<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>france &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/france/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Sep 2025 16:40:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>france &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഗസ്സ യുദ്ധം അവസാനിപ്പിക്കുമെങ്കില്‍ മാത്രം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം&#8217;; യുഎന്നില്‍ ട്രംപിന് മറുപടിയുമായി മാക്രോണ്‍</title>
		<link>https://www.chandrikadaily.com/noobel-peace-prize-only-if-gaza-war-ends-macron-responded-to-trump-at-the-un.html</link>
					<comments>https://www.chandrikadaily.com/noobel-peace-prize-only-if-gaza-war-ends-macron-responded-to-trump-at-the-un.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Sep 2025 16:39:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[france]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355536</guid>

					<description><![CDATA[ യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പലസ്തീന്‍ രാജ്യത്വത്തെ അംഗീകരിക്കുന്നതിനെതിരെ ട്രംപ് പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു മാക്രോണിന്റെ പരാമര്‍ശം.
]]></description>
										<content:encoded><![CDATA[<p>യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്&#x200d; സമ്മാനം ലഭിക്കണമെങ്കില്&#x200d;, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരത്തിനായി പ്രവര്&#x200d;ത്തിക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; ചൊവ്വാഴ്ച വൈകുന്നേരം പറഞ്ഞു. യുഎന്&#x200d; ജനറല്&#x200d; അസംബ്ലി യോഗത്തില്&#x200d; പലസ്തീന്&#x200d; രാജ്യത്വത്തെ അംഗീകരിക്കുന്നതിനെതിരെ ട്രംപ് പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു മാക്രോണിന്റെ പരാമര്&#x200d;ശം.</p>
<p>ഇസ്രാഈലില്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്താനും യുദ്ധം അവസാനിപ്പിക്കാനും ട്രംപിന് അധികാരമുണ്ടെന്ന് മാക്രോണ്&#x200d; പറഞ്ഞു. &#8221;ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്&#x200d; കഴിയുന്ന ഒരു വ്യക്തിയുണ്ട്, അത് യുഎസ് പ്രസിഡന്റാണ്,&#8221; അദ്ദേഹം പറഞ്ഞു.</p>
<p>മാക്രോണ്&#x200d; പറഞ്ഞു, &#8216;ഗസ്സയില്&#x200d; യുദ്ധം ചെയ്യാന്&#x200d; അനുവദിക്കുന്ന ഉപകരണങ്ങള്&#x200d; ഞങ്ങള്&#x200d; വിതരണം ചെയ്യുന്നില്ല. അമേരിക്ക അത് ചെയ്യുന്നു.&#8217;</p>
<p>&#8216;എനിക്ക് സമാധാനം വേണം. ഏഴ് സംഘര്&#x200d;ഷങ്ങള്&#x200d; ഞാന്&#x200d; പരിഹരിച്ചു&#8217; എന്ന് വേദിയില്&#x200d; നിന്ന് ആവര്&#x200d;ത്തിച്ച ഒരു അമേരിക്കന്&#x200d; പ്രസിഡന്റിനെ ഞാന്&#x200d; കാണുന്നു, സമാധാനത്തിനുള്ള നോബല്&#x200d; സമ്മാനം ആഗ്രഹിക്കുന്നു. ഈ സംഘര്&#x200d;ഷം അവസാനിപ്പിച്ചാല്&#x200d; മാത്രമേ സമാധാനത്തിനുള്ള നോബല്&#x200d; സമ്മാനം സാധ്യമാകൂ,&#8217; ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പോകുകയാണ്, എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു പരിഹാരമുണ്ടാകും. ബന്ദികളെ തിരിച്ചെടുക്കണമെന്നും&#8217; ട്രംപ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noobel-peace-prize-only-if-gaza-war-ends-macron-responded-to-trump-at-the-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്‍ ആക്രമണത്തെ സംയുക്തമായി അപലപിച്ച് യുഎഇയും ഫ്രാന്‍സും</title>
		<link>https://www.chandrikadaily.com/uae-and-france-jointly-condemn-qatar-attack.html</link>
					<comments>https://www.chandrikadaily.com/uae-and-france-jointly-condemn-qatar-attack.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 12 Sep 2025 09:23:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353853</guid>

					<description><![CDATA[ത്തറിനെതിരായ ഇസ്രാഈല്‍ ആക്രമണത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവര്‍ത്തിച്ച് അപലപിച്ചു. ]]></description>
										<content:encoded><![CDATA[<p>ദുബൈ: ഖത്തറിനെതിരായ ഇസ്രാഈല്&#x200d; ആക്രമണത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്&#x200d; സായിദും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണും ആവര്&#x200d;ത്തിച്ച് അപലപിച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ നേര്&#x200d;ക്കുള്ള ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ഇരു നേതാക്കളും ഒരു ഫോണ്&#x200d; കോളില്&#x200d; ഊന്നിപ്പറഞ്ഞതായാണ് റിപ്പോര്&#x200d;ട്ട്. മിഡില്&#x200d; ഈസ്റ്റില്&#x200d; ശാശ്വത സ്ഥിരത കൈവരിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്&#x200d; രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്&#x200d; ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും അവര്&#x200d; ഊന്നിപ്പറഞ്ഞു. വെസ്റ്റ് ബാങ്കോ അധിനിവേശ ഫലസ്തീന്&#x200d; പ്രദേശങ്ങളുടെ ഭാഗങ്ങളോ പിടിച്ചെടുക്കാനോ ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനോ ഉള്ള ഇസ്രാഈലിന്റെ ഏതൊരു ശ്രമത്തെയും ഇരു നേതാക്കളും എതിര്&#x200d;ത്തു. അത്തരം നടപടികള്&#x200d; പ്രാദേശിക സ്ഥിരതയെ ദുര്&#x200d;ബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര നിയമ തത്വങ്ങള്&#x200d;ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന് ഗുരുതരമായ ഭീഷണി ഉയര്&#x200d;ത്തുമെന്നും അവര്&#x200d; പറഞ്ഞതായാണ് റിപ്പോര്&#x200d;ട്ട്. </p>
<p>ഖത്തറിനെതിരെ ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു നടത്തിയ ശത്രുതാപരമായ പ്രസ്താവനകളെ യുഎഇ നേരത്തെ ശക്തമായി അപലപിച്ചിരുന്നു. ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും ഗള്&#x200d;ഫ് സഹകരണ കൗണ്&#x200d;സില്&#x200d; രാജ്യങ്ങളുടെ സുരക്ഷയുടെയും സ്ഥിരതയുടെയും അവിഭാജ്യ ഘടകമാണെന്നും ഒരു അംഗരാജ്യത്തിനെതിരായ ഏതൊരു ആക്രമണവും കൂട്ടായ ഗള്&#x200d;ഫ് സുരക്ഷാ ചട്ടക്കൂടിനെതിരായ ആക്രമണമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uae-and-france-jointly-condemn-qatar-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്‍സിനും യുകെയ്ക്കും പിന്നാലെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ കാനഡ</title>
		<link>https://www.chandrikadaily.com/canada-joins-france-uk-to-rrecognize-palestinian-state.html</link>
					<comments>https://www.chandrikadaily.com/canada-joins-france-uk-to-rrecognize-palestinian-state.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 31 Jul 2025 03:43:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[france]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[UK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349035</guid>

					<description><![CDATA[അടുത്ത ദിവസങ്ങളില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറി.]]></description>
										<content:encoded><![CDATA[<p>സെപ്റ്റംബറില്&#x200d; കാനഡ പലസ്തീന്&#x200d; രാഷ്ട്രത്തെ അംഗീകരിക്കാന്&#x200d; പദ്ധതിയിടുന്നതായി പ്രധാനമന്ത്രി മാര്&#x200d;ക്ക് കാര്&#x200d;ണി പറഞ്ഞു. അടുത്ത ദിവസങ്ങളില്&#x200d; ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജി 7 രാജ്യമായി കാനഡ മാറി.</p>
<p>ഇസ്രാഈല്&#x200d; വെടിനിര്&#x200d;ത്തലിനും മറ്റ് വ്യവസ്ഥകള്&#x200d;ക്കും സമ്മതിച്ചില്ലെങ്കില്&#x200d; സെപ്റ്റംബറില്&#x200d; ഫലസ്തീന്&#x200d; രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യുകെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡയുടെ പ്രഖ്യാപനം. </p>
<p>കാനഡയുടെ പ്രഖ്യാപനം ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. മിക്ക രാജ്യങ്ങളും &#8211; യുഎന്നിന്റെ 193 അംഗരാജ്യങ്ങളില്&#x200d; 147 എണ്ണവും &#8211; ഔദ്യോഗികമായി ഫലസ്തീന്&#x200d; രാഷ്ട്രത്തെ അംഗീകരിക്കുന്നു.</p>
<p>വരാനിരിക്കുന്ന യുഎന്&#x200d; ജനറല്&#x200d; അസംബ്ലിയില്&#x200d; കാനഡ പലസ്തീന്&#x200d; രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കാര്&#x200d;ണി പറഞ്ഞു.</p>
<p>&#8221;ഗസയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ തോത് അസഹനീയമാണ്, അത് അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്,&#8221; കാര്&#x200d;ണി ബുധനാഴ്ച മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു.</p>
<p>പ്രഖ്യാപനത്തെക്കുറിച്ച് പലസ്തീന്&#x200d; അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി താന്&#x200d; ബുധനാഴ്ച സംസാരിച്ചിരുന്നതായി കാര്&#x200d;ണി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>കാനഡയുടെ അടുത്ത സഖ്യകക്ഷികളായ യുകെയും ഫ്രാന്&#x200d;സും കഴിഞ്ഞ ദിവസങ്ങളില്&#x200d; ഈ വിഷയത്തില്&#x200d; സ്വന്തം പ്രസ്താവനകളുമായി രംഗത്തെത്തിയത് മുതല്&#x200d; ഫലസ്തീന്&#x200d; രാഷ്ട്രപദവിയെ അഭിസംബോധന ചെയ്യാന്&#x200d; പ്രധാനമന്ത്രി സമ്മര്&#x200d;ദ്ദത്തിലായിരുന്നു.</p>
<p>200 ഓളം മുന്&#x200d; കനേഡിയന്&#x200d; അംബാസഡര്&#x200d;മാരും നയതന്ത്രജ്ഞരും ചൊവ്വാഴ്ച ഒരു ഫലസ്തീന്&#x200d; രാഷ്ട്രത്തെ അംഗീകരിക്കാന്&#x200d; കാര്&#x200d;ണിയോട് ആവശ്യപ്പെട്ട് ഒരു കത്തില്&#x200d; ഒപ്പുവച്ചു.</p>
<p>യുകെയുടെയും ഫ്രാന്&#x200d;സിന്റെയും പ്രഖ്യാപനങ്ങള്&#x200d; തന്നെ സ്വാധീനിച്ചിട്ടുണ്ടോ, അതോ യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപുമായി ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, കാനഡ സ്വന്തം വിദേശ നയ തീരുമാനങ്ങള്&#x200d; എടുത്തിട്ടുണ്ടെന്ന് കാര്&#x200d;ണി പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/canada-joins-france-uk-to-rrecognize-palestinian-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിനെതിരെ ശക്തമായ നടപടിയെടുക്കും; മുന്നിറിയിപ്പുമായി യു.കെ, ഫ്രാന്‍സ്, കാനഡ</title>
		<link>https://www.chandrikadaily.com/strong-action-will-be-takeen-against-israel-uk-france-and-canada-with-warning.html</link>
					<comments>https://www.chandrikadaily.com/strong-action-will-be-takeen-against-israel-uk-france-and-canada-with-warning.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 20 May 2025 12:44:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[france]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[UK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341845</guid>

					<description><![CDATA[ഇസ്രാഈല്‍ ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും സഹായ നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തില്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി.
]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; ഗസ്സയിലെ സൈനിക ആക്രമണം അവസാനിപ്പിക്കുകയും സഹായ നിയന്ത്രണങ്ങള്&#x200d; നീക്കുകയും ചെയ്തില്ലെങ്കില്&#x200d; യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്&#x200d;സ്, കാനഡ എന്നീ രാജ്യങ്ങള്&#x200d; ഇസ്രായേലിനെതിരെ ശക്തമായ നടപടികള്&#x200d; സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്&#x200d;കി.</p>
<p>&#8216;ഗസ്സയിലെ ഇസ്രാഈലിന്റെ സൈനിക പ്രവര്&#x200d;ത്തനങ്ങള്&#x200d; വിപുലീകരിക്കുന്നതിനെ ഞങ്ങള്&#x200d; ശക്തമായി എതിര്&#x200d;ക്കുന്നു. ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ തോത് അസഹനീയമാണ്,&#8217; രാജ്യങ്ങളുടെ നേതാക്കള്&#x200d; &#8211; കെയര്&#x200d; സ്റ്റാര്&#x200d;മര്&#x200d;, ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;, മാര്&#x200d;ക്ക് കാര്&#x200d;ണി എന്നിവര്&#x200d; തിങ്കളാഴ്ച പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>മൂന്ന് മാസത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഉപരോധിച്ച എന്&#x200d;ക്ലേവിലേക്ക് കുറച്ച് ട്രക്കുകള്&#x200d; അനുവദിച്ച നെതന്യാഹുവിന്റെ നീക്കത്തെ മൂന്ന് നേതാക്കളും കഴിഞ്ഞ ദിവസം അപലപിച്ചു, ഇസ്രാഈല്&#x200d; സര്&#x200d;ക്കാര്&#x200d; അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി. തിങ്കളാഴ്ച ഏതാനും ട്രക്കുകള്&#x200d; മാത്രമാണ് ഇസ്രാഈല്&#x200d; അനുവദിച്ചത്.</p>
<p>മൂന്ന് രാജ്യങ്ങള്&#x200d;ക്കും ചെയ്യാന്&#x200d; കഴിയുന്ന കാര്യം ഇസ്രാഈലിന് മേല്&#x200d; ആയുധ ഉപരോധം ഏര്&#x200d;പ്പെടുത്തുക എന്നതാണെന്ന് യുകെയിലെ പലസ്തീന്&#x200d; അംബാസഡര്&#x200d; ഹുസാം സുംലോട്ട് അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.</p>
<p> &#8216;ചില ആയുധ കയറ്റുമതി താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവയ്ക്കാന്&#x200d; യുകെ ചില നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ട്. ഇത് പര്യാപ്തമല്ല. ഇത് പൂര്&#x200d;ണ്ണവും സമഗ്രവുമായിരിക്കണം,&#8217; അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/strong-action-will-be-takeen-against-israel-uk-france-and-canada-with-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്&#x200d;സ് ദേശീയ ടീമില്&#x200d; നിന്ന് എംബാപ്പെയെ പുറത്തിട്ട് ദെഷാംപ്‌സ്‌</title>
		<link>https://www.chandrikadaily.com/deschamps-dropped-mbappe-from-the-france-national-team.html</link>
					<comments>https://www.chandrikadaily.com/deschamps-dropped-mbappe-from-the-france-national-team.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Nov 2024 09:35:28 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[france]]></category>
		<category><![CDATA[kylian mbappe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316755</guid>

					<description><![CDATA[റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ഫുട്ബാൾ ടീമിൽനിന്ന് സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി കോച്ച് ദിദിയർ ദെഷാംപ്സ്. നവംബർ 14ന് ഇസ്രാഈലിനും 17ന് ഇറ്റലിക്കുമെതിരായ മത്സരങ്ങളിലാണ് എംബാപ്പെക്ക് പുറത്തിരിക്കേണ്ടി വരിക. റയൽ മഡ്രിഡ് താരത്തെ തൽക്കാലത്തേക്ക് മാത്രമായി മാറ്റിനിർത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് കോച്ചിന്റെ പ്രതികരണം.</p>
<p>ഈയിടെയായി റയൽ മഡ്രിഡ് നിരയിൽ സ്വതസിദ്ധമായ ഫോമിലല്ല എംബാപ്പെ. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 4-0ത്തിന് തകർന്നടിഞ്ഞ റയൽ, ചാമ്പ്യൻസ് ലീഗിൽ എ.സി മിലാനു മുന്നിൽ കൊമ്പുകുത്തിയത് 3-1നാണ്. ഗോളുകൾ നേടാൻ കഴിയാത്ത എംബാപ്പെയെ വിമർശിച്ച് മുൻ ഫ്രഞ്ച് നായകൻ തിയറി ഹെന്റി ഈയിടെ രംഗത്തെത്തിയിരുന്നു. റയൽ നിരയിൽ 15 കളികളിൽനിന്ന് എട്ടു ഗോളുകളാണ് 25കാരനായ എംബാപ്പെയുടെ പേരിലുള്ളത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരു തവണ മാത്രമേ താരത്തിന് വല കുലുക്കാനായിട്ടുള്ളൂ.</p>
<p>റയലിന്റെ ആക്രമണനിരയിൽ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിൽ കളിക്കാൻ നിലവിൽ മുൻ ഫ്രഞ്ച് ക്യാപ്റ്റന് അവസരം കിട്ടുന്നില്ല. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെയാണ് കോച്ച് കാർലോ ആഞ്ചലോട്ടി ഈ പൊസിഷനിൽ കളത്തിലിറക്കുന്നത്.</p>
<p>പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ റയലിലേക്ക് കൂടുമാറിയ എംബാപ്പെക്ക് പരിക്കുകാരണം കഴിഞ്ഞ മാസം ഫ്രാൻസിനെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു. പരിക്കുമാറി ക്ലബിനുവേണ്ടി കളത്തിൽ തിരിച്ചെത്തിയെങ്കിലും തൽക്കാലം എംബാപ്പെയില്ലാതെ അടുത്ത രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാനാണ് ദെഷാംപ്സിന്റെ തീരുമാനം. താരവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫ്രഞ്ച് ടീമിൽ തിരിച്ചെത്തണമെന്ന് കിലിയൻ ആഗ്രഹിച്ചിരുന്നതായി കോച്ച് പറഞ്ഞു. എന്നാൽ, താരത്തെ ഒഴിവാക്കി ദെഷാംപ്സ് ടീം പ്രഖ്യാപിക്കുകയായിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മുന്നണിപ്പോരാളിയായ എംബാപ്പെ 86 കളികളിൽ രാജ്യത്തിനായി ഇതുവരെ 48 ഗോളുകൾ നേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deschamps-dropped-mbappe-from-the-france-national-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലെബനാന് ധനസഹായവുമായി ഫ്രാന്&#x200d;സ്: 108 മില്യണ്&#x200d; ഡോളർ നല്&#x200d;കും</title>
		<link>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html</link>
					<comments>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Oct 2024 17:14:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Financial aid]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314848</guid>

					<description><![CDATA[ലബനാനിൽ ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ലെബനാന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. വലിയ സാമ്പത്തിക സഹായം അവർക്ക് ആവശ്യമുണ്ട്.</p>
<p>10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.</p>
<p>ഏഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമുണ്ടെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.</p>
<p>ലെബനാൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ തെക്കുഭാഗത്ത് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തി കുറ്ക്കാനാവുമെന്നും ഫ്രാൻസ് കരുതുന്നു.</p>
<p>തെക്കൻ ലബനാനിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യവും വെടിനിർത്തലും യുഎൻ രക്ഷാസമിതി പ്രമേയവും നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനും 8,000 സൈനികരെ തെക്കൻ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചതായി സമ്മേളനത്തിൽ സംസാരിച്ച ലബനാൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. സൈന്യത്തെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ലബനാന് കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ലെബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു.</p>
<p>അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പാരീസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയിൽ പങ്കെടുത്ത 12ൽ കൂടുതൽ രാജ്യങ്ങൾ വളരെ ജൂനിയറായ പ്രതിനിധകളെയാണ് സമ്മേളനത്തിന് അയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവേഫ നാഷന്&#x200d;സ് ലീഗ്; ജര്&#x200d;മ്മനിയും നെതര്&#x200d;ലാന്&#x200d;ഡ്സും ഇറ്റലിയും ഫ്രാന്&#x200d;സും ബെല്&#x200d;ജിയവും ഇന്ന് രാത്രി കളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/uefa-nations-league-germany-netherlands-italy-france-and-belgium-in-action-tonight.html</link>
					<comments>https://www.chandrikadaily.com/uefa-nations-league-germany-netherlands-italy-france-and-belgium-in-action-tonight.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Oct 2024 12:46:10 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[belgium]]></category>
		<category><![CDATA[france]]></category>
		<category><![CDATA[germany]]></category>
		<category><![CDATA[Italy]]></category>
		<category><![CDATA[netherland]]></category>
		<category><![CDATA[uefa nations league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313388</guid>

					<description><![CDATA[ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്.]]></description>
										<content:encoded><![CDATA[<p>യുവേഫ നാഷന്&#x200d;സ് ലീഗില്&#x200d; ജര്&#x200d;മ്മനി, നെതര്&#x200d;ലാന്&#x200d;ഡ്സ്, ഫ്രാന്&#x200d;സ്, ബെല്&#x200d;ജിയം, ഇറ്റലി എന്നീ ടീമുകള്&#x200d; ഇന്ന് രാത്രി കളത്തിലിറങ്ങും. ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്. ജര്&#x200d;മ്മനി നെതര്&#x200d;ലാന്&#x200d;ഡ്സിനെയും ബെല്&#x200d;ജിയം ഫ്രാന്&#x200d;സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക.</p>
<p>നേരത്തെ യുവേഫ നാഷന്&#x200d;സ് ലീഗില്&#x200d; ജര്&#x200d;മ്മനിയും നെതര്&#x200d;ലാന്&#x200d;ഡ്സും നേര്&#x200d;ക്കുനേര്&#x200d; ഏറ്റമുട്ടിയപ്പോള്&#x200d; ആരാധകര്&#x200d; കാഴ്ച്ചക്കാരായത് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ്. ത്രില്ലടിപ്പിച്ച മത്സരം 2-2 എന്ന സ്‌കോറില്&#x200d; സമനിലയിലാണ് അവസാനിച്ചത്. എന്നാല്&#x200d; ഇപ്പോള്&#x200d; ഒരുമാസത്തിന് ശേഷം ഇരു ടീമുകളും നേര്&#x200d;ക്കുനേര്&#x200d; എത്തുകയാണ്. മൂന്ന് മത്സരങ്ങളിലായി ഏഴ് പോയിന്റുള്ള ജര്&#x200d;മ്മനി ഒന്നാം സ്ഥാനം അടയാളപ്പെടുത്താന്&#x200d; നില്&#x200d;ക്കെ ജര്&#x200d;മ്മനിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരിക്കും നെതര്&#x200d;ലാന്&#x200d;ഡ്സ കളത്തില്&#x200d; ഇറങ്ങുക. ഗ്രൂപ്പ് രണ്ടിലാകട്ടെ മുന്&#x200d;ചാമ്പ്യന്&#x200d;മാരായ ഫ്രാന്&#x200d;സ് ബെല്&#x200d;ജിയത്തെയാണ് നേരിടുന്നത്. മൂന്നാം വട്ടവും വിജയിച്ച് പോയിന്റ് പട്ടികയില്&#x200d; ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പുമായിട്ടായിരിക്കും ഫ്രാന്&#x200d;സ് എത്തുക. എന്നാല്&#x200d; കഴിഞ്ഞ മത്സരത്തില്&#x200d; ബെല്&#x200d;ജിയം ഇറ്റലിയുമായി സമനില നേടിയിരുന്നു. ഇതുവരെ തോല്&#x200d;ക്കാത്ത് ഇറ്റലി ഇന്ന് ഇസ്രാഈലിനെതിരെ കളത്തിലിറങ്ങും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uefa-nations-league-germany-netherlands-italy-france-and-belgium-in-action-tonight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്&#x200d;ത്താന്&#x200d; ആഹ്വാനവുമായി ഫ്രാന്&#x200d;സ്‌</title>
		<link>https://www.chandrikadaily.com/france-calls-to-stop-arms-exports-to-israel.html</link>
					<comments>https://www.chandrikadaily.com/france-calls-to-stop-arms-exports-to-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Oct 2024 12:53:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[emmanuel makron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312276</guid>

					<description><![CDATA[സയിലെ ഇസ്രാഈല്&#x200d; യുദ്ധം ഒരു വര്&#x200d;ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്&#x200d;ത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;. രാഷ്ട്രീയ പരിഹാരത്തിനാണ് തങ്ങള്&#x200d; മുന്&#x200d;ഗണന നല്&#x200d;കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ ആഹ്വാനം.</p>
<p>ഗസയിലെ സൈനിക നടപടിക്കായി ഇസ്രാഈലിന് ഉപയോഗിക്കാന്&#x200d; ആയുധങ്ങള്&#x200d; വിതരണം ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റര്&#x200d; ഫ്രാന്&#x200d;സ് ഇന്റിനോട് മാക്രോണ്&#x200d; പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഗസയിലെ ഇസ്രാഈല്&#x200d; യുദ്ധം ഒരു വര്&#x200d;ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടും ആഹ്വാനങ്ങള്&#x200d; ഉയരുമ്പോള്&#x200d; ഇസ്രഈല്&#x200d; ഗസയില്&#x200d; യുദ്ധം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; പറഞ്ഞു. സംഘര്&#x200d;ഷം വിദ്വേഷത്തിലേക്കാണ് നയിക്കുന്നതെന്നും ഇസ്രാഈലിന് ലഭിക്കുന്ന സുരക്ഷ ഉള്&#x200d;പ്പെടെയുള്ള സഹായങ്ങള്&#x200d; തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ലെബനനെ മറ്റൊരു ഗസയാക്കാന്&#x200d; കഴിയില്ലെന്നും ലെബനീസ് ജനതയെ ബലിയാടാക്കരുതെന്നും മാക്രോണ്&#x200d; പറഞ്ഞു. ലെബനനിലുടനീളമായി കരയാക്രമണം നടത്താന്&#x200d; സൈന്യത്തെ വിന്യസിപ്പിക്കാനുള്ള നീക്കത്തില്&#x200d; നിന്ന് നെതന്യാഹു ഭരണകൂടം പിന്മാറണമെന്നും മാക്രോണ്&#x200d; ആവശ്യപ്പെട്ടു.</p>
<p>എന്നാല്&#x200d; മാക്രോണ്&#x200d; തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി. ഇറാന്&#x200d; നയിക്കുന്ന പ്രാകൃത ശക്തികളോട് പോരാടുമ്പോള്&#x200d; ഇസ്രഈലിന് പിന്തുണയാണ് നല്&#x200d;കേണ്ടത്. മക്രോണിന്റെ നിലപാട് അപമാനകരമാണെന്നുമാണ് നെതന്യാഹു പറഞ്ഞത്.</p>
<p>എന്നാല്&#x200d; നേരത്തെ ഒരു അഭിമുഖത്തില്&#x200d;, തങ്ങള്&#x200d; ആയുധങ്ങളൊന്നും തന്നെ വിതരണം ചെയ്യുന്നില്ലെന്ന് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; പറഞ്ഞിരുന്നു. അതേസമയം സെപ്റ്റംബര്&#x200d; പകുതിയോടെ ബ്രിട്ടനും ഇസ്രാഈലിലേക്കുള്ള ഏതാനും ആയുധങ്ങളുടെ കയറ്റുമതി താത്കാലികമായി നിര്&#x200d;ത്തിവെച്ചിരുന്നു.</p>
<p>2023 ഒക്ടോബറിലാണ് ഇസ്രാഈലിന് വിവിധ തരത്തിലുള്ള ആയുധങ്ങള്&#x200d; കൈമാറുന്നതിനായി 100ലധികം കയറ്റുമതി ലൈസന്&#x200d;സുകള്&#x200d;ക്ക് യു.കെ സര്&#x200d;ക്കാര്&#x200d; അംഗീകാരം നല്&#x200d;കിയത്. എന്നാല്&#x200d; ഇസ്രാഈലിന് ആയുധങ്ങള്&#x200d; കൈമാറുന്നതില്&#x200d; നിന്ന് ലോകരാഷ്ട്രങ്ങള്&#x200d; പിന്മാറണമെന്ന ആവശ്യം ഉന്നയിച്ച് ലോകമെമ്പാടും പ്രതിഷേധം ഉയര്&#x200d;ന്നതോടെയാണ് ബ്രിട്ടന്&#x200d; ആയുധകയറ്റുമതിയില്&#x200d; നിന്ന് പിന്മാറിയത്.</p>
<p>30 ആയുധങ്ങളുടെ കയറ്റുമതി ലൈസന്&#x200d;സാണ് ബ്രിട്ടന്&#x200d; നിര്&#x200d;ത്തിവെച്ചത്. റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളില്&#x200d; ഭൂരിഭാഗവും ഇസ്രാഈലില്&#x200d; എത്തുകയാണ്. ഗസയിലെ ഫലസ്തീനികള്&#x200d;ക്കെതിരായ ആക്രമണത്തില്&#x200d; ഇസ്രാഈല്&#x200d; ഉപയോഗിച്ച ആയുധങ്ങളുടെ 15 ശതമാനം യു.കെ നിര്&#x200d;മിതമാണെന്നും അന്താരാഷ്ട്ര മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ആയുധകയറ്റുമതിക്ക് തടയിടാന്&#x200d; ഫ്രാന്&#x200d;സും നടപടികളെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-calls-to-stop-arms-exports-to-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒളിംപിക്‌സില്&#x200d; അര്&#x200d;ജന്റീന-ഫ്രാന്&#x200d;സ് ക്വാര്&#x200d;ട്ടര്&#x200d; ഫൈനല്&#x200d;; ലോകപ്പിന് ശേഷം ഇതാദ്യം</title>
		<link>https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html</link>
					<comments>https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 10:24:24 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[fottball]]></category>
		<category><![CDATA[france]]></category>
		<category><![CDATA[paris olympics]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304356</guid>

					<description><![CDATA[ഓഗസ്റ്റ് മൂന്നിന് പുലര്&#x200d;ച്ചെ ഇന്ത്യന്&#x200d; സമയം രാത്രി 12.30നാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ഖത്തര്&#x200d; ലോകകപ്പിലെ ഫൈനലിന് പിന്നാലെ വീണ്ടുമൊരു അര്&#x200d;ജന്റീന-ഫ്രാന്&#x200d;സ് പോരാട്ടം. പാരീസ് ഒളിംപിക്സ് ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലാണ് യൂറോപ്യന്&#x200d;-ലാറ്റിനമേരിക്കന്&#x200d; ടീമുകള്&#x200d; ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്&#x200d;ച്ചെ ഇന്ത്യന്&#x200d; സമയം രാത്രി 12.30നാണ് മത്സരം.ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആദ്യ ക്വാര്&#x200d;ട്ടറില്&#x200d; മൊറോക്കോ അമേരിക്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്&#x200d; അര്&#x200d;ജന്റീനയെ അട്ടിമറിച്ച മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്&#x200d;മാരായണ് അവസാന എട്ടിലേക്ക് പ്രവേശിച്ചത്. മറ്റൊരു മത്സരത്തില്&#x200d; കഴിഞ്ഞ ഒളിംപിക്സിലെ വെള്ളിമെഡല്&#x200d; ജേതാവായ സ്പെയിന്&#x200d; ജപ്പാനെയും ഈജിപ്ത്-പരാഗ്വേയെയും നേരിടും.</p>
<p>മുന്&#x200d; ഇതിഹാസ താരം തിയറി ഹെന്റി പരിശീലിപ്പിക്കുന്ന ഫ്രഞ്ച് ടീം മികച്ച ഫോമിലാണ്. സ്വന്തം നാട്ടുകാര്&#x200d;ക്ക് മുന്നില്&#x200d; ഇറങ്ങിയ ടീം മൂന്ന് മത്സരങ്ങള്&#x200d; ജയിച്ചാണ് ക്വാര്&#x200d;ട്ടറിലേക്ക് മുന്നേറിയത്. ഇതുവരെ ഒരുഗോള്&#x200d; പോലും വഴങ്ങിയിട്ടില്ല. എന്നാല്&#x200d; മൊറോക്കോക്കെതിരായ വിവാദ മാച്ചില്&#x200d; അപ്രതീക്ഷിത തോല്&#x200d;വി വഴങ്ങിയ അര്&#x200d;ജന്റീന ഗ്രൂപ്പില്&#x200d; രണ്ടാം സ്ഥാനക്കാരാണ് മുന്നേറിയത്. അര്&#x200d;ജന്റീന മുന്&#x200d; ഡിഫന്&#x200d;ഡര്&#x200d; ഹാവിയര്&#x200d; മഷരാനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്&#x200d; ഫ്രാന്&#x200d;സ് ന്യൂസിലന്&#x200d;ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്&#x200d;ത്തപ്പോള്&#x200d; അര്&#x200d;ജന്റീന യുക്രൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.</p>
<p>കോപ അമേരിക്ക കിരീടം നേടിയശേഷം അര്&#x200d;ജന്റീന താരങ്ങള്&#x200d; ഫ്രാന്&#x200d;സ് താരങ്ങള്&#x200d;ക്കെതിരെ വംശീയ പരാമര്&#x200d;ശങ്ങളുള്ള ഗാനംപാടിയത് വലിയ വിവാദമായിരുന്നു. ഒളിംപിക്സില്&#x200d; അര്&#x200d;ജന്റൈന്&#x200d; താരങ്ങള്&#x200d;ക്ക് ഗ്യാലറിയില്&#x200d; നിന്ന് വലിയ കൂവലാണ് ലഭിച്ചത്. വിവാദം കത്തിനില്&#x200d;ക്കെയാണ് ഇരുടീമുകളും വീണ്ടും നേര്&#x200d;ക്കുനേര്&#x200d; പോരാടുന്നത് . 2022ലെ ലോകകപ്പ് ഫൈനലില്&#x200d; ഫ്രാന്&#x200d;സിനെ മെസ്സിയും സംഘവും പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; വീഴ്ത്തിയാണ് മൂന്നാം ലോകകപ്പ് നേടിയത്.</p>
<p>അര്&#x200d;ജന്റീനയ്ക്ക് വേണ്ടി സീനിയര്&#x200d; താരങ്ങളായ ജൂലിയന്&#x200d; അല്&#x200d;വാരസും, ബെന്&#x200d;ഫിക്കയുടെ ഓട്ടമെന്&#x200d;ഡിയും, ഗോള്&#x200d;കീപ്പറായ റുള്ളിയുമാണ് ബൂട്ട് കെട്ടുന്നത്. അതേസമയം ഫ്രാന്&#x200d;സിന് വേണ്ടി സീനിയാര്&#x200d; താരമായ ലകസാറ്റയും ബയേണിലേക്ക് ചേക്കേറിയ ഒലിസെയുമാണ് ഇറങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentina-france-quarter-final-at-olympics-this-is-the-first-time-since-the-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂറോ കപ്പ്: ആദ്യ സെമിയില്&#x200d; സ്‌പെയിന്&#x200d; ഇന്ന് ഫ്രാന്&#x200d;സിനെതിരെ</title>
		<link>https://www.chandrikadaily.com/euro-cup-spain-v-france-today-in-the-first-semi-final.html</link>
					<comments>https://www.chandrikadaily.com/euro-cup-spain-v-france-today-in-the-first-semi-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 Jul 2024 08:24:59 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[euro cup]]></category>
		<category><![CDATA[france]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Semi Final]]></category>
		<category><![CDATA[spain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302187</guid>

					<description><![CDATA[മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്]]></description>
										<content:encoded><![CDATA[<p>യൂറോകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ സ്പെയിനും ഫ്രാൻസും നേർക്ക് നേർ. നാലാം യൂറോ കിരീടം ലക്ഷ്യമിടുന്ന സ്‌പെയിനും രണ്ടുവട്ടം കിരീടമുയർത്തിയ ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച ഒരു പോരാട്ടമാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.</p>
<p>മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്.  പരാജയമറിയാതെയാണ് ഇരുടീമുകളും യൂറോയുടെ ഇത് വരെയുള്ള ഘട്ടങ്ങളിൽ മുന്നേറിയത്. സ്പെയിൻ ക്വാർട്ടറിൽ ആതിഥേയരായ ജർമനിയെ വീഴ്ത്തി സെമിയിൽ സ്ഥാനമുറപ്പിച്ചപ്പോൾ ഫ്രാൻസ് പെനാൽട്ടി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ മറികടന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/euro-cup-spain-v-france-today-in-the-first-semi-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
