<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Football &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/football/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 04:19:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Football &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>2026 ലോകകപ്പിനോട് സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ലോകകപ്പുമായി റഷ്യ</title>
		<link>https://www.chandrikadaily.com/in-parallel-with-the-2026-world-cup-russia-with-the-world-cup-of-non-qualifying-countries.html</link>
					<comments>https://www.chandrikadaily.com/in-parallel-with-the-2026-world-cup-russia-with-the-world-cup-of-non-qualifying-countries.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 04:19:26 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[FIFAWORLDCUP]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364435</guid>

					<description><![CDATA[യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍.]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: 2026-ല്&#x200d; മെക്‌സിക്കോ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പിനോടൊപ്പം തന്നെ യോഗ്യത നേടാതെ പുറത്തായ രാജ്യങ്ങളെ ഉള്&#x200d;പ്പെടുത്തി ഒരു സമാന്തര അന്താരാഷ്ട്ര ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റ് സംഘടിപ്പിക്കാന്&#x200d; റഷ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>റഷ്യന്&#x200d; ഫുട്‌ബോള്&#x200d; യൂണിയന്&#x200d; (ആര്&#x200d;.എഫ്.യു) മുന്നോട്ടുവച്ചിരിക്കുന്ന പുതിയ ആശയം, റഷ്യയെ വീണ്ടും ആഗോള കായിക ഭൂപടത്തില്&#x200d; സാന്നിധ്യമുറപ്പിക്കാന്&#x200d; ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായിട്ടാണ് നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്. ലോകകപ്പിന്റെ ദിവസങ്ങളിലേയ്ക്ക് തന്നെ റഷ്യയില്&#x200d; ടൂര്&#x200d;ണമെന്റ് നടത്തുക എന്നതാണ് പ്രാഥമിക രൂപരേഖ.</p>
<p>റഷ്യയുക്രെയിന്&#x200d; യുദ്ധത്തെ തുടര്&#x200d;ന്ന് തുടര്&#x200d;ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്&#x200d; യൂണിയന്&#x200d; ഉപരോധങ്ങള്&#x200d;, അതോടൊപ്പം 2022 മുതല്&#x200d; ഫിഫ ടൂര്&#x200d;ണമെന്റുകളില്&#x200d;നിന്നുള്ള വിലക്ക്മഹഹ രീായശില ചെയ്തുറഷ്യയെ അന്താരാഷ്ട്ര കായികവേദികളില്&#x200d;നിന്ന് മാറ്റി നിര്&#x200d;ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി പ്രാധാന്യം നേടുന്നത്.</p>
<p>സെര്&#x200d;ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്&#x200d;, ചൈന എന്നിവയാണ് ലോകകപ്പ് യോഗ്യത നേടാത്ത പ്രധാന ടീമുകള്&#x200d;</p>
<p>ചരിത്രപരമായി ശക്തരായതും ലോകകപ്പ് പാരമ്പര്യമുള്ളതുമായ ഈ ടീമുകള്&#x200d;, കൂടാതെ പുതിയ ആശയം പിന്തുണക്കുന്ന രാജ്യങ്ങള്&#x200d; എന്നിവയെ ഒറ്റ വേദിയിലേയ്ക്കു കൊണ്ടുവരുകയെന്നതാണ് റഷ്യയുടെ ലക്ഷ്യം.</p>
<p>ടൂര്&#x200d;ണമെന്റിനെക്കുറിച്ചുള്ള ചര്&#x200d;ച്ചകള്&#x200d; ഇപ്പോഴും പ്രാഥമിക ഘട്ടത്തില്&#x200d; മാത്രമാണെന്ന് ആര്&#x200d;.എഫ്.യു വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-parallel-with-the-2026-world-cup-russia-with-the-world-cup-of-non-qualifying-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഫ്രിക്കന്‍ ഫുട്‌ബോളര്‍ അവാര്‍ഡിന് സലാഹും ഹകിമിയും മുഖാമുഖം</title>
		<link>https://www.chandrikadaily.com/salah-and-hakimi-face-off-for-the-african-footballer-award.html</link>
					<comments>https://www.chandrikadaily.com/salah-and-hakimi-face-off-for-the-african-footballer-award.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 12:40:08 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[hakimi]]></category>
		<category><![CDATA[muhammed salah]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364008</guid>

					<description><![CDATA[പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്‍ നൈജീരിയന്‍ താരം വിക്ടര്‍ ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു.]]></description>
										<content:encoded><![CDATA[<p>കൈറോ: ആഫ്രിക്കയിലെ മികച്ച ഫുട്‌ബോള്&#x200d; താരത്തിനുള്ള പ്രശസ്തമായ പുരസ്‌കാരത്തിനായി ഈജിപ്ത് താരം മുഹമ്മദ് സലാഹും മൊറോക്കോയുടെ അഷ്‌റഫ് ഹകിമിയും തമ്മില്&#x200d; കടുത്ത മത്സരത്തിലാണ്. പുതുതായി പുറത്തുവിട്ട ചുരുക്കപ്പട്ടികയില്&#x200d; നൈജീരിയന്&#x200d; താരം വിക്ടര്&#x200d; ഒസിമെന് മൂന്നാം സ്ഥാനവും ലഭിച്ചു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് ഫൈനലിലേക്കും ക്ലബ് ലോകകപ്പില്&#x200d; റണ്ണേഴ്‌സ് അപ്പിലേക്കും നയിച്ച മികച്ച പ്രകടനങ്ങളാണ് ഹകിമിയെ പട്ടികയില്&#x200d; മുന്&#x200d;നിരയില്&#x200d; നിലനിറുത്തിയത്. ഡിസംബറില്&#x200d; ആരംഭിക്കുന്ന ആഫ്രിക്കന്&#x200d; നാഷന്&#x200d;സ് കപ്പില്&#x200d; മൊറോക്കോയെ കിരീടത്തിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഹകിമിയുടെ പേര് വീണ്ടും ചുരുക്കപ്പട്ടികയില്&#x200d; എത്തിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഹകിമിക്ക് ഈ പട്ടികയില്&#x200d; ഇടം ലഭിച്ചിരുന്നു.രണ്ട് തവണ ആഫ്രിക്കന്&#x200d; ഫുട്‌ബോളര്&#x200d; പുരസ്‌കാരം നേടിയ മുഹമ്മദ് സലാഹ്, ഇടവേളയ്ക്ക് ശേഷം ലിവര്&#x200d;പൂളിനായി പ്രീമിയര്&#x200d; ലീഗില്&#x200d; കിരീടനേട്ടം കൈവരിച്ചതാണ് വീണ്ടും ഫൈനല്&#x200d; പട്ടികയില്&#x200d; ഇടം നേടാന്&#x200d; സഹായിച്ചത്. കഴിഞ്ഞ സീസണില്&#x200d; 29 ഗോളുമായി പ്രീമിയര്&#x200d; ലീഗ് ഗോള്&#x200d;ഡന്&#x200d; ബൂട്ട് ഏറ്റുവാങ്ങിയതും സലാഹിന്റെ നേട്ടങ്ങളില്&#x200d; ഒന്നാണ്.തുര്&#x200d;ക്കിയിലെ ഗലറ്റസറായ് ക്ലബ്ബിനായി കളിക്കുന്ന വിക്ടര്&#x200d; ഒസിമെന്&#x200d; നൈജീരിയയ്ക്കും ക്ലബിനും വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്, അതുവഴിയാണ് അദ്ദേഹത്തിന് ചുരുക്കപ്പട്ടികയില്&#x200d; സ്ഥാനം ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salah-and-hakimi-face-off-for-the-african-footballer-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോഴ്സ് കൊച്ചി പുതുതന്ത്രങ്ങളുമായി തിരിച്ചുവരുന്നു; നാലു താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി</title>
		<link>https://www.chandrikadaily.com/force-kochi-returns-with-new-tactics-four-players-were-included-in-the-team.html</link>
					<comments>https://www.chandrikadaily.com/force-kochi-returns-with-new-tactics-four-players-were-included-in-the-team.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 04:29:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Force Kochi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362679</guid>

					<description><![CDATA[ടീമിന്റെ ആറാം മത്സരം ഞായറാഴ്ച എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് കാലിക്കറ്റ് എഫ്.സി.ക്കെതിരെയായിരിക്കും.]]></description>
										<content:encoded><![CDATA[<p>കൊച്ചി: തോല്&#x200d;വികളാല്&#x200d; പിന്നിലായ സൂപ്പര്&#x200d; ലീഗ് ടീം ഫോഴ്സ് കൊച്ചി, തിരിച്ചുവരവിനായി പുതിയ തന്ത്രങ്ങളുമായി രംഗത്ത്. മൂന്ന് വിദേശികളുള്&#x200d;പ്പെടെ നാല് പുതിയ താരങ്ങളെ ടീമില്&#x200d; ഉള്&#x200d;പ്പെടുത്തി ഫോഴ്സ് കൊച്ചി തന്റെ സ്‌ക്വാഡിനെ ശക്തമാക്കി. ടീമിന്റെ ആറാം മത്സരം ഞായറാഴ്ച എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്&#x200d; വൈകിട്ട് 7.30ന് കാലിക്കറ്റ് എഫ്.സി.ക്കെതിരെയായിരിക്കും.</p>
<p>പരിക്കുകളാല്&#x200d; പല താരങ്ങളും പുറത്തായതോടെ ടീം വലിയ പ്രതിസന്ധിയിലായിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ താരങ്ങളെ ഉള്&#x200d;പ്പെടുത്തിയത്. പുതിയ സൈന്&#x200d;ിങ്ങുകള്&#x200d; ആയി ഉഗാണ്ടന്&#x200d; സ്ട്രൈക്കര്&#x200d; അമോസ്, സ്പാനിഷ് മിഡ്ഫീല്&#x200d;ഡര്&#x200d; മാര്&#x200d;ക്ക് വര്&#x200d;ഗസ്, സ്പാനിഷ് സെന്റര്&#x200d; ബാക്ക് എന്&#x200d;ട്രികെ, മലയാളി അണ്ടര്&#x200d;-23 വിങ്ങര്&#x200d; അഭിത് എന്നിവരാണ് ടീമില്&#x200d; എത്തുന്നത്.</p>
<p>ഇതിനിടെ, സ്പാനിഷ് താരങ്ങളായ ഐക്കര്&#x200d; ഹെര്&#x200d;ണാണ്ടസ്, റാമോണ്&#x200d; ഗാര്&#x200d;ഷ്യ, മലയാളി താരം പി. ജിഷ്ണു എന്നിവര്&#x200d;ക്ക് ഗുരുതര പരിക്കുകളോടെ ശസ്ത്രക്രിയ ആവശ്യമുള്ള സാഹചര്യമാണുള്ളത്. കൂടാതെ സ്റ്റാര്&#x200d; സ്ട്രൈക്കര്&#x200d; നിജോ ഗില്&#x200d;ബര്&#x200d;ട്ട്, ബ്രസീല്&#x200d; താരം ഡഗ്ലാസ് ടാര്&#x200d;ഡിന്&#x200d; എന്നിവരും പരിക്കിനെ തുടര്&#x200d;ന്ന് പുറത്താണ്. റെഡ് കാര്&#x200d;ഡ് ലഭിച്ചതിനെ തുടര്&#x200d;ന്ന് ഗിഫ്റ്റി ഗ്രേഷ്യസിനും പുറത്തിരിയ്‌ക്കേണ്ടി വരും.</p>
<p>പ്രധാന താരങ്ങളുടെ അഭാവം മൂലം കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും പരാജയപ്പെട്ട ഫോഴ്സ് കൊച്ചി, ഈ പുതിയ താരങ്ങളെ ഉള്&#x200d;പ്പെടുത്തിയത് ജീവണ്മരണ പോരാട്ടം എന്ന നിലക്കാണ്.</p>
<p>അഞ്ച് മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ കാലിക്കറ്റ് എഫ്.സി., എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിലെ തോല്&#x200d;വിക്ക് പകരം വീണ്ടെടുക്കാനും പോയിന്റ് പട്ടികയില്&#x200d; മുന്നേറാനുമുള്ള പോരാട്ടമായിരിക്കും ഫോഴ്സ് കൊച്ചിയുടെ ഈ മത്സരം. കഴിഞ്ഞ വര്&#x200d;ഷത്തെ ഫൈനലിസ്റ്റുകളായ ടീമിനും ആരാധകര്&#x200d;ക്കും ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/force-kochi-returns-with-new-tactics-four-players-were-included-in-the-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരീസില്‍ ബയേണ്‍ മാജിക്ക്: പിഎസ്ജിയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗില്‍ മ്യൂണിക്ക് ഒന്നാമത്</title>
		<link>https://www.chandrikadaily.com/11bayern-magic-in-paris-munich-beat-psg-to-top-champions-league.html</link>
					<comments>https://www.chandrikadaily.com/11bayern-magic-in-paris-munich-beat-psg-to-top-champions-league.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 09:27:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[psg]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[top Champions League]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362057</guid>

					<description><![CDATA[പാരീസില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ ഒന്നിന്റെ വിജയമാണ് സ്വന്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>പാരീസ്: യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; പിഎസ്ജിയെ വീഴ്ത്തി ബയേണ്&#x200d; മ്യൂണിക്ക് വിജയം കുറിച്ചു. പാരീസില്&#x200d; നടന്ന ആവേശകരമായ മത്സരത്തില്&#x200d; ബയേണ്&#x200d; രണ്ടിനെതിരെ ഒന്നിന്റെ വിജയമാണ് സ്വന്തമാക്കിയത്.</p>
<p>സീസണിലെ പതിനാറാം മത്സരത്തിലും പരാജയം അറിയാതെ മുന്നേറിയ ബയേണ്&#x200d; തുടര്&#x200d;ച്ചയായ നാലാം ജയവും നേടി പോയിന്റ് ടേബിളില്&#x200d; പിഎസ്ജിയെയും ആഴ്സണലിനെയും മറികടന്ന് ഒന്നാമതെത്തി.</p>
<p>ബയേണിന്റെ ഹീറോയാകുകയും വില്ലനാകുകയും ചെയ്തത് ലൂയിസ് ഡയസാണ്. നാലാം മിനിറ്റില്&#x200d; തന്നെ ഡയസ് ബയേണിന് ലീഡ് നല്&#x200d;കി. പിന്നീട് 32-ാം മിനിറ്റിലും അതേ താരമാണ് പിഎസ്ജിയുടെ വലകുലുക്കിയത്. എന്നാല്&#x200d; ആദ്യ പകുതി അവസാനിക്കാന്&#x200d; തൊട്ടുമുന്&#x200d;പ് അക്ക്‌റഫ് ഹക്കീമിയെ അപകടകരമായി ഫൗള്&#x200d; ചെയ്തതിന് ഡയസിന് റെഡ് കാര്&#x200d;ഡ് ലഭിച്ച് പുറത്തുപോവേണ്ടി വന്നു.</p>
<p>പത്തുപേരുമായി രണ്ടാം പകുതിയില്&#x200d; ബയേണ്&#x200d; കളം നിറഞ്ഞു. പിഎസ്ജി ആക്രമണങ്ങള്&#x200d; ശക്തമാക്കിയെങ്കിലും ബയേണിന്റെ ഗോള്&#x200d; കീപ്പര്&#x200d; മാനുവല്&#x200d; ന്യൂയറിന്റെ അത്ഭുതസേവുകള്&#x200d; ടീമിനെ രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്&#x200d; ജാവോ നെവസ് പിഎസ്ജിക്കായി ആശ്വാസഗോള്&#x200d; കണ്ടെത്തിയെങ്കിലും സമനില നേടാന്&#x200d; ടീമിന് കഴിഞ്ഞില്ല.</p>
<p>മത്സരഫലം ബയേണ്&#x200d; മ്യൂണിക്ക് 2  1 പിഎസ്ജി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11bayern-magic-in-paris-munich-beat-psg-to-top-champions-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം</title>
		<link>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html</link>
					<comments>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 16:57:22 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kochifc]]></category>
		<category><![CDATA[superleague]]></category>
		<category><![CDATA[thrissurfc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361342</guid>

					<description><![CDATA[ ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ]]></description>
										<content:encoded><![CDATA[<p>സൂപ്പര്&#x200d; ലീഗ് കേരളയില്&#x200d; തൃശൂര്&#x200d; മാജിക് എഫ്‌സിക്ക് തുടര്&#x200d;ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്&#x200d; വെച്ച് നടന്ന മത്സരത്തില്&#x200d; ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്&#x200d; നേടി തൃശൂര്&#x200d; മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്&#x200d; നേടിയത്. ലീഗില്&#x200d; കൊച്ചിയുടെ തുടര്&#x200d;ച്ചയായ നാലാം തോല്&#x200d;വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്&#x200d;ത്തിയായപ്പോള്&#x200d; തൃശൂര്&#x200d; ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.</p>
<p>തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്&#x200d; 23 ഗോള്&#x200d; കീപ്പര്&#x200d; മുഹമ്മദ് മുര്&#x200d;ഷിദ് കോര്&#x200d;ണര്&#x200d; വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്&#x200d;പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്&#x200d; ഗാര്&#x200d;ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്&#x200d; താഴ്ന്നുവന്ന ഷോട്ട് തൃശൂര്&#x200d; ഗോളി കമാലുദ്ധീന്&#x200d; തടുത്തു. 32ാം മിനിറ്റില്&#x200d; ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്&#x200d; മുര്&#x200d;ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്&#x200d;ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്&#x200d;ഷിദ് തടുത്തു. </p>
<p>എന്നാല്&#x200d; ഇവാന്&#x200d; മാര്&#x200d;ക്കോവിച്ചിനെ പിന്&#x200d;വലിച്ച തൃശൂര്&#x200d; ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; കൊണ്ടുവന്നു. 51ാം മിനിറ്റില്&#x200d; എസ് കെ ഫയാസ് വലതുവിങില്&#x200d; നിന്ന് നല്&#x200d;കിയ ക്രോസിന് മാര്&#x200d;ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്&#x200d;വലിച്ച കൊച്ചി നിജോ ഗില്&#x200d;ബര്&#x200d;ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്&#x200d; ഫൈസല്&#x200d; അലിക്കും അവസരം നല്&#x200d;കി. 80ാം മിനിറ്റില്&#x200d; കൊച്ചിയുടെ മുഷറഫിനെ ഫൗള്&#x200d; ചെയ്ത ബിബിന്&#x200d; അജയന് മഞ്ഞക്കാര്&#x200d;ഡ് ലഭിച്ചു. </p>
<p>എന്നാല്&#x200d; 90ാം മിനിറ്റില്&#x200d; തൃശൂര്&#x200d; വിജയഗോള്&#x200d; നേടുകയായിരുന്നു. 1-0 ന് തൃശൂര്&#x200d; മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാബി അലോണ്‍സോയ്ക്കെതിരെ പ്രതികരിച്ചതില്‍ വിനീഷ്യസ് മാപ്പ് ചോദിച്ചു</title>
		<link>https://www.chandrikadaily.com/vinicius-apologized-for-reacting-against-xabi-alonso.html</link>
					<comments>https://www.chandrikadaily.com/vinicius-apologized-for-reacting-against-xabi-alonso.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 15:12:34 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[Xabi Alonso]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361007</guid>

					<description><![CDATA[ഒക്ടോബര്‍ 26-ന് ബാഴ്സലോണയ്ക്കെതിരെ നടന്ന ലാ ലിഗ മത്സരത്തില്‍ സബ് ചെയ്തതിനെതിരെ കോച്ചിനോട് പ്രകോപനത്തോടെ പ്രതികരിച്ചതിനുശേഷമാണ് താരം സമൂഹമാധ്യമങ്ങളില്‍ മാപ്പ് പ്രസിദ്ധീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: എല്&#x200d; ക്ലാസിക്കോ മത്സരത്തിനിടെ കോച്ച് സാബി അലോണ്&#x200d;സോയ്ക്കെതിരെ പ്രകടിപ്പിച്ച പ്രതിഷേധത്തിന് മാപ്പ് പറഞ്ഞു റയല്&#x200d; മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്&#x200d;. ഒക്ടോബര്&#x200d; 26-ന് ബാഴ്സലോണയ്ക്കെതിരെ നടന്ന ലാ ലിഗ മത്സരത്തില്&#x200d; സബ് ചെയ്തതിനെതിരെ കോച്ചിനോട് പ്രകോപനത്തോടെ പ്രതികരിച്ചതിനുശേഷമാണ് താരം സമൂഹമാധ്യമങ്ങളില്&#x200d; മാപ്പ് പ്രസിദ്ധീകരിച്ചത്.</p>
<p>&#8216;എല്&#x200d; ക്ലാസിക്കോയില്&#x200d; പകരക്കാരനായി പിന്&#x200d;വലിച്ചതിന് ശേഷമുണ്ടായ എന്റെ പ്രതികരണത്തിന് എല്ലാ റയല്&#x200d; മാഡ്രിഡ് ആരാധകരോടും മാപ്പ് പറയുന്നു. ഇന്നത്തെ പരിശീലനത്തിനിടെ സഹതാരങ്ങളോടും ക്ലബ്ബിനോടും പ്രസിഡന്റിനോടും നേരിട്ട് ക്ഷമ ചോദിച്ചതുപോലെ, വീണ്ടും എല്ലാവരോടും മാപ്പ് പറയുന്നു,&#8217; വിനീഷ്യസ് പ്രസ്താവനയില്&#x200d; വ്യക്തമാക്കി.</p>
<p>&#8216;പാഷന്&#x200d; ചിലപ്പോഴൊക്കെ എന്നെ വികാരാധീനനാക്കാറുണ്ട്. കാരണം, ഞാന്&#x200d; എപ്പോഴും വിജയിക്കാനും എന്റെ ടീമിന് മികച്ചത് ചെയ്യാനും ആഗ്രഹിക്കുന്നു. എന്റെ മത്സ്യവൃത്തി ഈ ക്ലബ്ബിനോടുള്ള സ്നേഹത്തില്&#x200d; നിന്നാണ് ഉരുത്തിരിഞ്ഞത്. റയല്&#x200d; മാഡ്രിഡിന്റെ നന്മയ്ക്കായി ഓരോ നിമിഷവും പോരാടുമെന്ന് ഞാന്&#x200d; വാഗ്ദാനം ചെയ്യുന്നു&#8217; തന്റെ വികാരാധീനതയെക്കുറിച്ചും താരം തുറന്നുപറഞ്ഞു.</p>
<p>സാന്റിയാഗോ ബെര്&#x200d;ണബ്യൂവില്&#x200d; നടന്ന ആവേശകരമായ പോരാട്ടത്തില്&#x200d; മികച്ച ഫോമിലായിരുന്ന വിനീഷ്യസിനെ 72-ാം മിനിറ്റില്&#x200d; കോച്ച് സാബി പിന്&#x200d;വലിച്ചത് താരത്തെ അസ്വസ്ഥനാക്കിയിരുന്നു. പകരം റോഡ്രിഗോയെ ഇറക്കിയ തീരുമാനം താരം വിശ്വസിക്കാനാവാതെ പ്രകടിപ്പിച്ച വികാരപ്രകടനം വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു.</p>
<p>മത്സരത്തിന് ശേഷം വിനീഷ്യസും കോച്ച് സാബിയും തമ്മില്&#x200d; അഭിപ്രായഭിന്നതയുണ്ടെന്ന വാര്&#x200d;ത്തകള്&#x200d; ശക്തമായ സാഹചര്യത്തിലാണ് താരത്തിന്റെ മാപ്പ് പ്രസ്താവന പുറത്തുവന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vinicius-apologized-for-reacting-against-xabi-alonso.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പാഴ് വാക്ക്&#8217;; നവംബറില്‍ മെസ്സി വരില്ല; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍</title>
		<link>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html</link>
					<comments>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 05:00:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360142</guid>

					<description><![CDATA[കോഴിക്കോട്: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അര്&#x200d;ജന്റീന ടീം നവംബറില്&#x200d; കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്&#x200d;സര്&#x200d; (റിപ്പോര്&#x200d;ട്ടര്&#x200d; ബ്രോഡ്കാസ്റ്റ് കോര്&#x200d;പറേഷന്&#x200d;) തന്നെയാണ് സോഷ്യല്&#x200d; മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്&#x200d; വിന്&#x200d;ഡോയിലെ കളി മാറ്റി വയ്ക്കാന്&#x200d; അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; അസോസിയേഷനുമായുള്ള ചര്&#x200d;ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്&#x200d;ഡോയില്&#x200d; കേരളത്തില്&#x200d; കളിക്കുമെന്നാണ് പറയുന്നത്.</p>
<p>നവംബര്&#x200d; 17-ന് കൊച്ചിയില്&#x200d; അര്&#x200d;ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്&#x200d;സര്&#x200d; പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്&#x200d; അംഗോളയ്ക്കെതിരായ അര്&#x200d;ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്&#x200d; സ്ഥിരീകരണം വന്നിരുന്നു. എന്നാല്&#x200d; ഇന്ത്യന്&#x200d; പര്യടനം നടക്കാന്&#x200d; സാധ്യതയില്ലെന്ന് നേരത്തേ തന്നെ റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നപ്പോഴെല്ലാം സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d; അത് നിഷേധിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഡ്രിയാന്റെ മാജിക്കില്‍ കണ്ണൂര്‍ വാരിയേഴ്സിന് വിജയം;  സൂപ്പര്‍ ലീഗ് കേരളയില്‍ പട്ടികയില്‍ ഒന്നാമത്</title>
		<link>https://www.chandrikadaily.com/11kannur-warriors-win-in-adrians-magic-to-top-the-super-league-kerala-table.html</link>
					<comments>https://www.chandrikadaily.com/11kannur-warriors-win-in-adrians-magic-to-top-the-super-league-kerala-table.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 16:58:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Kannur Warriors]]></category>
		<category><![CDATA[super league kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360085</guid>

					<description><![CDATA[ഫോഴ്സ് കൊച്ചിക്കെതിരെ 1-0ന്റെ ജയം നേടി കണ്ണൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.]]></description>
										<content:encoded><![CDATA[<p>സൂപ്പര്&#x200d; ലീഗ് കേരളയില്&#x200d; കണ്ണൂര്&#x200d; വാരിയേഴ്സ് എഫ്.സി മികച്ച പ്രകടനവുമായി മുന്നേറുന്നു. ഫോഴ്സ് കൊച്ചിക്കെതിരെ 1-0ന്റെ ജയം നേടി കണ്ണൂര്&#x200d; പോയിന്റ് പട്ടികയില്&#x200d; ഒന്നാമതെത്തി. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന്&#x200d; അഡ്രിയാന്&#x200d; സര്&#x200d;ഡിനേറോയാണ് ടീമിന് വിജയം സമ്മാനിച്ച ഗോള്&#x200d; നേടിയത്.</p>
<p>പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങള്&#x200d; വിട്ടുനിന്ന അഡ്രിയാന്&#x200d; തിരിച്ചെത്തിയതോടെ കണ്ണൂരിന് കരുത്തേറി. അസിയര്&#x200d; ഗോമസിന്റെ മനോഹരമായ പാസ് മുതലാക്കിയാണ് അഡ്രിയാന്&#x200d; 84-ആം മിനിറ്റില്&#x200d; ഗോളടിച്ചത്.</p>
<p>മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് രണ്ട് ജയവും ഒരു സമനിലയുമായാണ് കണ്ണൂര്&#x200d; വാരിയേഴ്സ് ഏഴ് പോയിന്റ് നേടി ഒന്നാമതെത്തിയത്. ആറു പോയിന്റുമായി തൃശൂര്&#x200d; രണ്ടാമതും, ഫോഴ്സ് കൊച്ചി പരാജയത്തോടെ പോയിന്റ് പട്ടികയില്&#x200d; പിന്നോട്ടും നീങ്ങി.</p>
<p>മത്സരത്തിന്റെ തുടക്കത്തില്&#x200d; ഇരുടീമുകളും നിരവധിയാവസരങ്ങള്&#x200d; നഷ്ടപ്പെടുത്തി. കണ്ണൂരിന്റെ ഷിജിന്&#x200d; ടി, ലവ്സാംബ, നിക്കോളാസ് എന്നിവരും ഫോഴ്സ് കൊച്ചിയുടെ ശ്രീരാഗ്, അഭിഷേക് ഹാള്&#x200d;ഡര്&#x200d;, അയാസോ എന്നിവരും ഗോള്&#x200d;വലയെ ലക്ഷ്യമാക്കി ശ്രമിച്ചെങ്കിലും വിജയം കൈവന്നില്ല.</p>
<p>മത്സരത്തിലെ മികച്ച താരം കണ്ണൂര്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ഉബൈദ് സി.കെ. ആയിരുന്നു ഒന്നിലധികം നിര്&#x200d;ണായക സേവ്കളിലൂടെ ടീമിനെ രക്ഷിച്ച അദ്ദേഹം കണ്ണൂരിന്റെ വിജയം ഉറപ്പാക്കുന്നതില്&#x200d; നിര്&#x200d;ണായകമായി.</p>
<p>അഡ്രിയാന്റെ ഈ ഗോളോടെ സൂപ്പര്&#x200d; ലീഗ് കേരളയിലെ കണ്ണൂര്&#x200d; വാരിയേഴ്സിന്റെ മുന്നേറ്റം ശക്തമായി, ആരാധകര്&#x200d;ക്ക് പ്രതീക്ഷയും ആവേശവും നിറഞ്ഞ തുടക്കമായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11kannur-warriors-win-in-adrians-magic-to-top-the-super-league-kerala-table.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഉറപ്പ്</title>
		<link>https://www.chandrikadaily.com/even-if-they-lose-against-bangladesh-they-will-not-be-eliminated-india-assured-of-world-cup-semi-final.html</link>
					<comments>https://www.chandrikadaily.com/even-if-they-lose-against-bangladesh-they-will-not-be-eliminated-india-assured-of-world-cup-semi-final.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 06:51:26 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359977</guid>

					<description><![CDATA[വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. ]]></description>
										<content:encoded><![CDATA[<p>മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്&#x200d; ന്യൂസിലാന്&#x200d;ഡിനെതിരെ 53 റണ്&#x200d;സിന്റെ തകര്&#x200d;പ്പന്&#x200d; ജയം നേടി ഇന്ത്യന്&#x200d; വനിത ടീം സെമിഫൈനല്&#x200d; പ്രവേശനം ഉറപ്പിച്ചു. നിലവില്&#x200d; നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആറ് പോയിന്റ്. ന്യൂസിലാന്&#x200d;ഡിനും ശ്രീലങ്കയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്&#x200d;റേറ്റില്&#x200d; ഇന്ത്യക്ക് വ്യക്തമായ മുന്&#x200d;തൂക്കമുണ്ട്. അതിനാല്&#x200d; അവസാന ലീഗ് മത്സരത്തില്&#x200d; ബംഗ്ലാദേശിനോട് തോറ്റാലും സെമി സ്ഥാപനത്തിന് ഭീഷണി ഇല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്&#x200d; സ്റ്റേഡിയത്തിലാണ് വ്യാഴാഴ്്ച ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഓപ്പണര്&#x200d;മാരായ സ്മൃതി മന്ദാന (109)യും പ്രതിക റാവല്&#x200d; (122)ഉം ചേര്&#x200d;ന്ന് ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യയെ ഭേദപ്പെട്ട നിലയിലാക്കി. ജെമിമ റോഡ്രിഗഡ് 55 പന്തില്&#x200d; 76 റണ്&#x200d;സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ 49 ഓവറില്&#x200d; മൂന്ന് വിക്കറ്റ് നഷ്ടത്തില്&#x200d; 340 റണ്&#x200d;സ് നേടി. മഴ കാരണം ന്യൂസിലാഡിന്റെ ലക്ഷ്യം 44 ഓവറില്&#x200d; 325 റണ്&#x200d;സായി ചുരുക്കിയെങ്കിലും കീവീസ്് എട്ടുവിക്കറ്റിന് 271 റണ്&#x200d;സില്&#x200d; നില്&#x200d;ക്കുകയായിരുന്നു. ന്യൂസിലാന്&#x200d;ഡ് നിരയില്&#x200d; ബ്രൂക്ക് ഹാലിഡേ (81), ഇസ്സി ഗാഡെ (65 നോട്ടൗട്ട്), അമേലിയ കെര്&#x200d; (45), ജോര്&#x200d;ജിയ പ്ലിമ്മര്&#x200d; (30) എന്നിവരാണ് പ്രതിരോധം നടത്തിയവര്&#x200d;. മത്സരത്തില്&#x200d; സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്&#x200d; സ്മൃതി മന്ദാന ഒരു കലണ്ടര്&#x200d; ലോക റെക്കോഡും സ്വന്തമാക്കി വനിത ഏകദിനത്തില്&#x200d; ഒരു കലണ്ടര്&#x200d; വര്&#x200d;ഷത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; സിക്സുകള്&#x200d; നേടിയ താരമായി. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ 28 സിക്സുകളുടെ റെക്കോഡ് മറികടന്ന് മന്ദാന 30 സിക്സുകളുമായി മുന്നിലെത്തി. മന്ദാനയുടെ 14-ാം ഏകദിന സെഞ്ച്വറിയാണ് ഇത്. വനിത ഏകദിന ക്രിക്കറ്റില്&#x200d; ഏറ്റവും കൂടുതല്&#x200d; സെഞ്ച്വറി നേടിയ താരമായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങ് (15)ന് പിന്നാലെ മന്ദാന രണ്ടാമതെത്തി. ഈ വര്&#x200d;ഷം മന്ദാനയുടെ അഞ്ചാം സെഞ്ച്വറിയാണിത്. ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഞായറാഴ്ച ബംഗ്ലാദേശിനെതിരെയായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-if-they-lose-against-bangladesh-they-will-not-be-eliminated-india-assured-of-world-cup-semi-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യന്‍സ് ലീഗില്‍ വിജയപഥം തുടരുന്നു; യുവന്റസിനെതിരെ റയല്‍ മാഡ്രിഡ് ഒറ്റഗോള്‍ ജയം</title>
		<link>https://www.chandrikadaily.com/winning-streak-continues-in-champions-league-real-madrid-won-by-one-goal-against-juventus.html</link>
					<comments>https://www.chandrikadaily.com/winning-streak-continues-in-champions-league-real-madrid-won-by-one-goal-against-juventus.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 02:45:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359813</guid>

					<description><![CDATA[യുവന്റസിനെതിരായ മത്സരത്തില്‍ ഒറ്റ ഗോളിനാണ് റയല്‍ വിജയം സ്വന്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; വിജയക്കുതിപ്പ് തുടര്&#x200d;ന്ന് റയല്&#x200d; മാഡ്രിഡ്. യുവന്റസിനെതിരായ മത്സരത്തില്&#x200d; ഒറ്റ ഗോളിനാണ് റയല്&#x200d; വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിന്റെ ഏകഗോള്&#x200d; നേടിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/winning-streak-continues-in-champions-league-real-madrid-won-by-one-goal-against-juventus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
