<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>expelled &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/expelled/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 06:30:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>expelled &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണം&#8217; -മല്ലികാര്‍ജുന്‍ ഖാര്‍ഗെ</title>
		<link>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html</link>
					<comments>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 06:24:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[mallikarjunkharge]]></category>
		<category><![CDATA[votingrights]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368787</guid>

					<description><![CDATA[ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. ഡല്&#x200d;ഹി രാംലീല മൈതാനത്ത് നടന്ന &#8216;വോട്ട് ചോര്&#x200d; ഗദ്ദി ഛോഡോ&#8217; റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്&#x200d;എസ്എസും ചേര്&#x200d;ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്&#x200d; ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്&#x200d;ത്തുന്നവര്&#x200d; വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്&#x200d; അവരെ അധികാരത്തില്&#x200d; നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>മനുസ്മൃതിയുടെയും ആര്&#x200d;എസ്എസ് നേതാക്കളായ മോഹന്&#x200d; ഭഗവത്, ഗോള്&#x200d;വാള്&#x200d;ക്കര്&#x200d; എന്നിവരുടെയും ആശയങ്ങള്&#x200d; രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്&#x200d;ഗെ തുറന്നടിച്ചു. കോണ്&#x200d;ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്&#x200d; കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്&#x200d; ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്&#x200d;ലമെന്റില്&#x200d; പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്&#x200d; തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കി അവര്&#x200d; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്&#x200d;നിര്&#x200d;ത്തിയാണ് താന്&#x200d; ഈ റാലിയില്&#x200d; പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്&#x200d;ഗെ പറഞ്ഞു. രാഹുല്&#x200d; ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്&#x200d;ത്തിച്ചു. അവകാശങ്ങള്&#x200d; സംരക്ഷിക്കാനും കള്ളക്കഥകള്&#x200d; പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്&#x200d; ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mallikarjun-khargesays-trying-undermine-voting-rights-and-constitution-should-be-expelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരിക്കല്&#x200d; ഗുജറാത്തില്&#x200d; നിന്ന് സുപ്രീം കോടതി പുറത്താക്കിയ ആളാണ് അമിത് ഷാ&#8217;; തിരിച്ചടിച്ച് ശരദ് പവാര്&#x200d;</title>
		<link>https://www.chandrikadaily.com/amit-shah-is-a-man-who-was-once-expelled-from-gujarat-by-the-supreme-court-sharad-pawar-hit-back.html</link>
					<comments>https://www.chandrikadaily.com/amit-shah-is-a-man-who-was-once-expelled-from-gujarat-by-the-supreme-court-sharad-pawar-hit-back.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 10:53:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[Sharad Pawar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303980</guid>

					<description><![CDATA[കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര്&#x200d; ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി എന്&#x200d;.സി.പി നേതാവ് ശരദ് പവാര്&#x200d;. ഗുജറാത്തില്&#x200d; നിന്ന് സുപ്രീം കോടതി തന്നെ പുറത്താക്കിയ ആളാണ് ആഭ്യന്തര മന്ത്രിയെന്ന് ശരദ് പവാര്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര്&#x200d; ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.</p>
<div>സുപ്രീം കോടതി സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാന്&#x200d; വിലക്കിയ ആളാണ് അമിത് ഷാ എന്നാണ് പവാര്&#x200d; മറുപടി നല്&#x200d;കിയത്. ‘കുറച്ച് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ എന്നെ കടന്നാക്രമിച്ചു. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും രാജാവെന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്നാല്&#x200d; ഒരു കാര്യം ഞാന്&#x200d; അദ്ദേഹത്തെ ഓര്&#x200d;മിപ്പിക്കുന്നു.ഗുജറാത്തിലെ നിയമം ദുരുപയോഗം ചെയ്ത ആളാണ് അദ്ദേഹം. അന്ന് അദ്ദേഹത്തെ സുപ്രീം കോടതി തന്നെ ഗുജറാത്തില്&#x200d; നിന്ന് പുറത്താക്കി,’ ശരദ് പവാര്&#x200d; പറഞ്ഞു.</div>
<div></div>
<div>
<div>ഒരിക്കല്&#x200d; സുപ്രീം കോടതി ഗുജറാത്തില്&#x200d; നിന്ന് പുറത്താക്കിയ ആളാണ് ഇന്ന് നമ്മുടെ ആഭ്യന്തര മന്ത്രിയെന്ന് നമ്മളെല്ലാവരും ഓര്&#x200d;ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അവരുടെ കൈകളിലാണ് ഇന്ന് നമ്മുടെ രാജ്യം ഉള്ളത്. നമ്മള്&#x200d; തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് രാജ്യത്തെ ജനങ്ങള്&#x200d; മനസിലാക്കണമെന്നും ശരദ് പവാര്&#x200d; പറഞ്ഞു. അവര്&#x200d; ജനങ്ങളെ തെറ്റായ പാതയിലൂടെയാണ് കൊണ്ടുപോകുന്നത് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</div>
<div>2010ല്&#x200d; സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് ഏറ്റുമുട്ടല്&#x200d; കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ രണ്ട് വര്&#x200d;ഷത്തേക്ക് ഗുജറാത്തില്&#x200d; നിന്ന് പുറത്താക്കിയത്. പിന്നീട് 2014ല്&#x200d; അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.</div>
<div></div>
<div>ജൂലൈ 21നാണ് മഹാരാഷ്ട്രയില്&#x200d; വെച്ച് നടന്ന ബി.ജെ.പിയുടെ പരിപാടിയില്&#x200d; അമിത് ഷാ ശരദ് പവാറിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്&#x200d; രാഷട്രീയത്തിലെ ഏറ്റവും വലിയ അഴിമതി രാജാവ് ശരദ് പവാര്&#x200d; ആണെന്നാണ് അമിത് ഷാ പറഞ്ഞത്. അഴിമതിയെ സ്ഥാപനവല്&#x200d;ക്കരിച്ചത് ശരദ് പവാര്&#x200d; ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറിലാണ് മഹാരാഷ്ട്രയില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-is-a-man-who-was-once-expelled-from-gujarat-by-the-supreme-court-sharad-pawar-hit-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിജിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാം, സത്യത്തിന്റെ ലോകത്ത് പറ്റില്ല; രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/in-modijis-world-truth-can-be-expelled-but-not-in-the-world-of-truth-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/in-modijis-world-truth-can-be-expelled-but-not-in-the-world-of-truth-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 10:30:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301611</guid>

					<description><![CDATA[എന്റെ വാക്കുകളെ അവർക്ക് എത്രവേണമെങ്കിലും നീക്കം ചെയ്യാം പക്ഷെ സത്യം സത്യമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ']]></description>
										<content:encoded><![CDATA[<div>ലോക്സഭാ പ്രസംഗത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ന്യൂനപക്ഷങ്ങൾ, നീറ്റ് തർക്കം, അഗ്നിപഥ് പദ്ധതി എന്നിവയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ സ്പീക്കർ ഓം ബിർലയുടെ ഉത്തരവനുസരിച്ച് പാർലമെന്റിന്റെ രേഖകളിൽ നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.</div>
<div></div>
<div>‘മോദിജിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാം. എന്നാൽ സത്യത്തെ, സത്യത്തിന്റെ ലോകത്ത് നിന്ന് പുറന്തള്ളാൻ സാധിക്കില്ല എന്നതാണ് വാസ്തവം. എന്റെ വാക്കുകളെ അവർക്ക് എത്രവേണമെങ്കിലും നീക്കം ചെയ്യാം പക്ഷെ സത്യം സത്യമാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. &#8216;</div>
<div></div>
<div>
<div>രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദു പരാമർശത്തിനെതിരെ ലോക്സഭയിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമാസക്തരെന്ന് വിളിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിച്ചിരുന്നു.</div>
<div>അദ്ദേഹത്തിന്റെ ഹിന്ദു പരാമർശവും , വ്യവസായികളായ അദാനി അംബാനി എന്നിവരെക്കുറിച്ചുള്ള പരാമർശവും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള പരാമർശങ്ങളുമാണ് നീക്കം ചെയ്യപ്പെട്ട ഭാഗങ്ങൾ.</div>
</div>
<div></div>
<div>
<div>ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ ബി.ജെ.പി വൻ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.</div>
<div>കുറഞ്ഞത് രണ്ട് തവണ ഇടപെട്ട മോദിയെക്കൂടാതെ കുറഞ്ഞത് അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരെങ്കിലും ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ ഹിന്ദു പരാമർശത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.</div>
</div>
<div></div>
<div>
<div>ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെൻ്റിനുള്ള അഗ്നിവീർ പദ്ധതിയെയും രാഹുൽ ഗാന്ധി വിമർശിച്ചു. അഗ്നിവീർ സർക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആൻഡ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ട് രാഹുൽ ഗാന്ധിയുടെ ആരോപണത്തെ തള്ളി.</div>
<div>അതേ സമയം പ്രസംഗ ഭാഗങ്ങൾ നീക്കിയ നടപടിക്കെതിരെ രാഹുൽ സ്പീക്കർക്ക് കത്തയച്ചു. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും നീക്കം ചെയ്ത ഭാഗങ്ങൾ പുനർസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-modijis-world-truth-can-be-expelled-but-not-in-the-world-of-truth-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാമലൈയെയും തമിഴിസൈയെയും വിമര്&#x200d;ശിച്ചു; രണ്ട് നേതാക്കളെ തമിഴ്നാട് ബി.ജെ.പി പുറത്താക്കി</title>
		<link>https://www.chandrikadaily.com/criticized-annamalai-and-tamilizai-tamil-nadu-bjp-expelled-two-leaders.html</link>
					<comments>https://www.chandrikadaily.com/criticized-annamalai-and-tamilizai-tamil-nadu-bjp-expelled-two-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 05:08:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300546</guid>

					<description><![CDATA[ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്&#x200d; കെ.അണ്ണാമലൈയെയും മുതിര്&#x200d;ന്ന നേതാവ് തിമിഴിസൈ സൗന്ദര്&#x200d;രാജനെയും വിമര്&#x200d;ശിച്ചതിന് പരസ്യമായി വിമർശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി അവരുടെ ചുമതലകളിൽ നിന്ന് നീക്കി.ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.</p>
<p>തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ &#8220;വാർ റൂമിനെയും&#8221; രൂക്ഷമായി വിമർശിച്ച് കല്യാണ്&#x200d; രാമൻ രംഗത്തെത്തിയിരുന്നു.അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ കല്യാണ്&#x200d; രാമൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.</p>
<p>ട്രിച്ചി സൂര്യ തൻ്റെ സമീപകാല അഭിമുഖങ്ങളിൽ മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനെ വിമർശിക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു.ഈ രണ്ടു നേതാക്കളുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കരുതെന്ന് പാർട്ടി ഭാരവാഹികളോടും പ്രവർത്തകരോടും നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അണ്ണാമലൈ, ചില പാർട്ടി അംഗങ്ങൾ സ്വന്തം നേതാക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലുകളിലും വിമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticized-annamalai-and-tamilizai-tamil-nadu-bjp-expelled-two-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രകമ്മിറ്റിയംഗങ്ങൾക്കെതിരെ പ്രതിഷേധിച്ചു; ബംഗാളിലെ നേതാവിനെ പുറത്താക്കി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/protested-against-central-committee-members-bjp-expelled-the-leader-of-bengal.html</link>
					<comments>https://www.chandrikadaily.com/protested-against-central-committee-members-bjp-expelled-the-leader-of-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 10:31:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Central Committee members]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[protested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300519</guid>

					<description><![CDATA[ത്രിപുര മുന്&#x200d; മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങള്&#x200d; വിലയിരുത്താന്&#x200d; പശ്ചിമ ബംഗാള്&#x200d; സന്ദര്&#x200d;ശിച്ചത്. അക്രമങ്ങളെത്തുടര്&#x200d;ന്ന് തങ്ങളെ വീടുകളില്&#x200d; നിന്ന് മാറ്റിപ്പാര്&#x200d;പ്പിച്ചപ്പോള്&#x200d; പാര്&#x200d;ട്ടിയുടെ സംസ്ഥാനനേതാക്കള്&#x200d; തങ്ങള്&#x200d;ക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി അഭിഷേക് ബാനര്&#x200d;ജിക്കെതിരെ മത്സരിച്ച് തോറ്റ സ്ഥാനാര്&#x200d;ഥിയും ബംഗാളിലെ ബി.ജെ.പി നേതാവായ അഭിജിത് ദാസിനെ സസ്പെന്&#x200d;ഡ് ചെയ്തു. പാര്&#x200d;ട്ടി അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാലാണ് അഭിജിത് ദാസിനെ പുറത്താക്കിയതെന്നാണ് വിശദീകരണം. അഭിജിത് ദാസിന്റെ പാര്&#x200d;ട്ടി അംഗത്വവും താല്&#x200d;ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.</p>
<p>തെരഞ്ഞെടുപ്പിന് പിന്നാലെ സൗത്ത് 24 പര്&#x200d;ഗാനാസ് ജില്ലയിലെ അംതലയിലെത്തിയപാര്&#x200d;ട്ടിയുടെ കേന്ദ്ര വസ്തുതാന്വേഷണ സംഘത്തിനെതിരെ ഒരുവിഭാഗം ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിച്ചിരുന്നു. ത്രിപുര മുന്&#x200d; മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങള്&#x200d; വിലയിരുത്താന്&#x200d; പശ്ചിമ ബംഗാള്&#x200d; സന്ദര്&#x200d;ശിച്ചത്. അക്രമങ്ങളെത്തുടര്&#x200d;ന്ന് തങ്ങളെ വീടുകളില്&#x200d; നിന്ന് മാറ്റിപ്പാര്&#x200d;പ്പിച്ചപ്പോള്&#x200d; പാര്&#x200d;ട്ടിയുടെ സംസ്ഥാനനേതാക്കള്&#x200d; തങ്ങള്&#x200d;ക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.</p>
<p>മുന്&#x200d; കേന്ദ്രമന്ത്രി രവിശങ്കര്&#x200d; പ്രസാദ്, യു.പി മുന്&#x200d; പൊലീസ് ഡയറക്ടര്&#x200d; ജനറലും നിലവിലെ രാജ്യസഭാംഗവുമായ ബ്രിജ്‌ലാല്&#x200d;, കബിത പാട്ടിദാര്&#x200d; എന്നിവര്&#x200d;ക്കെതിരെയായിരുന്നു പ്രതിഷേധം നടന്നത്. ഇതിന് പിന്നില്&#x200d; അഭിജിത് ദാസാണെന്നാണ് മുതിര്&#x200d;ന്ന നേതാക്കള്&#x200d; പറയുന്നത്. ചൊവ്വാഴ്ച നടന്ന പാര്&#x200d;ട്ടി യോഗത്തിലും ദാസ് പങ്കെടുത്തിരുന്നില്ല.</p>
<p>ഇതിന് പുറമെ ജില്ലയിലെ പാര്&#x200d;ട്ടിയില്&#x200d; ചേരിതിരിവ് സൃഷ്ടിച്ചതും ഇദ്ദേഹമാണെന്നാണ് മുതിര്&#x200d;ന്ന നേതാക്കള്&#x200d; പറയുന്നത്. തുടര്&#x200d;ന്നാണ് അഭിജിത് ദാസിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കിയതെന്നും പാര്&#x200d;ട്ടിയുടെ അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാണ് സസ്പെന്&#x200d;ഡ് ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്&#x200d; പറഞ്ഞതായി എന്&#x200d;.ഡി.ടി.വി റിപ്പോര്&#x200d;ട്ട് ചെയ്തു. കാരണം കാണിക്കല്&#x200d;നോട്ടീസിന് ഏഴ്ദിവസത്തിനുള്ളില്&#x200d; മറുപടി നല്&#x200d;കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തില്&#x200d; അഭിജിത് ദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protested-against-central-committee-members-bjp-expelled-the-leader-of-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ഥന്&#x200d;റെ മരണം; പുറത്താക്കിയ 33 വിദ്യാർഥികളെ വി.സി തിരിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/death-of-siddhartha-vc-took-back-33-expelled-students.html</link>
					<comments>https://www.chandrikadaily.com/death-of-siddhartha-vc-took-back-33-expelled-students.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 06:28:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Death of Siddhartha]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[vc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293608</guid>

					<description><![CDATA[നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി.]]></description>
										<content:encoded><![CDATA[<p>പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്തു. ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടർ പി.സി ശശിന്ദ്രൻ റദ്ദാക്കിയത്.</p>
<p>നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്&#x200d;റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ.</p>
<p>സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാർത്ഥന്&#x200d;റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവർണർക്ക് പരാതി നൽകും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർത്ഥൻ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില്&#x200d; ആത്മഹത്യ ചെയ്ത നിലയില്&#x200d; സിദ്ധാര്&#x200d;ഥന്&#x200d;റെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്&#x200d;റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോര്&#x200d;ട്ടിൽ പറയുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-siddhartha-vc-took-back-33-expelled-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയില്&#x200d; അംഗത്വം എടുത്ത വൈദികനെ സഭാ ചുതലകളില്&#x200d; നിന്ന് പുറത്താക്കി</title>
		<link>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html</link>
					<comments>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 05 Jan 2024 05:18:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[priest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287265</guid>

					<description><![CDATA[ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ സഭയുടെ എല്ലാ ചുമതലകളില്&#x200d; നിന്നും പുറത്താക്കി. ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; പ്രത്യേക കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.</p>
<p>ഇന്നലെ രാത്രിയില്&#x200d; ചേര്&#x200d;ന്ന നിലക്കല്&#x200d; ഭദ്രാസനത്തിന്റെ കൗണ്&#x200d;സില്&#x200d; യോഗത്തിലാണ് ഫാ. ഷൈജുവിനെതിരെ നടപടിയെടുക്കാന്&#x200d; തീരുമാനമായത്. സഭാനേതൃത്വത്തിന്റെ നിര്&#x200d;ദേശാനുസരണമാണ് നടപടി. പള്ളിവികാരി, സണ്&#x200d;ഡേസ്‌കൂള്&#x200d;, ഭദ്രാസനം സെക്രട്ടറി എന്നീ ചുമതലകളില്&#x200d; നിന്നാണ് ഫാ. ഷൈജുവിനെ മാറ്റിയിരിക്കുന്നത്.</p>
<p>സഭ അദ്ധ്യക്ഷന്റെ നിര്&#x200d;ദേശാനുസരണം ഫാ. ഷൈജുവിനെതിരെ ഉയര്&#x200d;ന്നിട്ടുള്ള പരാതികള്&#x200d; അന്വേഷിക്കാന്&#x200d; ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും 2 മാസത്തിനകം റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; നിര്&#x200d;ദേശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് വരുന്നത് വരെ ഫാ. ഷൈജു കുര്യനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്&#x200d; നിന്നും നീക്കിയതായുള്ള സഭയുടെ അറിയിപ്പാണ് ഇപ്പോള്&#x200d; പുറത്ത് വന്നിരിക്കുന്നത്.</p>
<p>നിലക്കല്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് കൊണ്ട് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്ന ഫാ. ഷൈജുവിനെതിരെ വിശ്വാസികളുടെ ഭാഗത്ത് നിന്നും വലിയ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. പിന്നാലെ ഫാ. ഷൈജുവിനെതിരെ സഭ അദ്ധ്യക്ഷന് വിവിധ പരാതികളും ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്&#x200d; സഭ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്.</p>
<p>എന്നാല്&#x200d; തന്റെ നിര്&#x200d;ദേശാനുസരണം അവധി അനുവദിക്കുക മാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് ഫാ. ഷൈജുവിന്റെ വിശദീകരണം. തനിക്കെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; കമ്മീഷനെ നിയോഗിച്ചത് അറിഞ്ഞിരുന്നു എന്നും ഈ സാഹചര്യത്തില്&#x200d; താന്&#x200d; ഭദ്രാസനത്തിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് തത്കാലത്തേക്ക് മാറി നില്&#x200d;ക്കാന്&#x200d; അനുവദിക്കണമെന്ന് അപേക്ഷിച്ചതെന്നും ഫാ.ഷൈജു പറഞ്ഞു.</p>
<p>ഡിസംബര്&#x200d; 31നാണ് ഓര്&#x200d;ത്തഡോക്സ് സഭ നിലക്കല്&#x200d; ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്&#x200d; കേന്ദ്ര മന്ത്രി വി മുരളീധരനില്&#x200d; നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പിന്നാലെ അദ്ദേഹത്തിനെതിരെ സഭ വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രതിഷേധവും സ്ത്രീപീഡനമുള്&#x200d;പ്പടെയുള്ള പരാതികളും ഉയര്&#x200d;ന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-priest-who-joined-the-bjp-was-expelled-from-the-church.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുവ്വൂര്&#x200d; കൊലപാതകം; മുഖ്യപ്രതി വിഷ്ണുവിനെ പുറത്താക്കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/tuvvur-murder-congress-expelled-the-main-accused-vishnu.html</link>
					<comments>https://www.chandrikadaily.com/tuvvur-murder-congress-expelled-the-main-accused-vishnu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 22 Aug 2023 15:48:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused Vishnu]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[expelled]]></category>
		<category><![CDATA[tuvvur murder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270958</guid>

					<description><![CDATA[യൂത്ത് കോണ്&#x200d;ഗ്രസിന്റെ മലപ്പുറം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി വാര്&#x200d;ത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>തുവ്വൂര്&#x200d; കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ കോണ്&#x200d;ഗ്രസില്&#x200d; നിന്നും പുറത്താക്കി. യൂത്ത് കോണ്&#x200d;ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും കോണ്&#x200d;ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നുമാണ് വിഷ്ണുവിനെ പുറത്താക്കിയത്. യൂത്ത് കോണ്&#x200d;ഗ്രസിന്റെ മലപ്പുറം ജില്ല പ്രസിഡന്റ് ഷാജി പച്ചേരി വാര്&#x200d;ത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടനാപരമായ കാരണങ്ങളാല്&#x200d; മെയ് മാസത്തില്&#x200d; തന്നെ സംഘടനയുടെ ഭാരവാഹിത്വത്തില്&#x200d; നിന്ന് പുറത്താക്കിയിരുന്നതായാണ് അറിയുന്നത്.</p>
<p>തുവ്വൂര്&#x200d; കൃഷിഭവനില്&#x200d; താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിത(35)യെ കൊലപ്പെടുത്തിയ കേസില്&#x200d; വിഷ്ണു ഉള്&#x200d;പ്പെടെ അഞ്ചുപേര്&#x200d; അറസ്റ്റിലായിരുന്നു. പിതാവ് മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്&#x200d; എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്&#x200d; നിന്ന് ഫോറന്&#x200d;സിക് സംഘത്തിന്റെ നേതൃത്വത്തില്&#x200d; ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.</p>
<p>ആഗസ്റ്റ് 11നാണ് കൃഷിഭവനില്&#x200d; താല്&#x200d;ക്കാലിക ജീവനക്കാരിയായ സുജിതയെ കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. നേരത്തെ പഞ്ചായത്തിലെ താല്&#x200d;ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഐ.എസ്.ആര്&#x200d;.ഒയില്&#x200d; ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.</p>
<p>വിഷ്ണുവും സുജിതയും തമ്മില്&#x200d; സാമ്പത്തിക ഇടപാടുകള്&#x200d; നടന്നിരുന്നുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സുജിത വിഷ്ണുവിനു പണം നല്&#x200d;കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്&#x200d; തമ്മില്&#x200d; തര്&#x200d;ക്കവുമുണ്ടായിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം 8 പവനോളം വരുന്ന സ്വര്&#x200d;ണാഭരണങ്ങള്&#x200d; കവര്&#x200d;ന്ന് പ്രതികള്&#x200d; വിറ്റതായാണു വിവരം.</p>
<p>കൊലക്കുശേഷം വിഷ്ണുവിെന്റ വീട്ടിലെ മാലിന്യക്കുഴിയില്&#x200d; മൃതദേഹം തള്ളി. ഇതിനുമുകളില്&#x200d; മണ്ണും മെറ്റലും എംസാന്&#x200d;ഡും ഉപേക്ഷിക്കുകയും ചെയ്തു. ഇത് അലക്കുകല്ല് നിര്&#x200d;മിക്കാന്&#x200d; കൊണ്ടുവന്നതാണെന്നാണ് നേരത്തെ ചോദ്യംചെയ്തപ്പോള്&#x200d; പ്രതികള്&#x200d; പൊലീസിനോട് പറഞ്ഞത്. കാണാതായ ദിവസം തന്നെ സുജിതയെ കൊലപ്പെടുത്തിയെന്നാണു പ്രതികള്&#x200d; പൊലീസിനു നല്&#x200d;കിയ മൊഴി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tuvvur-murder-congress-expelled-the-main-accused-vishnu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമതനീക്കം: ആലപ്പുഴയില്&#x200d; 36 പ്രവര്&#x200d;ത്തകരെ സി.പി.എം പുറത്താക്കി</title>
		<link>https://www.chandrikadaily.com/alapuzha-cpm-36members-were-expelled.html</link>
					<comments>https://www.chandrikadaily.com/alapuzha-cpm-36members-were-expelled.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 09 Jan 2021 03:09:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alapuzha]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[expelled]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175602</guid>

					<description><![CDATA[വിമതന്&#x200d; ജയിച്ചതിന് പിന്നാലെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിക്കുകയും ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ആലപ്പുഴയിലെ അരൂക്കുറ്റിയില്&#x200d; സി.പി.എമ്മില്&#x200d; കൂട്ട അച്ചടക്ക നടപടി. ലോക്കല്&#x200d; കമ്മിറ്റി അംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെടെ 36 അംഗങ്ങളെയാണ് പുറത്താക്കിയത്. അരൂര്&#x200d;ക്കുറ്റി പഞ്ചായത്ത് മൂന്നാംവാര്&#x200d;ഡില്&#x200d; എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി ദയനീയ പരാജയം ഏറ്റുവാങ്ങിയതിനാണ് നടപടി.</p>
<p>വാര്&#x200d;ഡ് കമ്മിറ്റി നിര്&#x200d;ദേശിച്ച കെ.എ മാത്യുവിനെ തള്ളി ലോക്കല്&#x200d; കമ്മിറ്റി പുതിയ സ്ഥാനാര്&#x200d;ത്ഥിയെ അവതരിപ്പിച്ചിരുന്നു. എന്നാല്&#x200d; കെ.എ മാത്യു വിമതനായി മത്സരിച്ച് 128വോട്ട് നേടി വിജയിച്ചു.</p>
<p>വിമതന്&#x200d; ജയിച്ചതിന് പിന്നാലെ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alapuzha-cpm-36members-were-expelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
