<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>FILM CAPTAIN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/film-captain/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 Feb 2018 09:43:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>FILM CAPTAIN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രിയ വാര്യര്&#x200d;ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്&#x200d; സീറ്റ് തറയില്&#x200d;; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്</title>
		<link>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html</link>
					<comments>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 09:31:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fans kerala blasters]]></category>
		<category><![CDATA[FILM CAPTAIN]]></category>
		<category><![CDATA[IM VIJAYAN]]></category>
		<category><![CDATA[indian football]]></category>
		<category><![CDATA[kerala blasters]]></category>
		<category><![CDATA[priya warrier]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72107</guid>

					<description><![CDATA[കൊച്ചി: ഐ.എസ്.എല്ലില്&#x200d; കൊച്ചിയിലെ അവസാന ഹോം മാച്ചില്&#x200d; അധികൃതരില്&#x200d; നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്&#x200d; പ്രതിഷേധം അറിയിച്ച് മുന്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; താരം ഐ.എം വിജയന്&#x200d; രംഗത്ത്. വി.ഐ.പി ഗാലറിയില്&#x200d; അഡാര്&#x200d; ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്&#x200d;പെടുത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്&#x200d; തറ ടിക്കറ്റ് നല്&#x200d;കിയന്ന തരത്തില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്&#x200d; രംഗത്തെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്&#x200d; എഴുതിയ സോഷ്യല്&#x200d;മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഐ.എസ്.എല്ലില്&#x200d; കൊച്ചിയിലെ അവസാന ഹോം മാച്ചില്&#x200d; അധികൃതരില്&#x200d; നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്&#x200d; പ്രതിഷേധം അറിയിച്ച് മുന്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; താരം ഐ.എം വിജയന്&#x200d; രംഗത്ത്. വി.ഐ.പി ഗാലറിയില്&#x200d; അഡാര്&#x200d; ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്&#x200d;പെടുത്തിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്&#x200d; തറ ടിക്കറ്റ് നല്&#x200d;കിയന്ന തരത്തില്&#x200d; സോഷ്യല്&#x200d;മീഡിയയില്&#x200d; നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്&#x200d; രംഗത്തെത്തിയത്.</p>
<p>ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്&#x200d; എഴുതിയ സോഷ്യല്&#x200d;മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്&#x200d; ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.</p>
<p><strong>ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം കാണാം</strong></p>
<p><em><br />
ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ&#8230;. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്&#8230;.</em></p>
<p><em>തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്&#x200d;ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.</em></p>
<p><em>പേര് അയിനിവളപ്പിൽ മണി വിജയൻ&#8230; ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ&#8230;.. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും &#8230;പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.</em></p>
<p><em>ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.</em></p>
<p><em>2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു &#8230; ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്&#x200d;ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ&#8230;.</em></p>
<p><em>ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.</em><br />
<em> ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും</em></p>
<p><em>ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു &#8220;തറ &#8221; ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ്‌ അഭമാനിച്ച് വിട്ടത്.</em><br />
<em> ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം&#8230; അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ&#8230; ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും&#8230;.</em></p>
<p><em>സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും&#8230; കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.</em></p>
<p><em>ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?</em><br />
<em> ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.</em></p>
<p><em>അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്</em></p>
<p><em>ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ &#8230;</em></p>
<p><em>#Kerala_Blasters_12th_Player</em><br />
<em> #ThankYou #Mohammed_Khasim_Bin_Asainar</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkeralablasters%2Fposts%2F2024426084510042&amp;width=500" width="500" height="306" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIMVijayan%2Fposts%2F1870430262998426&amp;width=500" width="500" height="515" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-vijayan-against-blasters-in-vip-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എണ്ണമറ്റ നേട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; സത്യേട്ടന്&#x200d; എന്ന മനുഷ്യനെ ജീവനൊടുക്കാന്&#x200d; പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്?</title>
		<link>https://www.chandrikadaily.com/ck-vineeth-about-vp-sathyan-film-captain-fb-post-news.html</link>
					<comments>https://www.chandrikadaily.com/ck-vineeth-about-vp-sathyan-film-captain-fb-post-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Feb 2018 08:09:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Actor Jayasurya]]></category>
		<category><![CDATA[ck vineeth]]></category>
		<category><![CDATA[FILM CAPTAIN]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[VP SATHYAN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70921</guid>

					<description><![CDATA[കോഴിക്കോട്: ഫുട്‌ബോള്&#x200d; താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം &#8216;ക്യാപ്റ്റന്&#x200d;&#8217; കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്&#x200d; താരം സി.കെ വിനീത്. സത്യന് ജീവിതത്തില്&#x200d; നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന് വിനീത് പറഞ്ഞു. &#8216;അര്&#x200d;ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്&#x200d; നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്&#x200d; എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്&#x200d; അര്&#x200d;ഹിക്കുന്നതല്ല. നിങ്ങള്&#x200d; ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്&#x200d; അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഫുട്‌ബോള്&#x200d; താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം &#8216;ക്യാപ്റ്റന്&#x200d;&#8217; കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്&#x200d; താരം സി.കെ വിനീത്. സത്യന് ജീവിതത്തില്&#x200d; നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന് വിനീത് പറഞ്ഞു. &#8216;അര്&#x200d;ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്&#x200d; നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്&#x200d; എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്&#x200d; അര്&#x200d;ഹിക്കുന്നതല്ല. നിങ്ങള്&#x200d; ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്&#x200d; അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്&#x200d; ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്&#x200d;ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്&#x200d;മ്മപ്പെടുത്തല്&#x200d; കൂടി ആവട്ടെ ഈ സിനിമ&#8217; ഫേസ്ബുക്ക് പോസ്റ്റില്&#x200d; വിനീത് കുറിച്ചു. നവാഗതനായ ജി.പ്രജീഷ്‌സെന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>I sa-lu-te C-ap-ta-in!!!</p>
<p>വി.പി സത്യന്&#x200d; എന്ന കാല്പന്തുകളിക്കാരന്&#x200d; ഒരു ദേശത്തിന്റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്റെ ബൂട്ടിലൂടെ ആവിഷ്‌കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 19 വര്&#x200d;ഷങ്ങള്&#x200d;ക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തില്&#x200d; എത്തിയത് ആ മനുഷ്യന്റെ തോളിലേറിയാണ്. ഇന്ത്യ ലോകകായികഭൂപടത്തില്&#x200d; തന്നെ അടയാളപ്പെടുത്തപ്പെട്ട ചില ഉജ്ജ്വല നിമിഷങ്ങള്&#x200d; പോലും അദ്ദേഹത്തിന്റെ നായകത്വത്തിലാണ് സാധ്യമായത്. 91ലെ വേള്&#x200d;ഡ് കപ്പ് ക്വാളിഫികേഷന്&#x200d; ഗെയിംസ്, 92ലെ സന്തോഷ് ട്രോഫി, 95ലെ സാഫ് ഗെയിംസിലെ സുവര്&#x200d;ണ നേട്ടം, മശളള ുഹമ്യലൃ ീള വേല ്യലമൃ പുരസ്‌കാരലബ്ധി, നീണ്ട കാലയളവിലെ ക്യാപ്റ്റന്&#x200d; പദവി.. അസൂയാവഹമായ, തിളക്കമാര്&#x200d;ന്ന കരിയറിനൊടുവില്&#x200d;, എണ്ണമറ്റ നേട്ടങ്ങള്&#x200d;ക്കൊടുവില്&#x200d; സത്യേട്ടന്&#x200d; എന്ന മനുഷ്യനെ ജീവനൊടുക്കാന്&#x200d; പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്? മരണാനന്തരം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്&#x200d; ഔദാര്യപൂര്&#x200d;വം അക്കമിട്ടു രേഖപ്പെടുത്തിയത് നിങ്ങള്&#x200d;ക്ക് എവിടെയും വായിക്കാം. എന്നാല്&#x200d; ജീവിച്ചിരുന്നപ്പോള്&#x200d; അദ്ദേഹത്തിന്റെ കളിജീവിതത്തിലെ പിഴവുകളോട് നാം അത്രകണ്ട് ക്ഷമയും ദയവും പുലര്&#x200d;ത്തിയിരുന്നോ? ഓരോ പിഴവും കാണിയില്&#x200d; ഏല്&#x200d;പ്പിക്കുന്ന വൈകാരിക ക്ഷോഭത്തിലും എത്രയോ ഇരട്ടിയായാവും കളിക്കാരനെ അത് ബാധിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?</p>
<p>ഒരു കാല്പന്തു കളിക്കാരന്റെ 90 മിനിറ്റ് നേരത്തെ നിലയ്ക്കാത്ത ഓട്ടം അവന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടെയാണ് എന്ന ബോധ്യം ഒരു ജനതയെന്ന നിലയില്&#x200d; നമ്മള്&#x200d; ഇനിയും ആര്&#x200d;ജിച്ചിട്ടില്ല. അതുകൊണ്ടാണ് സ്‌പോര്&#x200d;ട്ട്‌സ് ക്വാട്ടകള്&#x200d; ഔദാര്യമായി പരിഗണിക്കപ്പെടുന്നതും, കളിയെ സ്‌നേഹിക്കുന്നവര്&#x200d;ക്ക് കളിയോ ജീവിതമോ എന്ന നിര്&#x200d;ബന്ധിതമായ തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതും. സത്യേട്ടനെപ്പോലുള്ള പ്രതിഭ അത്തരത്തില്&#x200d; തളച്ചിടപ്പെടാന്&#x200d; തയാറാകാതെ കളി തിരഞ്ഞെടുത്തതിന്റെ പരിണതിയാണ് ആ ജീവിതം ഇല്ലാതാക്കിയത്. ബൂട്ടഴിച്ച നിമിഷം മുതല്&#x200d; ഒരു ജനതയുടെ മുഴുവന്&#x200d; പ്രതീക്ഷയില്&#x200d; നിന്നും അദ്ദേഹം വിസ്മൃതിയിലായത് എത്രയെളുപ്പമായിരുന്നു! ഒരുപക്ഷേ ഏത് കാല്പന്ത് കളിക്കാരനേയും കാത്തിരിക്കുന്ന അനിവാര്യമായ വിധി. ഈ ബോധ്യം കൊണ്ട് കൂടെയാവാം, സത്യേട്ടന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്&#x200d; എന്ന സിനിമ എനിക്ക് അത്യന്തം വൈകാരികമായ അനുഭവമായിരുന്നു.</p>
<p>90 മിനിറ്റുകള്&#x200d;ക്ക് ശേഷമുള്ള ഒരു കളിക്കാരന്റെ ജീവിതമാണ് &#8216;ക്യാപ്റ്റന്&#x200d;&#8217;. കളിക്കാരന്&#x200d; തിളങ്ങി നില്&#x200d;ക്കുന്ന 90 മിനിറ്റുകള്&#x200d;ക്ക് മാത്രമാണ് കാണികള്&#x200d;. ആ ചുരുങ്ങിയ സമയത്തിന് മുന്&#x200d;പും ശേഷവുമുള്ള അവരുടെ ജീവിതത്തില്&#x200d; ആളും ആരവവും ഉണ്ടാവില്ല. അവന്റെ ഓരോ പിഴവുകളും കര്&#x200d;ശനമായി ചോദ്യം ചെയ്യപ്പെടുമെങ്കിലും അവന്റെ വേദനകള്&#x200d;ക്ക് കാഴ്ചക്കാരോ കേള്&#x200d;വിക്കാരോ ഉണ്ടാകാറില്ല. കളിക്കളത്തിന് പുറത്ത് കളിക്കാരന്&#x200d; കടന്നുപോകുന്ന നിസഹായതയും ഏകാന്തതയുമാണ് ക്യാപ്റ്റന്&#x200d; എന്ന ചിത്രം. എന്നെ സംബന്ധിച്ചിടത്തോളം, ബൂട്ടഴിക്കുന്ന നിമിഷം മറവിയിലേക്ക് പിന്തള്ളപ്പെടുന്ന, പിന്തള്ളപ്പെട്ട അനേകമനേകം കളിക്കാരെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്. വി.പി സത്യന്&#x200d; എന്ന പ്രതിഭ അര്&#x200d;ഹിച്ചിരുന്ന സ്മരണാഞ്ജലി ഈ സിനിമയിലൂടെ സാക്ഷാത്കരിക്കാന്&#x200d; പ്രജീഷേട്ടനും ജോബിച്ചേട്ടനും ജയേട്ടനും അനു സിതാരയും ഈ ചിത്രത്തിന്റെ മുഴുവന്&#x200d; പിന്നണി പ്രവര്&#x200d;ത്തകരുംചെയ്ത പ്രയത്‌നം അങ്ങേയറ്റം ബഹുമാനം അര്&#x200d;ഹിക്കുന്നു. അതോടൊപ്പം തന്നെ പറയട്ടെ, അര്&#x200d;ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്&#x200d; നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്&#x200d; എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്&#x200d; അര്&#x200d;ഹിക്കുന്നതല്ല. നിങ്ങള്&#x200d; ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്&#x200d; അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്&#x200d; ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്&#x200d;ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്&#x200d;മ്മപ്പെടുത്തല്&#x200d; കൂടി ആവട്ടെ ഈ സിനിമ. !!</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCKVineethOfficial%2Fposts%2F1613545115401370&amp;width=500" width="500" height="635" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ck-vineeth-about-vp-sathyan-film-captain-fb-post-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
