<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>forign &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/forign/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Feb 2023 11:22:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>forign &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജമ്മു കശ്മീരില്&#x200d; ഹിമപാതം; രണ്ടു വിദേശികള്&#x200d; മരിച്ചു; റിസോര്&#x200d;ട്ട് ഉള്&#x200d;പ്പടെ മഞ്ഞിനടിയില്&#x200d;</title>
		<link>https://www.chandrikadaily.com/avalanche-in-jammu-and-kashmir-two-foreigners-died.html</link>
					<comments>https://www.chandrikadaily.com/avalanche-in-jammu-and-kashmir-two-foreigners-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Feb 2023 11:22:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[forign]]></category>
		<category><![CDATA[shrinagar]]></category>
		<category><![CDATA[Snow fall]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235501</guid>

					<description><![CDATA[രക്ഷാപ്രവര്&#x200d;ത്തനം കൃത്യമസമയത്ത് നടന്നതിനാല്&#x200d; കൂടുതല്&#x200d; പേരെ രക്ഷപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥര്&#x200d;]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരിലുണ്ടായ അതിശക്തമായ ഹിമപാതത്തില്&#x200d;പെട്ട് രണ്ട് വിദേശികള്&#x200d; മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്&#x200d;മാര്&#x200d;ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്&#x200d;ട്ടിലെ അഫര്&#x200d;വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്&#x200d; പേര്&#x200d; ഹിമപാതത്തില്&#x200d; കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. രക്ഷാപ്രവര്&#x200d;ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.</p>
<p>രക്ഷാപ്രവര്&#x200d;ത്തനം കൃത്യമസമയത്ത് നടന്നതിനാല്&#x200d; കൂടുതല്&#x200d; പേരെ രക്ഷപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. മഞ്ഞുകാലമായതിനാല്&#x200d; സ്‌കീയിങ്ങിനായി നിരവധി പേര്&#x200d; ഇവിടെ എത്തിയിരുന്നു. ബാരാമുല്ല പൊലീസ് മറ്റ് ഏജന്&#x200d;സികളുമായി ചേര്&#x200d;ന്നാണ് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയത്. രക്ഷാപ്രവര്&#x200d;ത്തനത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/avalanche-in-jammu-and-kashmir-two-foreigners-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജപ്തിയുടെ മറവില്&#x200d; നിരപരാധി വേട്ട : എസ്‌ ഐ സി നേതാക്കൾ മന്ത്രിയെ കണ്ടു</title>
		<link>https://www.chandrikadaily.com/news-dhamam-updates-news.html</link>
					<comments>https://www.chandrikadaily.com/news-dhamam-updates-news.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 29 Jan 2023 14:05:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court trap]]></category>
		<category><![CDATA[dhamam]]></category>
		<category><![CDATA[forign]]></category>
		<category><![CDATA[sic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235062</guid>

					<description><![CDATA[പോപുലര്&#x200d; ഫ്രണ്ടിന്റെ ഹര്&#x200d;ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്&#x200d; അധികൃതര്&#x200d; നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് ആളത്ത്</strong></p>
<p>പോപുലര്&#x200d; ഫ്രണ്ടിന്റെ ഹര്&#x200d;ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്&#x200d; അധികൃതര്&#x200d; നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.<br />
തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ എസ്‌ ഐ സി ആവശ്യപ്പെട്ടു.<br />
ഹർത്താലും മിന്നൽ പണി മുടക്കുകളും കാലഹരണപ്പെട്ട സമര രീതിയായാണ് എസ്‌ ഐ സി കരുതുന്നത്.<br />
ജനാധിപത്യവിരുദ്ധമായ സമരമുറയാണ് ഹര്&#x200d;ത്താല്&#x200d; എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേത്.</p>
<p>കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകര്&#x200d;ക്കുക, വാഹനങ്ങള്&#x200d; തടയുക, എതിര്&#x200d;ക്കുന്നവരെ അക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവര്&#x200d;ത്തനങ്ങളെ അപലപിക്കുകയും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന എസ് ഐ സി, ഇത്തരം അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ട് കൊടുക്കണം എന്ന പക്ഷത്ത് തന്നെയാണ്.ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ട് പോകാൻ സർക്കാരിന് എല്ലാ വിധ പിന്തുണയും ഞങ്ങൾ അറിയിക്കുന്നു.<br />
അതുപക്ഷേ തീര്&#x200d;ത്തും കുറ്റവാളികള്&#x200d;ക്കെതിരെ മാത്രമായിരിക്കണം. അപ്പേരില്&#x200d; നിരപരാധികള്&#x200d; വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്&#x200d;ത്താല്&#x200d; സംഘടിപ്പിക്കുന്നതില്&#x200d; പങ്ക് സുവ്യക്തമാകുകയും ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്&#x200d;ക്ക് വിധേയമാക്കാവൂ.</p>
<p>എന്നാൽ നിലവിലെ സാഹചര്യത്തിൽ പി എഫ് ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്&#x200d;ത്തനങ്ങളെ നഖശിഖാന്തം എതിര്&#x200d;ക്കുന്ന, തീര്&#x200d;ത്തും സമാധാനപരമായി ജീവിക്കുന്ന പൊതു പ്രവർത്തകരും<br />
നാട്ടില്&#x200d; ഒരു സംഘര്&#x200d;ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്&#x200d; പോലും പ്രതിചേര്&#x200d;ക്കപ്പെടുകയോ ചെയ്യാത്ത ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്.<br />
ഇത് ഗുരുതര വീഴ്ചയായി ഞങ്ങൾ വിലയിരുത്തുന്നു.ഈ വസ്തുത ബഹു സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്&#x200d; സംഭവിച്ച ഗുരുതര പാകപ്പിഴവുകള്&#x200d; തിരുത്തപ്പെടണമെന്നും നിരപരാധികള്&#x200d; ജപ്തി നടപടികള്&#x200d;ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി സ്വീകരിക്കണം മെന്നും എസ്‌ ഐ സി നിവേദനത്തിൽ ആവശ്യപ്പെട്ടു.<br />
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്‌ ഐ സി നേതാക്കളായ സവാദ് ഫൈസി വർക്കല , മൻസൂർ ഹുദവി കാസർ കോഡ് ,ഉമർ വളപ്പിൽ മജീദ് വാണിയമ്പലം ,അനീസ് മാസ്റ്റർ മഞ്ചേരി എന്നിവർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-dhamam-updates-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ വനിതയെ അപമാനിക്കാന്&#x200d; ശ്രമം: തമിഴ്‌നാട് സ്വദേശി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/attempt-to-insult-foreign-woman-tamilnadu-native-arrested.html</link>
					<comments>https://www.chandrikadaily.com/attempt-to-insult-foreign-woman-tamilnadu-native-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Jan 2023 15:39:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[forign]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234767</guid>

					<description><![CDATA[റൂമിനകത്ത് അപരിചതനെ കണ്ട വിദേശ വനിത ഉറക്കെ നിലവിളിച്ചതിനെ തുടര്&#x200d;ന്ന് പ്രതി റൂമില്&#x200d; നിന്നും ഓടിപ്പോകുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവളത്ത് ഹോം സ്‌റ്റേയില്&#x200d; തമസിച്ചിരുന്ന റഷ്യന്&#x200d; യുവതിയെ അപമാനിക്കാന്&#x200d; ശ്രമിച്ച പ്രതി പിടിയില്&#x200d;. തമിഴ്‌നാട്, രാമനാഥപുരം, എമനശ്വരം സ്വദേശിയായ അന്&#x200d;വര്&#x200d; രാജ(25) യുവതിയുടെ മുറിയില്&#x200d; അതിക്രമിച്ച് കയറി. ഇയാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>റഷ്യന്&#x200d; സ്വദേശിയായ യുവതി ബീച്ചില്&#x200d; നിന്നും റൂമിലേയ്ക്ക് കയറിപ്പോയപ്പോള്&#x200d; പ്രതി ജനാല വാതില്&#x200d; വഴി റൂമിനകത്ത് അതിക്രമിച്ച് കടക്കുയായിരുന്നു. റൂമിനകത്ത് അപരിചതനെ കണ്ട വിദേശ വനിത ഉറക്കെ നിലവിളിച്ചതിനെ തുടര്&#x200d;ന്ന് പ്രതി റൂമില്&#x200d; നിന്നും ഓടിപ്പോകുകയായിരുന്നു.</p>
<p>സംഭവത്തിന് ശേഷം ഒളിവില്&#x200d; പോയ ഇയാളെ ഫോര്&#x200d;ട്ട് അസിസ്റ്റന്റ് കമ്മിഷണര്&#x200d; ഷാജി എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; കോവളം എസ്.എച്ച്. ഒ ബിജോയ്, എസ്.ഐ അനീഷ് കുമാര്&#x200d;, സി. പി. ഓ മാരായ ശ്യാം കൃഷ്ണന്&#x200d;. സന്തോഷ്, സെല്&#x200d;വദാസ് എന്നിവരടങ്ങിയ സംഘം തമിഴ് നാട്ടിലെ ഒളി സങ്കേതത്തില്&#x200d; നിന്നാണ് പിടികൂടിയത്. കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-insult-foreign-woman-tamilnadu-native-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
