<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>fraud case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/fraud-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Nov 2025 10:50:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>fraud case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു</title>
		<link>https://www.chandrikadaily.com/the-bjp-state-general-secretarys-claim-that-there-are-no-loan-arrears-falls-flat.html</link>
					<comments>https://www.chandrikadaily.com/the-bjp-state-general-secretarys-claim-that-there-are-no-loan-arrears-falls-flat.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 10:50:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjpleader]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366085</guid>

					<description><![CDATA[സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.]]></description>
										<content:encoded><![CDATA[<p>പെരിങ്ങമല ലേബര്&#x200d; കോണ്&#x200d;ട്രാക്ട് സൊസൈറ്റി തട്ടിപ്പില്&#x200d; സഹകരണ സംഘത്തില്&#x200d; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്&#x200d; വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്&#x200d; പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്&#x200d; കുടിശ്ശിക വരുത്തിയെന്നും രേഖകള്&#x200d;.</p>
<p>ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്&#x200d;ഡ് യോഗങ്ങളിലും വാര്&#x200d;ഷിക പൊതുയോഗങ്ങളിലും തുടര്&#x200d;ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്&#x200d; കോണ്&#x200d;ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.</p>
<p>വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്&#x200d; എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്&#x200d; അപേക്ഷ നല്&#x200d;കാതെ സുരേഷ് ബാങ്കില്&#x200d; നിന്ന് രണ്ട് വായ്പകള്&#x200d; എടുത്തിരുന്നു. 2014 ല്&#x200d; എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്&#x200d;ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്&#x200d; നടന്ന അഴിമതിയില്&#x200d; സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്&#x200d; നടന്നത് വന്&#x200d;ക്രമക്കേടാണെന്നും സഹകരണ ജോയിന്&#x200d; രജിസ്റ്റര്&#x200d; കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്&#x200d; റിപ്പോര്&#x200d;ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bjp-state-general-secretarys-claim-that-there-are-no-loan-arrears-falls-flat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം</title>
		<link>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html</link>
					<comments>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 05:47:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[fraud case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365207</guid>

					<description><![CDATA[മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.]]></description>
										<content:encoded><![CDATA[<p>നടന്&#x200d; കൃഷ്ണകുമാറിന്റെ മകള്&#x200d; ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്&#x200d; നടന്ന സാമ്പത്തിക തട്ടിപ്പില്&#x200d; 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്&#x200d;പ്പിച്ചു. മൂന്ന് മുന്&#x200d; ജീവനക്കാരികളും ഒരാളുടെ ഭര്&#x200d;ത്താവും ഉള്&#x200d;പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്&#x200d;.</p>
<p>ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ലിന്&#x200d;, രാധാകുമാരി എന്നിവര്&#x200d;യും വിനീതയുടെ ഭര്&#x200d;ത്താവ് ആദര്&#x200d;ശും പ്രതികളാണ്. ക്യുആര്&#x200d; കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്&#x200d; കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്&#x200d;ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.</p>
<p>രണ്ട് വര്&#x200d;ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്&#x200d;, ചതി തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.</p>
<p>ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്&#x200d; കൃഷ്ണകുമാര്&#x200d;ക്കെതിരെ നല്&#x200d;കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്&#x200d; വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോസ്‌കോ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/11two-accused-arrested-for-fraud-by-promising-moscow-medical-seats.html</link>
					<comments>https://www.chandrikadaily.com/11two-accused-arrested-for-fraud-by-promising-moscow-medical-seats.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 07:42:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[Moscow medical seat]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357869</guid>

					<description><![CDATA[മെഡിക്കല്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത്, 14.08 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: റഷ്യയിലെ മോസ്‌കോയിലെ സെച്ചിനോവ് സര്&#x200d;വകലാശാലയില്&#x200d; മെഡിക്കല്&#x200d; സീറ്റ് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്&#x200d; തട്ടിയ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. </p>
<p>കുഞ്ഞല്&#x200d; അഹമ്മദ് അജ്‌നാസ് (27), കോഴിക്കോട് നടുവല്ലൂര്&#x200d;, കുനത്തില്&#x200d;, ഫിദ് ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പില്&#x200d;, എന്നിവരാണ് അറസ്റ്റിലായത്. വേലൂര്&#x200d; സ്വദേശിനി ഫാത്തിമ റിഷയുടെ പരാതിയിലാണ് അറസ്റ്റ്.</p>
<p>പ്രതികള്&#x200d;, മെഡിക്കല്&#x200d; പഠനത്തിനുള്ള സൗകര്യങ്ങള്&#x200d; ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത്, 14.08 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയില്&#x200d; പറയുന്നു. പരാതിക്കാരുടെ മാതാവിന്റെ ബാങ്ക് അക്കൗണ്ടിലും നേരിട്ട് പണമെടുത്ത് പ്രതികള്&#x200d; ഏകോപിച്ച് 15 ലക്ഷം രൂപ തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. </p>
<p>എന്നാല്&#x200d;, പിന്നീട് സീറ്റ് നല്&#x200d;കാതെ പണം മടക്കി നല്&#x200d;കാതെ പല വര്&#x200d;ഷങ്ങളായി മുങ്ങിപ്പോയി, കബളിപ്പിച്ചതായാണ് പരാതിയില്&#x200d; പറയുന്നത്.</p>
<p>എരുമപ്പെട്ടി പോലീസ് അറിയിച്ചു, അന്താരാഷ്ട്ര തലത്തില്&#x200d; പ്രതികള്&#x200d; ഇത്തരത്തില്&#x200d; ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയതായും കേസില്&#x200d; കൂടുതല്&#x200d; പ്രതികളെ പിടികൂടാന്&#x200d; സാധ്യതയുള്ളതായും എരുമപ്പെട്ടി പൊലീസ് അറിയിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11two-accused-arrested-for-fraud-by-promising-moscow-medical-seats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു</title>
		<link>https://www.chandrikadaily.com/11police-question-bollywood-actress-shilpa-shetty-in-rs-60-crore-fraud-case.html</link>
					<comments>https://www.chandrikadaily.com/11police-question-bollywood-actress-shilpa-shetty-in-rs-60-crore-fraud-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 06:48:30 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bollywood actress]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[Shilpa Shetty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357252</guid>

					<description><![CDATA[നേരത്തേ സെപ്റ്റംബറില്‍ ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബോളിവുഡ് നടിയും സംരംഭകയുമായ ശില്&#x200d;പ്പാ ഷെട്ടിയെ മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്&#x200d;സസ് വിങ് നാലര മണിക്കൂറിലേറെ ചോദ്യം ചെയ്തു. 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം നടത്തിയത്.</p>
<p>പോലീസ് ശില്&#x200d;പ്പയുടെ വസതിയിലെത്തിയാണ് ചോദ്യം നടത്തി. സംശയാസ്പദമായ ഇടപാടുകള്&#x200d;, സ്വന്തം പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്&#x200d; എന്നിവയെ സംബന്ധിച്ച വിവരങ്ങളും രേഖകളും താരം പൊലീസിന് കൈമാറി. ഇവ പരിശോധനക്ക് വിധേയമാണ്.</p>
<p>നേരത്തേ സെപ്റ്റംബറില്&#x200d; ശില്&#x200d;പ്പാ ഷെട്ടിയുടെ ഭര്&#x200d;ത്താവ് രാജ് കുന്ദ്രയെയും ചോദ്യം ചെയ്തിരുന്നു. കേസില്&#x200d; ശില്&#x200d;പ്പയ്ക്കും രാജിനുമെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.</p>
<p>വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിലാണ് ശില്&#x200d;പ്പയും രാജും ഇരുവരും പ്രതികളായിരുന്നതെന്ന് പറയുന്നത്. 2015-നും 2023-നും ഇടയില്&#x200d; ബിസിനസ് വികസനത്തിനായി നല്&#x200d;കിയ പണം അവര്&#x200d; വ്യക്തിപരമായ ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗിച്ചുവെന്നാണ് പരാതിയില്&#x200d; രേഖപ്പെടുത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11police-question-bollywood-actress-shilpa-shetty-in-rs-60-crore-fraud-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടികള്‍ തട്ടിയെടുത്ത സംഭവം; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്</title>
		<link>https://www.chandrikadaily.com/the-incident-of-stealing-crores-case-against-shilpa-shetty-and-raj-kundra.html</link>
					<comments>https://www.chandrikadaily.com/the-incident-of-stealing-crores-case-against-shilpa-shetty-and-raj-kundra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 14 Aug 2025 11:03:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[India]]></category>
		<category><![CDATA[shilpashetti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350369</guid>

					<description><![CDATA[ശില്‍പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്‍കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി.]]></description>
										<content:encoded><![CDATA[<p>വ്യവസായിയില്&#x200d; നിന്ന് വാങ്ങിയ കോടികള്&#x200d; തിരികെ നല്&#x200d;കിയില്ലെന്നാരോപിച്ച് ബോളിവുഡ് നടി ശില്&#x200d;പ ഷെട്ടിക്കും ഭര്&#x200d;ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. ശില്&#x200d;പയും കുന്ദ്രയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിപുലീകരണത്തിനായി നിക്ഷേപമായി 60.48 കോടി രൂപ നല്&#x200d;കി എന്നതാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. മുംബൈ പൊലീസിന് നല്&#x200d;കിയ പരാതി പിന്നീട് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയായിരുന്നു.</p>
<p>2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ശില്&#x200d;പയും കുന്ദ്രയും ബെസ്റ്റ് ഡീല്&#x200d; ടിവിയുടെ ഡയറക്ടര്&#x200d;മാരായിരുന്നു. 2015 ഏപ്രിലില്&#x200d; 31.95 കോടിയും 2016 മാര്&#x200d;ച്ചില്&#x200d; 28.54 കോടിയും കോത്താരി ദമ്പതികള്&#x200d;ക്ക് കൈമാറിയിരുന്നു. ആ സമയത്ത് കമ്പനിയിലെ 87% ഓഹരിയും ശില്&#x200d;പയുടെ പേരിലായിരുന്നു. പിന്നീട് അവര്&#x200d; ഡയറക്ടര്&#x200d; സ്ഥാനത്ത് നിന്ന് രാജിവെച്ചു, എന്നാല്&#x200d; പണം തിരികെ നല്&#x200d;കിയില്ല.</p>
<p>ആദ്യമായി ഒരു ഏജന്റ് മുഖേനയാണ് കോത്താരി ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്&#x200d; പിന്നീട് നേരിട്ട് പണം ആവശ്യപ്പെട്ടിട്ടും അത് തിരികെ നല്&#x200d;കിയില്ലെന്നാണ് പരാതിയില്&#x200d; വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-stealing-crores-case-against-shilpa-shetty-and-raj-kundra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് ചാരിറ്റിയുടെ മറവില്‍ തട്ടിയെടക്കുന്നത് കോടികള്‍; തട്ടിപ്പ് അക്കൗണ്ട് നമ്പറും സ്‌കാനറുകളും മാറ്റം വരുത്തി</title>
		<link>https://www.chandrikadaily.com/crores-are-stolen-under-the-guise-of-charity-in-the-state-fraudulent-account-number-and-scanners-have-been-altered.html</link>
					<comments>https://www.chandrikadaily.com/crores-are-stolen-under-the-guise-of-charity-in-the-state-fraudulent-account-number-and-scanners-have-been-altered.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 08 Aug 2025 02:08:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349738</guid>

					<description><![CDATA[മലയാളി ചാരിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന വീഡിയോയുടെ സ്‌കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടിയെടുക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ചാരിറ്റിയുടെ മറവില്&#x200d; കോടികള്&#x200d; തട്ടിയെടുക്കുന്ന സംഘങ്ങള്&#x200d; സജീവമായി പ്രവര്&#x200d;ത്തിക്കുന്നു. മലയാളി ചാരിറ്റി പ്രവര്&#x200d;ത്തകര്&#x200d; നടത്തുന്ന വീഡിയോയുടെ സ്‌കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി സോഷ്യല്&#x200d; മീഡിയ വഴിയാണ് ഇത്തരം സംഘങ്ങള്&#x200d; പണം തട്ടിയെടുക്കുന്നത്. ചികിത്സാ സഹായം അഭ്യര്&#x200d;ത്ഥിച്ച് മലയാളി ചാരിറ്റി പ്രവര്&#x200d;ത്തകര്&#x200d; ചെയ്യുന്ന വീഡിയോകളില്&#x200d; അക്കൗണ്ട് നമ്പറും സ്‌കാനറുകളും തീയതിയും പെട്ടെന്നു തിരിച്ചറിയാന്&#x200d; കഴിയാത്ത രീതിയില്&#x200d; മാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങള്&#x200d; വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘങ്ങള്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ഇതോടെ വീഡിയോ കണ്ട് ആളുകള്&#x200d; സഹായമായി നല്&#x200d;കുന്ന പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകുന്നു. ഇതിനെതിരെ പരാതി നല്&#x200d;കിയിട്ടും വേണ്ടവിധത്തിലുള്ള നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crores-are-stolen-under-the-guise-of-charity-in-the-state-fraudulent-account-number-and-scanners-have-been-altered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്</title>
		<link>https://www.chandrikadaily.com/fraud-case-notice-to-nivin-pauly-to-appear-for-questioning.html</link>
					<comments>https://www.chandrikadaily.com/fraud-case-notice-to-nivin-pauly-to-appear-for-questioning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 28 Jul 2025 07:38:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor nivin poly]]></category>
		<category><![CDATA[fraud case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348762</guid>

					<description><![CDATA[നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>നിവിന്&#x200d; പോളിക്കെതിരായ വഞ്ചനാകേസില്&#x200d; ചോദ്യം ചെയ്യലിന് ഹാജരാകാന്&#x200d; ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് പൊലീസ്. നിവിന്&#x200d; പോളിക്കും സംവിധായകന്&#x200d; എബ്രിഡ് ഷൈനുമാണ് ഹാജരാകാന്&#x200d; ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇരുവരെയും ഈ ആഴ്ച പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.</p>
<p>&#8216;ആക്ഷന്&#x200d; ഹീറോ ബിജു 2&#8217; സിനിമയുടെ നിര്&#x200d;മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന് ആരോപിച്ച് നിര്&#x200d;മ്മാതാവ് ഷംനാസ് നല്&#x200d;കിയ പരാതിയിലാണ് നടപടി. ഷംനാസില്&#x200d; നിന്ന് 1.9 കോടി രൂപ വാങ്ങി സിനിമയുടെ അവകാശം നല്&#x200d;കിയത് മറച്ച് വച്ച് മറ്റൊരാള്&#x200d;ക്ക് വിതരണാവകാശം നല്&#x200d;കിയെന്നാണ് പരാതിയില്&#x200d; പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്&#x200d; രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാനും പൊലീസ് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fraud-case-notice-to-nivin-pauly-to-appear-for-questioning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും</title>
		<link>https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html</link>
					<comments>https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 10 Jun 2025 06:42:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[krishna kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344127</guid>

					<description><![CDATA[പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി&#8217; എന്ന സ്ഥാപനത്തില്&#x200d; നിന്ന് മുന്&#x200d; ജീവനക്കാര്&#x200d; പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്&#x200d;ന്ന്, നടന്&#x200d; കൃഷ്ണകുമാറിനും മകള്&#x200d; ദിയയ്ക്കും എതിരെ ജീവനക്കാര്&#x200d; നല്&#x200d;കിയ പരാതി കൗണ്ടര്&#x200d; കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്&#x200d; തെളിവുകളും ജീവനക്കാര്&#x200d;ക്ക് എതിരാണെന്നാണ് കണ്ടെത്തല്&#x200d;. ജീവനക്കാരുടെ അക്കൗണ്ടില്&#x200d; വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്&#x200d;സ്ഫര്&#x200d; ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്&#x200d; പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.</p>
<p>പണം പിന്&#x200d;വലിച്ച് ദിയക്ക് നല്&#x200d;കിയെന്ന് ജീവനക്കാര്&#x200d; അവകാശപ്പെട്ടിരുന്നു എന്നാല്&#x200d; എടിഎം വഴി വലിയ തുകകള്&#x200d; പിന്&#x200d;വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-complaint-against-krishnakumar-and-his-daughter-diya-will-be-considered-as-a-counter-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിപ്പ് കേസ്; ആറ് ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/welfare-pension-fraud-case-suspension-of-six-officials.html</link>
					<comments>https://www.chandrikadaily.com/welfare-pension-fraud-case-suspension-of-six-officials.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 04:43:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fraud case]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[welfare pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322348</guid>

					<description><![CDATA[കൈപ്പറ്റിയ പെന്&#x200d;ഷന്&#x200d; തുക 18 % പലിശ സഹിതം തിരിച്ചു നല്&#x200d;കണമെന്ന് സര്&#x200d;ക്കാര്&#x200d; ഉത്തരവിട്ടു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെന്&#x200d;ഷന്&#x200d; തട്ടിപ്പ് കേസില്&#x200d; മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. കൈപ്പറ്റിയ പെന്&#x200d;ഷന്&#x200d; തുക തിരിച്ചു നല്&#x200d;കണമെന്ന് സര്&#x200d;ക്കാര്&#x200d; ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു അടക്കേണ്ടത്.</p>
<p>വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരായ 1458 പേരാണ് അനധികൃതമായി പെന്&#x200d;ഷന്&#x200d; വാങ്ങിയത്. ഇതില്&#x200d; കോളേജ് അധ്യാപകരും മൂന്ന് ഹയര്&#x200d; സെക്കന്&#x200d;ഡറി അധ്യാപകരും ഉള്&#x200d;പ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്&#x200d; ആണ് ഏറ്റവും കൂടുതല്&#x200d; ക്ഷേമപെന്&#x200d;ഷന്&#x200d; വാങ്ങിയിട്ടുള്ളത്. 373 പേരാണ് ആരോഗ്യവകുപ്പില്&#x200d; ക്ഷേമ പെന്&#x200d;ഷന്&#x200d; വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്&#x200d; 224 പേരും മെഡിക്കല്&#x200d; എഡ്യുക്കേഷന്&#x200d; വകുപ്പില്&#x200d; 124 പേരും ആയുര്&#x200d;വേദ വകുപ്പില്&#x200d; 114 പേരും മൃഗ സംരക്ഷണ വകുപ്പില്&#x200d; 74 പേരും ക്ഷേമപെന്&#x200d;ഷന്&#x200d; വാങ്ങി.</p>
<p>പെതുമരാമത്ത് വകുപ്പില്&#x200d; 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്&#x200d; 46, ഹോമിയോപ്പതി വകുപ്പില്&#x200d; 41, കൃഷി, റവന്യു വകുപ്പുകളില്&#x200d; 35, ജുഡീഷ്യറി ആന്&#x200d;ഡ് സോഷ്യല്&#x200d; ജസ്റ്റിസ് വകുപ്പില്&#x200d; 34, ഇന്&#x200d;ഷുറന്&#x200d;സ് മെഡിക്കല്&#x200d; സര്&#x200d;വീസ് വകുപ്പില്&#x200d; 31, കോളേജിയറ്റ് എഡ്യുക്കേഷന്&#x200d; വകുപ്പില്&#x200d; 27, ഹോമിയോപ്പതിയില്&#x200d; 25 എന്നിങ്ങനെ ജീവനക്കാര്&#x200d; ക്ഷേമ പെന്&#x200d;ഷന്&#x200d; കൈപ്പറ്റുന്നുണ്ട്. ധനവകുപ്പ് നിര്&#x200d;ദേശ പ്രകാരം ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കേരള മിഷന്&#x200d; നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/welfare-pension-fraud-case-suspension-of-six-officials.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ധന്യ മേരി വര്&#x200d;ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്&#x200d; കണ്ടുകെട്ടി ഇഡി</title>
		<link>https://www.chandrikadaily.com/ed-confiscates-properties-of-actress-dhanya-mary-varghese-and-her-family.html</link>
					<comments>https://www.chandrikadaily.com/ed-confiscates-properties-of-actress-dhanya-mary-varghese-and-her-family.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 10:07:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[danya mery vargese]]></category>
		<category><![CDATA[fraud case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319513</guid>

					<description><![CDATA[പട്ടത്തും പേരൂര്&#x200d;ക്കടയിലുമുള്ള 13 വസ്തുക്കള്&#x200d; ഫ്‌ളാറ്റ് എന്നിവയടങ്ങിയ 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്&#x200d; നടി ധന്യ മേരി വര്&#x200d;ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്&#x200d; കണ്ടുകെട്ടി ഇഡി. ധന്യയുടെ ഭര്&#x200d;തൃപിതാവിന്റെ സാംസണ്&#x200d; ആന്&#x200d;ഡ് സണ്&#x200d;സ് ബില്&#x200d;ഡേഴ്സ് ഫ്ളാറ്റ് നിര്&#x200d;മിച്ചു നല്&#x200d;കാമെന്നു പറഞ്ഞ് പലരില്&#x200d; നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്.കമ്പനിയിലെ ഡയറക്ടര്&#x200d;മാരില്&#x200d; ഒരാളാണ് ധന്യ വര്&#x200d;ഗീസ്. പട്ടത്തും പേരൂര്&#x200d;ക്കടയിലുമുള്ള 13 വസ്തുക്കള്&#x200d; ഫ്‌ളാറ്റ് എന്നിവയടങ്ങിയ 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-confiscates-properties-of-actress-dhanya-mary-varghese-and-her-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
