<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake cancer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-cancer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Jun 2019 09:11:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake cancer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാന്&#x200d;സര്&#x200d; ഇല്ലാതെ കീമോ ചെയ്ത സംഭവം ; രജനി പൊലീസില്&#x200d; പരാതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/fake-cancer-treatment-patient-police-case.html</link>
					<comments>https://www.chandrikadaily.com/fake-cancer-treatment-patient-police-case.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 08 Jun 2019 09:08:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fake cancer]]></category>
		<category><![CDATA[kottayam medical colleage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129544</guid>

					<description><![CDATA[കാന്&#x200d;സര്&#x200d; ഇല്ലാതെ കീമോ ചെയ്ത സംഭവത്തില്&#x200d; രജനിയുടെ പരാതിയില്&#x200d; ഗാന്ധിനഗര്&#x200d; പൊലീസ് കേസെടുത്തു. മെഡിക്കല്&#x200d; കോളജിലെ രണ്ടു ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെയും രണ്ട് ലാബുകള്&#x200d;ക്കെതിരെയുമാണ് രജനി പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. സര്&#x200d;ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്&#x200d;, കാന്&#x200d;സര്&#x200d; വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്&#x200d; എന്നിവര്&#x200d;ക്കെതിരെയും തെറ്റായ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്&#x200d; എന്നിവര്&#x200d;ക്കെതിരെയുമാണ് ഗാന്ധിനഗര്&#x200d; പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. ഐപിസി 366, 377 വകുപ്പുകള്&#x200d; ചുമത്തിയാണ് കേസ്. രജനിയുടെ അച്ഛന്&#x200d; പീതാംബരനോടൊപ്പമാണ് പരാതി നല്&#x200d;കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കാന്&#x200d;സര്&#x200d; ഇല്ലാതെ കീമോ ചെയ്ത സംഭവത്തില്&#x200d; രജനിയുടെ പരാതിയില്&#x200d; ഗാന്ധിനഗര്&#x200d; പൊലീസ് കേസെടുത്തു. മെഡിക്കല്&#x200d; കോളജിലെ രണ്ടു ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെയും രണ്ട് ലാബുകള്&#x200d;ക്കെതിരെയുമാണ് രജനി പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>



<p>സര്&#x200d;ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്&#x200d;, കാന്&#x200d;സര്&#x200d; വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്&#x200d; എന്നിവര്&#x200d;ക്കെതിരെയും തെറ്റായ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്&#x200d; എന്നിവര്&#x200d;ക്കെതിരെയുമാണ് ഗാന്ധിനഗര്&#x200d; പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. ഐപിസി 366, 377 വകുപ്പുകള്&#x200d; ചുമത്തിയാണ് കേസ്. രജനിയുടെ അച്ഛന്&#x200d; പീതാംബരനോടൊപ്പമാണ് പരാതി നല്&#x200d;കാന്&#x200d; രജനി എത്തിയത്. <br>
രജനിക്ക്(38) കാന്&#x200d;സറില്ലെന്ന് അന്തിമ പരിശോധനാ ഫലത്തിലും സ്ഥിരീകരിച്ചിരുന്നു. <br>
 ഡയനോവ ലാബോറട്ടറിയില്&#x200d; നടത്തിയ ബയോപ്‌സി പരിശോധനയിലാണു ആദ്യം മുഴ കാന്&#x200d;സറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; രജനിക്കു കീമോ തെറപ്പി ചികില്&#x200d;സ നല്&#x200d;കി.</p>



<p>ഇതിനിടെ ഡയനോവയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്&#x200d; കോളജ് ലാബില്&#x200d; നല്&#x200d;കിയ പരിശോധനാ ഫലത്തില്&#x200d; കാന്&#x200d;സറില്ലെന്നു കണ്ടെത്തി. തുടര്&#x200d;ന്ന് തിരുവനന്തപുരം റീജനല്&#x200d; കാന്&#x200d;സര്&#x200d; സെന്ററിലും ബയോപ്‌സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ഇതോടെ ഡയനോവയിലെ സാംപിള്&#x200d; തിരിച്ചെടുത്ത് മെഡിക്കല്&#x200d; കോളജ് ലാബിലും പരിശോധന നടത്തി കാന്&#x200d;സറല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കീമോ തെറപ്പി നിര്&#x200d;ത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-cancer-treatment-patient-police-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ കാന്‍സര്‍; സംഭാവനയെടുത്ത് തട്ടിയത് 33 ലക്ഷം</title>
		<link>https://www.chandrikadaily.com/fakecancer.html</link>
					<comments>https://www.chandrikadaily.com/fakecancer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Aug 2017 11:45:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[fake cancer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39990</guid>

					<description><![CDATA[വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിച്ചു വരികയായിരുന്ന മുപ്പത്തിയെട്ടുകാരിയായ ഓര്‍ലാണ്ടോ യുവതിയാണ് കാന്‍സര്‍ രോഗിയായി അഭിനയിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. വോടതി ഹൂബര്‍ഗ് എന്ന പേരില്‍ ശിവോനി ദികോരന്‍ എന്ന യുവതി 2014 ഒക്ടോബര്‍ മുതല്‍ തട്ടിപ്പ് നടത്തിവരുന്നതായി പോലീസ് പറയുന്നു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സാമുഹ മാധ്യമങ്ങളില്‍ രണ്ടു കുട്ടികളോടൊപ്പം നില്‍ക്കുന്ന തലയില്‍ മുടിയില്ലാത്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്തായിരുന്നു ഇവര്‍ ആളുകളെ കബളിപ്പിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഷങ്ങളായി ന്യൂയോര്&#x200d;ക്കിലെ വെസ്റ്റ് ചെസ്റ്ററില്&#x200d; താമസിച്ചു വരികയായിരുന്ന മുപ്പത്തിയെട്ടുകാരിയായ ഓര്&#x200d;ലാണ്ടോ യുവതിയാണ് കാന്&#x200d;സര്&#x200d; രോഗിയായി അഭിനയിച്ച് ആളുകളില്&#x200d; നിന്ന് സംഭാവന സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. വോടതി ഹൂബര്&#x200d;ഗ് എന്ന പേരില്&#x200d; ശിവോനി ദികോരന്&#x200d; എന്ന യുവതി 2014 ഒക്ടോബര്&#x200d; മുതല്&#x200d; തട്ടിപ്പ് നടത്തിവരുന്നതായി പോലീസ് പറയുന്നു. 20 വര്&#x200d;ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സാമുഹ മാധ്യമങ്ങളില്&#x200d; രണ്ടു കുട്ടികളോടൊപ്പം നില്&#x200d;ക്കുന്ന തലയില്&#x200d; മുടിയില്ലാത്ത ചിത്രങ്ങള്&#x200d; ഷെയര്&#x200d; ചെയ്തായിരുന്നു ഇവര്&#x200d; ആളുകളെ കബളിപ്പിച്ചത്. ചികിത്സക്കിടയില്&#x200d; കാന്&#x200d;സര്&#x200d; രോഗികള്&#x200d;ക്ക് ചിലപ്പോള്&#x200d; മുടി നഷ്ടപ്പെടാറുണ്ട്.</p>
<p>കുറഞ്ഞത് 300 ആളുകളില്&#x200d; നിന്നെങ്കിലുമായി 50000 ഡോളറാണ് ഈ യുവതി വിവിധ പാശ്ചാത്യരാജ്യങ്ങളില്&#x200d; നിന്നായി തട്ടിയെടുത്തത്. കരളിന് കാന്&#x200d;സര്&#x200d; ബാധിച്ചിട്ടുണ്ടെന്നും എണ്ണപ്പെട്ട മാസങ്ങള്&#x200d; മാത്രമേ അവര്&#x200d; ജീവിക്കുകയുള്ളൂ എന്നും ജീവിന്&#x200d; രക്ഷിക്കാന്&#x200d; എന്തു വിലയും നല്&#x200d;കണമെന്നും സന്നദ്ധ സംഘടനകളും പ്രചരിപ്പിച്ചതോടെ&#8217;വരുമാനം&#8217; കൊഴുക്കുകയായിരുന്നു. എന്നാല്&#x200d; ന്യൂയോര്&#x200d;ക്ക് പോലീസ് അറസ്റ്റു ചെയ്ത ഇവരെ ആഗസ്റ്റ് പതിനാറിന് കോടതിയില്&#x200d; ഹാജരാക്കും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fakecancer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
