<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Expatriates &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/expatriates/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 13 Dec 2024 03:55:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Expatriates &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിനേക്കാള്&#x200d; സുരക്ഷിതം പുറത്താണെന്ന് 60% ഇസ്രാഈലി പ്രവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html</link>
					<comments>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Dec 2024 03:55:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[abroad]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321592</guid>

					<description><![CDATA[നാട്ടിലേക്ക് മടങ്ങേണ്ടെന്ന് 20% പേർ]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലില്&#x200d; താമസിക്കുന്നതിനേക്കാള്&#x200d; സുരക്ഷിതം മറ്റുരാജ്യങ്ങളിലാണെന്ന് പ്രവാസികളായ 60 ശതമാനം ഇസ്രാഈലികളും അഭിപ്രായപ്പെട്ടതായി സര്&#x200d;വേ. വിദേശത്തുള്ള ഇസ്രായേലികളില്&#x200d; വേള്&#x200d;ഡ് സയണിസ്റ്റ് ഓര്&#x200d;ഗനൈസേഷന്&#x200d; ഒക്ടോബറില്&#x200d; നടത്തിയ സര്&#x200d;വേയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 20 പ്രവാസികളും ഇസ്രാഈലിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സര്&#x200d;വേ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇസ്രാഈലിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; 40% പേര്&#x200d; മാത്രമാണ് രാജ്യം ജീവിക്കാന്&#x200d; സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടത്.</p>
<p>കൂടാതെ, പ്രവാസികളില്&#x200d; 20% പേര്&#x200d; മാത്രമാണ് തങ്ങളുമായി ഇടപഴകുന്നവരില്&#x200d;നിന്ന് പോസിറ്റീവ് മനോഭാവം ലഭിക്കുന്നതായി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് 50% കുറവാണിത്. ഇസ്രാഈലികളാണെന്ന് തങ്ങളുടെ അടുത്ത പരിചയക്കാരല്ലാത്തവരോട് വെളിപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്നും പ്രതികരിച്ചവരില്&#x200d; പകുതി പേരും അഭിപ്രായപ്പെട്ടു.</p>
<p>അതേസമയം, ഒക്ടോബര്&#x200d; ഏഴിന് ശേഷം പ്രാദേശിക ജൂത സമൂഹങ്ങളുമായുള്ള ബന്ധം വര്&#x200d;ധിച്ചതായി പ്രവാസികളില്&#x200d; പകുതി പേര്&#x200d; ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ബാക്കിയുള്ളവര്&#x200d; ഇത് നിഷേധിച്ചു. കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് 10% വര്&#x200d;ധനവാണ് ഇതില്&#x200d; ഉണ്ടായത്.</p>
<p>സര്&#x200d;വേയോട് പ്രതികരിച്ച ഇസ്രാഈലികള്&#x200d; ഒക്ടോബര്&#x200d; ഏഴിന് ശേഷമുള്ള പുതിയ സാഹചര്യങ്ങളോട് ഭയവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി വേള്&#x200d;ഡ് സയണിസ്റ്റ് ഓര്&#x200d;ഗനൈസേഷന്&#x200d; പ്രവാസി കാര്യ വിഭാഗം മേധാവി ഗുസ്തി യെഹോഷ്വാ ബ്രാവര്&#x200d;മാന്&#x200d; പറഞ്ഞു. രാജ്യത്ത് കഴിയുന്നവരെ പോലെ തന്നെ വിദേശത്ത് താമസിക്കുന്ന ഇസ്രാഈലികള്&#x200d;ക്കിടയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് പൊതുവികാരമെന്നും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&#8216;ഇസ്രാഈലിന്റെ ഭാവിയെ കുറിച്ച് ആഴത്തില്&#x200d; ചിന്തിക്കുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇസ്രാഈല്&#x200d; ജനത പരിഗണിക്കണം. വിദേശത്തുള്ള ഇസ്രായേലികളുമായി സഹകരണം മെച്ചപ്പെടുത്താന്&#x200d; തുടര്&#x200d;ച്ചയായി ബന്ധം പുലര്&#x200d;ത്തണം. ഇസ്രായേല്&#x200d; അവരുടെ യഥാര്&#x200d;ത്ഥ ഭവനമാണെന്ന് എല്ലാവരും മനസ്സിലാക്കുന്നു&#8217; -ബ്രാവര്&#x200d;മാന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കഴിഞ്ഞമാസം ഇസ്രാഈല്&#x200d; സര്&#x200d;ക്കാറിന്റെ ഡയസ്പോറ അഫയേഴ്സ് ആന്&#x200d;ഡ് കോംബാറ്റിങ് ആന്റിസെമിറ്റിസം മന്ത്രാലയം പ്രവാസി ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; നടത്തിയ സര്&#x200d;വേയില്&#x200d; അവര്&#x200d;ക്ക് ഇസ്രാഈലിനോടുള്ള എതിര്&#x200d;പ്പ് വര്&#x200d;ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. പുതുതലമുറ ജൂതമത വിശ്വാസികളില്&#x200d; നിരവധി പേര്&#x200d; ഗസ്സയിലെ കൂട്ടക്കൊലയെ വിമര്&#x200d;ശിച്ചും ഹമാസിനോട് അനുഭാവം പ്രകടിപ്പിച്ചും സര്&#x200d;വേയില്&#x200d; പ്രതികരിച്ചിരുന്നു.</p>
<p>മൊസൈക് യുണൈറ്റഡുമായി ചേര്&#x200d;ന്ന് വിവിധ രാജ്യങ്ങളിലെ ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; നടത്തിയ സര്&#x200d;വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് രാജ്യങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് അമേരിക്കയിലെ ജൂത കൗമാരക്കാര്&#x200d; ഇസ്രാഈലിനെക്കുറിച്ച് വിമര്&#x200d;ശനാത്മക വീക്ഷണങ്ങള്&#x200d; പുലര്&#x200d;ത്തുന്നുവെന്നും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്&#x200d;ട്ടില്&#x200d; വെളിപ്പെടുത്തുന്നു.</p>
<p>സര്&#x200d;വേ ഫലം അനുസരിച്ച്, അമേരിക്കന്&#x200d; ജൂത കൗമാരക്കാരില്&#x200d; 37 ശതമാനം പേര്&#x200d; ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതായി ഇസ്രാഈല്&#x200d; മാധ്യമമായ &#8216;ജറൂസലം പോസ്റ്റ്&#8217; റിപ്പോര്&#x200d;ട്ട് ചെയ്തു. ഇതില്&#x200d; തന്നെ 14 വയസ്സുള്ളവരില്&#x200d; 60% പേരും ഹമാസിനോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ആഗോളതലത്തില്&#x200d; 7 ശതമാനം ജൂത കൗമാരക്കാരാണ് ഹമാസിനോട് അനുഭാവം പുലര്&#x200d;ത്തുന്നത്.</p>
<p>ഇസ്രാഈല്&#x200d; ഗസ്സയില്&#x200d; വംശഹത്യ നടത്തുകയാണെന്ന് 42% യുഎസ് ജൂത കൗമാരക്കാരും വിശ്വസിക്കുന്നതായി സര്&#x200d;വേയില്&#x200d; കണ്ടെത്തി. ഒമ്പത് ശതമാനം ജൂത കുട്ടികളാണ് അന്താരാഷ്ട്ര തലത്തില്&#x200d; ഇക്കാര്യം അംഗീകരിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ സാഹചര്യങ്ങളാല്&#x200d; സ്വാധീനിക്കപ്പെട്ടതാണ് അമേരിക്കന്&#x200d; ജൂത കൗമാരക്കാര്&#x200d;ക്കിടയില്&#x200d; ഇസ്രാഈലിനോടുള്ള എതിര്&#x200d;പ്പ് ഉയരാന്&#x200d; കാരണമെന്നും ഇത് &#8216;ആശങ്കാജനകമാണെന്നും&#8217; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ശക്തമായ ജൂതമത വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരില്&#x200d; പോലും 6% പേര്&#x200d; ഹമാസിനോട് അനുഭാവം പുലര്&#x200d;ത്തുന്നുണ്ട്. അതേസമയം ജൂതമതക്യാമ്പുകളിലോ ഡേ സ്‌കൂളുകളിലോ സപ്ലിമെന്ററി സ്‌കൂളുകളിലോ പങ്കെടുക്കുന്നവരും ഇസ്രാഈലികളുമായി വ്യക്തിപരമായി ഇടപഴകുന്നവരും ആയ വിദേശരാജ്യങ്ങളിലെ ജൂതകൗമാരക്കാര്&#x200d;ക്കിടയില്&#x200d; ഇസ്രാഈല്&#x200d; വിരുദ്ധ വീക്ഷണങ്ങള്&#x200d; പുലര്&#x200d;ത്താനുള്ള സാധ്യത താരതമ്യേന കുറവാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. യഹൂദരുടെ വിദ്യാഭ്യാസ ഇടപെടലും ഇസ്രാഈലിനോടുള്ള മനോഭാവവും തമ്മില്&#x200d; ബന്ധമുണ്ടെന്നും സര്&#x200d;വേ ചൂണ്ടിക്കാട്ടുന്നു. യു.എസിലെ ജൂതകുട്ടികള്&#x200d;ക്കിടയില്&#x200d; കാര്യമായ ശ്രദ്ധ ചെലുത്തണമെന്ന് ഇസ്രാഈല്&#x200d; പ്രവാസികാര്യ മന്ത്രി അമിച്ചൈ ചിക്ലി ആഹ്വാനം ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/60-of-israeli-expatriates-say-its-safer-abroad-than-in-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസി അവകാശങ്ങള്&#x200d;ക്കായി ഡല്&#x200d;ഹിയിലൊരു &#8216;ഡയസ്പോറ&#8217;</title>
		<link>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html</link>
					<comments>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Dec 2024 06:27:07 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[business]]></category>
		<category><![CDATA[Expatriate organizations]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[safari sainul aabidin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320516</guid>

					<description><![CDATA[അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>&nbsp;</p>
<p>നാടിന്റെ സര്&#x200d;വ്വ മേഖലകളിലെയും വികസന മുന്നേറ്റത്തിന് നട്ടെല്ലായി വര്&#x200d;ത്തിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിക്കുന്ന സര്&#x200d;ക്കാര്&#x200d; സമീപനങ്ങളില്&#x200d; മാറ്റം കൊണ്ടു വരാനും ശക്തമായ ഇടപെടലുകള്&#x200d; ആവശ്യപ്പെട്ടു കൊണ്ടും സര്&#x200d;ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാന്&#x200d; വേണ്ടി പ്രവാസി സംഘടനകള്&#x200d; ഡല്&#x200d;ഹിയിലൊരു ഡയസ്പോറ സമ്മിറ്റി നടത്തുകയാണ്. ബില്യണ്&#x200d; ഡോളര്&#x200d; കണക്കിന് വരുമാനം രാജ്യത്തിന് ഉണ്ടാക്കി കൊടുക്കുന്ന ഒരു സമൂഹത്തോട് സ്വാഭാവികമായും ചെയ്യേണ്ട നീതിയുണ്ട്. ആ നീതി പലപ്പോഴും നിഷേധിക്കപ്പെടുന്നതായാണ് പ്രവാസി സമൂഹങ്ങള്&#x200d;ക്കുണ്ടാകുന്ന അനുഭവം.</p>
<p>അബുദാബി കെഎംസിസി യുടെ നേതൃത്വത്തില്&#x200d; പ്രവാസ ലോകത്തെ മുഴുവന്&#x200d; സംഘടനകളെയും ഒരുമിച്ചിരുത്തി കൊണ്ട് പ്രവാസികളുടെ ആവശ്യങ്ങള്&#x200d;ക്കായി ഒറ്റക്കെട്ടായി നില്&#x200d;ക്കേണ്ടതിന്റെയും വ്യാവസ്ഥാപിതമായ നീക്കങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കേണ്ടതിന്റെ അനിവാര്യതയും ചര്&#x200d;ച്ച ചെയ്തു. 2024 ഫിബ്രവരിയില്&#x200d; അബുദാബി കെഎംസിസി നടത്തിയ കേരള ഫെസ്റ്റിലായിരുന്നു പ്രവാസികളുടെ വിഷയങ്ങളില്&#x200d; ഒരുമിച്ചിരുന്നു പരിഹാരത്തിലെത്തേണ്ടതിന്റെ അനിവാര്യത ആദ്യമായി ചര്&#x200d;ച്ചയാക്കിയത്. അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്. ഇതില്&#x200d; പ്രവാസികളുടെ വോട്ടവകാശവും വിമാന യാത്രാ നിരക്ക് വര്&#x200d;ദ്ധനവിലുള്ള ഇടപെടലും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്നതില്&#x200d; തര്&#x200d;ക്കമില്ല.</p>
<p>അബുദാബി കെഎംസിസിയുടെ നേതൃത്വം ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോള്&#x200d; എല്ലാ പ്രവാസി സംഘടനകളും ഈ വിഷയത്തില്&#x200d; ഒരുമിച്ചു നിന്നു. കെഎംസിസി, ഇന്&#x200d;കാസ്,കേരള സോഷ്യല്&#x200d; സെന്റര്&#x200d;,ഇന്ത്യാ സോഷ്യല്&#x200d; സെന്റര്&#x200d;,അബുദാബി മലയാളി സമാജം,ശക്തി തിയേറ്റേഴ്‌സ്,ഡബ്ലുഎംസി തുടങ്ങിയ സംഘടനാ പ്രതിനിധികളൊക്കെ ഈ ശ്രമത്തില്&#x200d; ചേര്&#x200d;ന്നു നിന്നു. ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്കു പുറമെ യുറോപ്യന്&#x200d; രാജ്യങ്ങളിലെയും പ്രതിനിധികള്&#x200d; ഡിസംബര്&#x200d; അഞ്ചിന് ഡല്&#x200d;ഹിയില്&#x200d; നടത്തുന്ന പ്രവാസി സംഗമത്തിന് എത്തുന്നത് ലോക മലയാളികള്&#x200d; ഒന്നടങ്കം ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്കാണ് ഇത്തരം സംഗമങ്ങളിലെ ചര്&#x200d;ച്ചകള്&#x200d; നയിക്കുന്നതെന്നത് കൊണ്ടാണ്.</p>
<p>പ്രവാസികള്&#x200d;ക്കുവേണ്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളും യാഥാര്&#x200d;ത്ഥ്യമാകാതെ പോകുന്നത് ആ സമൂഹത്തെ വലിയ നിരാശയിലാഴ്ത്തുന്നുണ്ടെന്നത് അധികാരികള്&#x200d; മനസ്സിലാക്കണം. കപ്പല്&#x200d;സര്&#x200d;വീസ് എയര്&#x200d;കേരള പദ്ധതികളൊക്കെ ഇങ്ങനെ ഇല്ലാതായിപ്പോകുന്നതില്&#x200d; പെട്ടതാണ്. കഴിഞ്ഞ 50 വര്&#x200d;ഷമായി നിലനില്&#x200d;ക്കുന്ന പ്രശ്നമാണ് പ്രവാസി വോട്ടവകാശം. വിവിധ രാജ്യങ്ങള്&#x200d; അതാതു രാജ്യത്തെ പൗരന്മാര്&#x200d;ക്ക് വിദേശങ്ങളില്&#x200d; നിന്നു പോലും വോട്ടവകാശം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാല്&#x200d; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ആ രാജ്യത്തിന്റെ സര്&#x200d;വമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി സമൂഹത്തിന്റെ കാര്യത്തില്&#x200d; അനുകൂല നിലപാടെടുക്കാന്&#x200d; വലിയ സമയം വേണ്ടി വരുന്നു.</p>
<p>വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവില്&#x200d; സര്&#x200d;ക്കാര്&#x200d; യാതൊരു പ്രായോഗിക നിയന്ത്രണം വരുത്തിടത്തോളം അത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഒരു അവസരം മാത്രമാണ്. കാലങ്ങളായി ഇതില്&#x200d; കണ്ടു വരുന്ന ഒരു പ്രവണത, പ്രവാസികള്&#x200d; ഇത്തരത്തിലുള്ള വിഷയങ്ങളുന്നയിക്കുമ്പോള്&#x200d; വിമാനക്കമ്പനികള്&#x200d; കണക്കുകളുമായി വരികയും സര്&#x200d;ക്കാരിനെ തെറ്റിദ്ധരിപ്പിക്കുയും ചെയ്യുന്നു. അതോടെ അത്തരം ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടുന്നു. ഈ രീതി അവസാനിക്കേണ്ടതുണ്ട്. വിമാനക്കമ്പനികള്&#x200d;ക്ക് യാതൊരു നഷ്ടവും വരാതെ തന്നെ ഈ ചൂഷണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാന്&#x200d; സാധിക്കും. ഇതിനുള്ള പ്രായോഗിക പരിഹാര മാര്&#x200d;ഗ്ഗങ്ങള്&#x200d; പോലും പ്രവാസി സംഘടനകളുടെ പഠനങ്ങളിലൂടെയും ആലോചനകളിലൂടെയും ഉരിത്തിരിഞ്ഞു വന്നിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; ഇതിനെ മുഖവിലക്കെടുക്കുകയേ വേണ്ടൂ.</p>
<p>മറ്റൊരു പ്രധാനപ്പെട്ട വഷിയം പ്രവാസികളുടെ വോട്ടവകാശമാണ്. പ്രവാസികള്&#x200d;ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇപ്പോഴും യാഥാര്&#x200d;ത്ഥ്യ മായിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്&#x200d;ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്&#x200d; വിമാനങ്ങള്&#x200d; ചാര്&#x200d;ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്&#x200d; പങ്കാളികളാവാന്&#x200d; ഇത്തവണയും എത്തുന്നുണ്ട്. എന്നാല്&#x200d; പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്കും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്&#x200d;തുകമുടക്കി നാട്ടില്&#x200d; വരാന്&#x200d; എല്ലാ പ്രവാസികള്&#x200d;ക്കും സാധിക്കുന്ന കാര്യമല്ല.ഇന്ത്യന്&#x200d; പൗരത്വമുള്ള പ്രവാസികളില്&#x200d; ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ മഹോത്സവത്തില്&#x200d; പങ്കെടുക്കാനുള്ള സാഹചര്യം ഉള്ളൂ എന്നതാണ് യാഥാര്&#x200d;ത്ഥ്യം.<br />
നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്&#x200d; ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്&#x200d;, മാറിമറിയുന്ന ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; പൗരന്മാര്&#x200d; അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്&#x200d; വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്&#x200d; നിന്ന് മാറി നിന്നാല്&#x200d; പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്&#x200d; സഹോദരന്മാരും ഗള്&#x200d;ഫ് മേഖലയില്&#x200d; ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്&#x200d;ണ്ണായക തെരഞ്ഞെടുപ്പുകളില്&#x200d; പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.</p>
<p>&nbsp;</p>
<p>ഒണ്&#x200d;ലൈന്&#x200d; വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്&#x200d;ക്കാര്&#x200d; ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്&#x200d;ഘകാലമായുള്ള ആവശ്യം. ഇതില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്&#x200d;ക്കാരുമാണ് മുന്&#x200d;കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്&#x200d; അനുകൂല തീരുമാനമെടുക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല. ഗള്&#x200d;ഫില്&#x200d; ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്&#x200d; നിന്നുള്ളവര്&#x200d;ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്&#x200d;സുകാര്&#x200d; അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്&#x200d;ക്ക് വിധേയമായി നിര്&#x200d;മിക്കുന്ന ഒരു ഡിജിറ്റല്&#x200d; ബാലറ്റ് ആണ് അവര്&#x200d;ക്കുള്ളത്.</p>
<p>ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d; കൊടുത്താല്&#x200d; അവരെ ഡിജിറ്റല്&#x200d; വോട്ടേഴ്സ് ലിസ്റ്റില്&#x200d; ചേര്&#x200d;ക്കും. അവരുടെ ഇമെയില്&#x200d; വിലാസങ്ങളില്&#x200d; ഇ- ബാലറ്റ് ഇലക്ഷന്&#x200d; ദിവസങ്ങളില്&#x200d; അയച്ചുകൊടുത്തു രഹസ്യ പിന്&#x200d;നമ്പറും നല്&#x200d;കി ബാലറ്റില്&#x200d; കമ്പ്യൂട്ടര്&#x200d; ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്&#x200d; വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്&#x200d; അംഗീകരിച്ചതുമാണ്.എന്നാല്&#x200d;, വ്യക്തമായ തീരുമാനത്തിലെത്താന്&#x200d; അധികാരികള്&#x200d; താല്&#x200d;പര്യം കാണിച്ചില്ല. ഈ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. സര്&#x200d;ക്കാരുകള്&#x200d; തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്&#x200d;ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്&#x200d; എത്രത്തോളം ആത്മാര്&#x200d;ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് സംശയാസ്പദമാണ്.<br />
ലോകം അതിവേഗം മാറുന്ന വര്&#x200d;ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്&#x200d; അനുഭവിക്കുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് മാത്രം മാറ്റം വരുന്നില്ലെന്നതും തീര്&#x200d;ത്തും വേദനാജനകമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണ് നട്ട് പ്രവാസികൾ: വോട്ടവകാശം യാഥാര്&#x200d;ത്ഥ്യമാവാന്&#x200d; ഇനിയും എത്രകാലം</title>
		<link>https://www.chandrikadaily.com/kann-nat-expatriates-how-long-before-voting-rights-become-a-reality.html</link>
					<comments>https://www.chandrikadaily.com/kann-nat-expatriates-how-long-before-voting-rights-become-a-reality.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 28 Oct 2024 09:10:07 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Expatriates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315252</guid>

					<description><![CDATA[പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്കും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>പ്രവാസി വോട്ടവകാശത്തെ കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d; ഏറെകാലമായി സജീവമാണെങ്കിലും അത് യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; ഇരു സര്&#x200d;ക്കാരുകള്&#x200d;ക്കും സാധിച്ചിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്&#x200d;ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്&#x200d; വിമാനങ്ങള്&#x200d; ചാര്&#x200d;ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്&#x200d; പങ്കാളികളാവാന്&#x200d; എത്തേണ്ട അവസ്ഥയാണ്. എന്നാല്&#x200d; പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്കും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>ഗള്&#x200d;ഫ് നാടുകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന നൂറിലധികം മലയാളി കൂട്ടായ്മകളുണ്ട്. മുഖ്യധാര രാഷ്ട്രീപ്പാര്&#x200d;ട്ടികളുടെ ഉള്&#x200d;പ്പെടെയുള്ള കൂട്ടായ്മകൾ വേറെയും. പ്രവാസികള്&#x200d;ക്ക് വിദേശത്തു നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കിയാൽ അതുവഴി തങ്ങളുടെ നല്ലൊരു തുക ലാഭിക്കാമായിരുന്നു. പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്&#x200d;ന്നു വന്നത് 2003 മുതലാണ്. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചതു മുതല്&#x200d; തപാല്&#x200d; ബാലറ്റുകളിലൂടെയോ പ്രോക്സി വോട്ടിലൂടെയോ അല്ലെങ്കില്&#x200d; ഓണ്&#x200d;ലൈന്&#x200d; വോട്ടിങ്ങിലൂടെയോ ഇന്ത്യന്&#x200d; തിരഞ്ഞെടുപ്പുകളില്&#x200d; വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്&#x200d;ക്ക് നല്&#x200d;കണം എന്ന ആവശ്യം ശക്തമായി ചര്&#x200d;ച്ചകളിലേക്ക് കടന്നു വന്നു.</p>
<p>2010-ല്&#x200d; പാര്&#x200d;ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്&#x200d; അയാളുടെ ഇന്ത്യന്&#x200d; പാസ്പോര്&#x200d;ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്&#x200d;ക്കൊള്ളുന്ന അസ്സംബ്ലി/ പാര്&#x200d;ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്&#x200d; വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്&#x200d; (Electoral Roll) പേര് രജിസ്റ്റര്&#x200d; ചെയ്യാം എന്ന അവസ്ഥ വന്നു.</p>
<p>എന്നാല്&#x200d; വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്&#x200d;തുകമുടക്കി നാട്ടില്&#x200d; വരാന്&#x200d; എല്ലാ പ്രവാസികള്&#x200d;ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്&#x200d; പൗരത്വമുള്ള പ്രവാസികളില്&#x200d; ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്&#x200d; ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്&#x200d;, മാറിമറിയുന്ന ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; പൗരന്മാര്&#x200d; അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്&#x200d; വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്&#x200d; നിന്ന് മാറി നിന്നാല്&#x200d; പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്&#x200d; സഹോദരന്മാരും ഗള്&#x200d;ഫ് മേഖലയില്&#x200d; ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്&#x200d;ണ്ണായക തെരഞ്ഞെടുപ്പുകളില്&#x200d; പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.</p>
<p><strong>പ്രായോഗിക വഴികള്&#x200d;, ദീര്&#x200d;കാലത്തെ ആവശ്യം</strong></p>
<p>ഒണ്&#x200d;ലൈന്&#x200d; വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്&#x200d;ക്കാര്&#x200d; ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്&#x200d;ഘകാലമായുള്ള ആവശ്യം. ഇതില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്&#x200d;ക്കാരുമാണ് മുന്&#x200d;കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്&#x200d; അനുകൂല തീരുമാനമെടുക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.</p>
<p>ഗള്&#x200d;ഫില്&#x200d; ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്&#x200d; നിന്നുള്ളവര്&#x200d;ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്&#x200d;സുകാര്&#x200d; അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്&#x200d;ക്ക് വിധേയമായി നിര്&#x200d;മിക്കുന്ന ഒരു ഡിജിറ്റല്&#x200d; ബാലറ്റ് ആണ് അവര്&#x200d;ക്കുള്ളത്.</p>
<p>ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d; കൊടുത്താല്&#x200d; അവരെ ഡിജിറ്റല്&#x200d; വോട്ടേഴ്സ് ലിസ്റ്റില്&#x200d; ചേര്&#x200d;ക്കും. അവരുടെ ഇമെയില്&#x200d; വിലാസങ്ങളില്&#x200d; ഇ- ബാലറ്റ് ഇലക്ഷന്&#x200d; ദിവസങ്ങളില്&#x200d; അയച്ചുകൊടുത്തു രഹസ്യ പിന്&#x200d;നമ്പറും നല്&#x200d;കി ബാലറ്റില്&#x200d; കമ്പ്യൂട്ടര്&#x200d; ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്&#x200d; വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്&#x200d; അംഗീകരിച്ചതുമാണ്.</p>
<p>എന്നാല്&#x200d;, വ്യക്തമായ തീരുമാനത്തിലെത്താന്&#x200d; അധികാരികള്&#x200d; താല്&#x200d;പര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്&#x200d; വിദേശത്തുനിന്ന് പേര് ഓണ്&#x200d;ലൈനായി ചേര്&#x200d;ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്&#x200d; അത് പാടെ പ്രവര്&#x200d;ത്തന രഹിതമായി. പ്രവാസി വോട്ടര്&#x200d;മാര്&#x200d; നാട്ടിലെത്തി അപേക്ഷ സമര്&#x200d;പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്&#x200d;ക്കുന്നതായും</p>
<p>1950-ല്&#x200d; നിലവില്&#x200d; വന്ന ഇന്ത്യന്&#x200d; ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്&#x200d;ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്&#x200d; ഇല്ലാതെ സാര്&#x200d;വത്രികമായ പ്രായപൂര്&#x200d;ത്തി വോട്ടവകാശം അനുവദിച്ചു. പ്രവാസികള്&#x200d; ഒരു നിര്&#x200d;ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്&#x200d;പ്പിക്കാന്&#x200d; പോലുമാകുമായിരുന്നില്ല. മറിച്ച് ഇത്തരം വിഷയങ്ങളില്&#x200d; നിയമനിര്&#x200d;മ്മാണം നടത്തുന്നതിന് പാര്&#x200d;ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.</p>
<p>ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്&#x200d; പാര്&#x200d;ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്&#x200d;മാര്&#x200d; അവരുടെ മണ്ഡലങ്ങളില്&#x200d; സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്&#x200d;ഡ പ്രവാസികള്&#x200d; തെരഞ്ഞെടുപ്പ് പ്രക്രിയയില്&#x200d; നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.</p>
<p>1970-കളിലെ ഗള്&#x200d;ഫ് ബൂമിനെത്തുടര്&#x200d;ന്നാണ് ഇന്ത്യക്കാര്&#x200d; ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്&#x200d; ഒരു നിര്&#x200d;ണ്ണായകശക്തിയായി മാറുകയും ചെയ്തത്. നാട്ടില്&#x200d; ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്&#x200d; സജീവമായിരുന്ന, ജീവിതോപാഥികള്&#x200d;ക്കായി വിദേശത്തേക്ക് പറക്കേണ്ടി വരുന്ന നമ്മുടെ പ്രവാസികള്&#x200d;ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം വിഷമകരമായ ഒരു സാഹചര്യം തന്നെയാണെന്ന് പറയാതെ വയ്യ. പ്രവാസിക വോട്ടവകാശം യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; വേണ്ടി ഖത്തര്&#x200d; വ്യവസായി പ്രമുഖനും സുഹൃത്തുമായ അടിയോട്ടില്&#x200d; അമ്മദ് അടക്കമുള്ള നിരവധി പ്രവാസി പ്രമുഖരും സംഘടനകളും പൊതുതാല്&#x200d;പര്യ ഹരജികളും സര്&#x200d;ക്കാര്&#x200d; നിവേദനങ്ങളുമടക്കമുള്ള നീക്കങ്ങള്&#x200d; നടത്തിയെങ്കിലും, ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആവശ്യങ്ങള്&#x200d; ആവര്&#x200d;ത്തിക്കപ്പെടുകയല്ലാതെ മറ്റു നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് ഖേദകരമായ അവസ്ഥ. രാഷ്ട്രീയ പാര്&#x200d;ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്&#x200d;ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്&#x200d; എത്രത്തോളം ആത്മാര്&#x200d;ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് ഇനിയും അവ്യക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kann-nat-expatriates-how-long-before-voting-rights-become-a-reality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് തേടി നിരാശരായി പ്രവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/1desperate-expatriates-looking-for-cheap-tickets.html</link>
					<comments>https://www.chandrikadaily.com/1desperate-expatriates-looking-for-cheap-tickets.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 18 Oct 2024 05:33:47 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheap tickets]]></category>
		<category><![CDATA[Desperate]]></category>
		<category><![CDATA[Expatriates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313882</guid>

					<description><![CDATA[കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്&#x200d; കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്&#x200d;ലൈന്&#x200d; പറഞ്ഞിട്ടില്ല.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് തേടിയുള്ള ഓണ്&#x200d;ലൈന്&#x200d; സഞ്ചാര ത്തില്&#x200d; ഒടുവില്&#x200d; നിരാശരായി പ്രവാസികള്&#x200d;. അഞ്ചുലക്ഷം ടിക്കറ്റുകള്&#x200d; 170 ദിര്&#x200d;ഹമിന് നല്&#x200d;കുമെന്ന വാഗ്ദാന മാണ് പ്രവാസികളെ കടുത്ത നിരാശയിലാക്കിയത്. ഈ വാഗ്ദാനത്തില്&#x200d;നിന്നും എയര്&#x200d;ലൈന്&#x200d; പിറകോട്ട് പോയിട്ടില്ലെങ്കിലും കാളപെറ്റെന്നു കേട്ടപ്പോഴേക്കും കയറെടുത്തവരാണ് യഥാര്&#x200d;ത്ഥത്തില്&#x200d; ഇങ്ങനെ വെബ് സൈറ്റുകളില്&#x200d; കയറിയിറങ്ങി നിരാശരായത്. കുറഞ്ഞ നിരക്കിലെ അഞ്ചുലക്ഷം ടിക്കറ്റുകള്&#x200d; കേരളത്തിലേ ക്കാണെന്ന് ഒരിയ്ക്കലും എയര്&#x200d;ലൈന്&#x200d; പറഞ്ഞിട്ടില്ല. മധ്യപൗരസ്ത്യ ദേശത്തെ വിവിധ വിമാനത്താവള ങ്ങളിലേക്കാണ് ഇത്തരം ടിക്കറ്റുകള്&#x200d; കൂടുതലും ലഭ്യമാകുന്നത്.</p>
<p>എയര്&#x200d;ലൈനുകള്&#x200d; ഏറ്റവും ഉയര്&#x200d;ന്ന നിരക്ക് ഈടാക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്&#x200d; 170 ദിര്&#x200d;ഹമിന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്&#x200d; കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികള്&#x200d; എയര്&#x200d;ലൈന്&#x200d; വെബ്‌സൈറ്റുകളിലും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റു സൈറ്റുകളിലും നിരന്തരം ടിക്കറ്റ് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതേസമയം അടുത്തമാസം മൂന്നാംവാരംവരെ 250-300 ദിര്&#x200d;ഹ മിന് വിവിധ എയര്&#x200d;ലൈനുകളില്&#x200d; കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. യാത്രക്കാരുടെ എണ്ണം തീരെ കുറവുള്ള സമയമാ യതുകൊണ്ടാണ് ഇങ്ങിനെ ഏറ്റവും കുറഞ്ഞ നിരക്കില്&#x200d; ടിക്കറ്റ് നല്&#x200d;കിക്കൊണ്ടിരിക്കുന്നത്. സീസണ്&#x200d; സ മയങ്ങളില്&#x200d; നിരക്ക് വര്&#x200d;ധിപ്പിക്കുന്നതിലാണ് എയര്&#x200d;ലൈനുകള്&#x200d; തമ്മില്&#x200d; മത്സരമെങ്കില്&#x200d; ഒക്‌ടോബര്&#x200d;-നവംബര്&#x200d; മാസങ്ങളില്&#x200d; തീരെ കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്തു യാത്രക്കാരെ ആകര്&#x200d;ഷിക്കുന്നതിനാണ് ക ടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>എന്നാല്&#x200d; യാത്രക്കാരുടെ തിരക്കേറിയ സീസണ്&#x200d; സമയങ്ങളിലെ ഉയര്&#x200d;ന്ന ടിക്കറ്റ് നിരക്ക് യാതൊരു മാറ്റവുമില്ലാതെ അനുസ്യൂതം തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ എയര്&#x200d;കേരളക്ക് വേണ്ടി കാത്തിരുന്ന പ്രവാസികള്&#x200d; ഇനിയും അക്കാര്യത്തിലുള്ള പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പിലാണ്. ഇതുമാ യി ബന്ധപ്പെട്ടു ഏതാനും മാസങ്ങളായി വീണ്ടും ഉയര്&#x200d;ന്നുവന്ന നീക്കങ്ങളും വാര്&#x200d;ത്തകളും പ്രവാസികള്&#x200d; ക്കിടയില്&#x200d; വീണ്ടും പ്രതീക്ഷ നല്&#x200d;കിയിട്ടുണ്ട്. എന്നാല്&#x200d; ഇതിന്റെ സാധ്യതകളെക്കുറിച്ചുള്ള ആശങ്കയും പൊതുവെ നിലനില്&#x200d;ക്കുന്നുണ്ട്. വന്&#x200d;കിടക്കാരുമായി മത്സരിച്ചു വിജയിക്കാന്&#x200d; എയര്&#x200d;കേരളക്ക് എത്രത്തോളം സാധ്യമാകുമെന്നതുതന്നെയാണ് പ്രവാസികളുടെ ആശങ്ക വര്&#x200d;ധിപ്പിക്കുന്നത്.</p>
<p>പ്രവാസത്തിന്റെ ആരംഭം തൊട്ട്, അഥവാ ഇന്തോ-ഗള്&#x200d;ഫ് ആകാശയാത്രയുടെ തുടക്കംമുതല്&#x200d; ക ടുത്ത പ്രതിഷേധവും ശക്തമായ ആവശ്യങ്ങളും ഉന്നയിച്ച ഒരുതലമുറതന്നെ ഇതിനകം കടന്നുപോയിക്ക ഴിഞ്ഞു. പക്ഷെ അരനൂറ്റാണ്ടോളമായി നിരന്തരം തുടര്&#x200d;ന്നുകൊണ്ടിരിക്കുന്ന ആവശ്യത്തിന് ഇതുവരെ പരിഹാ രമുണ്ടായില്ല. ഇനിയും തലമുറകള്&#x200d; മാറിമറിഞ്ഞു പ്രവാസലോകത്തേക്കും തിരിച്ചുമുള്ള യാത്രകളും തുടരും. എന്നാല്&#x200d; എന്നെങ്കിലും അമിത നിരക്കിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും കാത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1desperate-expatriates-looking-for-cheap-tickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്&#x200d;ക്ക് തുടരെ തുടരെ പണി കൊടുത്ത് എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്സ്; സൗജന്യ ലഗേജില്&#x200d; നിന്ന് 10 കിലോ വെട്ടിക്കുറച്ചു</title>
		<link>https://www.chandrikadaily.com/air-india-express-continues-to-work-for-expatriates-10-kg-deduction-from-free-baggage.html</link>
					<comments>https://www.chandrikadaily.com/air-india-express-continues-to-work-for-expatriates-10-kg-deduction-from-free-baggage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 10:32:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india express]]></category>
		<category><![CDATA[Expatriates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306969</guid>

					<description><![CDATA[ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ബാഗേജിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി എ​യ​ർ ഇ​ന്ത്യ​ എ​ക്സ്​​പ്ര​സിന്റെ നടപടി. യുഎഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗേ​ജ് 10 ​കിലോ തൂക്കം കുറച്ചു. ഇതോടെ ഇതുവരെ 30 കിലോ കൊണ്ടുപോകാമായിരുന്ന ലഗേജ് ഇനി 20 കിലോയെ കൊണ്ടുപോകാൻ സാധിക്കൂ. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നാലെയാണ് ബാഗേജിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്.</p>
<p>ആ​ഗ​സ്റ്റ്​ 19ന്​ ​ശേ​ഷം ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടിവരിക. ഇതോടെ യാത്രക്കാർക്ക്​ 20 കി​ലോ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​മാ​ണ് ഇനി​ കൊ​ണ്ടു​പോ​കാ​നാ​വു​ക. ആ​ഗ​സ്റ്റ്​ 19ന്​ ശേഷമുള്ള ഏത് ദിവസവും 19 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പഴയത് പോലെ​ 30 കി​ലോ ല​ഗേ​ജ്​ ത​ന്നെ കൊണ്ടുപോകാമെന്ന്​ എ​യ​ർ ഇ​ന്ത്യയുടെ സ​ർ​ക്കു​ല​റി​ൽ പറയുന്നു.</p>
<p>സൗ​ജ​ന്യ ബാ​ഗേ​ജ്​ കൂ​ടാ​തെ അ​ധി​ക ഭാ​ര​മാ​യി ഒരാൾക്ക് പ​ര​മാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്​ 15 കി​ലോ​വ​രെ മാ​ത്ര​മാ​ണ്​. അധിക കി​ലോ​ക്ക്​ 50 ദി​ർ​ഹം വ​രെ ഈ​ടാ​ക്കു​ന്നു​മു​ണ്ട്. ഇതോടെ ഒരാൾക്ക് പരമാവധി കൊണ്ടുവരാവുന്ന ലഗേജ് 35 കിലോ ആയി ചുരുങ്ങി.</p>
<p>അതേസമയം, നിലവിൽ യുഎ​ഇയിലാണ് ഈ നിയന്ത്രണം ഉള്ളത്. മ​റ്റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സൗ​ജ​ന്യ ബാ​ഗേ​ജി​ൻറെ ഭാ​ര നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/air-india-express-continues-to-work-for-expatriates-10-kg-deduction-from-free-baggage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികളെ ചൂഷണം ചെയ്യുന്നതില്&#x200d; സര്&#x200d;ക്കാരുകള്&#x200d; തമ്മില്&#x200d; ഭേദമില്ല: കെ എം ഷാജി</title>
		<link>https://www.chandrikadaily.com/there-is-no-difference-between-governments-in-exploiting-expatriates-km-shaji.html</link>
					<comments>https://www.chandrikadaily.com/there-is-no-difference-between-governments-in-exploiting-expatriates-km-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Jul 2024 05:05:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302655</guid>

					<description><![CDATA[സര്&#x200d;ക്കാരുകള്&#x200d; സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്&#x200d;ണ്ണമാക്കുന്നത്]]></description>
										<content:encoded><![CDATA[<p>നാട്ടില്&#x200d; ഏതൊരു പ്രശ്‌നത്തിനും ആശ്രയിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളില്&#x200d; അവരെ പിന്തുണക്കുന്നതില്&#x200d; സര്&#x200d;ക്കാരുകള്&#x200d; നിഷേധാത്മക നിലപാടുകളാണ് നിരന്തരമായി സ്വീകരിക്കുന്നതെന്ന് കെ.എം ഷാജി.</p>
<p>സര്&#x200d;ക്കാരായാലും രാഷ്ട്രീയ പാര്&#x200d;ട്ടികഓളായാലും മറ്റു സംഘടനകളായാലും ഏതൊരു വിഷയത്തിലും ആദ്യം തേടുന്നത് പ്രവാസികളുടെ പിന്തുണയാണ്എന്നാല്&#x200d; പ്രാവസികള്&#x200d;ക്കൊരു പ്രശ്‌നം വന്നാല്&#x200d; പൊതുവില്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളും പ്രധാനമായും സര്&#x200d;ക്കാരുകളും നിസ്സംഗത പുലര്&#x200d;ത്തുന്നു. മരിച്ച് മയ്യത്തായാല്&#x200d; പോലും പ്രവാസികളുടെ മയ്യിത്ത് നാട്ടിലേക്കെത്തിക്കാന്&#x200d; പറ്റാത്ത തരത്തില്&#x200d; യാത്രകളെ ദുരിതപൂര്&#x200d;ണ്ണമാക്കുന്ന സാഹചര്യങ്ങളുണ്ടാവുന്നു. സര്&#x200d;ക്കാരുകള്&#x200d; സ്വീകരിക്കുന്ന സമീപനമാണ് പ്രവാസികളുടെ യാത്രകളെ ദുരിതപൂര്&#x200d;ണ്ണമാക്കുന്നത്.</p>
<p>എയര്&#x200d; ഇന്ത്യ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നത് കമ്പനി നഷ്ടത്തിലാണെന്നായിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; അതില്&#x200d; മാറ്റം വന്നിരിക്കുന്നു. കമ്പനി ലാഭത്തിലായിരിക്കുന്നു. എന്നിട്ടും സര്&#x200d;വ്വീസുകള്&#x200d; മെച്ചപ്പെടുത്തുന്നതിന് പകരം യാത്രക്കാരെ ദ്രോഹിക്കാനാണ് ശ്രമിക്കുന്നത്.</p>
<p>ഒരാഴ്ചയില്&#x200d; ഒരുലക്ഷത്തി മുപ്പത്തിനാലായിരം പേര്&#x200d;ക്ക് യു എ ഇ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാമെന്നാണ് ഇരു രാജ്യങ്ങള്&#x200d;ക്കുമിടയിലെ വ്യോമായന കരാര്&#x200d;. യു.എ.ഇ ഇന്ത്യയോട് ആവശ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്, ഈ നിരക്ക് ഉയര്&#x200d;ത്തി ചുരുങ്ങിയത് രണ്ടര ലക്ഷം യാത്രക്കാരെ അനുവദിക്കണം എന്നാണ്. എന്നാല്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ ഏകപക്ഷീയമായ നിലപാടുകള്&#x200d; കാരണം ഇതു സാധ്യമാവാതെ വരുന്നു.</p>
<p>കൂടുതല്&#x200d; സര്&#x200d;വ്വീസുകളുണ്ടായാല്&#x200d; വിമാന നിരക്ക് കുറയുമെന്ന് ഒരു യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; സര്&#x200d;ക്കാരുകള്&#x200d; വിമാന സര്&#x200d;വ്വീസുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കുന്നില്ല. കണ്ണൂര്&#x200d; വിമാനത്താവളത്തെയടക്കം തകര്&#x200d;ത്തത് അവിടെ പോര്&#x200d;ട്ടര്&#x200d;മാരായും മറ്റും ജോലിയെടുക്കുന്ന സഖാക്കളുടെ സമീപനം കൂടിയാണ്. ഇന്ന് ആളുകള്&#x200d;ക്ക് കണ്ണൂര്&#x200d; വിമാനത്താവളത്തില്&#x200d; ഇറങ്ങാന്&#x200d; പോലും ഭയമുണ്ടാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഗവണ്&#x200d;മെന്റുകളുടെ പിടിപ്പുകേടുകളുടെ മാത്രമാണ് എല്ലായിടത്തെയും പ്രശ്‌നം.</p>
<p>കേരള സര്&#x200d;ക്കാര്&#x200d; നാടൊട്ടുക്കും വലിയ ഹോര്&#x200d;ഡിങ്‌സുകള്&#x200d; വെച്ച് കൊട്ടിഘോഷിക്കുന്ന കേരള സഭയും ഈ വിഷയത്തില്&#x200d; യാതൊരു നീക്കവും നടത്തുന്നില്ല. പ്രവാസികളിലെ ഒരു വിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്&#x200d; പറഞ്ഞു പിരിഞ്ഞു പോവുകയല്ലാതെ, വിമാന നിരക്ക് കൊള്ളയടി പോലോത്ത് പ്രവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതും ലജ്ജാകരമാണ്.</p>
<p>അവസാന നിമിഷത്തിലാണ് പലപ്പോഴും ഫ്‌ലൈറ്റ് കാന്&#x200d;സലുകള്&#x200d; നടത്തുന്നത്. ഇത് പ്രവാസികളുടെ ജോലി പോലും നഷ്ടപ്പെടാന്&#x200d; കാരണമാവുന്നതെന്നും ഷാജി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-difference-between-governments-in-exploiting-expatriates-km-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എ.ഇ ദേശീയ ദിനം: സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണം, യഹിയ തളങ്കര</title>
		<link>https://www.chandrikadaily.com/uae-national-day-expatriates-should-come-forward-to-enrich-themselves-with-service-activities-yahia-thalangara.html</link>
					<comments>https://www.chandrikadaily.com/uae-national-day-expatriates-should-come-forward-to-enrich-themselves-with-service-activities-yahia-thalangara.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Nov 2023 08:37:40 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[UAE National Day]]></category>
		<category><![CDATA[Yahia Thalangara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284166</guid>

					<description><![CDATA[ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ദുബൈ: യു.എ.ഇ ദേശീയ ദിനം സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 നു സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡോണേശൻ ക്യാമ്പിന്റെ ബ്രൗഷർ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ആയിരം യൂണിറ്റ് രക്തദാനം ചെയ്യുവാനുള്ള മെഗാ ക്യാമ്പ് വൻ വിജയമാകണം എന്നും<br />
അന്നം തരുന്ന നാടിനു വേണ്ടി പ്രവാസി സമൂഹത്തിനു തിരിച്ച് നൽകാവുന്ന എറ്റവും വലിയ സേവന പ്രവർത്തനമാണ് രക്തദാനമെന്ന മഹാ കർമ്മമെന്നും അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള സേവന പ്രവർത്തനങ്ങൾ നടത്താൻ പ്രവാസി സമൂഹം കൂടുതൽ കർമ്മ മണ്ഡലങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>യു.എ.ഇയിലെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാവുന്ന ഇന്ത്യന്&#x200d; സമൂഹം രണ്ടു രാജ്യങ്ങള്&#x200d; തമ്മിലുള്ള ബന്ധത്തിന് കറുത്ത് പകരുന്നുവെന്നും<br />
ലോകത്തെ അത്ഭുദപ്പെത്തുന്നതായിരുന്നു പോയ 52 വര്&#x200d;ഷക്കാലത്തെ യുഎഇയുടെ വളര്&#x200d;ച്ചഎന്നും . മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്കുന്നത് അഭിമാനകരമാണെന്നും .<br />
പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയായ യു.എ.ഇ യോട്എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു</p>
<p>വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടലിൽ ചേർന്ന പരിവാടിയിൽ<br />
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ , മഹ്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് , റാഫി പള്ളിപ്പുറം . യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക .<br />
കെ പി അബ്ബാസ് കളനാട് , സത്താർ ആലമ്പാടി ,തുടങ്ങിയവർ സംസാരിച്ചു<br />
ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uae-national-day-expatriates-should-come-forward-to-enrich-themselves-with-service-activities-yahia-thalangara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്തില്&#x200d; കെട്ടിട വാടക കുതിച്ചുയരുന്നു; പ്രതിസന്ധിയിലായി പ്രവാസികള്&#x200d;</title>
		<link>https://www.chandrikadaily.com/building-rents-skyrocket-in-kuwait-expatriates-in-crisis.html</link>
					<comments>https://www.chandrikadaily.com/building-rents-skyrocket-in-kuwait-expatriates-in-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 09:38:36 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[rents]]></category>
		<category><![CDATA[skyrocket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282864</guid>

					<description><![CDATA[രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്&#x200d;ക്കും പ്രതിമാസം 125 കുവൈത്ത്‌ ദിനാറില്&#x200d; താഴെയാണ് ശമ്പളം.]]></description>
										<content:encoded><![CDATA[<p>കുവൈത്തില്&#x200d; കെട്ടിട വാടക കുതിച്ചുയരുമ്പോള്&#x200d; പ്രവാസികള്&#x200d; പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോര്&#x200d;ട്ട്. മൊത്തം വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്&#x200d; നല്&#x200d;കേണ്ടി വരുന്നു. ഉയര്&#x200d;ന്ന വാടക നിരക്ക് രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികള്&#x200d;ക്കും പ്രതിമാസം 125 കുവൈത്ത്‌ ദിനാറില്&#x200d; താഴെയാണ് ശമ്പളം. 33 ശതമാനം പേര്&#x200d;ക്ക് 325 മുതല്&#x200d; 400 ദിനാര്&#x200d; വരെ ശമ്പളം ലഭിക്കുന്നു. വാടക ഉയര്&#x200d;ന്നതോടെ ഒരു മുറിയില്&#x200d; ഒരുപാട് പേര്&#x200d; ഒരുമിച്ച് താമസിക്കുന്ന പ്രവണക കൂടി വരുന്നതായും മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപ്പാര്&#x200d;ട്ട്മെന്റുകളില്&#x200d; മുറികളും ആളുകള്&#x200d; വാടകയ്ക്ക് എടുക്കുന്നു. ഇത് വാടകക്കാര്&#x200d;ക്ക് ഉയര്&#x200d;ന്ന ലാഭം ഉണ്ടാക്കുന്നു. വലിയൊരു വിഭാഗം പ്രവാസികള്&#x200d;ക്ക് ചെലവുകുറഞ്ഞ താമസ സൗകര്യം നല്&#x200d;കുന്നു. വാടക മൂല്യം അപ്പാര്&#x200d;ട്ടുമെന്റുകള്&#x200d; സ്ഥിതിചെയ്യുന്ന പ്രദേശത്തെയും സ്ഥലത്തെയും ആശ്രയിച്ചിരിക്കുമെന്ന് റിയല്&#x200d; എസ്റ്റേറ്റ് വിഗ്ദധര്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/building-rents-skyrocket-in-kuwait-expatriates-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
