഷം പൂര്&#x200d;വ്വ സ്ഥിതി കൈവരിച്ച പശ്ചാത്തലത്തില്&#x200d; അടിയന്തരാവസ്ഥ നീക്കം ചെയ്യുന്നതായി മൈത്രിപാല സിരിസേന ശനിയാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു.</p>
<p>ശ്രീലങ്കയുടെ പലഭാഗങ്ങളിലായി ബുദ്ധമതസ്ഥരും മുസ്‌ലിംമതവിശ്വാസികളും തമ്മിലുണ്ടായ സംഘര്&#x200d;ഷാവസ്ഥ വര്&#x200d;ഗീയ കലാപത്തിലേക്ക് എത്തുകയായിരുന്നു. കലാപത്തെ തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; രണ്ടുപേര്&#x200d; കൊല്ലപ്പെട്ടിരുന്നു. സംഘാര്&#x200d;ഷവസ്ഥ നേരിടാന്&#x200d; സര്&#x200d;ക്കാര്&#x200d; സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srilanka-emergency-lifts-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലങ്കയില്&#x200d; കലാപം തുടരുന്നു</title>
		<link>https://www.chandrikadaily.com/sri-lanka-police-and-buddhist-rioters-clash-after-emergency-declared.html</link>
					<comments>https://www.chandrikadaily.com/sri-lanka-police-and-buddhist-rioters-clash-after-emergency-declared.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Mar 2018 18:46:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[Islam Phobia]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73544</guid>

					<description><![CDATA[കൊളംബോ: ശ്രീലങ്കയില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്‌ലിംകള്&#x200d;ക്കെതിരെ വ്യാപക അക്രമങ്ങള്&#x200d; തുടരുന്നു. അക്രമികള്&#x200d; ഇന്നലെയും മുസ്്‌ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്&#x200d;ത്തു. ഫെബ്രുവരിയില്&#x200d; കാന്&#x200d;ഡി ജില്ലയില്&#x200d; തുടങ്ങിയ കലാപങ്ങള്&#x200d; വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കര്&#x200d;ഫ്യൂ ഏര്&#x200d;പ്പെടുത്തുകയും ചെയ്ത് മണിക്കൂറുകള്&#x200d;ക്കു ശേഷവും ഒരു കടക്ക് അക്രമികള്&#x200d; തീവെക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്&#x200d; അറിയിച്ചു. മുസ്്‌ലിം ഉടമസ്ഥതയിലുള്ള സ്‌പെയര്&#x200d; പാര്&#x200d;ട്‌സ് കടയാണ് കത്തിനശിച്ചത്. കാന്&#x200d;ഡിയിലെ മദവാലയില്&#x200d;നിന്ന് വേറേയും നിരവധി അക്രമ സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊളംബോ: ശ്രീലങ്കയില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്‌ലിംകള്&#x200d;ക്കെതിരെ വ്യാപക അക്രമങ്ങള്&#x200d; തുടരുന്നു. അക്രമികള്&#x200d; ഇന്നലെയും മുസ്്‌ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്&#x200d;ത്തു. ഫെബ്രുവരിയില്&#x200d; കാന്&#x200d;ഡി ജില്ലയില്&#x200d; തുടങ്ങിയ കലാപങ്ങള്&#x200d; വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കര്&#x200d;ഫ്യൂ ഏര്&#x200d;പ്പെടുത്തുകയും ചെയ്ത് മണിക്കൂറുകള്&#x200d;ക്കു ശേഷവും ഒരു കടക്ക് അക്രമികള്&#x200d; തീവെക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്&#x200d; അറിയിച്ചു.</p>
<p>മുസ്്‌ലിം ഉടമസ്ഥതയിലുള്ള സ്‌പെയര്&#x200d; പാര്&#x200d;ട്‌സ് കടയാണ് കത്തിനശിച്ചത്. കാന്&#x200d;ഡിയിലെ മദവാലയില്&#x200d;നിന്ന് വേറേയും നിരവധി അക്രമ സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. പൊലീസും സൈന്യവും ജാഗ്രത തുടരുകയാണ്. കാന്&#x200d;ഡിയുടെ വടക്കുകിഴക്ക് വട്ടെഗാമ ഗ്രാമത്തിലെ പള്ളിക്കുനേരെയും ആക്രമണമുണ്ടായി. പള്ളിയുടെ തകര്&#x200d;ന്ന ഗ്ലാസുകളുടെയും കസേരകളുടെയും ഫോട്ടോകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>ചൊവ്വാഴ്ച അഗ്നിക്കിരയാക്കപ്പെട്ട കെട്ടിടത്തില്&#x200d;നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമങ്ങള്&#x200d;ക്ക് പ്രേരിപ്പിക്കുന്ന അഭ്യൂഹങ്ങളും വാര്&#x200d;ത്തകളും പ്രചരിക്കുന്നത് തടയുന്നതിന് സോഷ്യല്&#x200d; മീഡിയകള്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ മുസ്്‌ലിം ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളും വീടുകളും തകര്&#x200d;ക്കപ്പെട്ടു. ചൊവ്വാഴ്ച ഒരുകൂട്ടം കലാപകാരികള്&#x200d; മുഖം മറച്ച് തെരുവിലൂടെ കറങ്ങുന്നത് കണ്ടതായി ദൃക്‌സാക്ഷികള്&#x200d; പറയുന്നു. രാത്രി പല സ്ഥലങ്ങളിലും കര്&#x200d;ഫ്യു ലംഘിച്ച് പുറത്തിറങ്ങിയ അക്രമികള്&#x200d;ക്കുനേരെ പൊലീസ് കണ്ണീര്&#x200d;വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലില്&#x200d; മൂന്ന് പൊലീസുകാര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>ബുദ്ധക്ഷേത്രം ആക്രമിക്കപ്പെട്ടതായി അഭ്യൂഹം പ്രചരിപ്പിച്ച് ചിലര്&#x200d; ബുദ്ധമതക്കാരെ ഇളക്കിവിടാന്&#x200d; ബോധപൂര്&#x200d;വ്വ ശ്രമങ്ങള്&#x200d; നടത്തുന്നുണ്ട്. 2011നുശേഷം ആദ്യമായാണ് ശ്രീലങ്കയില്&#x200d; അടിയന്താവസ്ഥ പ്രഖ്യാപിക്കുന്നത്. അക്രമങ്ങള്&#x200d; ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെ പറഞ്ഞു. കിരാതമായ ആഭ്യന്തര യുദ്ധത്തെ നേരില്&#x200d; കണ്ട രാജ്യമെന്ന നിലയില്&#x200d; സമാധാനം, ഐക്യം, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് ശ്രീലങ്കക്ക് നല്ല ബോധ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലങ്കന്&#x200d; ജനസംഖ്യയില്&#x200d; ശതമാനം മുസ്്‌ലിംകളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-police-and-buddhist-rioters-clash-after-emergency-declared.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കാര്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം, മാലദ്വീപില്&#x200d; അടിയന്തരാവസ്ഥ</title>
		<link>https://www.chandrikadaily.com/emergency-in-maldive.html</link>
					<comments>https://www.chandrikadaily.com/emergency-in-maldive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Feb 2018 17:48:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Emergency]]></category>
		<category><![CDATA[Maldives]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68414</guid>

					<description><![CDATA[&#160; മാലെ: മുന്&#x200d; പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്&#x200d; ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്&#x200d;ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്&#x200d;ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ അറസ്റ്റിനും ശേഷമാണ് പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; 15 ദിവസത്തേക്ക് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്&#x200d;ഷം മുന്നില്&#x200d; കണ്ട് ജാഗ്രത പാലിക്കാന്&#x200d; മാലദ്വീപിലെ ഇന്ത്യക്കാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാതെ ജനാധിപത്യ നീക്കങ്ങളെ അടിച്ചമര്&#x200d;ത്തി അധികാരത്തില്&#x200d; കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യമീന്റെ പുതിയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാലെ: മുന്&#x200d; പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്&#x200d; ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്&#x200d;ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്&#x200d; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്&#x200d;ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ അറസ്റ്റിനും ശേഷമാണ് പ്രസിഡന്റ് അബ്ദുല്ല യമീന്&#x200d; 15 ദിവസത്തേക്ക് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്&#x200d;ഷം മുന്നില്&#x200d; കണ്ട് ജാഗ്രത പാലിക്കാന്&#x200d; മാലദ്വീപിലെ ഇന്ത്യക്കാര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാതെ ജനാധിപത്യ നീക്കങ്ങളെ അടിച്ചമര്&#x200d;ത്തി അധികാരത്തില്&#x200d; കടിച്ചുതൂങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യമീന്റെ പുതിയ നീക്കം. സംശയം തോന്നുന്നവരെ മുഴുവന്&#x200d; അറസ്റ്റ് ചെയ്യാന്&#x200d; സൈന്യത്തിന് ഭരണകൂടം കൂടുതല്&#x200d; അധികാരങ്ങള്&#x200d; നല്&#x200d;കി. യമീനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതിയുടെ ഏത് നീക്കത്തെയും ചെറുക്കാന്&#x200d; പട്ടാളത്തിന് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. ജയിലില്&#x200d; കഴിയുന്ന ഒമ്പത് എംപിമാരെ വിട്ടയക്കാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടതോടെ പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. യമീന്റെ കസേര തെറിപ്പിക്കുന്ന സുപ്രീംകോടതി വിധി എന്തുവില കൊടുത്തും നടപ്പാക്കാതിരിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. കോടതി വിധി നടപ്പാക്കി രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്നും നശീദിന് തിരിച്ചുവരാന്&#x200d; അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം ശക്തിയാര്&#x200d;ജിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്നതില്&#x200d; പരാജയപ്പെട്ട അറ്റോര്&#x200d;ണി ജനറല്&#x200d; മുഹമ്മദ് അനിലിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്&#x200d;ലമന്റില്&#x200d; പ്രമേയം അവതരിപ്പിച്ചിരുന്നു. പാര്&#x200d;ലമെന്റ് സെക്രട്ടറിയേറ്റ് മേധാവി അഹ്മദ് മുഹമ്മദ് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് യമീനോടൊപ്പമാണ് സൈന്യമുള്ളത്. രാജ്യത്തെ സംഘര്&#x200d;ഷത്തിലേക്ക് തള്ളിവിടില്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കുമെന്നുമാണ് സൈനിക മേധാവിയുടെ നിലപാട്. പുതിയ തെരഞ്ഞെടുപ്പ് നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് യമീന്&#x200d; പറയുന്നു. 2013ല്&#x200d; നശീദിനെ അട്ടിമറിച്ചാണ് യമീന്&#x200d; അധികാരം പിടിച്ചെടുത്തത്. 2015ല്&#x200d; ഭീകരവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റു ചെയ്‌തെങ്കിലും ചികിത്സക്കുവേണ്ടി രാജ്യംവിട്ട നശീദ് ബ്രിട്ടനില്&#x200d; അഭയം തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/emergency-in-maldive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
