<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fathima thahliya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fathima-thahliya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Dec 2024 02:55:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fathima thahliya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>​കെ.​എം.​സി.​സി സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു</title>
		<link>https://www.chandrikadaily.com/kmcc-siti-sahib-begum-sahiba-award-adv-awarded-to-fatima-tahlia.html</link>
					<comments>https://www.chandrikadaily.com/kmcc-siti-sahib-begum-sahiba-award-adv-awarded-to-fatima-tahlia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 02:55:15 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fathima thahliya]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323049</guid>

					<description><![CDATA[ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.]]></description>
										<content:encoded><![CDATA[<p>സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കെ.​എം.​സി.​സി ഖാ​ലി​ദി​യ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സീ​തി സാ​ഹി​ബ് ബീ​ഗം സാ​ഹി​ബ അ​വാ​ർ​ഡ് അ​ഡ്വ. ഫാ​ത്തി​മ ത​ഹ്ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഖ​മീ​സ് മു​ശൈ​ത്ത് ടോ​പാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ‘ദ ​സ്റ്റേ​റ്റ് മെ​ന്റ്’ സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ​വെ​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.</p>
<p>50,000 രൂ​പ​യു​ടെ ഷി​ഫ അ​ൽ ഖ​മീ​സ് കാ​ഷ് പ്രൈ​സ് ജ​ലീ​ൽ കാ​വ​നൂ​രും പ്ര​ശ​സ്തി​പ​ത്രം മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ മാ​നേ​ജ​ർ സു​ൽ​ഫി​ക്ക​ർ അ​ലി​യും ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലീ​ൽ കാ​വ​നൂ​ർ സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.</p>
<p>മ​ജീ​ദ് കൂ​ട്ടി​ല​ങ്ങാ​ടി വേ​ദി നി​യ​ന്ത്രി​ച്ചു. മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ എ​ട​യ​ന്നൂ​ർ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം പ​ന്താ​ര​ങ്ങാ​ടി, ഉ​സ്മാ​ൻ കി​ളി​യ​മ​ണ്ണി​ൽ, മൊ​യ്തീ​ൻ ക​ട്ടു​പ്പാ​റ, സാ​ദി​ഖ് കോ​ഴി​ക്കോ​ട്, വ​നി​ത കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ഫ് വാ​ന ത​സ്നീം, ഷ​നി​ജ ഗ​ഫൂ​ർ, ഷീ​ബ അ​മീ​ർ, ആ​രി​ഫ ന​ജീ​ബ്, ഷൈ​മി റ​ഹ്മാ​ൻ, അ​ൽ ജ​നൂ​ബ് ഇ​ന്റ​ർ നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​അ​സൂം ഫ​റോ​ക്ക്, റി​യാ​സ് മേ​പ്പ​യൂ​ർ, ലേ​ഖ സ​ജി​കു​മാ​ർ, സു​ബി റ​ഹീം, ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, സാ​ജി​ദ് സു​ഫീ​ൻ, മു​ഹ​മ്മ​ദ് പെ​രു​മ്പാ​വൂ​ർ, റ​ജീ​ബ് ഇ​സ്മ​യി​ൽ (മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ) എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. കെ.​എം.​സി.​സി സീ​നി​യ​ർ നേ​താ​ക്ക​ന്മാ​രാ​യ ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി മാ​താ​പ്പു​ഴ, സ​ലിം പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​ർ​ക്കു​ള്ള ഖാ​ലി​ദി​യ കെ.​എം.​സി.​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം അ​ഡ്വ. ഫാ​ത്തി​മ ത​ഹ് ലി​യ​ക്ക് സ​മ്മാ​നി​ച്ചു. ഡോ. ​ത​ഹി​യ, ഉ​മ്മു​ഫ​സ​ൽ, ഡോ. ​ര​ഹ​ന, ഹ​ർ​ഷ, മ​ഹ​റൂ​ഫ, ബാ​സി​ത്ത് ഇ​ല്ലി​ക്ക​ൽ (അ​ൽ ജ​നൂ​ബ് സ്കൂ​ൾ), ഫാ​യി​സ് (ക്ലൗ​ഡ്സ് ഓ​ഫ് അ​ബ​ഹ) എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​സാ​ർ ക​രു​വ​ൻ​തു​രു​ത്തി സ്വാ​ഗ​ത​വും ഷ​ഫീ​ഖ് മ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-siti-sahib-begum-sahiba-award-adv-awarded-to-fatima-tahlia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കെ.ടി ജലീൽ പോയാൽ നാട്ടിലെ ആളുകൾ പോയിട്ട് വീട്ടിലെ ആടുകൾ പോലും കരയില്ല’; ഫാത്തിമ തഹ്&#x200d;ലിയ</title>
		<link>https://www.chandrikadaily.com/if-kt-jalil-leaves-the-people-of-the-country-will-leave-and-even-the-sheep-of-the-house-will-not-cry-fatima-tahlia.html</link>
					<comments>https://www.chandrikadaily.com/if-kt-jalil-leaves-the-people-of-the-country-will-leave-and-even-the-sheep-of-the-house-will-not-cry-fatima-tahlia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 11:01:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[fathima thahliya]]></category>
		<category><![CDATA[kt jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292623</guid>

					<description><![CDATA[സ്വന്തം വീട് നില്&#x200d;ക്കുന്ന കോട്ടക്കല്&#x200d; മണ്ഡലത്തില്&#x200d; മത്സരിക്കാന്&#x200d; പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>വടകര ലോക്‌സഭ മണ്ഡലത്തില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി ഷാഫി പറമ്പിലിനെ നിയോഗിച്ചതിനെ തുടര്&#x200d;ന്ന് പാലക്കാട് മണ്ഡലത്തിലെ വോട്ടര്&#x200d;മാര്&#x200d; നല്&#x200d;കിയ വൈകാരിക യാത്രയയപ്പിനെ പരിഹസിച്ച കെ.ടി ജലീല്&#x200d; എം.എല്&#x200d;.എക്കെതിരെ പരിഹാസവുമായി എം.എസ്.എഫ് മുന്&#x200d; ദേശീയ വൈസ് പ്രസിഡന്റും ഹരിത സംസ്ഥാന പ്രസിഡന്റുമായിരുന്ന ഫാത്തിമ തഹ്‌ലിയ.</p>
<p>മിസ്റ്റര്&#x200d; കെ.ടി (കുറ്റിപ്പുറം തവനൂര്&#x200d;) ജലീല്&#x200d; പോയാല്&#x200d; നാട്ടിലെ ആളുകള്&#x200d; പോയിട്ട്, വീട്ടിലെ ആടുകള്&#x200d; പോലും കരയില്ലെന്ന് അവര്&#x200d; അവര്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. സ്വന്തം വീട് നില്&#x200d;ക്കുന്ന കോട്ടക്കല്&#x200d; മണ്ഡലത്തില്&#x200d; മത്സരിക്കാന്&#x200d; പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നതെന്നും അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണമെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><strong>ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<p>മിസ്റ്റര്&#x200d; കെ.ടി (കുറ്റിപ്പുറം തവനൂര്&#x200d;) ജലീല്&#x200d;,</p>
<p>സ്വന്തം വീട് നില്&#x200d;ക്കുന്ന കോട്ടക്കല്&#x200d; മണ്ഡലത്തില്&#x200d; മത്സരിക്കാന്&#x200d; പോലും ധൈര്യമില്ലാത്ത താങ്കളാണ് പാലക്കാട്ടുകാരുടെ കണ്ണീരിനെ പരിഹസിക്കുന്നത്. അസൂയക്കൊക്കെ ഒരു ലിമിറ്റ് വേണം കേട്ടോ..താങ്കള്&#x200d; പോയാല്&#x200d; നാട്ടിലെ ആളുകള്&#x200d; പോയിട്ട്, വീട്ടിലെ ആടുകള്&#x200d; പോലും കരയില്ല!</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-kt-jalil-leaves-the-people-of-the-country-will-leave-and-even-the-sheep-of-the-house-will-not-cry-fatima-tahlia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകളെ വേർതിരിച്ചിരുത്തുന്നത് രണ്ടാംതരമല്ല; ട്രെയിനിൽ പ്രത്യേക കോച്ചെന്തിനാണ് ?ഫാത്തിമ തഹ് ലിയ</title>
		<link>https://www.chandrikadaily.com/segregation-of-women-is-not-secondary-what-is-a-special-coach-in-the-trainfatima-tahlia.html</link>
					<comments>https://www.chandrikadaily.com/segregation-of-women-is-not-secondary-what-is-a-special-coach-in-the-trainfatima-tahlia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Apr 2023 10:46:19 +0000</pubDate>
				<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[fathima thahliya]]></category>
		<category><![CDATA[muslim marriage i]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249116</guid>

					<description><![CDATA[ലിബറൽ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം കല്ല്യാണങ്ങളില്&#x200d; സ്ത്രീകള്&#x200d;ക്ക് ഇപ്പോഴും അടുക്കള ഭാഗത്ത് ഭക്ഷണം കൊടുക്കുന്നു, അതിപ്പോഴും തുടരുന്നുണ്ടെന്ന വിഷയത്തെക്കുറിച്ച് ഫാത്തിമ തഹ്‌ലിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.</p>
<p>മുസ്‌ലിം കല്ല്യാണങ്ങളില്&#x200d; സ്ത്രീകള്&#x200d;ക്ക് ഇപ്പോഴും അടുക്കള ഭാഗത്ത് ഭക്ഷണം കൊടുക്കുന്നു, അതിപ്പോഴും തുടരുന്നുണ്ടെന്ന വിഷയത്തെക്കുറിച്ച് ഫാത്തിമ തഹ്‌ലിയ കണ്ണൂരിലെ മുസ്ലിം വീടുകളിൽ മാത്രമല്ല, മലബാറിലെ മുസ്ലിം വീടുകളിൽ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മറ്റു മതപരമായ ഒത്തുചേരലുകൾക്കുമെല്ലാം സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിടം ഉണ്ടാവാറുണ്ട്.ലിബറൽ കൈയ്യടിക്ക് വേണ്ടിയല്ല നിലപാട് പറയാറുള്ളത്. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ഇടചേരലുകളെ പ്രോത്സാഹിപ്പിക്കാത്ത മതമാണല്ലോ ഇസ്‌ലാം. ആ മതത്തെ അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായ ആളുകൾ നടത്തുന്ന സ്വകാര്യ പരിപാടികളിൽ സ്വാഭാവികമായും സ്ത്രീക്കും പുരുഷനും വെവ്വേറെ ഇരിപ്പിടങ്ങളായിരിക്കുമല്ലോ ഒരുക്കുക. ഈ സ്വാഭാവിക കാര്യങ്ങളെ വിവാദമാക്കുന്നത് എന്തിനാണ്.? പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രമായി ട്രെയിനിൽ പ്രത്യേക കോച്ചുകളും ബസ്സിൽ പ്രത്യേക ഇരിപ്പിടങ്ങളും ബസ്സ്റ്റാന്റിലും മറ്റും പ്രത്യേക കംഫർട്ട് സ്റ്റേഷനുകളുമെല്ലാം ഒരുക്കുന്ന നമ്മുടെ നാട്ടിൽ, മതപരമായ കാരണങ്ങൾ കൊണ്ട് മാത്രം സ്ത്രീ പുരുഷ ഇരിപ്പിടങ്ങൾ വെവ്വേറെയാക്കുന്നത് തിരഞ്ഞ് പിടിച്ച് വാർത്തയാക്കുന്നതിനും വിവാദമാക്കുന്നതിനും പിന്നിൽ പ്രത്യേക താൽപ്പര്യം തന്നെയുണ്ട്.</p>
<p>പുരുഷന്മാർ ഉള്ള സദസ്സിലേക്ക് കയറി ചെല്ലാൻ മടിക്കുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് ഇത്തരത്തിൽ പ്രത്യേക ഇരിപ്പിടങ്ങൾ ഉള്ളത് തന്നെയാണ് സൗകര്യം. കൂടാതെ സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷിതത്വവും ലഭിക്കുന്നുണ്ട്. തിക്കിലും തിരക്കിലും ലൈംഗിക അതിക്രമത്തിന് വിധേയരാകുന്ന ഒരുപാട് അനുഭവങ്ങൾ പല പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.</p>
<p>&#8220;സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടം ഉണ്ട് എന്ന കാരണം കൊണ്ട്, സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നില്ല. സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകുന്ന അതേ സൗകര്യങ്ങളാണ് പന്തലിൽ ഒരുക്കാറുള്ളത് എന്നും, സ്ത്രീകൾക്കും പുരുഷന്മാർക്ക് നൽകാറുള്ള അതേ ഭക്ഷണമാണ് പന്തലിൽ നൽകാറുള്ളത്&#8221; എന്നും സാന്ദർഭികമായി ഇന്നലെ നടന്ന മനോരമ ന്യൂസിന്റെ ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിലെ എന്റെ വാദങ്ങളിൽ നിന്നും &#8216;സ്ത്രീകൾക്കും ഒരേ ഭക്ഷണമാണ് നൽകുന്നത്, പിന്നെങ്ങനെയാണ് വിവേചനമാകുക&#8217; എന്ന കാര്യം അടർത്തി മാറ്റി ഒരു troll material എന്ന നിലക്ക് വാർത്ത അവതരിപ്പിച്ച ചില മാധ്യമങ്ങളുടെ താൽപ്പര്യങ്ങളെ നന്നായി മനസ്സിലാക്കുന്നുണ്ട്. മുസ്ലിം സ്ത്രീകളെ മുസ്ലിം പുരുഷന്മാരുടെ &#8221;കരാള ഹസ്തങ്ങളിൽ&#8221; നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശം വെച്ച് മാത്രം പ്രവർത്തിക്കുന്ന പ്രസ്തുത മാധ്യമങ്ങളുടെ സദുദ്ദേശത്തിന് എന്റെ നല്ല നമസ്ക്കാരം. ഈ മോദി ഭരണകാലത്തും മുസ്ലിങ്ങളേയും അവരുടെ സംസ്ക്കാരങ്ങളേയും രീതികളേയും നിരന്തരം വിമർശിച്ച് ആസൂത്രിത വിവാദമുണ്ടാക്കി പ്രതിക്കൂട്ടിൽ നിർത്തുന്ന ഇത്തരം മാധ്യമങ്ങളുടെ താൽപ്പര്യത്തെ അത്ര നിഷ്ക്കളങ്കമാണെന്ന് കരുതാനാകില്ല.</p>
<p>മാധ്യമങ്ങളുടേയും ലിബറൽ സഹോദരങ്ങളുടേയും ഓശാന കേട്ടിട്ടല്ലല്ലോ ഞങ്ങളാരും ജീവിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. സാംസ്ക്കാരികമായി മുസ്ലിം സമുദായത്തെ ഇകഴ്ത്തി കാണിച്ചുക്കൊണ്ട് നടത്തുന്ന പ്രചരണങ്ങളിൽ പാകപ്പെട്ട് മൗനം അവലംഭിക്കുമെന്ന് കരുതിയവർക്ക് തെറ്റി. പറയാനുള്ളത് ഇനിയും ഉറക്കെ പറയുക തന്നെ ചെയ്യും. ഒരുപാട് സൈബർ അറ്റാക്കുകൾ നേരിട്ട് കൊണ്ട് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ളത്. ട്രോളുകളിലൂടെ നിശബ്ദമാക്കാമെന്ന് കരുതുന്നവർക്ക് ഒരിക്കൽ കൂടി എന്റെ നല്ല നമസ്ക്കാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/segregation-of-women-is-not-secondary-what-is-a-special-coach-in-the-trainfatima-tahlia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
