<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>filed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/filed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Aug 2024 13:15:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>filed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര പരാതി നൽകി</title>
		<link>https://www.chandrikadaily.com/actress-srilekha-mitra-filed-a-complaint-against-ranjith.html</link>
					<comments>https://www.chandrikadaily.com/actress-srilekha-mitra-filed-a-complaint-against-ranjith.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 13:15:22 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actress Srilekha Mitra]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[ranjith]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307423</guid>

					<description><![CDATA[ഇ-മെയിൽ മുഖേനെയാണ് പരാതി കൈമാറിയത്.]]></description>
										<content:encoded><![CDATA[<p>സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊച്ചി സിറ്റി കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ-മെയിൽ മുഖേനെയാണ് പരാതി കൈമാറിയത്. പ്രത്യേക അന്വേഷണ സംഘത്തിനു പരാതി കൈമാറണമോ കാര്യം പരിശോധിക്കും.</p>
<p>സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റിൽവെച്ചാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ തുടർ നടപടികൾ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ അറിയിച്ചു. നടന്ന വർഷം, നടന്ന സ്ഥലം, നടന്ന സംഭവം, രക്ഷപ്പെട്ട രീതി, ആരോടെല്ലാ കാര്യം പറഞ്ഞു എന്നിവയെല്ലാം പരാതിയിൽ‌ പറയുന്നുണ്ട്. കഥ ചർച്ച ചെയ്യാമെന്ന് പറഞ്ഞാണ് ഫ്ലാറ്റിൽ വിളിച്ചുവരുത്തിയതെന്നും ​ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>ജോഷി ജോസഫിനോട് കാര്യം പറഞ്ഞെന്നും അവിടെയാണ് കഴിഞ്ഞതെന്നും നടി പറയുന്നു. പിന്നീട് കൊൽക്കത്തയിലേക്ക് മാറുകയും ആയിരുന്നെന്നും പരാതിയിൽ‌ വ്യക്തമാക്കുന്നു. പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്താൻ സാധ്യത. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-srilekha-mitra-filed-a-complaint-against-ranjith.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ് ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ</title>
		<link>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html</link>
					<comments>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jun 2024 08:55:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[Film shooting]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301249</guid>

					<description><![CDATA[സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>എറണാകുളം : അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.</p>
<p>സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.</p>
<p>എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.</p>
<p>ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു.</p>
<p>ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് മനസ്സിലാക്കുന്നത്. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദ്ദേശിക്കുന്നുണ്ടായിരുന്നു.</p>
<p>രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമാണ് അങ്കമാലി താലൂക്ക് ആശുപത്രി. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സർക്കാർ ആശുപത്രി സിനിമയിൽ ചിത്രീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-shooting-in-the-emergency-department-of-angamaly-taluk-hospital-human-rights-commission-filed-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോക്സോ കേസ്: യെദിയൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html</link>
					<comments>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 15:17:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[pocso case]]></category>
		<category><![CDATA[yeddyurappa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301199</guid>

					<description><![CDATA[സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ കർണാടക ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്തെ പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് സിഐഡി കുറ്റപത്രം സമർപ്പിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഫെബ്രുവരിയിൽ യെദിയൂരപ്പയുടെ വസതിയിൽ വച്ച് 17 വയസ്സുള്ള തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 54-കാരിയായ പരാതിക്കാരി ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചിരുന്നു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തുടര്&#x200d;ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകൻ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്&#x200d; തനിക്കെതിരായ എല്ലാ ആരോപണങ്ങളും യെദിയൂരപ്പ നിഷേധിച്ചിരുന്നു.</div>
<div></div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ യെദിയൂരപ്പ കോടതിയെ സമീപിച്ചിരുന്നു. തുടര്&#x200d;ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില്&#x200d; നിന്ന് സിഐഡിയെ കോടതി വിലക്കിയിരുന്നു. &#8216;ഞാൻ ആരോടും പരാതി പറയുന്നില്ല. കാലം എല്ലാം തീരുമാനിക്കും. സത്യം എന്താണെന്ന് ജനങ്ങൾക്കറിയാം. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കും&#8217;, എന്നായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-case-chargesheet-filed-against-yeddyurappa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹര്&#x200d;ഷിന കേസില്&#x200d; പ്രതിപ്പട്ടിക സമര്&#x200d;പ്പിച്ചു; ഡോക്ടര്&#x200d;മാരടക്കം നാല് പേര്&#x200d; പ്രതികള്&#x200d;</title>
		<link>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html</link>
					<comments>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Sep 2023 07:07:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[Doctors]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[harshina case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272437</guid>

					<description><![CDATA[മെഡിക്കല്&#x200d; നെഗ്ലിജെന്&#x200d;സ് ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; രണ്ടു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മാതൃശിശു സംരക്ഷണ കേന്ദ്രത്തില്&#x200d;നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്&#x200d;ഷിനയുടെ വയറ്റില്&#x200d; ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്&#x200d; പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ രണ്ട് ഡോക്ടര്&#x200d;മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമര്&#x200d;പ്പിച്ചത്. ഡോ. സി.കെ. രമേശന്&#x200d;, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയില്&#x200d; ഉള്ളത്. സ്റ്റാഫ് നഴ്‌സ് മഞ്ജു കെ.ജി, നഴ്‌സിങ് ഓഫിസര്&#x200d; ഗ്രേഡ് വണ്&#x200d; ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്.</p>
<p>മെഡിക്കല്&#x200d; നെഗ്ലിജെന്&#x200d;സ് ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; രണ്ടു വര്&#x200d;ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്&#x200d;ത്തത്. നേരേത്ത പ്രതിചേര്&#x200d;ത്തിരുന്ന മെഡിക്കല്&#x200d; കോളജ് ഐ.എം.സി.എച്ച് മുന്&#x200d; സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്&#x200d;മാരെ സംഭവത്തില്&#x200d; പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കിയിരുന്നു.</p>
<p>സംഭവത്തില്&#x200d; ഡോക്ടര്&#x200d;മാരുള്&#x200d;പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്&#x200d; സര്&#x200d;ക്കാരിന് അപേക്ഷ നല്&#x200d;കും. ഇതിനു ശേഷം അറസ്റ്റ് ഉള്&#x200d;പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.</p>
<p>ഹര്&#x200d;ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയത് ഡോ.സി.കെ. രമേശന്&#x200d; ആയിരുന്നു. അദ്ദേഹമിപ്പോള്&#x200d; മഞ്ചേരി മെഡിക്കല്&#x200d; കോളജിലാണ് ജോലി ചെയ്യുന്നത്. ഡോ. ഷഹല കോട്ടയത്ത് ഒരു സ്വകാര്യ ആശുപത്രിയില്&#x200d; ജോലി ചെയ്യുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chargesheet-filed-in-harshina-case-four-people-including-doctors-are-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മാര്&#x200d;ട് മീറ്റര്&#x200d;; ചര്&#x200d;ച്ച പരാജയം, തെറ്റിപ്പിരിഞ്ഞെന്ന് കാനം രാജേന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/smart-meter-kanam-rajendran-said-that-the-discussion-was-a-failure-and-it-was-a-mistake.html</link>
					<comments>https://www.chandrikadaily.com/smart-meter-kanam-rajendran-said-that-the-discussion-was-a-failure-and-it-was-a-mistake.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Jun 2023 09:29:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[filed]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[meeting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259065</guid>

					<description><![CDATA[സംസ്ഥാനത്ത് സ്മാര്&#x200d;ട്ട് മീറ്റര്&#x200d; പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി നടത്തിയ ചര്&#x200d;ച്ച പരാജയം. ടോട്ടക്‌സ് രീതിയില്&#x200d; സ്മാര്&#x200d;ട് മീറ്റര്&#x200d; നടപ്പിലാക്കാന്&#x200d; പാടില്ലെന്നാണ് നിലപാടെന്നും ചര്&#x200d;ച്ച തെറ്റിപ്പിരിഞ്ഞുവെന്നും കാനം രാജേന്ദ്രന്&#x200d; വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിനായി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനം കൈക്കൊളളുന്നത് വരെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്തിവയ്ക്കാന്&#x200d; കെ.എസ്.ഇ.ബിക്ക് സര്&#x200d;ക്കാര്&#x200d; നേരത്തെ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. പദ്ധതി സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി മന്ത്രി നടത്തിയ ചര്&#x200d;ച്ചയും നേരത്തെ പരാജയപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്മാര്&#x200d;ട്ട് മീറ്റര്&#x200d; പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്&#x200d;കുട്ടി നടത്തിയ ചര്&#x200d;ച്ച പരാജയം. ടോട്ടക്‌സ് രീതിയില്&#x200d; സ്മാര്&#x200d;ട് മീറ്റര്&#x200d; നടപ്പിലാക്കാന്&#x200d; പാടില്ലെന്നാണ് നിലപാടെന്നും ചര്&#x200d;ച്ച തെറ്റിപ്പിരിഞ്ഞുവെന്നും കാനം രാജേന്ദ്രന്&#x200d; വ്യക്തമാക്കി.</p>
<p>പദ്ധതി നടപ്പിലാക്കുന്നതിനായി നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനം കൈക്കൊളളുന്നത് വരെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിര്&#x200d;ത്തിവയ്ക്കാന്&#x200d; കെ.എസ്.ഇ.ബിക്ക് സര്&#x200d;ക്കാര്&#x200d; നേരത്തെ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. പദ്ധതി സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി മന്ത്രി നടത്തിയ ചര്&#x200d;ച്ചയും നേരത്തെ പരാജയപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smart-meter-kanam-rajendran-said-that-the-discussion-was-a-failure-and-it-was-a-mistake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
