<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>farmer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/farmer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Dec 2025 05:09:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>farmer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റുന്നതനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/a-farmer-was-shocked-while-removing-a-broken-electric-wire-a-month-and-a-half-ago.html</link>
					<comments>https://www.chandrikadaily.com/a-farmer-was-shocked-while-removing-a-broken-electric-wire-a-month-and-a-half-ago.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 05:09:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366489</guid>

					<description><![CDATA[ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് പാടത്ത് ഒന്നരമാസം മുന്&#x200d;പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കര്&#x200d;ഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയല്&#x200d; അടമ്പില്&#x200d; സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്ന് പ്രദേശവാസികള്&#x200d; ആരോപിച്ചു. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്&#x200d;പു പൊട്ടിയതാണ്, പരാതി നല്&#x200d;കിയിട്ടും ഉദ്യോഗസ്ഥര്&#x200d; തിരിഞ്ഞുനോക്കിയില്ല. പ്രദേശവാസികള്&#x200d; പറഞ്ഞു.</p>
<p>പേരക്കുട്ടിയെ അങ്കണവാടിയില്&#x200d; വിട്ടശേഷം സമീപത്തെ തോട്ടത്തില്&#x200d; അടയ്ക്ക പെറുക്കാന്&#x200d;പോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. പൊട്ടിവീണ ലൈനില്&#x200d; പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനില്&#x200d; വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയില്&#x200d; എടുത്തുമാറ്റാന്&#x200d; ശ്രമിച്ചപ്പോള്&#x200d; അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.</p>
<p>സ്ഥിരമായി പാടത്തിനു നടുവിലെ വൈദ്യുതിലൈന്&#x200d; പൊട്ടിവീഴുന്നതിനാല്&#x200d; മറുഭാഗത്തുകൂടി പുതിയ ലൈന്&#x200d; സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാല്&#x200d; സെക്ഷന്&#x200d; അസി.എന്&#x200d;ജിനീയര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-farmer-was-shocked-while-removing-a-broken-electric-wire-a-month-and-a-half-ago.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ഷക ആത്മഹത്യ; ഭൂമി ആദിവാസി ഭൂമിയെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/1the-district-collector-confirmed-that-the-farmer-suicide-land-is-tribal-land.html</link>
					<comments>https://www.chandrikadaily.com/1the-district-collector-confirmed-that-the-farmer-suicide-land-is-tribal-land.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 04:47:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359844</guid>

					<description><![CDATA[കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ ഗൗരവമുള്ള കാര്യമാണെന്ന് കലക്ടര്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: അട്ടപ്പാടിയില്&#x200d; ആത്മഹത്യ ചെയ്ത കര്&#x200d;ഷകന്&#x200d; കൃഷ്ണസ്വാമിയുടേത് ആദിവാസി ഭൂമിയായിരുന്നു എന്ന് ജില്ലാ കലക്ടര്&#x200d; അറിയിച്ചു. 2024-ല്&#x200d; ഈ ഭൂമിക്ക് തണ്ടപ്പേര് അനുവദിക്കണമെന്ന അപേക്ഷ വന്നിരുന്നു, എന്നാല്&#x200d; പത്തുമാസത്തേക്ക് തീരുമാനമെടുത്തിട്ടില്ല. ഇത് കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്&#x200d; ഗൗരവമുള്ള കാര്യമാണെന്ന് കലക്ടര്&#x200d; അറിയിച്ചു.</p>
<p>ഡെപ്യൂട്ടി കലക്ടറുടെ പ്രാഥമിക റിപ്പോര്&#x200d;ട്ട് പ്രകാരം, വില്ലേജ് ഉദ്യോഗസ്ഥര്&#x200d;ക്ക് വീഴ്ച പറ്റിയിട്ടില്ല. കൃഷ്ണസ്വാമിയുടെ കുടുംബം പറയുന്നു, ഭൂമി മറ്റൊരു വ്യക്തിയില്&#x200d; നിന്നും പണം കൊടുത്ത് വാങ്ങിയതാണ്. ഇതിന് മുമ്പ് മറ്റാരോ ഈ ഭൂമി കൈയ്യേറി വില്&#x200d;പ്പന നടത്തിയതായിരിക്കാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നു. നിയമപ്രകാരം, ആദിവാസി ഭൂമി ആദിവാസിയല്ലാത്ത വ്യക്തികള്&#x200d; പ്രത്യേക അനുമതി ഇല്ലാതെ വാങ്ങാന്&#x200d; പാടില്ല.</p>
<p>റവന്യൂ വകുപ്പ് തുടര്&#x200d; അന്വേഷണം നടത്തും, കൃഷ്ണസ്വാമിയുടെ കുടുംബത്തിന്റെ രേഖകളും, തണ്ടപ്പേരിന് അപേക്ഷ നല്&#x200d;കിയ രണ്ടാം കക്ഷി മുഹമ്മദ് മഹീന്&#x200d; അലിയുടെ രേഖകളും പരിശോധിക്കും. കൃഷ്ണസ്വാമി നേരത്തെ നല്&#x200d;കിയ അപേക്ഷയിലും കൂടുതല്&#x200d; വിശദമായ അന്വേഷണം നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-district-collector-confirmed-that-the-farmer-suicide-land-is-tribal-land.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടിയില്‍ കര്‍ഷക ആത്മഹത്യ: റവന്യൂ വകുപ്പിനെതിരെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം</title>
		<link>https://www.chandrikadaily.com/farmer-suicide-in-attapadi-family-and-friends-allege-against-revenue-department.html</link>
					<comments>https://www.chandrikadaily.com/farmer-suicide-in-attapadi-family-and-friends-allege-against-revenue-department.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 05:08:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Attapadi]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359471</guid>

					<description><![CDATA[ഉദ്യോഗസ്ഥര്‍ ഭൂമാഫിയകളില്‍ നിന്നും കൈക്കൂലി വാങ്ങി തണ്ടപ്പേരുകള്‍ മാനപ്പൂര്‍വ്വം തിരുത്തുന്നു എന്നതാണ്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: അട്ടപ്പാടിയിലെ കര്&#x200d;ഷകന്&#x200d; കൃഷ്ണസ്വാമി ആത്മഹത്യ ചെയ്യുകയും, ഇക്കാര്യം സംബന്ധിച്ച് കുടുംബവും സുഹൃത്തുക്കളും റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്&#x200d; ഉന്നയിക്കുകയും ചെയ്തു.</p>
<p>കുടുംബം പറയുന്നത്, അട്ടപ്പാടി വില്ലേജ് ഓഫീസില്&#x200d; കടുത്ത അഴിമതി നടക്കുന്നു, ഉദ്യോഗസ്ഥര്&#x200d; ഭൂമാഫിയകളില്&#x200d; നിന്നും കൈക്കൂലി വാങ്ങി തണ്ടപ്പേരുകള്&#x200d; മാനപ്പൂര്&#x200d;വ്വം തിരുത്തുന്നു എന്നതാണ്.</p>
<p>സുഹൃത്തുക്കള്&#x200d; ആരോപിക്കുന്നത്, കൃഷ്ണസ്വാമി സ്വന്തം ഭൂമിക്ക് തണ്ടപ്പേര് ലഭിക്കുന്നതിനായി ഓഫീസുകളിലേക്ക് കയറി ഇറങ്ങിവന്നതോടെ മാനസിക വിഷമതയ്ക്ക് ഇരയായി ആത്മഹത്യ ചെയ്തതാണ്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മാനസിക സമ്മര്&#x200d;ദ്ദത്തില്&#x200d; ആയിരുന്നുവെന്ന് സുഹൃത്തുക്കള്&#x200d; വ്യക്തമാക്കി.</p>
<p>കഴിഞ്ഞ ദിവസമാണ് കൃഷിസ്ഥലത്ത് കൃഷ്ണസ്വാമിയെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി കൃഷ്ണസ്വാമി നിരന്തരം വില്ലേജ് ഓഫീസില്&#x200d; പോവുകയായിരുന്നുവെന്നും, റവന്യൂ വകുപ്പ് സാങ്കേതിക പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിന് നടപടികള്&#x200d; തുടരുകയാണ് എന്ന് വിശദീകരണം നല്&#x200d;കി.</p>
<p>കുടുംബം, അഴിമതിക്കാരായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയെടുക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmer-suicide-in-attapadi-family-and-friends-allege-against-revenue-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/11a-farmer-committed-suicide-after-not-getting-a-tanda-name-in-attapadi.html</link>
					<comments>https://www.chandrikadaily.com/11a-farmer-committed-suicide-after-not-getting-a-tanda-name-in-attapadi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 10:43:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Attapadi]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359357</guid>

					<description><![CDATA[തണ്ടപ്പേര്‍ ലഭിക്കാത്തത് മൂലം സര്‍ക്കാര്‍ പദ്ധതികള്‍ക്കും കാര്‍ഷിക സബ്‌സിഡികള്‍ക്കും അപേക്ഷിക്കാനാകാത്ത അവസ്ഥയിലായിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
]]></description>
										<content:encoded><![CDATA[<p>പാലക്കാട്: തണ്ടപ്പേര്&#x200d; നല്&#x200d;കുന്നതില്&#x200d; ഉണ്ടായ താമസം ദുരന്തമായി. അട്ടപ്പാടി കാവുണ്ടിക്കല്&#x200d; ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെ കൃഷിസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തി. കഴിഞ്ഞ ആറുമാസമായി വില്ലേജ് ഓഫീസില്&#x200d; തണ്ടപ്പേര്&#x200d; ലഭിക്കാനായി നിരന്തരം കയറിയിറങ്ങിയിരുന്നുവെന്നും, അപേക്ഷ പരിഗണിക്കാതെ നീണ്ടുപോയതിനെ തുടര്&#x200d;ന്ന് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തെന്നുമാണ് കുടുംബത്തിന്റെ ആരോപണം.</p>
<p>തണ്ടപ്പേര്&#x200d; ലഭിക്കാത്തത് മൂലം സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d;ക്കും കാര്&#x200d;ഷിക സബ്‌സിഡികള്&#x200d;ക്കും അപേക്ഷിക്കാനാകാത്ത അവസ്ഥയിലായിരുന്നതായും ബന്ധുക്കള്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം, കാലതാമസമോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്നും, ചില സാങ്കേതിക പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിനായി നടപടികള്&#x200d; പുരോഗമിക്കുകയാണെന്നും റവന്യൂ വകുപ്പ് വിശദീകരിച്ചു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് നാട്ടുകാര്&#x200d; വില്ലേജ് ഓഫീസിന് മുന്നില്&#x200d; പ്രതിഷേധം നടത്തി. കര്&#x200d;ഷക സംഘടനകളും ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമെന്നും, അട്ടപ്പാടിയിലെ ഭൂമിയും രേഖകളും സംബന്ധിച്ച പരാതികള്&#x200d;ക്ക് അടിയന്തര പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11a-farmer-committed-suicide-after-not-getting-a-tanda-name-in-attapadi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്‍ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/a-farmer-fell-into-a-pond-and-died-in-idukki.html</link>
					<comments>https://www.chandrikadaily.com/a-farmer-fell-into-a-pond-and-died-in-idukki.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 15 Apr 2025 16:28:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[drowned death]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[idukki]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338208</guid>

					<description><![CDATA[വെങ്കലപാറ സ്വദേശി ചെമ്പകരയില്‍ ബെന്നിയാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇടുക്കിയില്&#x200d; കര്&#x200d;ഷകന്&#x200d; കുളത്തില്&#x200d; വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയില്&#x200d; ബെന്നിയാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് വെള്ളം തുറന്നുവിടാന്&#x200d; പോയപ്പോള്&#x200d; ബെന്നി അബദ്ധത്തില്&#x200d; കുളത്തില്&#x200d; വീഴുകയായിരുന്നു. ഫയര്&#x200d;ഫോഴ്‌സും നാട്ടുകാരും ചേര്&#x200d;ന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-farmer-fell-into-a-pond-and-died-in-idukki.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; മകന്&#x200d; ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/after-his-son-committed-suicide-in-maharashtra-his-father-also-committed-suicide.html</link>
					<comments>https://www.chandrikadaily.com/after-his-son-committed-suicide-in-maharashtra-his-father-also-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 11 Jan 2025 15:24:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[farmer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325257</guid>

					<description><![CDATA[മൊബൈല്&#x200d; ഫോണ്&#x200d; വാങ്ങാന്&#x200d; പണമില്ലാത്തതിനാലാണ് മകന്&#x200d; ആത്മഹത്യ ചെയ്തത്
]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; വാങ്ങാന്&#x200d; പണമില്ലാത്തതിനാല്&#x200d; മകന്&#x200d; ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേകയറില്&#x200d; പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം.</p>
<p>പത്താംക്ലാസ് വിദ്യാര്&#x200d;ഥിയായാ ഓംകാറിനെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഹോസ്റ്റലില്&#x200d; നിന്ന് പഠിക്കുകയായിരുന്ന ഓംകാര്&#x200d; അവധിക്ക് വീട്ടിലെത്തിയ സമയം പഠനാവശ്യത്തിനായി തനിക്ക് സ്മാര്&#x200d;ട്ട് ഫോണ്&#x200d; വേണമെന്ന് വീട്ടില്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d;, പാവപ്പെട്ട കര്&#x200d;ഷക കുടുംബത്തിന് ഫോണ്&#x200d; വാങ്ങാനുള്ള സാമ്പത്തിക നിലയുണ്ടായിരുന്നില്ല.</p>
<p>കൃഷിക്കായി എടുത്ത വായ്പ പോലും തിരിച്ചടക്കാന്&#x200d; നിര്&#x200d;വാഹമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അതിനാല്&#x200d; ഫോണ്&#x200d; വാങ്ങാന്&#x200d; കഴിയില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്&#x200d; നിന്നിറങ്ങിയ ഓംകാര്&#x200d; തിരികെയെത്തിയില്ല. തുടര്&#x200d;ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കുട്ടിയെ കണ്ടത്തിയത്. മകന്റെ മൃതദേഹം മരത്തില്&#x200d; നിന്ന് താഴെയിറക്കിയ പിതാവ് അതേ കയറില്&#x200d; തൂങ്ങിമരിക്കുകയായിരുന്നെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-his-son-committed-suicide-in-maharashtra-his-father-also-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർഷകന് പുല്ലുവില പോലുമില്ലാത്ത അവസ്ഥ: കുറുക്കോളി മൊയ്തീൻ</title>
		<link>https://www.chandrikadaily.com/a-situation-where-the-farmer-does-not-even-have-the-price-of-grass-kurukoli-moiteen.html</link>
					<comments>https://www.chandrikadaily.com/a-situation-where-the-farmer-does-not-even-have-the-price-of-grass-kurukoli-moiteen.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 13 Nov 2024 10:00:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[kurukkoli moideen]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317400</guid>

					<description><![CDATA[കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് പുല്ലുവില പോലും കൽപിക്കുന്നില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് സംഭരിക്കാതെയും കർഷകരുടെ ജീവനും ഭീഷണി നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാതെയും ജപ്തി ഭീഷണിയിലൂടെയും കർഷകരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ജില്ലാ പ്രസിഡണ്ട് എംപി. എ ബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി .മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ സിദ്ദീഖ് , കർഷക സംഘം സംസ്ഥാന നേതാക്കളായ കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ , അഹമ്മദ് പുന്നക്കൽ ,നസീർ വളയം ,ജില്ലാ ജനറൽ സെക്രട്ടറി കെ ടി എ ലത്തീഫ്, ട്രഷറർ പി.കെഅബ്ദുള്ളക്കുട്ടി ,കെ.കെ.എ അസീസ് ,എം എം ഹമീദ്, അഡ്വ. നാസർ കൊമ്പത്ത്, അബ്ദുറഹീം അയിലൂർ, കെ.പി ജലീൽ , എസ്. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-situation-where-the-farmer-does-not-even-have-the-price-of-grass-kurukoli-moiteen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരത്തിനിടെ ശ്വാസ തടസം; ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു</title>
		<link>https://www.chandrikadaily.com/shortness-of-breath-during-struggle-the-farmer-died-while-undergoing-treatment.html</link>
					<comments>https://www.chandrikadaily.com/shortness-of-breath-during-struggle-the-farmer-died-while-undergoing-treatment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 09:06:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[breath during]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[Shortness]]></category>
		<category><![CDATA[STRUGGLE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292603</guid>

					<description><![CDATA[ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൽദേവ് സിംഗാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകന്റെ മരണം. ശ്വാസ തടസ്സങ്ങളെ തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൽദേവ് സിംഗാണ് മരിച്ചത്.</p>
<p>രണ്ടാം കർഷക സമരം തുടങ്ങി 26 ദിവസം പിന്നിടുമ്പോൾ ഏഴു കർഷകർ ഇതുവരെ മരിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഖനൗരി കൂടാതെ ശംഭു അതിർത്തിയിലും കർഷകർ സമരത്തിലാണ്.</p>
<p>അതേസമയം മാര്&#x200d;ച്ച് ആറിന് ഡല്&#x200d;ഹിയിലേക്ക് മാര്&#x200d;ച്ച് പുനരാരംഭിച്ച കര്&#x200d;ഷകര്&#x200d; രാജ്യവ്യാപകമായി ‘റെയില്&#x200d; റോക്കോ’ സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.</p>
<p>കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയും സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച എന്നീ കര്&#x200d;ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്&#x200d;കുന്നത്. സമരത്തില്&#x200d; ഓരോ സ്ഥലങ്ങളിലായി നൂറ് കണക്കിന് ആളുകള്&#x200d; പങ്കെടുക്കുമെന്നും കര്&#x200d;ഷക സംഘടനകള്&#x200d; അറിയിച്ചിരുന്നു. പഞ്ചാബിലെ ഫിറോസ്പൂര്&#x200d;, അമൃത്സര്&#x200d;, രൂപ്നഗര്&#x200d;, ഗുരുദാസ്പൂര്&#x200d; ജില്ലകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി സ്ഥലങ്ങളില്&#x200d; നൂറുകണക്കിന് കര്&#x200d;ഷകര്&#x200d; ട്രെയിന്&#x200d; തടഞ്ഞ് പ്രതിഷേധിക്കുമെന്ന് കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ച നേതാവ് സര്&#x200d;വാന്&#x200d; സിങ് പന്ദര്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shortness-of-breath-during-struggle-the-farmer-died-while-undergoing-treatment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് കാട്ടുപോത്ത് ആക്രമണം; കർഷകനെ കുത്തിക്കൊന്നു</title>
		<link>https://www.chandrikadaily.com/wild-buffalo-attack-in-kozhikode-the-farmer-was-stabbed-to-death.html</link>
					<comments>https://www.chandrikadaily.com/wild-buffalo-attack-in-kozhikode-the-farmer-was-stabbed-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 05 Mar 2024 12:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buffallo attack]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[death]]></category>
		<category><![CDATA[farmer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292213</guid>

					<description><![CDATA[കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പാലാട്ട് ഏബ്രഹാമിനെയാണ് (70) കാട്ടുപോത്ത് കുത്തിക്കൊന്നത്. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിന‌ു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്.</p>
<p>വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബ്രഹാമിന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്.</p>
<p>കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങി. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുത്തേറ്റ് കിടന്ന ഏബ്രഹാമിനെ ഒരുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടത്. ഈ സമയം കൊണ്ട് ധാരാളം രക്തം വാർന്നുപോയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wild-buffalo-attack-in-kozhikode-the-farmer-was-stabbed-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെട്രോയിൽ കയറാനെത്തിയ കർഷകന് വസ്ത്രത്തിന്റെ പേരിൽ അവ​ഗണന; ജീവനക്കാരനെ പിരിച്ചുവിട്ടു– വിഡിയോ</title>
		<link>https://www.chandrikadaily.com/1a-farmer-who-came-to-board-the-metro-was-ignored-because-of-his-clothes-employee-dismissed-video.html</link>
					<comments>https://www.chandrikadaily.com/1a-farmer-who-came-to-board-the-metro-was-ignored-because-of-his-clothes-employee-dismissed-video.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 Feb 2024 05:28:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[banguluru metro]]></category>
		<category><![CDATA[dismiss]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291503</guid>

					<description><![CDATA[രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ കർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിന്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിആർസി) പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ സ്റ്റേഷനിലാണു സംഭവം.</p>
<p>ഷർട്ടും മുണ്ടും തലയിൽ ചുമടുമായി എത്തിയ കർഷകൻ പ്ലാറ്റ്ഫോമിലേക്കു കടക്കാൻ ശ്രമിക്കവെയാണ് സുരക്ഷ ഉദ്യോഗസ്ഥൻ തടഞ്ഞത്. ക്യുവിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയർത്തുന്ന ഒരു വസ്തുക്കളും കർഷകന്റെ കൈയിൽ ഉണ്ടായിരുന്നില്ലയെന്നും വേഷത്തിന്റെ പേരിൽ മാറ്റിനിർത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">UNBELIEVABLE..! Is metro only for VIPs? Is there a dress code to use Metro? <br />I appreciate actions of Karthik C Airani, who fought for the right of a farmer at Rajajinagar metro station. We need more such heroes everywhere. <a href="https://twitter.com/OfficialBMRCL?ref_src=twsrc%5Etfw">@OfficialBMRCL</a> train your officials  properly. <a href="https://twitter.com/hashtag/metro?src=hash&amp;ref_src=twsrc%5Etfw">#metro</a> <a href="https://t.co/7SAZdlgAEH">pic.twitter.com/7SAZdlgAEH</a></p>
<p>&mdash; Deepak N (@DeepakN172) <a href="https://twitter.com/DeepakN172/status/1761238754210001143?ref_src=twsrc%5Etfw">February 24, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ക്യൂവിൽ നിന്നു മാറി നിൽക്കാൻ ആവശ്യപ്പെട്ട ജീവനക്കാർ 15 മിനിറ്റു കഴിഞ്ഞും കാരണം വ്യക്തമാക്കിയില്ല. കണ്ടു നിന്നവർ ഇതു ചോദ്യം ചെയ്തു. ബിഎംആർസിയുടെ ചട്ടം ലംഘിക്കാത്ത കർഷകന് യാത്ര ചെയ്യാൻ തടസ്സമൊന്നുമില്ലെന്ന് ഇവർ വാദിച്ചു. ഏറെ നേരത്തെ തർക്കത്തിന് ഒടുവിലാണ് കർഷകനെ യാത്ര ചെയ്യാൻ ജീവനക്കാരൻ അനുവദിച്ചത്. സംഭവത്തിന്റെ വിഡിയോ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ ബിഎംആർസിക്ക് എതിരെ പ്രതിഷേധവും ചർച്ചകളും ശക്തമായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-farmer-who-came-to-board-the-metro-was-ignored-because-of-his-clothes-employee-dismissed-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
