<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fake datas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fake-datas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Mar 2018 15:14:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fake datas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാര്&#x200d;ട്ടിയുടെ ഔദ്യോഗിക ആപ്പ് പിന്&#x200d;വലിച്ചതിന് വിശദീകരണവുമായി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/withinc-congress-app-withdrawal-justification-by-congress.html</link>
					<comments>https://www.chandrikadaily.com/withinc-congress-app-withdrawal-justification-by-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Mar 2018 15:12:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[fake datas]]></category>
		<category><![CDATA[India]]></category>
		<category><![CDATA[WITH INC APP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77048</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി : പാര്&#x200d;ട്ടിയുടെ ഔദ്യോഗിക സ്മാര്&#x200d;ട്ട് ഫോണ്&#x200d; ആപ്പ് പ്ലേസ്‌റ്റോറില്&#x200d; നിന്നും പിന്&#x200d;വലിച്ചതിന് വിശദീകരണവുമായി കോണ്&#x200d;ഗ്രസ്. പാര്&#x200d;ട്ടി അംഗത്വം നല്&#x200d;കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് കഴിഞ്ഞ അഞ്ചു മാസത്തിലധികമായി ഉപയോഗത്തിലില്ലെന്നും. 2017 നവംബര്&#x200d; മുതല്&#x200d; സെറ്റിന്റെ ലിങ്ക് മാറ്റിയതാണെന്നും പ്രവര്&#x200d;ത്തനക്ഷമമല്ലാത്ത യു.ആര്&#x200d;.എല്&#x200d; ഉപയോഗിച്ച് പാര്&#x200d;ട്ടിയെ പരിഹസിക്കാനുള്ള നീക്കങ്ങളെ തുടര്&#x200d;ന്നാണ് ആപ്ലിക്കേഷന്&#x200d; പ്ലേ സ്‌റ്റോറില്&#x200d; നിന്ന് നീക്കാന്&#x200d; നിര്&#x200d;ബന്ധിതരായതെന്നും കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഔദ്യോഗിക ട്വീറ്റര്&#x200d; അക്കൗണ്ടിലൂടെ പ്രതികരിച്ചു. ജനപിന്തുണ വര്&#x200d;ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് പുറത്തിറക്കിയ &#8216;വിത്ത് ഐ.എന്&#x200d;.സി&#8217; ആപ്ലിക്കേഷനില്&#x200d; പാകപ്പിഴകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി : പാര്&#x200d;ട്ടിയുടെ ഔദ്യോഗിക സ്മാര്&#x200d;ട്ട് ഫോണ്&#x200d; ആപ്പ് പ്ലേസ്‌റ്റോറില്&#x200d; നിന്നും പിന്&#x200d;വലിച്ചതിന് വിശദീകരണവുമായി കോണ്&#x200d;ഗ്രസ്. പാര്&#x200d;ട്ടി അംഗത്വം നല്&#x200d;കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് കഴിഞ്ഞ അഞ്ചു മാസത്തിലധികമായി ഉപയോഗത്തിലില്ലെന്നും. 2017 നവംബര്&#x200d; മുതല്&#x200d; സെറ്റിന്റെ ലിങ്ക് മാറ്റിയതാണെന്നും പ്രവര്&#x200d;ത്തനക്ഷമമല്ലാത്ത യു.ആര്&#x200d;.എല്&#x200d; ഉപയോഗിച്ച് പാര്&#x200d;ട്ടിയെ പരിഹസിക്കാനുള്ള നീക്കങ്ങളെ തുടര്&#x200d;ന്നാണ് ആപ്ലിക്കേഷന്&#x200d; പ്ലേ സ്‌റ്റോറില്&#x200d; നിന്ന് നീക്കാന്&#x200d; നിര്&#x200d;ബന്ധിതരായതെന്നും കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഔദ്യോഗിക ട്വീറ്റര്&#x200d; അക്കൗണ്ടിലൂടെ പ്രതികരിച്ചു.</p>
<p>ജനപിന്തുണ വര്&#x200d;ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് പുറത്തിറക്കിയ &#8216;വിത്ത് ഐ.എന്&#x200d;.സി&#8217; ആപ്ലിക്കേഷനില്&#x200d; പാകപ്പിഴകള്&#x200d; കണ്ടെത്തിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നതോടെയാണ് ആപ്പ് പിന്&#x200d;വലിച്ചത് എന്നായിരുന്നു വാര്&#x200d;ത്തകള്&#x200d;. &#8216;വിത്ത് ഐ.എന്&#x200d;.സി&#8217; എന്ന ആപ്പ് പ്ലേ സ്‌റ്റോറില്&#x200d; നിന്നും പിന്&#x200d;വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്&#x200d;ത്തകള്&#x200d; തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലിങ്ക് പ്രവര്&#x200d;ത്തിക്കുന്നില്ല എന്ന തരത്തിലാണ് വാര്&#x200d;ത്തകള്&#x200d; വന്നത്. എന്നാല്&#x200d;, ലിങ്കിന്റെ യു.ആര്&#x200d;.എല്&#x200d; നേരത്തെ മാറ്റിയിരുന്നു. പഴയ യു.ആര്&#x200d;.എല്&#x200d; ടൈപ്പ് ചെയ്താലും പുതിയ യു.ആര്&#x200d;.എലിലേക്ക് റീഡയറക്ട് ചെയ്യും വിധം സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">The WithINC app is a membership app &amp; has not been in use for over 5 months since we moved membership to <a href="https://t.co/HkouqDJ8hN">https://t.co/HkouqDJ8hN</a> from 16th Nov 2017.<br />
The URL (<a href="https://t.co/s6EcGp0Oet">https://t.co/s6EcGp0Oet</a>) quoted by the media is the defunct URL from the app. The actual membership URL can be seen below <a href="https://t.co/bXFXBEdcUg">pic.twitter.com/bXFXBEdcUg</a></p>
<p>— Congress (@INCIndia) <a href="https://twitter.com/INCIndia/status/978190382906228741?ref_src=twsrc%5Etfw">March 26, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള നമോ മോദി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നതായി കോണ്&#x200d;ഗ്രസ് ആരോപിച്ചിരുന്നു.ഇതിനെതിരെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്&#x200d; വില്&#x200d;ക്കുകയാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്നും കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധി പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ആപ്പിലൂടെ ജനങ്ങളുടെ വിവരങ്ങള്&#x200d; സിംഗപ്പൂര്&#x200d; കമ്പനിക്ക് ന്ല്&#x200d;കിയെന്നും ബി.ജെ.പിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് പ്ലേ സ്റ്റോറില്&#x200d; നിന്നും ആപ്പ് അപ്രത്യക്ഷമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/withinc-congress-app-withdrawal-justification-by-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ രേഖ ചമച്ച് 5000  കോടിയുടെ വായ്പാ തട്ടിപ്പ്</title>
		<link>https://www.chandrikadaily.com/fake-datas.html</link>
					<comments>https://www.chandrikadaily.com/fake-datas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Oct 2017 04:56:33 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fake datas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50489</guid>

					<description><![CDATA[ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു വ്യാജ രേഖ ചമച്ച് പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ആന്ധ്രാബാങ്കില്‍നിന്ന് 5000 കോടിയിലധികം രൂപ വായ്പ തട്ടിയെടുത്ത സംഭവത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു. സാന്റസാര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വഡോദര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അതിന്റെ ഡയരക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെറ്റായ രേഖകള്‍ നല്‍കിയും കമ്പനിയുടെ ആസ്ഥിയും പ്രവര്‍ത്തന ലാഭവും സംബന്ധിച്ച പെരുപ്പിച്ച കണക്കുകള്‍ സമര്‍പ്പിച്ചുമാണ് വായ്പയെടുത്തത്. ആന്ധ്രാബാങ്കിന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ [&#8230;]]]></description>
										<content:encoded><![CDATA[<p><strong><br />
ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു<br />
</strong></p>
<p>വ്യാജ രേഖ ചമച്ച് പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ആന്ധ്രാബാങ്കില്&#x200d;നിന്ന് 5000 കോടിയിലധികം രൂപ വായ്പ തട്ടിയെടുത്ത സംഭവത്തില്&#x200d; ഗുജറാത്ത് ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു. സാന്റസാര ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്&#x200d; വഡോദര കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന സ്റ്റെര്&#x200d;ലിങ് ബയോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അതിന്റെ ഡയരക്ടര്&#x200d;മാര്&#x200d;ക്കുമെതിരെയാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. തെറ്റായ രേഖകള്&#x200d; നല്&#x200d;കിയും കമ്പനിയുടെ ആസ്ഥിയും പ്രവര്&#x200d;ത്തന ലാഭവും സംബന്ധിച്ച പെരുപ്പിച്ച കണക്കുകള്&#x200d; സമര്&#x200d;പ്പിച്ചുമാണ് വായ്പയെടുത്തത്. ആന്ധ്രാബാങ്കിന്റെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്&#x200d;സോര്&#x200d;ഷ്യമാണ് കമ്പനിക്ക് 5383 കോടി രൂപ വായ്പ നല്&#x200d;കിയത്.<br />
വഞ്ചന, വ്യാജരേഖ ചമയ്ക്കല്&#x200d;, ക്രിമിനല്&#x200d; ഗൂഢാലോചന, സ്വഭാവദൂഷ്യം തുടങ്ങി വിവിധ വകുപ്പുകള്&#x200d; പ്രകാരമാണ് കേസെടുത്തതെന്ന് സി.ബി.ഐ വൃത്തങ്ങള്&#x200d; വ്യക്തമാക്കി. സെറ്റെര്&#x200d;ലിങ് ലിമിറ്റഡിനു പുറമെ ഡയരക്ടര്&#x200d;മാരായ ചേതന്&#x200d; ജയന്തിലാല്&#x200d; സാന്റസാര, ദീപ്തി ചേതന്&#x200d; സാന്റസാര, രാജ്ഭൂഷന്&#x200d; ഓംപ്രകാശ് ദീക്ഷിത്, നിതിന്&#x200d; ജയന്തിലാല്&#x200d; സാന്റസാര, വിലാസ് ദത്താത്രേയ ജോഷി, ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റ് ഹേമന്ദ് ഹാതി, ആന്ധ്രാബാങ്ക് ഡയരക്ടര്&#x200d; അനൂപ് ഗാര്&#x200d;ഗ്, പേരറിയാത്ത സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; എന്നിവര്&#x200d;ക്കെതിരെയാണ് കേസില്&#x200d; പ്രതിചേര്&#x200d;ത്തിരിക്കുന്നത്.<br />
ബോംബെ, നാഷണല്&#x200d; സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്&#x200d; ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റെര്&#x200d;ലിങ് ബയോടെകിന്റെ പ്രവര്&#x200d;ത്തനം എണ്ണ, ഊര്&#x200d;ജ്ജം, കല്&#x200d;ക്കരി ഖനി തുടങ്ങിയ മേഖലകളിലായി ഇന്ത്യ, നൈജീരിയ, യു.എ.ഇ, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്&#x200d; വ്യാപിച്ചുകിടക്കുന്നതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പരമാവധി തുക ബാങ്കില്&#x200d;നിന്നും വായ്പ ലഭിക്കുന്നതിനായി കമ്പനിയുടേയും ഡയരക്ടര്&#x200d;മാരുടേയും ആസ്തികളും പ്രവര്&#x200d;ത്തന ലാഭവും പെരുപ്പിച്ചു കാണിച്ചുവെന്നും ഇത്തരത്തില്&#x200d; വായ്പയെടുത്ത തുക കമ്പനിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്നതിനു പകരം ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നുമാണ് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്&#x200d;. ക്രമക്കേടിന് ബാങ്ക് അധികൃതരില്&#x200d;നിന്നും വ്യാജ രേഖകള്&#x200d; ചമയ്ക്കുന്നതിനും മറ്റും സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരില്&#x200d;നിന്നും സഹായം ലഭിച്ചതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.<br />
ആദായ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് 2011ലും സ്റ്റെര്&#x200d;ലിങ് ബയോടെകിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്&#x200d;ന്നായിരുന്നു ഈ തട്ടിപ്പ്. കമ്പനിക്കു പുറമെ മൂന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും അന്ന് കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-datas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
