<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Excessive &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/excessive/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 14 Feb 2024 14:46:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Excessive &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമിത ഓട്ടോക്കൂലി; മൂന്നര കി.മീറ്ററിന് ചാർജ് 86 രൂപ; ചോദിച്ചുവാങ്ങുന്നത് 120 രൂപ; പൊലീസില്&#x200d; പരാതി, പിഴയിട്ടു</title>
		<link>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html</link>
					<comments>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Feb 2024 14:46:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[Complained]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Excessive]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290411</guid>

					<description><![CDATA[മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്&#x200d;കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>റെയില്&#x200d;വേ സ്റ്റേഷനില്&#x200d;നിന്ന് പെരിന്തല്&#x200d;മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി പെരിന്തല്&#x200d;മണ്ണ പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്&#x200d;കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്&#x200d;കിയത്. ഓട്ടോ ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി.</p>
<p>റെയില്&#x200d;വേ സ്റ്റേഷനില്&#x200d;നിന്നുള്ള ഓട്ടോ സർവിസിന് അമിത ചാർജ് ഈടാക്കുന്നതായി കാണിച്ച്‌ ഗതാഗത വകുപ്പിനും മന്ത്രിക്കും പരാതി നല്&#x200d;കി. ഇ.എസ്.ഐ ആനുകൂല്യമുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ബന്ധുക്കളായ വയോധികരും പെരിന്തല്&#x200d;മണ്ണ ടൗണിലെ സ്വകാര്യ ആശുപത്രികളില്&#x200d; എത്തുമ്ബോഴാണ് പലപ്പോഴും ഇത്തരത്തില്&#x200d; നിരക്ക് ഈടാക്കുന്നത്.</p>
<p>അതേസമയം പെരിന്തല്&#x200d;മണ്ണ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും അങ്ങാടിപ്പുറം റെയില്&#x200d;വേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തല്&#x200d;മണ്ണയിലെ ഓട്ടോക്കാരൻ വാങ്ങിയത്. അങ്ങാടിപ്പുറം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; എത്തി വാഹനം പാർക്കിങ്ങിന് നല്&#x200d;കുമ്ബോള്&#x200d; 12 രൂപ വാങ്ങേണ്ട സ്ഥാനത്ത് 30 രൂപ വാങ്ങുന്നത് സംബന്ധിച്ച്‌ വ്യാപക പരാതിയുണ്ട്. ഇതുവരെ റെയില്&#x200d;വേ അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/excessive-auto-hire-the-charge-is-rs-86-for-three-and-a-half-km-asking-rs-120-complained-to-the-police-and-fined.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിലെ ഹജ്ജ് യാത്ര; അമിത നിരക്ക്  തടയാന്&#x200d; കേന്ദ്രം അടിയന്തരമായി ഇടപെടണം- പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 Jan 2024 06:14:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Excessive]]></category>
		<category><![CDATA[Hajj in Karipur]]></category>
		<category><![CDATA[intervene]]></category>
		<category><![CDATA[urgently]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289128</guid>

					<description><![CDATA[ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.]]></description>
										<content:encoded><![CDATA[<p>ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള ഹ​ജ്ജ് യാ​ത്രി​ക​രി​ൽ​നി​ന്ന് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മു​സ്&#x200d;ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്&#x200d; സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്&#x200d;.​എ ആ​വ​ശ്യ​പ്പെ​ട്ടു.</p>
<p>ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഹാ​ജി​മാ​ർ ഹ​ജ്ജി​നാ​യി പോ​കു​ന്ന ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ എം​ബാ​ർ​ക്കേ​ഷ​ൻ വി​ഷ​യം വ​ള​രെ ഗൗ​ര​വ​മാ​യെ​ടു​ക്കും.</p>
<p>പാ​ർ​ല​മെ​ന്&#x200d;റി​ലും നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ഉ​യ​ർ​ത്തും. നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ലി​യ വി​മാ​ന​ങ്ങ​ൾ വ​രു​ന്നി​ല്ല എ​ന്നു ക​രു​തി ഹാ​ജി​മാ​രെ ശി​ക്ഷി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ. ഇ​​പ്പോ​ൾ നി​ര​ക്ക് കു​റ​ച്ചു​ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്. ബാ​ക്കി കാ​ര്യ​ങ്ങ​ൾ പി​ന്നെ​യാ​ണ്. പോ​വാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​വ​രു​ടെ ഹ​ജ്ജ് മു​ട​ക്കാ​ൻ പാ​ടി​ല്ല. ഇ​ത്ര​യും ഭാ​രി​ച്ച ചെ​ല​വ് പ​ല​ർ​ക്കും താ​ങ്ങാ​ൻ ക​ഴി​യി​ല്ല -അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>ഇന്ത്യ മു​ന്ന​ണി​യി​ൽ​നി​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്&#x200d;റെ പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്, അ​ദ്ദേ​ഹം എ​പ്പോ​ഴും എ​യ​റി​ൽ നി​ൽ​ക്കു​ന്ന​യാ​ള​ല്ലേ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.</p>
<p>വേ​ലി​പ്പു​റ​ത്ത് സ്ഥി​ര​മാ​യി ഇ​രി​ക്കു​ന്ന അ​ദ്ദേ​ഹം എ​പ്പോ​ഴാ​ണ് എ​ങ്ങോ​ട്ടാ​ണ് ചാ​ടു​ക എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്&#x200d;റെ ചാ​ട്ടം സം​ബ​ന്ധി​ച്ച് കു​റ​ച്ചു​ദി​വ​സ​മാ​യി കേ​ൾ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ്ഥി​ര​മാ​യി വേ​ലി​ചാ​ടു​ന്ന​വ​രെ ഇ​ത്ത​വ​ണ ജ​നം ശി​ക്ഷി​ക്കും. ബി​ഹാ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ്. ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട നി​തീ​ഷ് കു​മാ​റാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​തു​കൊ​ണ്ട് ഇന്ത്യ മു​ന്ന​ണി​ക്ക് ഒ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.</p>
<p>കേ​ര​ള​ത്തി​ൽ ഗ​വ​ൺ​മെ​ന്&#x200d;റും ഗ​വ​ർ​ണ​റും മോ​ശം എ​ന്ന​താ​ണ് സ്ഥി​തി. ഭ​ര​ണം ന​ൽ​കേ​ണ്ട​വ​രു​ടെ നി​ല​വാ​രം താ​ഴ്ന്ന പ്ര​ക​ട​നം ജ​ന​ങ്ങ​ളെ മ​ടു​പ്പി​ക്കു​ന്നെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-in-karipur-the-center-should-intervene-urgently-to-stop-excessive-fares-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു</title>
		<link>https://www.chandrikadaily.com/excessive-phone-use-questioned-the-mother-died-after-being-hit-by-her-son.html</link>
					<comments>https://www.chandrikadaily.com/excessive-phone-use-questioned-the-mother-died-after-being-hit-by-her-son.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Oct 2023 03:28:10 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Excessive]]></category>
		<category><![CDATA[mother died]]></category>
		<category><![CDATA[phone]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279251</guid>

					<description><![CDATA[പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു.</p>
<p>പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">സുജിത് അമിതമായി ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രു​ഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രു​ഗ്മിണിക്കു ​ഗുരുതരമായി പരിക്കേറ്റു.</div>
</div>
<p>പരിയാരം മെഡിക്കൽ കോ​ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു​ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/excessive-phone-use-questioned-the-mother-died-after-being-hit-by-her-son.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
