<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>FOODBALL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/foodball/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Feb 2018 03:44:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>FOODBALL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫുട്‌ബോള്&#x200d; ലോകത്ത് വീണ്ടും ദുരന്തം; മത്സരത്തിനിടെ താരത്തിന് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/teenage-football-captain-dies-pitch-madrid.html</link>
					<comments>https://www.chandrikadaily.com/teenage-football-captain-dies-pitch-madrid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Feb 2018 03:43:01 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FOODBALL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68313</guid>

					<description><![CDATA[മാഡ്രിഡ്: ഫുട്‌ബോള്&#x200d; ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്&#x200d;സൈറയുടെ ജുവനൈല്&#x200d; ടീം താരം നാച്ചോ ബാര്&#x200d;ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. മരണത്തിനിടെ നാച്ചോ ബാര്&#x200d;ബറ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; എത്തി പരിശോധിച്ചെങ്കിലും ചലനമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയില്&#x200d; എത്തിച്ചപ്പോഴെക്കും താരം മരിച്ചിരുന്നു. ലാലീഗയിലെ എല്ലാ ക്ലബ്ബുകളും നാച്ചോ ബാര്&#x200d;ബറയുടെ മരണത്തില്&#x200d; അനുശോചിച്ചു.]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: ഫുട്‌ബോള്&#x200d; ലോകത്തെ ഞെട്ടിച്ച് വീണ്ടു മൈതാനത്ത് താരത്തിന് ദാരുണാന്ത്യം. സ്പാനിഷ് ക്ലബ് ഉഡ് അല്&#x200d;സൈറയുടെ ജുവനൈല്&#x200d; ടീം താരം നാച്ചോ ബാര്&#x200d;ബേറയാണ് (13) മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് മരണപ്പെട്ടത്.</p>
<p>കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. മരണത്തിനിടെ നാച്ചോ ബാര്&#x200d;ബറ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; എത്തി പരിശോധിച്ചെങ്കിലും ചലനമില്ലാതെ കിടക്കുകയായിരുന്നു. ആശുപത്രിയില്&#x200d; എത്തിച്ചപ്പോഴെക്കും താരം മരിച്ചിരുന്നു.</p>
<p>ലാലീഗയിലെ എല്ലാ ക്ലബ്ബുകളും നാച്ചോ ബാര്&#x200d;ബറയുടെ മരണത്തില്&#x200d; അനുശോചിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teenage-football-captain-dies-pitch-madrid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദിയില്&#x200d; ആദ്യമായി വനിതകള്&#x200d;ക്കും ഫുട്‌ബോള്&#x200d; സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം</title>
		<link>https://www.chandrikadaily.com/saudi-women-to-attend-football-matches-for-the-first-time-on-friday.html</link>
					<comments>https://www.chandrikadaily.com/saudi-women-to-attend-football-matches-for-the-first-time-on-friday.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Jan 2018 16:34:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[soudi arabia]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64129</guid>

					<description><![CDATA[റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്&#x200d;ക്കും ഫുട്‌ബോള്&#x200d; സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്&#x200d;കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്റെ വിഷന്&#x200d; 2030ന്റെ ഭാഗമായാണ് സ്ത്രീകള്&#x200d;ക്ക് കൂടുതല്&#x200d; സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്&#x200d;. വെള്ളിയാഴ്ച റിയാദില്&#x200d; ആരംഭിക്കുന്ന ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റ് കാണാനാണ് ആദ്യമായി വനിതകള്&#x200d;ക്ക് അനുമതി നല്&#x200d;കുക. മത്സരം കാണുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്ന് സ്ത്രീകള്&#x200d; റിയാദിലെത്തിയേക്കും. ജിദ്ദയിലും ദമാമിലും നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളിലും സ്ത്രീകള്&#x200d;ക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. വനിതകള്&#x200d;ക്ക് ഡ്രൈവിങ് ലൈസന്&#x200d;സ് അനുവദിച്ചും സിനിമ തിയേറ്ററുകള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്&#x200d;ക്കും ഫുട്‌ബോള്&#x200d; സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്&#x200d;കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്റെ വിഷന്&#x200d; 2030ന്റെ ഭാഗമായാണ് സ്ത്രീകള്&#x200d;ക്ക് കൂടുതല്&#x200d; സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്&#x200d;. വെള്ളിയാഴ്ച റിയാദില്&#x200d; ആരംഭിക്കുന്ന ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റ് കാണാനാണ് ആദ്യമായി വനിതകള്&#x200d;ക്ക് അനുമതി നല്&#x200d;കുക.</p>
<p>മത്സരം കാണുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നിന്ന് സ്ത്രീകള്&#x200d; റിയാദിലെത്തിയേക്കും. ജിദ്ദയിലും ദമാമിലും നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളിലും സ്ത്രീകള്&#x200d;ക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. വനിതകള്&#x200d;ക്ക് ഡ്രൈവിങ് ലൈസന്&#x200d;സ് അനുവദിച്ചും സിനിമ തിയേറ്ററുകള്&#x200d;ക്ക് പ്രവര്&#x200d;ത്തനാനുമതി നല്&#x200d;കിയും വന്&#x200d; പരിഷ്‌കരണങ്ങള്&#x200d;ക്കാണ് മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; തുടക്കമിട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-women-to-attend-football-matches-for-the-first-time-on-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് അസാധു; പ്രഫുല്‍ പട്ടേലിന് കോടതി ആഘാതം</title>
		<link>https://www.chandrikadaily.com/foodball-fedaration-prafool-patel.html</link>
					<comments>https://www.chandrikadaily.com/foodball-fedaration-prafool-patel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 18:53:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FOODBALL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51144</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ പ്രഫുല്‍ പട്ടേലിന് കനത്ത ആഘാതമായി ഡല്‍ഹി ഹൈക്കോടതി വിധി. ഒരു വര്‍ഷം മുമ്പ് പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ സ്‌പോര്‍ട്‌സ് നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല തെരഞ്ഞെടുപ്പെന്നും അതിനാല്‍ പട്ടേലിന്റെ വിജയം അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. അഡ്വ. രാഹുല്‍ മെഹ്‌റ നല്‍കിയ പരാതിയിലാണ് കോടതി നടപടി. അടുത്ത അഞ്ച് മാസത്തിനകം ദേശീയ സ്‌പോര്‍ട്‌സ് നയം മാനദണ്ഡമാക്കി പുതിയ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്&#x200d; 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; തലവന്&#x200d; പ്രഫുല്&#x200d; പട്ടേലിന് കനത്ത ആഘാതമായി ഡല്&#x200d;ഹി ഹൈക്കോടതി വിധി. ഒരു വര്&#x200d;ഷം മുമ്പ് പട്ടേല്&#x200d; തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ സ്‌പോര്&#x200d;ട്‌സ് നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല തെരഞ്ഞെടുപ്പെന്നും അതിനാല്&#x200d; പട്ടേലിന്റെ വിജയം അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. അഡ്വ. രാഹുല്&#x200d; മെഹ്‌റ നല്&#x200d;കിയ പരാതിയിലാണ് കോടതി നടപടി. അടുത്ത അഞ്ച് മാസത്തിനകം ദേശീയ സ്‌പോര്&#x200d;ട്‌സ് നയം മാനദണ്ഡമാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്താനും കോടതി നിര്&#x200d;ദ്ദേശിച്ചു.</p>
<p>തുടര്&#x200d;ച്ചയായി മൂന്നാം തവണ അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; തലവനായി പട്ടേല്&#x200d; തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. നാല് വര്&#x200d;ഷത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, നജ്മി വാസിരി എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചിന്റേതാണ് വിധി. അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കാന്&#x200d; മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എസ്.വൈ ഖുറൈഷിയെ കോടതി നിയോഗിക്കുകയും ചെയ്തു. മഹാരാഷ്ട്രക്കാരനായ പട്ടേല്&#x200d; ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; ഫെഡറേഷനെ നയിക്കാന്&#x200d; തുടങ്ങിയിട്ട് കാലങ്ങളായി. പ്രിയരജ്ഞന്&#x200d; ദാസ് മുന്&#x200d;ഷി സ്ഥാനമൊഴിഞ്ഞ ശേഷമാണ് പട്ടേലിനെ തെരഞ്ഞെടുത്തത്. കാര്യമായ എതിര്&#x200d;പ്പില്ലാതെയാണ് കഴിഞ്ഞ പത്ത് വര്&#x200d;ഷവും അദ്ദേഹം ഭരണം നടത്തിയത്.</p>
<p><strong>വിനയായത് ജനപ്രതിനിധി പദവി</strong></p>
<p>പ്രഫുല്&#x200d; പട്ടേലിന് തിരിച്ചടിയായത് ദേശീയ സ്‌പോര്&#x200d;ട്‌സ് നയത്തിലെ വിഖ്യാതമായ നിര്&#x200d;ദ്ദേശങ്ങള്&#x200d;. മന്ത്രിമാരോ, പാര്&#x200d;ലമെന്റ് അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള ജനപ്രതിനിധികളോ, ഉന്നത ഉദ്യോഗസ്ഥരോ ഒരു കായിക സംഘനയുടെയും തലപ്പത്ത് വരരുതെന്ന് ദേശീയ സ്‌പോര്&#x200d;ട്‌സ് നയത്തിന്റെ കരടില്&#x200d; വ്യക്തമാക്കുന്നുണ്ട്. കായിക താരങ്ങള്&#x200d;ക്കും കായിക ഭരണാധികാരികള്&#x200d;ക്കും കായിക ഭരണത്തില്&#x200d; വ്യക്തമായ അധികാരം നല്&#x200d;കുന്ന തരത്തിലായിരിക്കണം കായിക സംഘടനകളുടെ പ്രവര്&#x200d;ത്തനമെന്നും കരടില്&#x200d; നിര്&#x200d;ദ്ദേശമുണ്ട്. മഹാരാഷ്ട്രയില്&#x200d; നിന്നുമുള്ള പാര്&#x200d;ലമെന്റ് അംഗമാണ് എന്&#x200d;.സി.പി നേതാവായ പട്ടേല്&#x200d;. പാര്&#x200d;ലമെന്റ് അംഗമായ ഒരാള്&#x200d; ഉന്നത ഫുട്‌ബോള്&#x200d; പദവിയില്&#x200d; ഇരിക്കുന്നതിനെതിരെ നല്&#x200d;കിയ പരാതിയിലാണ് കോടതി ഇടപ്പെട്ടത്. ഇന്ത്യന്&#x200d; ക്രിക്കറ്റ് ഭരണം സുതാര്യമാക്കാന്&#x200d; സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്&#x200d;ദ്ദേശങ്ങളുടെ പാതയിലാണ് സ്‌പോര്&#x200d;ട്‌സ് നയം വരുന്നത്. ലോധ കമ്മിറ്റി ശിപാര്&#x200d;ശകളില്&#x200d; പ്രധാനം മന്ത്രിമാര്&#x200d;, മറ്റ് ഭരണാധികാരികള്&#x200d; എന്നിവര്&#x200d;ക്ക് കായിക ഭരണ നേതൃത്വത്തില്&#x200d; സ്ഥാനമില്ല എന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foodball-fedaration-prafool-patel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹകളിക്കാരനുമായി ഗ്രൗണ്ടില്‍ കൂട്ടിയിടിച്ച് ഗോള്‍കീപ്പര്‍ക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/legendary-indonesian-goalkeeper-choirul-huda-38-dies-after-tragic-collision-with-team-mate.html</link>
					<comments>https://www.chandrikadaily.com/legendary-indonesian-goalkeeper-choirul-huda-38-dies-after-tragic-collision-with-team-mate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 18:14:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[FOODBALL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48037</guid>

					<description><![CDATA[ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്‌രുള്‍ ഹുദ സൂപ്പര്‍ലീഗിലെ താരമായ പെര്‍സെലയുടെ ഗോള്‍കീപ്പറാണ്. ലീഗില്‍ സെമെന്‍ പഡാങ്ങിനെതിരായ മത്സരത്തില്‍ ടീമംഗമായ റമോണ്‍ റോഡ്രിഗസുമായാണ് കൂട്ടിയിടിച്ചത്. കളിയും അതിനിടെ ഉണ്ടായ ദുരന്തവും ടെലിവിഷനിലൂടെ ജനങ്ങള്‍ തത്സമയം കാണുകയും ചെയ്തു. ടീമിന്റെ ഇതിഹാസ താരമായാണ് ഖൊയ്‌രുള്‍ കണക്കാക്കപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ ഗ്രൗണ്ടില്‍ വേദന കൊണ്ട് പിടിഞ്ഞു വീണ ഖൊയ്‌രുളിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാര്&#x200d;ത്ത: ഇന്&#x200d;ഡൊനീഷ്യന്&#x200d; സൂപ്പര്&#x200d; ലീഗിലെ മുന്&#x200d;നിര ഗോള്&#x200d;കീപ്പറായ ഖൊയ്‌രുള്&#x200d; ഹുദ കളിക്കിടെ ഗ്രൗണ്ടില്&#x200d; സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ചു. തെക്കന്&#x200d; ജാവയിലെ സുര്&#x200d;ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. മുപ്പത്തിയെട്ടുകാരനായ ഖൊയ്‌രുള്&#x200d; ഹുദ സൂപ്പര്&#x200d;ലീഗിലെ താരമായ പെര്&#x200d;സെലയുടെ ഗോള്&#x200d;കീപ്പറാണ്. ലീഗില്&#x200d; സെമെന്&#x200d; പഡാങ്ങിനെതിരായ മത്സരത്തില്&#x200d; ടീമംഗമായ റമോണ്&#x200d; റോഡ്രിഗസുമായാണ് കൂട്ടിയിടിച്ചത്.</p>
<p>കളിയും അതിനിടെ ഉണ്ടായ ദുരന്തവും ടെലിവിഷനിലൂടെ ജനങ്ങള്&#x200d; തത്സമയം കാണുകയും ചെയ്തു. ടീമിന്റെ ഇതിഹാസ താരമായാണ് ഖൊയ്‌രുള്&#x200d; കണക്കാക്കപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്&#x200d; ഗ്രൗണ്ടില്&#x200d; വേദന കൊണ്ട് പിടിഞ്ഞു വീണ ഖൊയ്‌രുളിനെ ഉടനെ സമീപത്തെ ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്പത്രിയില്&#x200d; എത്തിയതിനുശേഷമാണ് മരിച്ചത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Goalkeeper Choirul Huda ended up dying from this collision. How in the world does that happen?? Looked harmless. RIP <a href="https://t.co/M117MGY5ay">https://t.co/M117MGY5ay</a></p>
<p>&mdash; KFC (@KFCBarstool) <a href="https://twitter.com/KFCBarstool/status/919549270298103809?ref_src=twsrc%5Etfw">October 15, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മത്സരത്തിന്റെ ഒന്നാം പകുതിയിലാണ് അപകടമുണ്ടായത്. ഹാഫ് ടൈം വിസില്&#x200d; വരാന്&#x200d; നിമിഷങ്ങള്&#x200d; മാത്രം ബാക്കിയുള്ളപ്പോള്&#x200d; ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്&#x200d; മുന്നോട്ടു കയറിയ ഖൊയ്‌രുളും പന്ത് ക്ലിയര്&#x200d; ചെയ്യാന്&#x200d; സ്‌ട്രൈക്കര്&#x200d;ക്കൊപ്പം ഓടിയ റോഡ്രിഗസസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഖൊയ്‌രുളിന്റെ പിന്&#x200d;കഴുത്തില്&#x200d; ഇടിക്കുകയായിരുന്നു.</p>
<p>ഖൊയ്‌രുള്&#x200d; ആസ്പത്രിയില്&#x200d; മരിച്ചത് അറിയാതെ സുരാജയ സ്റ്റേഡിയത്തില്&#x200d; തുടര്&#x200d;ന്ന മത്സരത്തില്&#x200d; ഖൊയ്‌രുളിന്റെ ടീമായ പെര്&#x200d;സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/legendary-indonesian-goalkeeper-choirul-huda-38-dies-after-tragic-collision-with-team-mate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റൊണാള്‍ഡോയുടെ സീസണ്‍ ആരംഭം കോടതിയില്‍</title>
		<link>https://www.chandrikadaily.com/ranoldofoodball-courtseason.html</link>
					<comments>https://www.chandrikadaily.com/ranoldofoodball-courtseason.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 18:50:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[court]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[ranoldo]]></category>
		<category><![CDATA[season]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37868</guid>

					<description><![CDATA[മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തിങ്കളാഴ്ച മാഡ്രിഡ് കോടതിയില്‍ ഹാജരാവാനാണ് റൊണാള്‍ഡോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരമായ 32കാരന്‍ റൊണാള്‍ഡോ 110.83 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മാഡ്രിഡിലെ പൊസുവേലോ ഡി അലാര്‍കന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: സീസണു മുന്നോടിയായി റയല്&#x200d; മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്&#x200d; നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്&#x200d; താരം ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്&#x200d;. ലക്ഷക്കണക്കിന് ഡോളര്&#x200d; നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്&#x200d; തിങ്കളാഴ്ച മാഡ്രിഡ് കോടതിയില്&#x200d; ഹാജരാവാനാണ് റൊണാള്&#x200d;ഡോയോട് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും കൂടുതല്&#x200d; പ്രതിഫലം വാങ്ങുന്ന കായിക താരമായ 32കാരന്&#x200d; റൊണാള്&#x200d;ഡോ 110.83 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മാഡ്രിഡിലെ പൊസുവേലോ ഡി അലാര്&#x200d;കന്&#x200d; കോടതിയിലാണ് കേസ്. കഴിഞ്ഞ വര്&#x200d;ഷം ബാഴ്‌സലോണയുടെ അര്&#x200d;ജന്റീനിയന്&#x200d; താരം മെസ്സിയെ സമാന കേസില്&#x200d; കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്&#x200d; തുക താരതമ്യേന ചെറുതായിരുന്നു.</p>
<p>2010ല്&#x200d; കമ്പനി ഘടനയുണ്ടാക്കി നികുതി അടക്കുന്നതില്&#x200d; നിന്നും റൊണാള്&#x200d;ഡോ വെട്ടിപ്പ് നടത്തിയതായി മാഡ്രിഡ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; ആരോപിച്ചിരുന്നു. ബ്രിട്ടീഷ് വിര്&#x200d;ജിന്&#x200d; ദ്വീപുകളിലും അയര്&#x200d;ലന്&#x200d;ഡിലും പാവ കമ്പനികള്&#x200d; ഉപയോഗിച്ചു കൊണ്ട് നികുതി അടവില്&#x200d; നിന്നും റൊണാള്&#x200d;ഡോ രക്ഷപ്പെടാന്&#x200d; ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതിനു പുറമെ 2011-2014 സീസണില്&#x200d; സ്‌പെയിനുമായി ബന്ധപ്പെട്ട് 324.2 കോടി രൂപ സമ്പാദിച്ചപ്പോള്&#x200d; 86.7 കോടി രൂപമാത്രമാണ് വെളിപ്പെടുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്&#x200d; പറയുന്നു.</p>
<p>ഇതിനു പുറമെ 2015-2020 വരെ തന്റെ പേരും വ്യക്തിപരമായ മറ്റു നേട്ടങ്ങളും സ്പാനിഷ് കമ്പനിക്ക് നല്&#x200d;കിയ വകയില്&#x200d; ലഭിച്ച 324 കോടി രൂപ റൊണാള്&#x200d;ഡോ വെളിപ്പെടുത്തിയിട്ടില്ലെന്നും നികുതി വകുപ്പ് പറയുന്നു. അതേ സമയം താന്&#x200d; യാതൊരു അപാകതയും കാണിച്ചിട്ടില്ലെന്നാണ് റൊണാള്&#x200d;ഡോയുടെ വാദം. വിവാദങ്ങളെ തുടര്&#x200d;ന്ന് റൊണാള്&#x200d;ഡോ റയല്&#x200d; വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ക്ലബ്ബില്&#x200d; തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ വര്&#x200d;ഷം നികുതി വെട്ടിപ്പില്&#x200d; ലയണല്&#x200d; മെസിക്ക് 21 മാസത്തെ ജയില്&#x200d; വാസവും 15.75 കോടി രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്&#x200d; പിന്നീട് ജയില്&#x200d; വാസം ഒഴിവാക്കാനായി ഒരു ദിവസത്തിന് 400 യൂറോ എന്ന തോതില്&#x200d; പിഴ ഈടാക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranoldofoodball-courtseason.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെയ്മറും സഹതാരവും തമ്മില്‍ തല്ല്; നൈയ്മര്‍ അഭ്യൂഹങ്ങള്‍ക്ക് ചൂട് പകരുന്നു</title>
		<link>https://www.chandrikadaily.com/nymar-foodball-barsa.html</link>
					<comments>https://www.chandrikadaily.com/nymar-foodball-barsa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jul 2017 16:47:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[barsa]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[nymar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37697</guid>

					<description><![CDATA[നൈമറുടെ കയ്യാങ്കളി ഫുഡ്‌ബോള്‍ ലോകത്ത് ചര്‍ച്ചയാവുന്നു. ബാര്‍സ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബാര്‍സ പരിശീലന ക്യാമ്പില്‍ സഹതാരവുമായുള്ള അടിപിടിയും ചര്‍ച്ചയാവുന്നത്. ബാര്‍സയിലെ പുതിയ റിക്രൂട്ട്‌മെന്റായ നെല്‍സണ്‍ സെമദോയുമായാണ് നെയ്മര്‍ കളിക്കളത്തില്‍ പോരാടിയത്. ഡെയ്‌ലി മെയ്‌ലാണ് വീഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. പരിശീലനത്തിനിടെ നെയ്മറെ പിന്നില്‍ നിന്ന് നെല്‍സണ്‍ സെമദോ ടാക്ക്ള്‍ ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. ഇന്ന് മയാമിയില്‍ പ്രീസീസണ്‍ ടൂറിലുള്ള ബാഴ്‌സലോണ ടീമിന്റെ ട്രെയിനിങ്ങില്‍ ഉണ്ടായ കയ്യാംകളിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>നൈമറുടെ കയ്യാങ്കളി ഫുഡ്‌ബോള്&#x200d; ലോകത്ത് ചര്&#x200d;ച്ചയാവുന്നു. ബാര്&#x200d;സ സൂപ്പര്&#x200d; താരം നെയ്മര്&#x200d; പി.എസ്.ജിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്&#x200d; പ്രചരിക്കുന്നതിനിടെ ബാര്&#x200d;സ പരിശീലന ക്യാമ്പില്&#x200d; സഹതാരവുമായുള്ള അടിപിടിയും ചര്&#x200d;ച്ചയാവുന്നത്. ബാര്&#x200d;സയിലെ പുതിയ റിക്രൂട്ട്‌മെന്റായ നെല്&#x200d;സണ്&#x200d; സെമദോയുമായാണ് നെയ്മര്&#x200d; കളിക്കളത്തില്&#x200d; പോരാടിയത്. ഡെയ്‌ലി മെയ്‌ലാണ് വീഡിയോ സഹിതം വാര്&#x200d;ത്ത പുറത്തുവിട്ടത്.</p>
<p><img src="https://i0.wp.com/fanport.in/wp/wp-content/uploads/2017/07/wp-1501241916405.jpg?fit=800%2C533" /></p>
<p>പരിശീലനത്തിനിടെ നെയ്മറെ പിന്നില്&#x200d; നിന്ന് നെല്&#x200d;സണ്&#x200d; സെമദോ ടാക്ക്ള്&#x200d; ചെയ്തതാണ് താരത്തെ ചൊടിപ്പിച്ചത്. ഇന്ന് മയാമിയില്&#x200d; പ്രീസീസണ്&#x200d; ടൂറിലുള്ള ബാഴ്‌സലോണ ടീമിന്റെ ട്രെയിനിങ്ങില്&#x200d; ഉണ്ടായ കയ്യാംകളിയാണ് ഇപ്പോള്&#x200d; ചര്&#x200d;ച്ചാ വിഷയമായിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">The aftermath of Neymar&#39;s exchange with Nelson Semedo. Watch the full video here <a href="https://t.co/hBuMoGrmaX">https://t.co/hBuMoGrmaX</a> <a href="https://t.co/bJK9itOSWd">pic.twitter.com/bJK9itOSWd</a></p>
<p>&mdash; MailOnline Sport (@MailSport) <a href="https://twitter.com/MailSport/status/890889699908255744?ref_src=twsrc%5Etfw">July 28, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നെയ്മര്&#x200d; പ്രതികരിച്ചതോടെ ഇരുവരും തമ്മില്&#x200d; കയ്യാങ്കളിയായി. സഹതാരങ്ങള്&#x200d; ഇടപെട്ട് നെയ്മറെ മാറ്റുകയായിരുന്നു. മാറ്റിയിട്ടും സെമദോക്ക് നേരെ വീണ്ടും നെയ്മര്&#x200d; തിരിയുന്നുണ്ട്. പിന്നാലെ അദ്ദേഹം കളം വിടുകയും ചെയ്തു. കളത്തില്&#x200d; നിന്ന് പുറത്ത്‌പോകുമ്പോഴും താരത്തിന്റെ ചൂടന്&#x200d; പെരുമാറ്റം കാണാമായിരുന്നു. റെക്കോര്&#x200d;ഡ് തുകയ്ക്കാണ് നെയ്മര്&#x200d; പി.എസ്.ജിയിലേക്ക് പോവുന്നതെന്ന വാര്&#x200d;ത്തകള്&#x200d; പ്രചരിക്കുന്നതിന് പിന്നാലെയാണ് പുതിയ താരവുമായുള്ള അടിപിടിയും പുറത്ത് വരുന്നത്.</p>
<p>ടീം മേറ്റ് നെല്&#x200d;സണ്&#x200d; സെമേഡോയുമായി ഏറ്റുമുട്ടിയ നെയ്മറിനെ ടീം അംഗങ്ങള്&#x200d; പിടിച്ചു മാറ്റുക ആയിരുന്നു. സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായി മാറിയ വീഡിയോയില്&#x200d; നെയ്മറും സെമേഡോയും ഏറ്റുമുട്ടുന്നതും സഹതാരങ്ങള്&#x200d; ഇരുകളിക്കാരേയും പിടിച്ചുമാറ്റുന്നതും വ്യക്തമാകുന്നുണ്ട്. ഏറ്റുമുട്ടലിനു ശേഷം ട്രെയിങ് ക്യാമ്പ് വിട്ട നെയ്മര്&#x200d; തന്റെ രോഷം ഗ്രൗണ്ട് വിട്ടു പോകുമ്പോള്&#x200d; ഫുട്‌ബോള്&#x200d; കിക്ക് ചെയ്ത് അകറ്റിയാണ് കാണിച്ചത്.<br />
<iframe loading="lazy" id="molvideoplayer" title="MailOnline Embed Player" src="http://www.dailymail.co.uk/embed/video/1509511.html" width="698" height="573" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p><iframe loading="lazy" src="https://www.youtube.com/embed/--6hT1TF8sE" width="640" height="361" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nymar-foodball-barsa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെനാല്‍ട്ടി എങ്ങനെ പാഴാക്കാം; റയല്‍ വക സ്റ്റഡീ ക്ലാസ്</title>
		<link>https://www.chandrikadaily.com/rayal-madrid-penalti-study-class-inter-national-foodball.html</link>
					<comments>https://www.chandrikadaily.com/rayal-madrid-penalti-study-class-inter-national-foodball.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 19:19:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[inter national foodball]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37065</guid>

					<description><![CDATA[ലോസാഞ്ചലസ്: എങ്ങനെ പെനാല്‍ട്ടി ഷോട്ടുകള്‍ പാഴാക്കാം&#8230;? ഈ വിഷയത്തില്‍ ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്‍പ്പന്ത് ലോകത്തെ വിഖ്യാതരായ താരങ്ങളാണ് പന്ത് തട്ടിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം&#8230;? നിശ്ചിത സമയത്ത് 1-1 ല്‍ കലാശിച്ച സൂപ്പര്‍ പോരാട്ടം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ ഇരു ടീമുകളില്‍ നിന്നുമായി ഏഴ് സൂപ്പര്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കി. ആന്റണി മാര്‍ഷ്യല്‍ അടിച്ച ഷോട്ട് പുറത്ത്. മാത്യു [&#8230;]]]></description>
										<content:encoded><![CDATA[<p>ലോസാഞ്ചലസ്: എങ്ങനെ പെനാല്&#x200d;ട്ടി ഷോട്ടുകള്&#x200d; പാഴാക്കാം&#8230;? ഈ വിഷയത്തില്&#x200d; ഒരു സ്റ്റഡീ ക്ലാസായിരുന്നു ഇന്റര്&#x200d;നാഷണല്&#x200d; ചാമ്പ്യന്&#x200d;സ് കപ്പിലെ റയല്&#x200d; മാഡ്രിഡ്-മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡ് മല്&#x200d;സരം. ലോകത്തിലെ രണ്ട് വലിയ ടീമുകളാണ് ഏറ്റുമുട്ടിയത്. കാല്&#x200d;പ്പന്ത് ലോകത്തെ വിഖ്യാതരായ താരങ്ങളാണ് പന്ത് തട്ടിയത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം&#8230;? നിശ്ചിത സമയത്ത് 1-1 ല്&#x200d; കലാശിച്ച സൂപ്പര്&#x200d; പോരാട്ടം പെനാല്&#x200d;ട്ടി ഷൂട്ടൗട്ടിലേക്ക് പോയപ്പോള്&#x200d; ഇരു ടീമുകളില്&#x200d; നിന്നുമായി ഏഴ് സൂപ്പര്&#x200d; താരങ്ങള്&#x200d; അവസരങ്ങള്&#x200d; പാഴാക്കി. ആന്റണി മാര്&#x200d;ഷ്യല്&#x200d; അടിച്ച ഷോട്ട് പുറത്ത്.</p>
<p>മാത്യു കോവീച്ചിന്റെ ഷോട്ട് ഗോള്&#x200d;ക്കീപ്പറുടെ കരങ്ങളിലേക്ക്. സ്‌ക്കോട്ട് മക്ടോമിനി പന്തടിച്ചത് ആകാശത്തേക്ക്. ഓസ്‌ക്കാര്&#x200d; റോഡ്രിഗസിന്റെ ഷോട്ട് വാരകള്&#x200d; പുറത്ത്. വിക്റ്റര്&#x200d; ലിന്&#x200d;ഡലിന്റെ ഷോട്ടും പുറത്ത്. തിയോ ഹെര്&#x200d;ണാണ്ടസ് എന്ന റയല്&#x200d; യുവതാരത്തിനും പിഴച്ചു. ഡെയിലെ ബ്ലെന്&#x200d;ഡ് എന്ന അനുഭവസമ്പന്നന്റെ കാര്യത്തിലും നോ രക്ഷ. അനുഭവക്കരുത്തില്&#x200d; റയലിന്റെ വിലാസമായ കാസിമിറോക്കും പിഴച്ചു. രണ്ടേ രണ്ട് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഹെന്&#x200d;ട്രി മിത്രായന്റെയും ലൂയിസ് കുസാദയുടെയും.</p>
<p>ഈ നേട്ടത്തില്&#x200d; മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡ് മല്&#x200d;സരം നേടി.സൈനുദ്ദീന്&#x200d; സിദാന്റെ സംഘം യൂറോപ്പിലെ ചാമ്പ്യന്മാരാണ്. കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ ഒഴികെ ബാക്കിയെല്ലാ സൂപ്പര്&#x200d; താരങ്ങളും കളിക്കെത്തിയിരുന്നു. പക്ഷേ സീസണിലെ ആദ്യ സൂപ്പര്&#x200d; പോരാട്ടത്തില്&#x200d; വന്&#x200d;കരാ ചാമ്പ്യന്മാര്&#x200d;ക്കൊത്ത പ്രകടനത്തിന് പകരം ശരാശരി മികവ് മാത്രമാണ് റയലിന് പുറത്തെടുക്കാന്&#x200d; കഴിഞ്ഞത്. ജെസി ലിന്&#x200d;ഗാര്&#x200d;ഡിന്റെ ഗോളില്&#x200d; മാഞ്ചസ്റ്ററാണ് ലീഡ് നേടിയത്. എന്നാല്&#x200d; തിയോ ഹെര്&#x200d;ണാണ്ടസിനെ ബോക്‌സില്&#x200d; ഫൗള്&#x200d; ചെയ്തതിന് ലഭിച്ച പെനാല്&#x200d;ട്ടി ഷോട്ട് കാസിമിറോ ലക്ഷ്യത്തിലെത്തിച്ചപ്പോള്&#x200d; മല്&#x200d;സരം 1-1 ല്&#x200d;. തുടര്&#x200d;ന്നായിരുന്നു ഷൂട്ടൗട്ട്. അവിടെയാണ് റയലിന്റെ സൂപ്പര്&#x200d; താരങ്ങള്&#x200d; ദയനീയമായത്.</p>
<p>എല്ലാ ഷോട്ടുകളും അവര്&#x200d; തുലച്ചപ്പോള്&#x200d; തലയില്&#x200d; കൈ വെക്കാന്&#x200d; മാത്രമായിരുന്നു കോച്ച് സിദാന്റെ വിധി. റയല്&#x200d; ഇത്തവണ സ്വന്തം ക്യാമ്പിലേക്ക് ലക്ഷ്യമിട്ട ഗോള്&#x200d;ക്കീപ്പറായ ഡേവിഡ് ഡി ഗിയയായിരുന്നു പെനാല്&#x200d;ട്ടി വേളയില്&#x200d; മാഞ്ചസ്റ്ററിന്റെ വല കാത്തത്. കോവിച്ചിന്റെയും ഒസ്‌ക്കാറിന്റെയും ഷോട്ടുകള്&#x200d; തടഞ്ഞ് തന്റെ കരുത്തും അദ്ദേഹം പ്രകടിപ്പിച്ചു. റയല്&#x200d; വല കാത്തത് അവരുടെ അനുഭവസമ്പന്നനായ കോസ്റ്റാറിക്കന്&#x200d; ഗോള്&#x200d;ക്കീപ്പര്&#x200d; കൈലര്&#x200d; നവാസായിരുന്നു. പക്ഷേ ഒരു ഷോട്ട് പോലും തടയാന്&#x200d; നവാസിനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rayal-madrid-penalti-study-class-inter-national-foodball.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹ്യൂമേട്ടന്‍ റിട്ടേണ്‍സ്; ആരാധകര്‍ക്കൊരു സര്‍പ്രൈസ് സമ്മാനം</title>
		<link>https://www.chandrikadaily.com/humettan-writterns-blasters-foodball-kerala.html</link>
					<comments>https://www.chandrikadaily.com/humettan-writterns-blasters-foodball-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 18:53:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[humettan]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[writterns]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37062</guid>

					<description><![CDATA[രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്‍ ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനായ കനേഡിയന്‍ താരം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും. ഇന്നലെ രാവിലെയാണ് ഹ്യൂമുമായി കരാറൊപ്പിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ആദ്യ വിദേശ താരമാണ് ഹ്യൂം. സ്‌ട്രൈക്കറായി ഒരു മികച്ച വിദേശ താരത്തെ കാത്തിരുന്ന ആരാധകര്‍ക്ക് മാനേജ്‌മെന്റിന്റെ സര്‍പ്രൈസ് സമ്മാനമായി ഹ്യൂമിന്റെ തിരിച്ചു വരവ്. അമര്‍ തൊമര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>രണ്ടു സീസണുകളുടെ കാത്തിരിപ്പിന് ശേഷം ഇയാന്&#x200d; ഹ്യൂം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സില്&#x200d; തിരിച്ചെത്തി. ഏറെ മാറ്റങ്ങളുമായെത്തുന്ന ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗിന്റെ നാലാം സീസണില്&#x200d; ലീഗിലെ ഗോള്&#x200d; വേട്ടക്കാരനായ കനേഡിയന്&#x200d; താരം ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടും. ഇന്നലെ രാവിലെയാണ് ഹ്യൂമുമായി കരാറൊപ്പിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.</p>
<p>പുതിയ സീസണില്&#x200d; ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ആദ്യ വിദേശ താരമാണ് ഹ്യൂം. സ്‌ട്രൈക്കറായി ഒരു മികച്ച വിദേശ താരത്തെ കാത്തിരുന്ന ആരാധകര്&#x200d;ക്ക് മാനേജ്‌മെന്റിന്റെ സര്&#x200d;പ്രൈസ് സമ്മാനമായി ഹ്യൂമിന്റെ തിരിച്ചു വരവ്. അമര്&#x200d; തൊമര്&#x200d; കൊല്&#x200d;ക്കത്തയും പൂനെ സിറ്റിയും ഹ്യൂമിനായി കരുക്കള്&#x200d; നീക്കിയിരുന്നുവെങ്കിലും കേരളത്തിലെ ആരാധകരുമായുള്ള ആത്മബന്ധം ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരികെ എത്തിച്ചു.</p>
<p>ആദ്യ സീസണില്&#x200d; ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയ ഹ്യൂമിന് മലയാളികള്&#x200d; ഹ്യൂമേട്ടന്&#x200d; എന്ന സ്‌നേഹ വിശേഷണം ചാര്&#x200d;ത്തി നല്&#x200d;കിയിരുന്നു. പിന്നീട് രണ്ടു സീസണുകളിലും ഹ്യൂം കൊല്&#x200d;ക്കത്തക്കായി ബൂട്ടുകെട്ടി. ഹ്യൂമിനെ തിരിച്ചു കൊണ്ടു വരണമെന്ന് കഴിഞ്ഞ സീസണില്&#x200d; ആരാധകര്&#x200d; മുറവിളി കൂട്ടിയിരുന്നുവെങ്കിലും മാനേജ്‌മെന്റ് ചെവികൊണ്ടിരുന്നില്ല, ടീമിന്റെ പുതിയ സി.ഇ.ഒ ആയി വരുണ്&#x200d; ത്രിപുരാനേനി ചുമതലയേറ്റതു മുതല്&#x200d; തുടങ്ങിയ മാറ്റങ്ങള്&#x200d; ഹ്യൂമിന്റെ തിരിച്ചു വരവിന് കാരണമായി.</p>
<p>കഴിഞ്ഞ ദിവസം നടന്ന പ്ലയര്&#x200d; ഡ്രാഫ്റ്റ്‌സില്&#x200d; ഒരു ഇന്ത്യന്&#x200d; സ്‌ട്രൈക്കറെ മാത്രം തെരഞ്ഞെടുത്തത് വഴി ശക്തനായ വിദേശ സ്‌ട്രൈക്കറെ ടീമിലെത്തിക്കുമെന്ന സൂചനകള്&#x200d; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകര്&#x200d;ക്ക് നല്&#x200d;കിയിരുന്നു. പ്രതിരോധ നിരയും മധ്യനിരയും സന്തുലിതമായ ടീമിലേക്ക് കളം നിറഞ്ഞ് കളിക്കുന്ന ഹ്യൂമിന്റെ തിരിച്ചു വരവ് ടീമിനെ കൂടുതല്&#x200d; കരുത്തുറ്റതാക്കും. ഹ്യൂമിനെ തിരികെ എത്തിച്ചതില്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; മാനേജ്‌മെന്റിന് ആരാധകരുടെ നന്ദി പ്രവാഹമാണ്. സി.കെ വിനീത്, ജാക്കിചന്ദ് സിങ്, അരാത്ത ഇസുമി എന്നിവര്&#x200d;ക്കൊപ്പം ഇയാന്&#x200d; ഹ്യൂം ഗോള്&#x200d; വേട്ടക്ക് നേതൃത്വം നല്&#x200d;കുന്നത് കാണാന്&#x200d; കാത്തിരിക്കുകയാണെന്ന് ആരാധകര്&#x200d; പറയുന്നു.</p>
<p>മൂന്നു സീസണുകളിലായി ഐ.എസ്.എലിലെ ടോപ് സ്‌കോററാണ് മുപ്പത്തിമൂന്നുകാരനായ ഹ്യൂം. ലീഗിന്റെ മൂന്നു പതിപ്പുകളിലായി ഹ്യൂമിന്റെ ബൂട്ടില്&#x200d; നിന്ന് വലയിലെത്തിയത് 23 ഗോളുകള്&#x200d;. ആദ്യ സീസണില്&#x200d; അഞ്ചു ഗോളുകള്&#x200d; നേടി ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററും ലീഗിലെ മികച്ച താരവും ഹ്യൂമായിരുന്നു. തുടര്&#x200d;ന്നുള്ള രണ്ടു സീസണുകളില്&#x200d; കൊല്&#x200d;ക്കത്തക്കായി നേടിയ 18 ഗോളുകള്&#x200d; അവരുടെ കിരീട നേട്ടത്തിലടക്കം നിര്&#x200d;ണായ പങ്കു വഹിച്ചു. രണ്ടാം സീസണില്&#x200d; ഫിറ്റെസ്റ്റ് പ്ലയര്&#x200d; അവാര്&#x200d;ഡ് സ്വന്തമാക്കിയ ഹ്യൂം കഴിഞ്ഞ രണ്ടു സീസണുകളില്&#x200d; ഗോള്&#x200d;ഡന്&#x200d; ബൂട്ട് റണ്ണര്&#x200d; അപ് പുരസ്‌കാരവും നേടി. അതേസമയം, 2014ലും കഴിഞ്ഞ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്&#x200d;ട്ടും ഇത്തവണ ബ്ലാസ്റ്റേഴ്‌സില്&#x200d; തന്നെ കളിക്കുമെന്ന് സൂചനയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/humettan-writterns-blasters-foodball-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌ക്കര്‍ അക്രമാസക്തനായി; കളിക്കിടെ താരങ്ങള്‍ തമ്മില്‍ തല്ലിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്</title>
		<link>https://www.chandrikadaily.com/oskarfoodball-chinees.html</link>
					<comments>https://www.chandrikadaily.com/oskarfoodball-chinees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Jun 2017 16:20:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FOODBALL]]></category>
		<category><![CDATA[GUVANSU]]></category>
		<category><![CDATA[OSKAR]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33006</guid>

					<description><![CDATA[കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ഓസ്‌കര്‍ പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്‍ കലാശിച്ചത്. ഗുവാന്‍സുവിന്റെ രണ്ട് താരങ്ങള്‍ക്ക് നേരെയാണ് ഓസ്‌കര്‍ അക്രമാസക്തനായി ഷൂട്ട് ചെയ്തത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ താരത്തിന്റെ ശരിക്കുള്ള അറ്റാക്കിംഗ് പുറത്തെടുത്ത കളിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് താരം അക്രമാസക്തനായത്. കാലില്‍ കിട്ടിയ പന്ത് ഗുവാന്‍സു നിരയിലെ രണ്ടു താരങ്ങള്‍ക്ക് നേരെ മനപൂര്‍വം നിറയൊഴിച്ച് ഓസ്‌കര്‍ വീര്യം [&#8230;]]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം നടന്ന ചൈനീസ് സൂപ്പര്&#x200d; ലീഗില്&#x200d; ഗുവാന്&#x200d;സു ക്ലബ്ബുമായുള്ള മത്സരത്തിനിടെ താരങ്ങള്&#x200d; തമ്മില്&#x200d; കൂട്ടതല്ല്. ഓസ്‌കര്&#x200d; പ്രകോപിതനായി ഷൂട്ട് ചെയ്തതാണ് കൂട്ടതല്ലില്&#x200d; കലാശിച്ചത്. ഗുവാന്&#x200d;സുവിന്റെ രണ്ട് താരങ്ങള്&#x200d;ക്ക് നേരെയാണ് ഓസ്‌കര്&#x200d; അക്രമാസക്തനായി ഷൂട്ട് ചെയ്തത്. അറ്റാക്കിങ് മിഡ്ഫീല്&#x200d;ഡറായ താരത്തിന്റെ ശരിക്കുള്ള അറ്റാക്കിംഗ് പുറത്തെടുത്ത കളിയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കളിയുടെ ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് താരം അക്രമാസക്തനായത്.</p>
<p>കാലില്&#x200d; കിട്ടിയ പന്ത് ഗുവാന്&#x200d;സു നിരയിലെ രണ്ടു താരങ്ങള്&#x200d;ക്ക് നേരെ മനപൂര്&#x200d;വം നിറയൊഴിച്ച് ഓസ്‌കര്&#x200d; വീര്യം കാട്ടുകയായിരുന്നു. എന്നാല്&#x200d; ഇത് വരാനിരിക്കുന്ന പൊരിഞ്ഞയടിയുടെ തുടക്കം മാത്രമായിരുന്നു. ഓസ്‌കറിന്റെ അടിയില്&#x200d; പ്രകോപിതരായ ഗുവാന്&#x200d;സു താരങ്ങള്&#x200d; മുന്&#x200d; ചെല്&#x200d;സി താരത്തെ മൈതാനത്ത് തള്ളിവീഴ്ത്തി. ഇതോടെ ഇരുടീമുകളുടെയും താരങ്ങള്&#x200d; തമ്മില്&#x200d; കൊമ്പുകോര്&#x200d;ത്തു. മൈതാനത്തുണ്ടായിരുന്ന താരങ്ങള്&#x200d;ക്ക് പുറമെ കൂട്ടയടിയില്&#x200d; സബ്സ്റ്റിറ്റിയൂട്ടുകളും പരിശീലകരും കളത്തിലിറങ്ങി. ഏതായാലും താരപ്രഭയുമായി ചൈനീസ് ക്ലബ്ബിലെത്തി ചീത്തപ്പേര് സമ്പാദിച്ചിരിക്കുകയാണ് ഓസ്‌കര്&#x200d;. ഇതിന്റെ വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായിരിക്കുകയാണ്.</p>
<p>കഴിഞ്ഞ ജനുവരിയിലാണ് ബ്രസീലിയന്&#x200d; യുവതാരം ഓസ്‌കര്&#x200d;, പ്രീമിയര്&#x200d; ലീഗിലെ വമ്പന്&#x200d;മാരായ ചെല്&#x200d;സിയില്&#x200d; നിന്നു ചൈനീസ് ക്ലബ്ബായ ഷാന്&#x200d;ഹായ് എസ്‌ഐപിജി ക്ലബ്ബിലെത്തുന്നത്. 60 ദശലക്ഷം യൂറോ എറിഞ്ഞായിരുന്നു അറ്റാക്കിങ് മിഡ്ഫീല്&#x200d;ഡറായ ഓസ്‌കറിനെ ഷാന്&#x200d;ഹായ് ക്ലബ്ബ് സ്വന്തം പാളയത്തിലെത്തിച്ചത്.</p>
<p><strong>വീഡിയോ</strong></p>
<p><iframe loading="lazy" src="https://www.youtube.com/embed/vUuvXBF_gu8" width="705" height="427" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oskarfoodball-chinees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
