<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 11 Nov 2025 06:58:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; 5000 രൂപ പിഴ</title>
		<link>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html</link>
					<comments>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 06:58:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[police]]></category>
		<category><![CDATA[waste]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363137</guid>

					<description><![CDATA[കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. ]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്&#x200d; ടൗണ്&#x200d; സ്‌ക്വയറിന് സമീപമുള്ള ഇന്&#x200d;ഡോര്&#x200d; സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്&#x200d; ജില്ലാ എന്&#x200d;ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്&#x200d; നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്&#x200d; വന്&#x200d;തോതില്&#x200d; പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്&#x200d; 9446700800 എന്ന ഹരിതകര്&#x200d;മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്&#x200d;മ സേനയ്ക്ക് നല്&#x200d;കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്&#x200d;പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന്  റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. തുടര്&#x200d;ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്&#x200d; സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്&#x200d; പൊലീസിന്  5000 രൂപ പിഴ ചുമത്തുകയും തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കാന്&#x200d; നഗരസഭയ്ക്ക് നിര്&#x200d;ദേശം നല്&#x200d;കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്&#x200d;, കത്തിക്കല്&#x200d;, നിരോധിത പ്ലാസ്റ്റിക് ഉല്&#x200d;പന്നങ്ങളുടെ വില്&#x200d;പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്&#x200d; പൊതുജനങ്ങള്&#x200d;ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-piled-up-garbage-and-burned-it-5000-fine-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കി; ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി</title>
		<link>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html</link>
					<comments>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 22 Aug 2025 10:11:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351328</guid>

					<description><![CDATA[പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിന് ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് കോടതി. പൊതുശല്യവും പകര്&#x200d;ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്&#x200d; കുറ്റക്കാര്&#x200d; മാലിന്യങ്ങള്&#x200d; വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.</p>
<p>നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്&#x200d;ത്ത് ഇന്&#x200d;സ്പെക്ടര്&#x200d; വി. അനൂപ് ചാര്&#x200d;ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.</p>
<p>2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്&#x200d; 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്&#x200d;ദ്ദേശങ്ങള്&#x200d; ആരോഗ്യവകുപ്പ് നോട്ടീസിനാല്&#x200d; നല്&#x200d;കിയിട്ടും നിര്&#x200d;ദ്ദേശങ്ങള്&#x200d; പാലിക്കാത്തതിനാലാണ് കേസ് ചാര്&#x200d;ജ് ചെയ്തത്. ജില്ലയില്&#x200d; പൊതുജനാരോഗ്യ നിയമം നിലവില്&#x200d; വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prepared-conditions-for-mosquitoes-and-rats-to-grow-around-the-house-the-court-fined-the-owner-and-the-tenant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ദിപ്പൂില്‍ സെല്‍ഫിക്കിടെ കാട്ടാന ആക്രമണം; യുവാവിന് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്</title>
		<link>https://www.chandrikadaily.com/wildebeest-attack-during-selfie-at-bandipu-the-forest-department-fined-the-youth-rs-25000.html</link>
					<comments>https://www.chandrikadaily.com/wildebeest-attack-during-selfie-at-bandipu-the-forest-department-fined-the-youth-rs-25000.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 12 Aug 2025 10:01:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bandipur]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350201</guid>

					<description><![CDATA[കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്‍ യുവാവിന് 25,000 രൂപ പിഴ ചുമത്തി. ]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ബന്ദിപ്പൂര്&#x200d; ടൈഗര്&#x200d; റിസര്&#x200d;വില്&#x200d; കാട്ടാനക്കൊപ്പം സെല്&#x200d;ഫി എടുക്കാന്&#x200d; ശ്രമിച്ച കാര്&#x200d; യാത്രികന്&#x200d; തലനാരിഴക്ക് രക്ഷപ്പെട്ട സംഭവത്തില്&#x200d; യുവാവിന് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കര്&#x200d;ശന നിര്&#x200d;ദ്ദേശങ്ങള്&#x200d; അവഗണിച്ചതിനാണ് ഈ നടപടി. കഴിഞ്ഞ ദിവസം ലോറിയില്&#x200d; നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് നില്&#x200d;ക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീല്&#x200d;സ് എടുക്കാനായി ഇയാള്&#x200d; വാഹനത്തില്&#x200d; നിന്ന് ഇറങ്ങി ചെല്ലുകയായിരുന്നു.</p>
<p>എന്നാല്&#x200d; പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാന്&#x200d; ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്&#x200d; നിന്ന് ഇയാള്&#x200d; രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്&#x200d; അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.</p>
<p>തന്റെ തെറ്റ് മനസ്സിലാക്കിയ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോ കര്&#x200d;ണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജില്&#x200d; പങ്കുവെച്ചിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wildebeest-attack-during-selfie-at-bandipu-the-forest-department-fined-the-youth-rs-25000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്</title>
		<link>https://www.chandrikadaily.com/1mangalapuram-police-has-fined-non-smoke-free-vehicles-for-not-checking-for-smoke.html</link>
					<comments>https://www.chandrikadaily.com/1mangalapuram-police-has-fined-non-smoke-free-vehicles-for-not-checking-for-smoke.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 18 Jun 2025 05:08:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[smoke]]></category>
		<category><![CDATA[Trivandrum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344996</guid>

					<description><![CDATA[മംഗലപുരം പൊലീസ് ആണ് അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ 'വിചിത്ര പിഴ' ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>പുകയില്ലാത്ത വാഹനത്തിന് പുക പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച് പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് അയത്തില്&#x200d; സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന് ഈ &#8216;വിചിത്ര പിഴ&#8217; ചുമത്തിയത്. 250 രൂപയാണ് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തിയത്.</p>
<p>പിഴ എന്തിനാണെന്ന് അന്വേഷിക്കാന്&#x200d; പൊലീസുമായി ബന്ധപ്പെട്ടപ്പോള്&#x200d; ഉദ്യോഗസ്ഥര്&#x200d; മാന്യമായി പ്രതികരിച്ചില്ലെന്നും ശൈലേഷ് ആരോപിച്ചു. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. തങ്ങള്&#x200d;ക്ക് ഒന്നും ചെയ്യാന്&#x200d; കഴിയില്ലെന്നും റൂറല്&#x200d; എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്. എന്നാല്&#x200d;, റൂറല്&#x200d; എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്&#x200d; പ്രതികരണം ലഭിച്ചില്ല.</p>
<p>പിഴ നോട്ടീസില്&#x200d; ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പൊലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mangalapuram-police-has-fined-non-smoke-free-vehicles-for-not-checking-for-smoke.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവം; തിരുവനന്തപുരം മൃഗശാലക്ക് പിഴ ചുമത്തി കോര്&#x200d;പറേഷന്&#x200d;</title>
		<link>https://www.chandrikadaily.com/the-incident-of-discharge-of-dirty-water-into-the-residential-area-corporation-imposed-fine-on-thiruvananthapuram-zoo.html</link>
					<comments>https://www.chandrikadaily.com/the-incident-of-discharge-of-dirty-water-into-the-residential-area-corporation-imposed-fine-on-thiruvananthapuram-zoo.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Mar 2025 07:38:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[trivandrum zoo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335265</guid>

					<description><![CDATA[15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം]]></description>
										<content:encoded><![CDATA[<p>ജനവാസ മേഖലയിലേക്ക് മലിന ജലം ഒഴുക്കിയ സംഭവത്തില്&#x200d; തിരുവനന്തപുരം മൃഗശാലയ്‌ക്കെതിരെ 50000 രൂപ പിഴ ചുമത്തി കോര്&#x200d;പറേഷന്&#x200d;. ആരോഗ്യ വിഭാഗം മൃഗശാലയില്&#x200d; പരിശോധന നടത്തിയിരുന്നു. 15 ദിവസത്തിനകം മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കണമെന്നും അന്ത്യശാസനം.</p>
<p>പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്&#x200d; മലിനജലമാണ് അഴുക്കുചാലിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങള്&#x200d; സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡിന്റെ പഠന റിപ്പോര്&#x200d;ട്ടും പുറത്ത് വന്നിരുന്നു. ഇതിലൂടെ 2014-ല്&#x200d; സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വര്&#x200d;ഷം ആയിരുന്നു.</p>
<p>മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടനടി പ്രവര്&#x200d;ത്തന ക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നല്&#x200d;കി ആറ് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡിന്റെ മുന്നറിയിപ്പ് മൃഗശാല അവഗണിക്കുകയായിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കല്&#x200d; മാലിന്യം നിര്&#x200d;മ്മാര്&#x200d;ജ്ജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-discharge-of-dirty-water-into-the-residential-area-corporation-imposed-fine-on-thiruvananthapuram-zoo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ച സിപിഎമ്മിന് പിഴ; മൂന്നര ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടീസ്</title>
		<link>https://www.chandrikadaily.com/cpm-fined-for-installing-flag-and-flex-in-kollam-notice-to-pay-rs-3-5-lakh.html</link>
					<comments>https://www.chandrikadaily.com/cpm-fined-for-installing-flag-and-flex-in-kollam-notice-to-pay-rs-3-5-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 03:21:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[flex]]></category>
		<category><![CDATA[kolla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332867</guid>

					<description><![CDATA[സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ. ]]></description>
										<content:encoded><![CDATA[<p>കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് സിപിഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.</p>
<p>നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാനായി സിപിഐഎം നേതൃത്വം ഫീസ് അടച്ച് അനുമതി തേടിയിരുന്നു. എന്നാൽ ഈ അപേക്ഷയുടെ കാര്യത്തിൽ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ് ഫ്ലക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചതെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.</p>
<p>കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഇന്നലെ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നായിരുന്നു ഹൈക്കോടതി സിംഗിള്&#x200d; ബെഞ്ചിന്റെ കുറ്റപ്പെടുത്തൽ. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ പാലിക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.</p>
<p>നിയമത്തിനു മുകളിലാണ് തങ്ങളുടെ സ്ഥാനമെന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നതെന്നും സർക്കാർ അതിനു കുടപിടിക്കുന്നുവെന്നും ഹൈക്കോടതി സിം​ഗിൾ ബഞ്ച് വിമർശിച്ചു. നിയമവിരുദ്ധമായി ഉയരുന്ന ഫ്ലക്സുകൾക്കും കൊടിതോരണങ്ങള്&#x200d;ക്കും പിന്നിൽ സർക്കാരുമായി ബന്ധമുള്ള വിഭാ​ഗങ്ങളാണെന്നുമായിരുന്നു കോടതിയുടെ വിമ&#x200d;&#x200d;ർശനം. ടൂറിസത്തിന് ശുചിത്വം അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-fined-for-installing-flag-and-flex-in-kollam-notice-to-pay-rs-3-5-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമ്പമ്പോ&#8230; 311 തവണ നിയമം ലംഘിച്ച ആള്&#x200d;ക്ക് ഒന്നേമുക്കാല്&#x200d; ലക്ഷം രൂപ പിഴ; സ്‌കൂട്ടര്&#x200d; പിടിച്ചെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/ambambo-a-person-who-violated-the-law-311-times-was-fined-one-and-a-quarter-lakh-rupees-the-police-seized-the-scooter.html</link>
					<comments>https://www.chandrikadaily.com/ambambo-a-person-who-violated-the-law-311-times-was-fined-one-and-a-quarter-lakh-rupees-the-police-seized-the-scooter.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 10:05:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328633</guid>

					<description><![CDATA[സ്‌കൂട്ടറിന്റെ വില എണ്&#x200d;പതിനായിരം രൂപ എന്നാല്&#x200d; പിഴ വന്നത് ഒന്നേമുക്കാല്&#x200d; ലക്ഷം രൂപയാണ്.]]></description>
										<content:encoded><![CDATA[<p>നിരത്ത് ഇറങ്ങുമ്പോഴൊക്കെ  നിരന്തരം ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്&#x200d; പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടര്&#x200d;ച്ചയായ ഗതാഗത നിയമ ലംഘനങ്ങള്&#x200d; പണികൊടുത്തത്. കഴിഞ്ഞ രണ്ട് വര്&#x200d;ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചത്. സ്‌കൂട്ടറിന്റെ വില എണ്&#x200d;പതിനായിരം രൂപ എന്നാല്&#x200d; പിഴ വന്നത് ഒന്നേമുക്കാല്&#x200d; ലക്ഷം രൂപയാണ്. സ്‌കൂട്ടര്&#x200d; ബംഗളൂരു ട്രാഫിക് പൊലീസ് പിടിച്ചെടുത്തു.</p>
<p>കഴിഞ്ഞ രണ്ടു വര്&#x200d;ഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകള്&#x200d; വ്യക്തമാക്കുന്നു. സിഗ്‌നല്&#x200d; തെറ്റിച്ച് വാഹനമോടിക്കല്&#x200d;, അമിത വേഗത, ഹെല്&#x200d;മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈന്&#x200d; ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്.</p>
<p>പൊലീസിന്റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്&#x200d;പ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്&#x200d;ക്കാണ് ഈ ഫൈന്&#x200d;. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്. 2023 ഫെബ്രുവരി മുതല്&#x200d; ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambambo-a-person-who-violated-the-law-311-times-was-fined-one-and-a-quarter-lakh-rupees-the-police-seized-the-scooter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>40 രൂപയുടെ ഓട്ടത്തിന് ഇരട്ടി തുക ആവശ്യപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്&#x200d;സ് പോയി, 4000 രൂപ പിഴയും</title>
		<link>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html</link>
					<comments>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 04:35:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[fine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325161</guid>

					<description><![CDATA[ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ ടിഎം ജേഴ്സൻ നടപടി സ്വീകരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനിൽ നിന്നു സമീപത്തെ ട്രാവൻകൂർ റെസി&#x200d;ഡൻസിയിലേക്കു ഒരു യാത്രക്കാരൻ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്.</p>
<p>ഇതു നിരസിച്ച യാത്രക്കാരൻ മറ്റൊരു ഓട്ടോയിൽ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവർക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/auto-drivers-license-revoked-fined-rs-4000-for-demanding-double-the-fare-for-a-40-rupee-ride.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വന്തമായി ബസ് ഇല്ല&#8217;, പിക്കപ്പ് ഉടമയ്ക്ക് ട്രിപ്പ് മുടക്കിയതിന് 7,500 രൂപ പിഴ നല്&#x200d;കി എംവിഡി</title>
		<link>https://www.chandrikadaily.com/mvd-fines-pick-up-owner-rs-7500-for-not-owning-bus.html</link>
					<comments>https://www.chandrikadaily.com/mvd-fines-pick-up-owner-rs-7500-for-not-owning-bus.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 17 Dec 2024 13:59:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[MVD KERALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322188</guid>

					<description><![CDATA[മല്ലപ്പള്ളി ജോയിന്റ് ആര്&#x200d;ടി ഓഫീസ് ആണ് ഇചലാന്&#x200d; അയച്ചത്]]></description>
										<content:encoded><![CDATA[<p>മല്ലപ്പള്ളി: സ്വന്തമായി ബസ് ഇല്ലാത്ത പിക്കപ്പ് ഉടമയ്ക്ക് ട്രിപ്പ് മുടക്കിയതിന് 7,500 രൂപ. പാടിമണ്&#x200d; പടപ്പനം പൊയ്കയില്&#x200d; പി ജി പദ്മകുമാറിനാണ് പിഴ അടയ്ക്കാന്&#x200d; മോട്ടോര്&#x200d; വാഹന വകുപ്പ് നോട്ടീസ് നല്&#x200d;കിയത്. മല്ലപ്പള്ളി ജോയിന്റ് ആര്&#x200d;ടി ഓഫീസ് ആണ് ഇചലാന്&#x200d; അയച്ചത്.</p>
<p>കെ എല്&#x200d; 38 ഡി 8735 രജിസ്‌ട്രേഷനിലുള്ള &#8216;തൈപ്പറമ്പില്&#x200d;&#8217; എന്ന ബസ് ടൈം ഷെഡ്യൂള്&#x200d; പ്രകാരം 12.10ന് മല്ലപ്പള്ളിയില്&#x200d; നിന്ന് പുറപ്പെട്ട് 12.30ന് കറുകച്ചാലില്&#x200d; എത്തേണ്ടിയിരുന്നതിന് മതിയായ കാരണം കൂടാതെ സര്&#x200d;വീസ് മുടക്കിയെന്നതും ആനിക്കാട് റോഡരികില്&#x200d; യന്ത്രത്തകരാറുകള്&#x200d; ഇല്ലാതെ നിര്&#x200d;ത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടു എന്നതുമാണ് പിഴ ചുമത്താന്&#x200d; ആസ്പദമായ കാരണം.</p>
<p>നവംബര്&#x200d; 26ന് രാവിലെ 10.22ന് ബസ് നിര്&#x200d;ത്തിയിട്ടതായാണ് മല്ലപ്പള്ളി മോട്ടോര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വന്തമായി പിക്കപ്പ് വാഹനം മാത്രമുള്ള പദ്മകുമാര്&#x200d; ആശങ്കയയിലായി. വാഹനങ്ങളുടെ രജിസ്‌ട്രേഷന്&#x200d; നമ്പര്&#x200d; അടിസ്ഥാനമാക്കിയാണ് നോട്ടീസ് അയയ്ക്കുകയെന്നത്. ഏതെങ്കിലും അക്കമോ അക്ഷരമോ തെറ്റിയാല്&#x200d; ഉടമയുടെ വിലാസം മാറിയേക്കാമെന്ന് ജോയിന്റ് ആര്&#x200d;ടിഒ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvd-fines-pick-up-owner-rs-7500-for-not-owning-bus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓട്ടോ ഡ്രൈവര്&#x200d;ക്ക് 20,000 രൂപ പിഴ; നടപടി പുനഃപരിശോധിക്കാന്&#x200d; മന്ത്രി കെ ബി ഗണേഷ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/auto-driver-fined-rs-20000-minister-kb-ganesh-kumar-to-review-the-action.html</link>
					<comments>https://www.chandrikadaily.com/auto-driver-fined-rs-20000-minister-kb-ganesh-kumar-to-review-the-action.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Dec 2024 05:04:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[KB Ganeshkumar]]></category>
		<category><![CDATA[MVD KERALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319912</guid>

					<description><![CDATA[കഴിഞ്ഞ 18 ന് പൊലീസുകാരന്&#x200d; ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്&#x200d;ക്ക് 20,000 രൂപ പിഴയീടാക്കിയ നടപടി പുനഃപരിശോധിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കി മന്ത്രി കെ ബി ഗണേഷ് കുമാര്&#x200d;. ഇന്ന് ഓട്ടോ ഡ്രൈവറെ ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നല്&#x200d;കും. വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയില്&#x200d; ലോഡ് കയറ്റിയപ്പോഴാണ് ശിവപ്രസാദിന് മോട്ടോര്&#x200d; വാഹന വകുപ്പ് പിഴ ചുമത്തിയത്.</p>
<p>കഴിഞ്ഞ 18 ന് പൊലീസുകാരന്&#x200d; ഫോട്ടോയെടുത്ത് എംവിഡിക്ക് കൈമാറിയതാണെന്നായിരുന്നു ശിവപ്രസാദ് പറഞ്ഞത്. പിഴ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവപ്രസാദ് മോട്ടോര്&#x200d; വാഹന വകുപ്പിനു പരാതി നല്&#x200d;കിയിരുന്നു.</p>
<p>അമിതഭാരം കയറ്റിയെന്നാരോപിച്ചാണ് ഓട്ടോ ഡ്രൈവര്&#x200d;ക്ക് 20,000 രൂപ പിഴയിടാക്കിയത്. പിഴ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്&#x200d; മനുഷ്യത്വപരമായ സമീപനം ഉണ്ടാകുമെന്ന് വകുപ്പ് മന്ത്രി ഗണേഷ്‌കുമാര്&#x200d; നേരത്തേ പറഞ്ഞിരുന്നു. പിഴ ചുമത്തുന്നതിലടക്കം സംസ്ഥാനത്ത് എല്ലാ നിയമങ്ങളും നടപ്പാക്കാന്&#x200d; കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/auto-driver-fined-rs-20000-minister-kb-ganesh-kumar-to-review-the-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
