<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>faacebook &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/faacebook/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Apr 2023 06:14:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>faacebook &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷാരൂഖ് രക്ഷപ്പെട്ടത് തീയിട്ട ട്രെയിനിൽ ; പൊലീസ് വീഴ്ച ഗുരുതരം</title>
		<link>https://www.chandrikadaily.com/11seton-fire-defendent.html</link>
					<comments>https://www.chandrikadaily.com/11seton-fire-defendent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 06:00:25 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[defendant]]></category>
		<category><![CDATA[faacebook]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246534</guid>

					<description><![CDATA[ സംഭവത്തിന് ശേഷം കേരളത്തിൽ തങ്ങിയത് 4 മണിക്കൂർ എന്നിട്ടും പൊലീസ് കണ്ടെത്തിയില്ല]]></description>
										<content:encoded><![CDATA[<p>കുറ്റം ചെയ്യാന്&#x200d; തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരില്&#x200d; ട്രെയിനില്&#x200d; തീ കൊളുത്തിയ പ്രതി. ചോദ്യം ചെയ്യലില്&#x200d; പ്രതി പറഞ്ഞ നിര്&#x200d;ണായക വിവരങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചു. ആക്രമണം നടത്തിയാല്&#x200d; നല്ലത് സംഭവിക്കുമെന്ന് ഒരാള്&#x200d; ഉപദേശം നല്&#x200d;കിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്&#x200d; പൊലീസിനോട് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം കേരളത്തിൽ തങ്ങിയത് 4 മണിക്കൂർ എന്നിട്ടും പൊലീസ് കണ്ടെത്തിയില്ല. കണ്ണൂർ പൊലീസ് ആകെ നടത്തിയത് ജില്ലാ ആശുപത്രിയിലെ തിരച്ചിൽ. രണ്ട് കമ്പാർട്ട് മെൻ്റ് മാറിയിരുന്നാണ് യാത്ര ചെയ്തത്. അജ്മീർ ട്രെയിനിൽ യാത്ര ചെയ്തത് ടിക്കറ്റില്ലാതെന്ന് പ്രതി. പ്രതിയെ പിടികൂടിയത് രത്നഗിരിയിൽ വെച്ച് മഹാരാഷ്ട്ര പൊലീസ്. എന്നിട്ടും മുഖ്യമന്ത്രി കേരളപൊലീസിനെ അഭിനന്ദിച്ചിരുന്നു.</p>
<p>ഡെല്&#x200d;ഹിയില്&#x200d; നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടാരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചടപ്പെട്ടത്.കോഴിക്കോട്ടേക്കുള്ള ജനറല്&#x200d; ടിക്കറ്റാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്&#x200d; ഏത് സ്‌റ്റേഷനില്&#x200d; ഇറങ്ങി എന്നറിയില്ല. ട്രെയിന്&#x200d; ഇറങ്ങിയതിന് പിന്നാലെ പമ്പില്&#x200d; പോയി മൂന്ന് കുപ്പി പെട്രോള്&#x200d; വാങ്ങി. തൊട്ടടുത്ത ട്രെയിനില്&#x200d; കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോള്&#x200d; ഒഴിച്ച ശേഷം കൈയില്&#x200d; കരുതിയ ലൈറ്റര്&#x200d; കൊണ്ട് കത്തിക്കുകയായിരുന്നു. ആക്രമണ ശേഷം രണ്ടു കമ്പാര്&#x200d;ട്ടാമെന്റ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാല്&#x200d; പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയില്&#x200d; എത്തിയത് പിറ്റേ ദിവസമാണ്. ഖേദിനടുത്തുള്ള ഒരു റെയില്&#x200d;വെ സ്റ്റേഷനില്&#x200d; എത്തിയപ്പോള്&#x200d; ട്രെയിനില്&#x200d; നിന്ന് വീണുവെന്നും നാട്ടുകാര്&#x200d; ചേര്&#x200d;ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d; എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു.</p>
<p>തന്നെ പ്രേരിപ്പിച്ച സഹയാത്രികന്&#x200d; ആരാണെന്ന് ഇയാള്&#x200d; പറഞ്ഞിട്ടില്ല. ഇയാള്&#x200d; മുംബൈയില്&#x200d; ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11seton-fire-defendent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പില്&#x200d; മോദിയെ ജയിപ്പിക്കാന്&#x200d; ഫേസ്ബുക്ക് സഹായിച്ചെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/modi-election-facebook-news.html</link>
					<comments>https://www.chandrikadaily.com/modi-election-facebook-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Sep 2020 02:54:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA['pm narendra modi']]></category>
		<category><![CDATA[anki das]]></category>
		<category><![CDATA[bbjp]]></category>
		<category><![CDATA[faacebook]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149424</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് വിവാദം ഉടലെടുത്തതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d;. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്&#x200d; അങ്കി ദാസ് തെരഞ്ഞെടുപ്പില്&#x200d; മോദിയെ ജയിപ്പിക്കാന്&#x200d; ശ്രമിച്ചുവെന്നാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയില്&#x200d; നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; പുറത്തുവിട്ടത്. നേരത്തെ, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ഫേസ്ബുക്ക് തയ്യാറായില്ലെന്ന് പുറത്തുവന്നിരുന്നു. &#8216;സമൂഹമാധ്യമ പ്രചാരണത്തില്&#x200d; നമ്മള്&#x200d; അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് വിവാദം ഉടലെടുത്തതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d;. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്&#x200d; അങ്കി ദാസ് തെരഞ്ഞെടുപ്പില്&#x200d; മോദിയെ ജയിപ്പിക്കാന്&#x200d; ശ്രമിച്ചുവെന്നാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയില്&#x200d; നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; പുറത്തുവിട്ടത്. നേരത്തെ, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ഫേസ്ബുക്ക് തയ്യാറായില്ലെന്ന് പുറത്തുവന്നിരുന്നു.</p>
<p>&#8216;സമൂഹമാധ്യമ പ്രചാരണത്തില്&#x200d; നമ്മള്&#x200d; അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം&#8217;- 2014 ലെ തിരഞ്ഞെടുപ്പില്&#x200d; മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുമ്പ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വര്&#x200d;ഷമായി അടിത്തട്ടില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഈ പോസ്റ്റുകളാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളില്&#x200d; നിഷ്പക്ഷത പുലര്&#x200d;ത്തുമെന്ന് ഫേസ്ബുക്കിന്റെ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസിന്റെ പോസ്റ്റുകള്&#x200d;.</p>
<p>ബി.ജെ.പിയെ ഉയര്&#x200d;ത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിര്&#x200d;ദേശിച്ച് വര്&#x200d;ഷങ്ങളായി കമ്പനിക്കുള്ളില്&#x200d; അങ്കി ദാസ് ഇടപെടലുകള്&#x200d; നടത്തിയെന്നും വാള്&#x200d;സ്ട്രീറ്റ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അങ്കി ദാസിന്റെ നിലപാടിനെതിരെ കമ്പനിയിലെ ജീവനക്കാര്&#x200d; തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്&#x200d; നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാര്&#x200d; പറയുന്നു.</p>
<p>ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്&#x200d;ക്കെതിരെ നടപടി എടുക്കാത്ത ഫേസ്ബുക്കിന്റെ നിലപാട് അങ്കി ദാസിന്റെ ഇടപെടലുകൊണ്ടാണെന്ന് നേരത്തെ വാള്&#x200d;സ്ട്രീറ്റ് ജേണല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ബി.ജെ.പിക്കെതിരെ നടപടിയെടുത്താല്&#x200d; ഫേസ്ബുക്കിന്റെ ബിസിനസ് താല്&#x200d;പര്യങ്ങളെ ബാധിക്കുമെന്ന് അങ്കി ദാസ് ജീവനക്കാര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നതായും വാള്&#x200d;സ്ട്രീറ്റ് നേരത്തെ റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>വിദ്വേഷ പോസ്റ്റുകള്&#x200d;ക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന റിപ്പോര്&#x200d;ട്ട് സംബന്ധിച്ച് വിശദീകരണം നല്&#x200d;കാന്&#x200d; സെപ്റ്റംബര്&#x200d; രണ്ടിന് (ബുധനാഴ്ച) ശശി തരൂര്&#x200d; അധ്യക്ഷനായ പാര്&#x200d;ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാന്&#x200d; ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്&#x200d; ഉള്ളടക്കം നിയന്ത്രിക്കുന്നതില്&#x200d; ഫേസ്ബുക്ക് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് സമിതിക്ക് മുമ്പാകെ വിശദീകരിക്കേണ്ടിവരും. അതിനിടെയാണ്, ഇന്ത്യയിലെ തെരഞ്ഞെടുപ്പിലടക്കം ഫേസ്ബുക്ക് ഇടപെട്ടന്ന നിലയിലുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; വരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-election-facebook-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
