<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ET muhammed basher &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/et-muhammed-basher/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 Mar 2018 18:20:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ET muhammed basher &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദേശീയ പാത: സ്ഥലമെടുപ്പിലെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കണം ഇ.ടി മുഹമ്മദ് ബഷീര്&#x200d; കേന്ദ്ര ഗതാഗത മന്ത്രിക്ക് നിവേദനം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/national-highway-et-petition.html</link>
					<comments>https://www.chandrikadaily.com/national-highway-et-petition.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Mar 2018 17:45:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET muhammed basher]]></category>
		<category><![CDATA[National Highway]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77258</guid>

					<description><![CDATA[&#160; മലപ്പുറം: നാഷണല്&#x200d; ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്&#x200d; പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന്&#x200d; ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി നിവേദനം നല്&#x200d;കി. ഭൂമി വിട്ടുകൊടുക്കുന്നവര്&#x200d;ക്ക് അര്&#x200d;ഹമായ നഷ്ടപരിഹാരം നല്&#x200d;കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്&#x200d; പരിഹാരം കാണുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളും ഖബര്&#x200d;സ്ഥാനുകളും പൊളിച്ചുമാറ്റേണ്ടിവരുന്നത് ഒഴിവാക്കാന്&#x200d; വേണ്ട നടപടി സ്വീകരിക്കുക, ഭൂമി വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് നാഷണല്&#x200d; ഹൈവേയുടെ അടുത്ത് തന്നെ വീട് വെക്കണമെങ്കില്&#x200d; കെട്ടിട നിര്&#x200d;മാണ നിയമത്തില്&#x200d; ഇളവ് ചെയ്തുനല്&#x200d;കുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ പ്രധാന [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മലപ്പുറം: നാഷണല്&#x200d; ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്&#x200d; പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന്&#x200d; ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി നിവേദനം നല്&#x200d;കി. ഭൂമി വിട്ടുകൊടുക്കുന്നവര്&#x200d;ക്ക് അര്&#x200d;ഹമായ നഷ്ടപരിഹാരം നല്&#x200d;കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്&#x200d; പരിഹാരം കാണുക, ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളും ഖബര്&#x200d;സ്ഥാനുകളും പൊളിച്ചുമാറ്റേണ്ടിവരുന്നത് ഒഴിവാക്കാന്&#x200d; വേണ്ട നടപടി സ്വീകരിക്കുക, ഭൂമി വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് നാഷണല്&#x200d; ഹൈവേയുടെ അടുത്ത് തന്നെ വീട് വെക്കണമെങ്കില്&#x200d; കെട്ടിട നിര്&#x200d;മാണ നിയമത്തില്&#x200d; ഇളവ് ചെയ്തുനല്&#x200d;കുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്&#x200d;. നിവേദനം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആശങ്കകള്&#x200d; പരിഹരിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാറും എന്&#x200d;എച്ച് അതോറിറ്റിയും നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എംപിക്ക് ഉറപ്പു നല്&#x200d;കി. ഖബര്&#x200d;സ്ഥാന്&#x200d; പൊളിക്കേണ്ടിവരുന്ന ഇടങ്ങളില്&#x200d; കഴിയുന്നതും ഓവര്&#x200d;ബ്രിഡ്ജ് തന്നെ സ്ഥാപിക്കും. സ്ഥലം വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കിയതിന് ശേഷം മാത്രമേ അവരെ ഒഴിപ്പിക്കുകയൊള്ളുവെന്നും മന്ത്രി എംപിക്ക് ഉറപ്പുനല്&#x200d;കി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വേണ്ടിയുള്ള നടപടികള്&#x200d; കൈകൊള്ളുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്&#x200d;കിയതായി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-highway-et-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം സംവരണതത്വം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഇ.ടി</title>
		<link>https://www.chandrikadaily.com/reservation-ldf-government-against-et-muhammed-basheer.html</link>
					<comments>https://www.chandrikadaily.com/reservation-ldf-government-against-et-muhammed-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Nov 2017 18:50:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET muhammed basher]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54602</guid>

					<description><![CDATA[പാലക്കാട്: സാമൂഹ്യനീതി നടപ്പാക്കാനായി ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും ഇ.ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണ്. പിന്നോക്കക്കാര്‍ക്ക് സംവരണം വേണ്ടെന്ന് വാദിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. അവര്‍ക്ക് അനുകൂലമായ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: സാമൂഹ്യനീതി നടപ്പാക്കാനായി ഇന്ത്യന്&#x200d; ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം ഇടതുസര്&#x200d;ക്കാര്&#x200d; അട്ടിമറിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ദേവസ്വം ബോര്&#x200d;ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നടത്തിയ പ്രസ്താവന ഇതിലേക്ക് വിരല്&#x200d;ചൂണ്ടുന്നതാണെന്നും ഇ.ടി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>മുന്നോക്കക്കാരില്&#x200d; സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സംവരണം ഏര്&#x200d;പ്പെടുത്താന്&#x200d; ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണ്. പിന്നോക്കക്കാര്&#x200d;ക്ക് സംവരണം വേണ്ടെന്ന് വാദിക്കുന്ന ഒരു സര്&#x200d;ക്കാരാണ് ഇപ്പോള്&#x200d; കേന്ദ്രം ഭരിക്കുന്നത്. അവര്&#x200d;ക്ക് അനുകൂലമായ നടപടിയാണ് കേരളത്തിലെ ഇടുതുസര്&#x200d;ക്കാറും സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഈ നീക്കത്തെ മുസ്്‌ലിംലീഗ് എതിര്&#x200d;ക്കുമെന്നും ഇ.ടി പറഞ്ഞു.</p>
<p>സാമൂഹ്യമായും ചരിത്രപരമായും പാര്&#x200d;ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഭരണഘടന സംവരണം വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹികനീതി ഉറപ്പാക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. ഇതിന് പകരമായി സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള നീക്കം അത്യന്തം ആപല്&#x200d;ക്കരമാണ്. മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്&#x200d;ക്ക് ചില മേഖലകളില്&#x200d; സംവരണം വേണമെന്നത് മുന്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാരുകള്&#x200d; ആവശ്യപ്പെടുകയും മുന്നോക്ക വികസന കോര്&#x200d;പറേഷന്&#x200d; രൂപീകരിച്ച് അതിനുള്ള നടപടികള്&#x200d; തുടങ്ങുകയും ചെയ്തിരുന്നു. അതെല്ലാം അട്ടിമറിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ സംവരണ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കാനാണ് നീക്കം. സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലേക്ക് ആകമാനം സാമ്പത്തിക സംവരണം അടിച്ചേല്&#x200d;പിക്കാനുള്ള ആലോചനകളാണ് നടക്കുന്നത്. ഇന്ത്യയില്&#x200d; പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; ഇപ്പോഴും പിന്തള്ളപ്പെട്ട് കിടക്കുന്നതായി സച്ചാര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.</p>
<p>അതിന് പരിഹാരം കാണാതെയാണ് സാമ്പത്തിക സംവരണത്തിന് വാദിക്കുന്നത്. വഖഫ് ബോര്&#x200d;ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കവും മുസ്്‌ലിംലീഗ് എതിര്&#x200d;ക്കും. അഴിമതി അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്ന ന്യായം. പി.എസ്.സിക്ക് വിടുകയല്ല, അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്&#x200d; സ്വീകരിക്കുകയാണ് വേണ്ടത്. ദേവസ്വം ബോര്&#x200d;ഡ് നിയമനങ്ങള്&#x200d;പോലെ ചില സമുദായങ്ങള്&#x200d;ക്ക് മാത്രമാണ് വഖഫ് ബോര്&#x200d;ഡില്&#x200d; നിയമനം നല്&#x200d;കാറ്. പി.എസ്.സിക്ക് വിടുന്നതോടെ ഇതില്ലാതാവുമെന്ന ആശങ്കയാണുള്ളത്. നിലവിലുള്ള നിയമപ്രകാരം മുസ്്‌ലിംകള്&#x200d;ക്ക് മാത്രമായി വഖഫ് ബോര്&#x200d;ഡിലെ നിയമനങ്ങള്&#x200d; നടത്താന്&#x200d; പി.എസ്.സിക്ക് കഴിയില്ല. എല്ലാ സമുദായങ്ങള്&#x200d;ക്കും ഇതിലേക്ക് അപേക്ഷിക്കാം എന്ന അവസ്ഥ വരും.</p>
<p>ഇക്കാര്യങ്ങള്&#x200d; യു.ഡി.എഫി ല്&#x200d; അവതരിപ്പിച്ച് സമാനചിന്താഗതിക്കാരായ സംഘടനകളുമായി ചേര്&#x200d;ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇ.ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കളത്തില്&#x200d; അബ്ദുല്ല, ജന. സെക്രട്ടറി മരക്കാര്&#x200d; മാരായമംഗലം, സീനിയര്&#x200d; വൈസ് പ്രസിഡന്റ് എം.എം ഹമീദ്, സെക്രട്ടറി എം.എസ് നാസര്&#x200d; എന്നിവരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reservation-ldf-government-against-et-muhammed-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്രസകളില്‍ NCERT പാഠപുസ്തകം വിദ്യാഭ്യാസം കാവിവല്‍ക്കരിക്ാനുള്ള ശ്രമമെന്ന്  ഇ.ടി മുഹമ്മദ് ബഷീര്‍ എം പി</title>
		<link>https://www.chandrikadaily.com/et-muhammed-basheer-3.html</link>
					<comments>https://www.chandrikadaily.com/et-muhammed-basheer-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Nov 2017 12:06:06 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ET muhammed basher]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51276</guid>

					<description><![CDATA[മുംബൈ. യു.പിയിലെ മദ്രസ്സകളില്‍ NCERT ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കടുത്ത ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയ വത്ക്കരിക്കാനുള്ള അമ്പരപ്പിക്കുന്ന ശ്രമവുമാണ് . ഇതിന് തൊട്ടുമുമ്പ് യു.പി. സര്‍ക്കാര്‍ ഗവണ്‍മെന്റ് സബ്സിഡിയില്‍ പ്രവര്‍ത്തിക്കുന്ന 565 മദ്രസ്സകളില്‍ 46 എണ്ണത്തിന്റെ ഗ്രാന്റ് റദ്ദ് ചെയ്ത നടപടികളുടെ തുര്‍ച്ചയാണിത് NCERT യെ തന്നെ ഇതിനകം പൂര്‍ണ്ണമായും ബി.ജെ.പി ഗവണ്‍മെന്റ് വര്‍ഗ്ഗീയ വത്ക്കരിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ. യു.പിയിലെ മദ്രസ്സകളില്&#x200d; NCERT ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കണമെന്ന് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശം ഇന്ത്യന്&#x200d; ഭരണഘടന നല്&#x200d;കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കടുത്ത ലംഘനവും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വര്&#x200d;ഗ്ഗീയ വത്ക്കരിക്കാനുള്ള അമ്പരപ്പിക്കുന്ന ശ്രമവുമാണ് . ഇതിന് തൊട്ടുമുമ്പ് യു.പി. സര്&#x200d;ക്കാര്&#x200d; ഗവണ്&#x200d;മെന്റ് സബ്സിഡിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന 565 മദ്രസ്സകളില്&#x200d; 46 എണ്ണത്തിന്റെ ഗ്രാന്റ് റദ്ദ് ചെയ്ത നടപടികളുടെ തുര്&#x200d;ച്ചയാണിത് NCERT യെ തന്നെ ഇതിനകം പൂര്&#x200d;ണ്ണമായും ബി.ജെ.പി ഗവണ്&#x200d;മെന്റ് വര്&#x200d;ഗ്ഗീയ വത്ക്കരിച്ചിട്ടുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ കരിക്കുലത്തിന്റെ നിര്&#x200d;മ്മിതി നടക്കവെ കാവിവത്ക്കരണത്തിന്റെ ആസ്ഥാനമായി NCERTയെ മാറ്റുകയായിരുന്നു ഗവണ്&#x200d;മെന്റ് ലക്ഷ്യം. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്&#x200d; അത് പൂര്&#x200d;ണ്ണമായും വര്&#x200d;ഗ്ഗീയ വത്ക്കരിക്കാന്&#x200d; വഴിയൊരുക്കികൊണ്ട് പ്രത്യേകമായ കമ്മിറ്റി ബി.ജെ.പി ഉണ്ടാക്കിയിരുന്നു. അതോടൊപ്പം തന്നെ ചരിത്ര രചനയുടെ ചുമതലയുള്ള Indial Council for Historic researchന്റെ തലപ്പത്ത് ആര്&#x200d;.എസ്സ്.എസ്സ് ആചാര്യന്മാരെ തിരുകികയറ്റി അവരോധിക്കുകയും ചെയ്തു. ഇന്ത്യയിലെ സമുന്നത ചരിത്രകാരന്മാര്&#x200d; ഇതിനെ നഖശിഘാന്തം എതിര്&#x200d;ത്തുവെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയെ വര്&#x200d;ഗ്ഗീയ വത്ക്കരിക്കാന്&#x200d; പറ്റിയ ഏറ്റവും നല്ലയിടം NCERT യും ICHR ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന കൃത്യമായ കണക്കു കൂട്ടല്&#x200d; വെച്ച് കൊണ്ടാണ് ബി.ജെ.പി കരുക്കള്&#x200d; നീക്കികൊണ്ടിരിക്കുന്നത്. പ്രതിപക്ഷപാര്&#x200d;ട്ടികളും മതേതര ജനാധിപത്യ വിശ്വാസികളും സന്ദര്&#x200d;ഭത്തിനനുസരിച്ച് യോജിച്ചും അതിവേഗതയിലും ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാചയപ്പെടുത്തിയില്ലെങ്കില്&#x200d; ഈ രാജ്യം വളരെ വലിയ വിപത്തിലേക്ക് നീങ്ങുമെന്ന കാര്യത്തിലേക്ക് സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammed-basheer-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 19:36:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[ET muhammed basher]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26586</guid>

					<description><![CDATA[ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കാല്‍ നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്‍ക്കല്‍, ഗൂഢാലോചന കേസുകളുടെ കാര്യത്തില്‍ വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്‍ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി</strong></p>
<p>കാല്&#x200d; നൂറ്റാണ്ടോളമായി വിചാരണ നീണ്ടുപോയ ബാബരി മസ്ജിദ് തകര്&#x200d;ക്കല്&#x200d;, ഗൂഢാലോചന കേസുകളുടെ കാര്യത്തില്&#x200d; വളരെ സുപ്രധാനവും ആശ്വാസകരവുമായ വിധിയാണ് സുപ്രീംകോടതിയില്&#x200d; നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്്. മസ്ജിദ് പൊളിക്കാന്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസില്&#x200d; എല്&#x200d;.കെ. അദ്വാനി അടക്കമുള്ള 22 മുതിര്&#x200d;ന്ന ബി.ജെ.പി, സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടണമെന്ന കോടതി വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതവും നൂറ്റാണ്ടുകളായി തുടരുന്ന വിവാദങ്ങളെ ചില നിര്&#x200d;ണ്ണായക വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകുന്നതുമാണ്. വൈകിയാണെങ്കിലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷകളിലേക്കുള്ള ചുവടാണ് വിധിയില്&#x200d; പ്രത്യക്ഷമായി ദൃശ്യമാവുന്നത്.<br />
ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്&#x200d;, വലിയ രാഷ്ട്രീയ ഗൂഢാലോചനകളില്ലാതെ സംഭവിച്ചതല്ല ബാബരി മസ്ജിദ് തകര്&#x200d;ച്ചയെന്ന് ലോകത്താര്&#x200d;ക്കും സംശയമുണ്ടാകില്ല. ആര്&#x200d;.എസ്.എസിന്റെ ഒത്താശയോടെയും സമ്മതത്തോടെയും നടന്നതാണത്. രാജ്യത്തെ അപകടകരമായ വിധത്തിലേക്ക് കൊണ്ടുപോകാന്&#x200d; ബി. ജെ.പി ശ്രമിക്കുന്നതിനിടയില്&#x200d; വീണ്ടും നീതിയിലേക്കുള്ള കവാടം തുറന്ന് സുപ്രീംകോടതി നടത്തിയ വിധി മതേതര വിശ്വാസികള്&#x200d;ക്ക് ആശ്വാസം പകരുന്നതാണ്. രണ്ട് വര്&#x200d;ഷത്തിനുള്ളില്&#x200d; ആശ്വാസ്യകരമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്.<br />
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്&#x200d; ക്ഷേത്രം ഉണ്ടായിരുന്നതായി പത്താം നൂറ്റാണ്ടിനു ശേഷം ചില ഹൈന്ദവ സംഘടനകള്&#x200d; കഥകളുണ്ടാക്കിയതോടെ തുടങ്ങിയതാണ് ബാബരി മസ്ജിദ് പ്രശ്‌നം. ഈ വിശ്വാസങ്ങളെ പില്&#x200d;ക്കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്&#x200d; മുതലെടുപ്പിന് ഉപയോഗിച്ചതോടെ അയോധ്യാ മേഖല വിവാദങ്ങളുടെ കേന്ദ്ര ഭൂമിയായി. 1853ല്&#x200d; മസ്ജിദ് പണികഴിപ്പിച്ചത് ക്ഷേത്രം തകര്&#x200d;ത്ത സ്ഥലത്താണെന്ന അവകാശവാദവുമായി ഹൈന്ദവ സംഘടനയായ നിര്&#x200d;മോഹി അഖാര രംഗത്തെത്തി. 1885ല്&#x200d; ഹിന്ദു മഹന്തായ രഘുബിര്&#x200d; ദാസ് ഫാസിയാബാദ് സബ് ജഡ്ജ് പണ്ഡിറ്റ് ഹരികിഷന്&#x200d; മുമ്പാകെ ആദ്യ കേസ് ഫയല്&#x200d; ചെയ്തു. രാമന്റെ ജന്മഭൂമിയിലാണ് മസ്ജിദ് നിലനില്&#x200d;ക്കുന്നതെന്നും അതിനാല്&#x200d; അവിടെ ക്ഷേത്രം പണിയാന്&#x200d; ഉത്തരവിടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.<br />
1949ല്&#x200d; ബാബരി മസ്ജിദിനുള്ളില്&#x200d; രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്&#x200d; കാണപ്പെട്ടു. തുടര്&#x200d;ന്ന് ഭൂമിയില്&#x200d; ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോര്&#x200d;ഡ് രംഗത്തെത്തി. ഹൈന്ദവ പാര്&#x200d;ട്ടികള്&#x200d; എതിര്&#x200d; ഹര്&#x200d;ജി നല്&#x200d;കി. ഈ സാഹചര്യത്തില്&#x200d; മസ്ജിദ് നിലനില്&#x200d;ക്കുന്ന സ്ഥലത്തെ തര്&#x200d;ക്ക ഭൂമിയായി പ്രഖ്യാപിക്കുകയും അവിടേക്കുള്ള പ്രവേശനം തടയുകയും ചെയ്ത് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കി. 1984ലാണ് ധരം സന്&#x200d;സദില്&#x200d; (മത പാര്&#x200d;ലമെന്റ്) രാമജന്മഭൂമിയില്&#x200d; ക്ഷേത്രം നിര്&#x200d;മ്മിക്കണമെന്നു ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും തുടക്കമിട്ടത്. 1984 ഫെബ്രുവരിയില്&#x200d; രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാറിന്റെ കാലത്ത്, തര്&#x200d;ക്കഭൂമിയില്&#x200d; പ്രാര്&#x200d;ത്ഥന നടത്താന്&#x200d; ഫൈസാബാദ് ജില്ലാ കോടതി അനുമതി നല്&#x200d;കി. 1989 നവംബര്&#x200d; 9ന് വി.എച്ച്.പി അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്&#x200d; ക്ഷേത്ര നിര്&#x200d;മാണത്തിനുള്ള ആദ്യ ശിലാന്യാസവും നടന്നു. തുടര്&#x200d;ന്ന് അയോധ്യയില്&#x200d; ക്ഷേത്രം നിലനിന്നുവെന്ന് അവകാശപ്പെട്ട് വി.എച്ച്.പി കേന്ദ്ര സര്&#x200d;ക്കാറിന് തെളിവ് കൈമാറുകയും ചെയ്തു.<br />
ഇത്തരത്തിലുള്ള തുടര്&#x200d;ച്ചയായ പ്രവര്&#x200d;ത്തനങ്ങളുടെ ഫലമായി 1992 ഡിസംബര്&#x200d; 6ന് ആര്&#x200d;.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്&#x200d;, ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലെത്തിയ കര്&#x200d;സേവകര്&#x200d; ബാബരി മസ്ജിദ് തകര്&#x200d;ത്ത് തര്&#x200d;ക്ക ഭൂമിയില്&#x200d; താല്&#x200d;ക്കാലിക ക്ഷേത്രം നിര്&#x200d;മ്മിക്കുകയായിരുന്നു. മാത്രമല്ല വര്&#x200d;ഗീയ വികാരം രാജ്യത്തുടനീളം പടര്&#x200d;ത്തി വിട്ട് അതിലൂടെ ഇന്ത്യയുടെ അധികാരം കൈയ്യാളാന്&#x200d; സംഘ്പരിവാര്&#x200d; വളരുന്നതാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിന്റെ ഇന്നത്തെ വളര്&#x200d;ച്ചയുടെ ഓരോ ഘട്ടത്തിലും ബാബരി പ്രശ്‌നമുണ്ടായിരുന്നെന്നു വ്യക്തം. മസ്ജിദ് തകര്&#x200d;ത്ത് രാജ്യത്തുടനീളം കലാപം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്തുകയായിരുന്നു ആര്&#x200d;.എസ്.എസിന്റെ രാഷ്ട്രീയവും മതപരവുമായ നിരവധി സംഘടനാ വകഭേദങ്ങള്&#x200d;.<br />
മസ്ജിദ് തകര്&#x200d;ക്കത്ത സംഭവം അന്വേഷിക്കാന്&#x200d; 1992 ഡിസംബര്&#x200d; 16 ന് എം.എസ് ലിബര്&#x200d;ഹാന്റെ നേതൃത്വത്തില്&#x200d; ഏകാംഗ കമീഷനെ പി.വി നരംസിംഹ റാവു നേതൃത്വം നല്&#x200d;കിയ കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; ചുമതലപ്പെടുത്തിയതോടെ ഇപ്പോഴത്തെ വിധി പ്രസ്താവം വരെ മുന്നേറുന്ന നീണ്ട കേസുകളുടെ പരമ്പരക്ക് തുടക്കമാകുന്നു. 2009ല്&#x200d; ബി.ജെ.പി നേതാവ് എല്&#x200d;.കെ അദ്വാനി അടക്കം 68 പേര്&#x200d; സംഭവത്തില്&#x200d; കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്&#x200d;ട്ട് ലിബര്&#x200d;ഹാന്&#x200d; കമ്മീഷന്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് സമര്&#x200d;പ്പിച്ചു. എന്നാല്&#x200d; 2010ല്&#x200d; അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹരജിയില്&#x200d;മേലുള്ള നടപടി റദ്ദാക്കുകയായിരുന്നു. 2010 സെപ്തംബറില്&#x200d; അലഹബാദ് ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് അയോധ്യയിലെ തര്&#x200d;ക്കഭൂമിയുടെ മൂന്നില്&#x200d; രണ്ടു ഭാഗം ഹിന്ദു സംഘടനകള്&#x200d;ക്കും ഒരു ഭാഗം വഖഫ് ബോര്&#x200d;ഡിനും നല്&#x200d;കാന്&#x200d; നിര്&#x200d;ദേശിച്ചു.<br />
2011 ല്&#x200d; തര്&#x200d;ക്ക ഭൂമി വിഭജിക്കാനുള്ള ഹൈകോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, തല്&#x200d;സ്ഥിതി തുടരാന്&#x200d; ഉത്തരവിട്ടു. തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ മാര്&#x200d;ച്ച് 6നാണ് സാങ്കേതിക കാരണങ്ങളുടെ പേരില്&#x200d; അദ്വാനി അടക്കമുള്ളവര്&#x200d;ക്ക് മേല്&#x200d; ചുമത്തിയ ക്രിമിനല്&#x200d; ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതിയുടെ തീരുമാനം വന്നത്.<br />
മസ്ജിദ്-മന്ദിര്&#x200d; തര്&#x200d;ക്കം കോടതിക്ക് പുറത്ത് ചര്&#x200d;ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്&#x200d; കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടപ്പോള്&#x200d; തന്നെ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ഇക്കാര്യം സുപ്രീംകോടതി തന്നെ തീര്&#x200d;ക്കട്ടെ എന്നാവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെ ശരിവെക്കുന്ന നിലപാടാണ് പള്ളി പൊളിക്കാന്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസില്&#x200d; ഇപ്പോള്&#x200d; എല്&#x200d;.കെ അദ്വാനി അടക്കമുള്ള 22 മുതിര്&#x200d;ന്ന ബി.ജെ.പി, സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി.<br />
മസ്ജിദ് തകര്&#x200d;ക്കല്&#x200d;, ഗൂഢാലോചന കേസുകള്&#x200d; ലക്‌നോ കോടതിയില്&#x200d; ഒരുമിച്ച് പരിഗണിക്കണമെന്നും രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; വിചാരണ പൂര്&#x200d;ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടത് വളരെ സുപ്രധാനമായ തീരുമാനമായി കരുതുന്നു. അതോടൊപ്പം ജഡ്ജിയെ മാറ്റാന്&#x200d; പാടില്ലെന്നും കോടതി പറഞ്ഞിരിക്കുന്നു. ബാബരി മസ്ജിദ് പൊളിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചനയും രണ്ട് കോടതികളിലാണ് വിചാരണ നടക്കുന്നത്. ഇത് ഒരു കോടതിക്കു കീഴില്&#x200d; കൊണ്ടുവരണമെന്ന നിര്&#x200d;ദ്ദേശവും സ്വാഗതാര്&#x200d;ഹമാണ്. തുടക്കം മുതല്&#x200d; മുസ്‌ലിം ലീഗിന്റെ ആവശ്യവും ഇതു തന്നെയായിരുന്നു.<br />
അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയ വിധി റദ്ദാക്കിയതോടെ ബി.ജെ.പിയുടെ നേതാക്കള്&#x200d; ഭയപ്പാടിലാണ്. മാത്രമല്ല അവരുടെ പല മോഹങ്ങളും തകര്&#x200d;ന്നിരിക്കുന്നു. എല്&#x200d;.കെ അദ്വാനി, എം.എം ജോഷി, ഉമാഭാരതി തുടങ്ങി ബി.ജെ.പി-വി.എച്ച്.പി-സംഘ്പരിവാര്&#x200d; നേതാക്കള്&#x200d; വിചാരണ നേരിടുന്നത്് കേസില്&#x200d; വഴിത്തിരിവാകും. കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതിക്ക് അധികാരത്തില്&#x200d; തുടരാന്&#x200d; അര്&#x200d;ഹതയില്ല. വിധിയുടെ പശ്ചാത്തലത്തില്&#x200d; രാജസ്ഥാന്&#x200d; ഗവര്&#x200d;ണറായ കല്യാണ്&#x200d; സിങ് തല്&#x200d;സ്ഥാനം ഒഴിയാന്&#x200d; തയ്യാറാകണം, ഇല്ലെങ്കില്&#x200d; രാഷ്ട്രപതി ഇടപെടണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി; കോടതിയില്‍ പൂര്‍ണ വിശ്വാസമെന്ന് ആക്ഷന്‍ കമ്മിറ്റി</title>
		<link>https://www.chandrikadaily.com/babri-supporting-suggestion-of-court.html</link>
					<comments>https://www.chandrikadaily.com/babri-supporting-suggestion-of-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Mar 2017 17:34:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[action committee]]></category>
		<category><![CDATA[Babri]]></category>
		<category><![CDATA[ET muhammed basher]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23538</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് എന്നും സ്വീകരിച്ചത്. ഇപ്പോള്‍ വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തര്&#x200d;ക്കം പരിഹരിക്കാന്&#x200d; സുപ്രീംകോടതി തന്നെ അന്തിമവിധിയുമായി മുന്നോട്ടുവരണമെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യാ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. തര്&#x200d;ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി.</p>
<p>ബാബരി മസ്ജിദ് പ്രശ്‌നത്തില്&#x200d; കോടതിയുടെ അന്തിമ വിധിയെ മാനിക്കുമെന്ന നിലപാടാണ് മുസ്‌ലിം ലീഗ് എന്നും സ്വീകരിച്ചത്. ഇപ്പോള്&#x200d; വന്നിരിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായമാണ്. അയോധ്യയില്&#x200d; ക്ഷേത്രം പണിയാന്&#x200d; ഉത്തരവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി നല്&#x200d;കിയ ഹരജിയുടെ ചര്&#x200d;ച്ചാ വേളയിലാണ് ഈ അഭിപ്രായപ്രകടനം. ഹരജി മാര്&#x200d;ച്ച് 31ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുകയും ചെയ്യും. ബി.ജെ.പി അടക്കമുള്ള പാര്&#x200d;ട്ടികള്&#x200d; പരാമര്&#x200d;ശത്തെ ഉടന്&#x200d; സ്വാഗതം ചെയ്തിട്ടുമുണ്ട്. കോടതി വിധി ബഹുമാനിക്കാന്&#x200d; എല്ലാവരും ബാധ്യസ്ഥരാ ണ്. സുപ്രീംകോടതി മുമ്പാകെ നിലവിലുള്ള കേസിലെ മൗലിക വശം അവിടുത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ്. മസ്ജിദ് പൊളിച്ച ക്രിമിനല്&#x200d; ഗൂഢാലോചന കേസില്&#x200d; നിന്ന് എല്&#x200d;. കെ അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്ന് മാര്&#x200d;ച്ച് ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്&#x200d; അദ്വാനിയെയും മറ്റും കേസില്&#x200d; നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.<br />
ക്രിമിനല്&#x200d; ഗൂഢാലോചനക്ക് പ്രതികളായി ഉള്&#x200d;പ്പെടുത്തിയിരുന്ന 13 പേര്&#x200d;ക്കെതിരെയും അനുബന്ധ കുറ്റപത്രം സമര്&#x200d;പ്പിക്കാന്&#x200d; സി.ബി.ഐയെ അനുവദിച്ചേക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. അദ്വാനി, മുരളി മനോഹര്&#x200d; ജോഷി, കല്യാണ്&#x200d; സിങ്, ഉമാഭാരതി, വിനയ് കത്യാര്&#x200d; അശോക് സിംഗാള്&#x200d;, സാധ്വി ഋതംബര, വി.എച്ച് ദാല്&#x200d;മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്&#x200d;, ആര്&#x200d;.വി. വേദാന്തി, പരമ ഹംസ്, രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്&#x200d; ശര്&#x200d;മ, നൃത്യഗോപാല്&#x200d; ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കളാണ് കേസിലുള്&#x200d;പ്പെട്ടത്്.<br />
തര്&#x200d;ക്ക ഭൂമി മൂന്നാക്കി വിഭജിച്ച് കൊണ്ടുള്ള അലഹബാദ് ഹൈകോടതിയുടെ അപ്പീലിന്മേലാണിപ്പോള്&#x200d; സുപ്രീംകോടതി ഇവിടെ ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. മൗലിക പ്രശ്‌നങ്ങള്&#x200d; കോടതിയുടെ മുമ്പിലുള്ളപ്പോള്&#x200d; ഇത്തരം ഒരു മധ്യസ്ഥതതയുടെ പ്രായോഗികതയിലും സംശയമുണ്ട്. ഇപ്പോഴത്തെ മധ്യസ്ഥ നീക്കമനുസരിച്ചു മതിയെങ്കില്&#x200d; കേസ് മുമ്പെ തീര്&#x200d;ക്കാമായിരുന്നു. ശാശ്വത പരിഹാരം സുപ്രീംകോടതി തന്നെ അന്തിമ തീരുമാനമെടുക്കട്ടെ എന്നുള്ളതാണ്. ബാബരി ആക്ഷന്&#x200d; കമ്മിറ്റിയുടെ നിലപാടുകളോട് ലീഗ് യോജിച്ച് നില്&#x200d;ക്കുമെന്നും ഇ.ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-supporting-suggestion-of-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
