<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Forest &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/forest/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 Oct 2025 10:49:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Forest &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>18 മണിക്കൂർ കൊണ്ട് പാലക്കാട് വെടിവെച്ചു കൊന്നത് 87 കാട്ടുപന്നികളെ</title>
		<link>https://www.chandrikadaily.com/87-wild-boars-shot-dead-in-palakkad-in-18-hours.html</link>
					<comments>https://www.chandrikadaily.com/87-wild-boars-shot-dead-in-palakkad-in-18-hours.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 23 Oct 2025 10:49:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[wild boars]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359916</guid>

					<description><![CDATA[നീണ്ട 18 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ ഓങ്ങല്ലൂരിൽ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും ചേർന്നായിരുന്നു നടപടികൾ സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്‌ വേട്ടനായ്ക്കളും ചേർന്നുള്ള ദൗത്യമാണ് നടന്നത്. അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ.പി., വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. സെപ്റ്റംബർ [&#8230;]]]></description>
										<content:encoded><![CDATA[<div class="jsx-3743063467">
<div class="jsx-3743063467 topst normal">
<div class="jsx-3743063467">
<div class="jsx-3743063467">നീണ്ട 18 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ ഓങ്ങല്ലൂരിൽ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും ചേർന്നായിരുന്നു നടപടികൾ സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്‌ വേട്ടനായ്ക്കളും ചേർന്നുള്ള ദൗത്യമാണ് നടന്നത്.</div>
</div>
</div>
</div>
<div class="jsx-18764371 artmdl normal">
<div class="lastpara ">അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ.പി., വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.</div>
<div></div>
<div class="lastpara ">സെപ്റ്റംബർ മാസം പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൃഗങ്ങളെ കൊല്ലാനുള്ള പ്രവർത്തി നടത്താൻ അധികാരം നൽകിയതിനുശേഷം, 2025 ജൂലൈ മാസത്തോടെ, മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞുവന്നതും, കൃഷിക്കും വിളകൾക്കും ഭീഷണിയായി മാറിയതുമായ 4,734 കാട്ടുപന്നികളെ നശിപ്പിച്ചു.</div>
<div>
<div></div>
<div class="lastpara ">വനപ്രദേശങ്ങളിൽ കാട്ടുപന്നികളുടെ എണ്ണത്തിലും മനുഷ്യ-മൃഗ സംഘർഷത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്നും, മൃഗങ്ങളെ കൊല്ലാനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുകയായിരുന്നു.</div>
<div></div>
<div class="lastpara ">കേന്ദ്രസർക്കാരിന്റെ വ്യവസ്ഥകൾ പ്രകാരം, കാട്ടുപന്നികളെ കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഓണററി വന്യജീവി വാർഡൻമാരായി നിയമിച്ച ഉത്തരവിന്റെ സാധുത 2026 മെയ് 25 വരെ നീട്ടിയതായി സെപ്റ്റംബർ 18ന് കേരള നിയമസഭയിൽ സ്റ്റാർഡ് ചോദ്യത്തിന് മറുപടിയായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/87-wild-boars-shot-dead-in-palakkad-in-18-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല</title>
		<link>https://www.chandrikadaily.com/extensive-search-for-man-eating-tiger-50-cameras-installed-but-no-trace.html</link>
					<comments>https://www.chandrikadaily.com/extensive-search-for-man-eating-tiger-50-cameras-installed-but-no-trace.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 07:15:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[tiger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341565</guid>

					<description><![CDATA[കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്. ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ [&#8230;]]]></description>
										<content:encoded><![CDATA[<p>കാളികാവില്&#x200d; ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്&#x200d; സ്ഥാപിച്ചു. ഡ്രോണുകള്&#x200d; ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.</p>
<p>ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്&#x200d; നടത്തുന്നത്. തിരച്ചില്&#x200d; നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്&#x200d; കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്&#x200d; സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്&#x200d; ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്&#x200d;ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/extensive-search-for-man-eating-tiger-50-cameras-installed-but-no-trace.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുന്നു, അവർ ആദിവാസികളെ ഇല്ലാതാക്കും: കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/bjp-government-in-madhya-pradesh-is-going-to-privatize-40-percent-of-forests-they-will-eliminate-tribals-congress.html</link>
					<comments>https://www.chandrikadaily.com/bjp-government-in-madhya-pradesh-is-going-to-privatize-40-percent-of-forests-they-will-eliminate-tribals-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 11:14:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332445</guid>

					<description><![CDATA[ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ സംസ്ഥാനത്തെ 40 ശതമാനം വനങ്ങൾ സ്വകാര്യവത്ക്കരിക്കാൻ പോകുകയാണെന്നും ആദിവാസികളെ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കോൺഗ്രസ്.</p>
<p>ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ദുർബലപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവാസി കോൺഗ്രസ് ചെയർമാൻ വിക്രാന്ത് ഭൂരിയ വിമർശിച്ചു.</p>
<p>‘ആദിവാസികൾ രാജ്യത്തെ ആദിമ നിവാസികളാണ്. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അവകാശം ലഭിക്കേണ്ടത് ഗോത്രവർഗക്കാർക്കാണ്. ഈ രാജ്യത്ത് 12 കോടി ആദിവാസികളുണ്ട്, പക്ഷേ അവർക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ല. ബി.ജെ.പി സർക്കാർ അവരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുകയാണ്,’ കോൺഗ്രസിന്റെ 24, അക്ബർ റോഡ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭൂരിയ പറഞ്ഞു.</p>
<p>ആദിവാസികളുടെ ആവശ്യങ്ങളും നിയമങ്ങളും വ്യത്യസ്തമായതിനാൽ, പട്ടികവർഗ പ്രദേശങ്ങളിൽ പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക എന്നതായിരുന്നു പട്ടികവർഗ മേഖലകളിലേക്കുള്ള വിപുലീകരണ നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>‘ഇതിൽ, ഗ്രാമസഭകൾക്ക് നൽകുന്ന നിയമങ്ങൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, അതായത് ഗ്രാമത്തിലെ സ്വയംഭരണം ആദിവാസികളിലൂടെയായിരിക്കും. ഗ്രാമത്തിൽ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്യണമെങ്കിൽ, നിങ്ങൾ ആദിവാസികളിൽ നിന്ന് അനുമതി വാങ്ങേണ്ടിവരും. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ ആദിവാസികളോട് ഒന്നും കൂടിയാലോചിക്കുന്നില്ല,’ ഭൂരിയ പറഞ്ഞു.</p>
<p>അതേസമയം, മുഴുവൻ ആദിവാസി മേഖലകളിലും ഖനനം നടക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെടുന്നുവെന്നും , അവരെ ജയിലിലടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>വനാവകാശ നിയമം ആദിവാസികൾക്ക് വനങ്ങളുടെ മേൽ അവകാശങ്ങൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഏതെങ്കിലും ആദിവാസിക്ക് എവിടെയെങ്കിലും ഭൂമി പാട്ടത്തിന് ആവശ്യമുണ്ടെങ്കിൽ, വന കമ്മിറ്റിക്ക് ആ ഭൂമി പാട്ടത്തിന് നൽകാമെന്നും പറഞ്ഞു, എന്നാൽ വാസ്തവത്തിൽ ആദിവാസികൾക്ക് ഒരു തരത്തിലുള്ള അവകാശങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>‘മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ 40 ശതമാനം വനങ്ങളും സ്വകാര്യവത്ക്കരിക്കാൻ പോകുന്നു. ഈ വനങ്ങൾ നശിച്ചുവെന്നും അതിനാൽ അവ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികൾക്ക് നൽകുമെന്നും സർക്കാർ പറയുന്നു. എന്നാൽ മറച്ചുവെക്കപ്പെടുന്നത് ഈ വനപ്രദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള ആദിവാസികളെയാണ്.</p>
<p>അവർ ഈ വനങ്ങളിലെ മേച്ചിൽപ്പുറങ്ങളിൽ കാലികളെ മേയ്ക്കുന്നുണ്ട്. ഇവിടെ അവർക്ക് കൃഷിഭൂമിയുണ്ട്,’ ഭൂരിയ പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ആദിവാസികളെ വനങ്ങളിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതേക്കുറിച്ച് ബി.ജെ.പിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-in-madhya-pradesh-is-going-to-privatize-40-percent-of-forests-they-will-eliminate-tribals-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് വനത്തിനുള്ളില്&#x200d; 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/a-5-day-old-body-was-found-in-a-forest-in-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/a-5-day-old-body-was-found-in-a-forest-in-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Feb 2025 17:14:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329281</guid>

					<description><![CDATA[കാട്ടാന ആക്രമണത്തില്&#x200d; മരിച്ചതെന്ന് സംശയം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം പാലോട് വനത്തിനുള്ളില്&#x200d; 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാട്ടാന ആക്രമണത്തില്&#x200d; മരിച്ചതെന്ന് സംശയം. പാലോട് മങ്കയം അടിപ്പറമ്പ് വനത്തിലാണ് പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.</p>
<p>കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബു അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിലേക്ക് പോകുന്നതിനായി സ്വന്തം വീട്ടില്&#x200d; നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാല്&#x200d; വനത്തിനുള്ളിലൂടെ നടന്നാണ് ഇയാള്&#x200d; പോയത്. എന്നാല്&#x200d; ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടര്&#x200d;ന്ന് ബന്ധുക്കള്&#x200d; ഇന്ന് വനത്തിനുള്ളില്&#x200d; പരിശോധന നടത്തിയിരുന്നു. പിന്നാലെ ദുര്&#x200d;ഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>അതേസമയം ബാബുവിന്റെ വസ്ത്രങ്ങള്&#x200d; കണ്ട സ്ഥലത്തിന് സമീപം ആനയുടെ കാല്&#x200d;പാടും കണ്ടെത്തി. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു എത്തിയെങ്കിലും വനത്തിനുള്ളിലേക്ക് കയറാന്&#x200d; കഴിയുന്ന സാഹചര്യമല്ല.</p>
<p>കാട്ടുപോത്ത് ഉള്&#x200d;പ്പെടെയുള്ള പ്രദേശമാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-5-day-old-body-was-found-in-a-forest-in-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കും</title>
		<link>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html</link>
					<comments>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 19 Jan 2025 14:34:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[athirapally]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[Treatment]]></category>
		<category><![CDATA[wild elephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326419</guid>

					<description><![CDATA[ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ചികിത്സക്കായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം എത്തും. കാട്ടാനയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ വനംവകുപ്പ് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ പിടികൂടി ചികിത്സ ഉറപ്പാക്കും. മെഡിക്കൽ സംഘം രൂപീകരിച്ചാൽ രണ്ടു ദിവസത്തിനകം അരുൺ സക്കിറിയ അതിരപ്പിള്ളിയിലെത്തും.</p>
<p>ആനയുടെ മസ്‌തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനം വകുപ്പ് നേരത്തെ വാദിച്ചിരുന്നത്. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു വനം വകുപ്പ് നേരത്തെ പറഞ്ഞിരുന്നത് . അതേസമയം ആനയ്ക്ക് ശാരീരിക അവശതകളുണ്ടെന്നും വന്യജീവി സംരക്ഷക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/treatment-will-be-ensured-for-the-wild-cat-found-with-brain-injuries-in-athirappilli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആനയെ കണ്ട് പേടിച്ച് വഴി തെറ്റി, രാത്രി മുഴുവനും പാറക്കെട്ടിന് മുകളില്&#x200d; കഴിഞ്ഞു&#8217;; വനത്തിലകപ്പെട്ട സ്ത്രീകളെ തിരികെയെത്തിച്ചു</title>
		<link>https://www.chandrikadaily.com/frightened-by-an-elephant-he-lost-his-way-and-spent-the-whole-night-on-the-cliff-the-women-who-were-in-the-forest-were-brought-back.html</link>
					<comments>https://www.chandrikadaily.com/frightened-by-an-elephant-he-lost-his-way-and-spent-the-whole-night-on-the-cliff-the-women-who-were-in-the-forest-were-brought-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 04:53:34 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319432</guid>

					<description><![CDATA[അറക്കമുത്തിയില്&#x200d; നിന്നാണ് ഇവരെ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>എറണാകുളത്ത് കുട്ടമ്പുഴയില്&#x200d; വനമേഖലയില്&#x200d; കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു. അറക്കമുത്തിയില്&#x200d; നിന്നാണ് ഇവരെ കണ്ടെത്തിയത്. ആനയെ കണ്ട് പേടിച്ച് വഴിതെറ്റിയതോടെ വനത്തില്&#x200d; കുടുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട സ്ത്രീകള്&#x200d; പറഞ്ഞു. രാത്രി മുഴുവന്&#x200d; പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ഇവര്&#x200d; പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകള്&#x200d; 14 മണിക്കൂറോളം കാട്ടില്&#x200d; കുടുങ്ങുകയായിരുന്നു.</p>
<p>തങ്ങള്&#x200d; സ്ഥിരം പോകുന്ന വഴിയാണെന്നും ആനയെ കണ്ട് മാറിനടന്നപ്പോള്&#x200d; വഴി തെറ്റിയതാണെന്നും സ്ത്രീകള്&#x200d; പറഞ്ഞു. രാത്രി മുഴുവന്&#x200d; പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ആന അടുത്ത് വന്നപ്പോള്&#x200d; മരത്തിന്റെ മറവില്&#x200d; ഒളിച്ചു നില്&#x200d;ക്കുകയായിരുന്നെന്നും അവര്&#x200d; പറഞ്ഞു.</p>
<p>തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്&#x200d; സാധിക്കാത്ത ഇരുട്ടായിരുന്നെന്നും പേടിയുണ്ടായിരുന്നെന്നും സ്ത്രീകള്&#x200d; പറഞ്ഞു.</p>
<p>ബുധനാഴ്ച മുതല്&#x200d; കാണാതായ പശുവിനെ തിരഞ്ഞാണ് മൂന്ന് സ്ത്രീകളും ഇന്നലെ ഉച്ചയോടെ വനത്തിലേക്ക് പോയത്. മാളേക്കുടി മായാ ജയന്&#x200d;, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്&#x200d;, പുത്തന്&#x200d;പുര ഡാര്&#x200d;ളി സ്റ്റീഫന്&#x200d; എന്നിവരെയാണ് ഇന്നലെ കാണാതായത്. വനപാലകരും പൊലീസും ഫയര്&#x200d;ഫോഴ്‌സും നാട്ടുകാരും ചേര്&#x200d;ന്ന് മൂവര്&#x200d;ക്കും വേണ്ടി ഇന്നലെ രാത്രിയിലും തിരച്ചില്&#x200d; നടത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/frightened-by-an-elephant-he-lost-his-way-and-spent-the-whole-night-on-the-cliff-the-women-who-were-in-the-forest-were-brought-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു</title>
		<link>https://www.chandrikadaily.com/attack-of-the-gum-tree-the-horn-of-chinnakanal-was-bent-down.html</link>
					<comments>https://www.chandrikadaily.com/attack-of-the-gum-tree-the-horn-of-chinnakanal-was-bent-down.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 01 Sep 2024 06:07:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chakka komban]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[idukki]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308072</guid>

					<description><![CDATA[മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു]]></description>
										<content:encoded><![CDATA[<p>ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെയാണ് അവശനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് ചക്കക്കൊമ്പനും മുറിവാലൻക്കൊമ്പനും തമ്മിൽ ഏറ്റുമുട്ടിയത്. ഇതെത്തുടർന്നു മുറിവാലന്റെ പിൻഭാഗത്ത് 15 ഓളം മുറിവുകളുണ്ടായിരുന്നു.</p>
<p>ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു കൊമ്പന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്പൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയിൽ വീഴുകയയിരുന്നു. വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു.</p>
<p>മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി മുതൽ മുറിവാലൻ കൊമ്പൻ കിടപ്പിലായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ.അനുരാജിന്&#x200d;റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. ഇതിനു പിന്നാലെ ഇന്നു പുലർച്ചെയാണ് മുറിവാലൻ ചരിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-of-the-gum-tree-the-horn-of-chinnakanal-was-bent-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാനിനെ കെട്ടിയിട്ട് റീല്&#x200d;സ് ചിത്രീകരിച്ച സംഭവത്തില്&#x200d; രണ്ട് പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/two-people-were-arrested-in-the-incident-where-the-deer-was-tied-up-and-the-reels-were-filmed.html</link>
					<comments>https://www.chandrikadaily.com/two-people-were-arrested-in-the-incident-where-the-deer-was-tied-up-and-the-reels-were-filmed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Aug 2024 10:16:17 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[deer]]></category>
		<category><![CDATA[Forest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307326</guid>

					<description><![CDATA[സംഭവത്തില്&#x200d; വനം വകുപ്പ് നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>തൃശ്ശൂർ പാലപ്പിള്ളിയില്&#x200d; മാനിനെ കെട്ടിയിട്ട് റീല്&#x200d;സ് ചിത്രീകരിച്ച സംഭവത്തില്&#x200d; ഒരാള്&#x200d; കൂടി അറസ്റ്റില്&#x200d;. തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്&#x200d; രണ്ട് പേർ പിടിയിലായി. സംഭവത്തില്&#x200d; വനം വകുപ്പ് നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്.</p>
<p>ഷിബുവിനെ ചാലക്കുടിയില്&#x200d; നിന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കേസില്&#x200d; ഇനിയും രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ വിനോദിനെ പിടികൂടിയിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ ഇവർ മാനിനെ കെട്ടിയിട്ട് റീല്&#x200d;സ് എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീല്&#x200d;സ് എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തില്&#x200d; വനം വകുപ്പ് അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-people-were-arrested-in-the-incident-where-the-deer-was-tied-up-and-the-reels-were-filmed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് അത്തോളിയിലെ ജനവാസമേഖലയിൽ കടുവയെന്ന് സംശയം; നാട്ടുകാര്&#x200d; ഭീതിയിൽ</title>
		<link>https://www.chandrikadaily.com/suspected-tiger-in-residential-area-of-%e2%80%8b%e2%80%8bkozhikode-atholi-the-locals-are-in-fear.html</link>
					<comments>https://www.chandrikadaily.com/suspected-tiger-in-residential-area-of-%e2%80%8b%e2%80%8bkozhikode-atholi-the-locals-are-in-fear.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 20 Aug 2024 11:31:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[tiger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306798</guid>

					<description><![CDATA[കോഴിക്കോട്: അത്തോളിയിലെ ജനവാസ മേഖലകളിൽ കണ്ടത് കടുവയെന്ന് സംശയം. കൂമുള്ളി പുത്തഞ്ചേരി റോഡിലാണ് തിങ്കളാഴ്ച വീണ്ടും കടുവയ്ക്ക് സമാനമായ മൃ​ഗത്തെ കണ്ടത്. മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ ഭാ​ഗങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സെയ്ദ് തോട്ടത്തിൽ എന്നയാളുടെ വീടിന് മുന്നിൽ അയൽവാസിയായ യുവാവാണ് കടുവയെന്ന് സംശയിക്കുന്ന ജീവിയെ തിങ്കളാഴ്ച കണ്ടത്. തുടർന്ന് അത്തോളി പോലീസും കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ വിജിത്തിന്റെ നേതൃത്തിലുളള സംഘവും പരിശോധന നടത്തി. സി.സി.ടി.വിയും കാൽപാടുകളും ഉൾപ്പടെ പരിശോധിച്ചതിൽനിന്നും കടുവയാണെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അത്തോളിയിലെ ജനവാസ മേഖലകളിൽ കണ്ടത് കടുവയെന്ന് സംശയം. കൂമുള്ളി പുത്തഞ്ചേരി റോഡിലാണ് തിങ്കളാഴ്ച വീണ്ടും കടുവയ്ക്ക് സമാനമായ മൃ​ഗത്തെ കണ്ടത്. മൂന്ന് ദിവസമായി അത്തോളിയിലെ വിവിധ ഭാ​ഗങ്ങളിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.</p>
<p>സെയ്ദ് തോട്ടത്തിൽ എന്നയാളുടെ വീടിന് മുന്നിൽ അയൽവാസിയായ യുവാവാണ് കടുവയെന്ന് സംശയിക്കുന്ന ജീവിയെ തിങ്കളാഴ്ച കണ്ടത്. തുടർന്ന് അത്തോളി പോലീസും കക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ വിജിത്തിന്റെ നേതൃത്തിലുളള സംഘവും പരിശോധന നടത്തി.</p>
<p>സി.സി.ടി.വിയും കാൽപാടുകളും ഉൾപ്പടെ പരിശോധിച്ചതിൽനിന്നും കടുവയാണെന്ന സംശയത്തിലാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ. ഇതോടെ ജനങ്ങളും ഭീതിയിലായി. കഴിഞ്ഞ ദിവസം വേളൂരിൽ വീട്ടമ്മ കടുവയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി അടക്കം നടത്തിയ പരിശോധനയിൽ കടുവയോ പുലിയോ അല്ല എന്നായിരുന്നു അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspected-tiger-in-residential-area-of-%e2%80%8b%e2%80%8bkozhikode-atholi-the-locals-are-in-fear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; ഭീതി വിതച്ച കടുവയെ പിടികൂടി</title>
		<link>https://www.chandrikadaily.com/the-tiger-that-spread-fear-in-kannur-was-caught.html</link>
					<comments>https://www.chandrikadaily.com/the-tiger-that-spread-fear-in-kannur-was-caught.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 21 Mar 2024 14:13:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Forest]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[tiger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293326</guid>

					<description><![CDATA[കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം നിരീക്ഷിക്കും]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; അടയ്ക്കാത്തോട് ജനവാസ മേഖലയില്&#x200d; ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയോളം മേഖലയില്&#x200d; കടുവ ഭീതി വിതച്ചിരുന്നു. പിടികൂടിയ കടുവയെ നിരീക്ഷണത്തിനായി കണ്ണവത്തേക്ക് മാറ്റി. കഴിഞ്ഞ രണ്ടാഴ്ചയോളമായി കേളകത്തെ അടക്കത്തോട് മേഖലയില്&#x200d; ഭീതി വിതച്ച് കറങ്ങി നടന്നിരുന്ന കടുവ പിടിയിലാകുന്നത് നാട്ടുകാര്&#x200d;ക്ക് വലിയ ആശ്വാസമാണ് നല്&#x200d;കുന്നത്.</p>
<p>ഞായറാഴ്ച വനംവകുപ്പിന്റെ കണ്&#x200d;മുന്നില്&#x200d; നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്&#x200d; തോട്ടത്തില്&#x200d; വെച്ചാണ് കടുവയെ കണ്ടത്. തുടര്&#x200d;ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി.</p>
<p>ജനകീയ പ്രതിഷേധം രൂക്ഷമായതോടെ കടുവയ്ക്കായി വ്യാപക തിരച്ചില്&#x200d; നടന്നു. ഒടുവില്&#x200d; കരിയംകാപ്പ് മേഖലയിലെ റബ്ബര്&#x200d; തോട്ടത്തില്&#x200d; കടുവയെ വീണ്ടും കണ്ടെത്തി. പിന്നാലെ വെറ്റിനറി ഡോക്ടര്&#x200d; ആര്&#x200d; രാജിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കു വെടിവെച്ചു. തുടര്&#x200d;ന്ന് കൂട്ടിലാക്കി കണ്ണവത്തേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം നിരീക്ഷിക്കും. തുടര്&#x200d;ന്നാകും കടുവയെ എങ്ങോട്ടയക്കണമെന്നതില്&#x200d; തീരുമാനമെടുക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-tiger-that-spread-fear-in-kannur-was-caught.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
